Repeated Words in Quran

< >
Total Found : 57
إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം സത്യനിഷേധികള്‍
سَوَاءٌ
X
തുല്യമാണ്
عَلَيْهِمْ
X
അവര്‍ക്ക്
أَأَنذَرْتَهُمْ
X
നീ അവര്‍ക്ക് താക്കിത് നല്‍കിയാലും
أَمْ لَمْ تُنذِرْهُمْ
X
നീ താക്കീത് നല്‍കിയിട്ടില്ലെങ്കിലും
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿2:6﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
لَا تُفْسِدُوا
X
നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത് (എന്ന്)
فِي الْأَرْضِ
X
ഭൂമിയില്‍
قَالُوا
X
അവര്‍ പറയും
إِنَّمَا نَحْنُ
X
നിശ്ചയം ഞങ്ങള്‍
مُصْلِحُونَ
X
നന്മ വരുത്തുന്നവര്‍ (മാത്രമാകുന്നു)
﴿2:11﴾ أَلَا
X
അറിയുക
إِنَّهُمْ
X
നിശ്ചയം അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُفْسِدُونَ
X
കുഴപ്പക്കാര്‍
وَلَٰكِن
X
പക്ഷേ
لَّا يَشْعُرُونَ
X
അവര്‍ അറിയുന്നില്ല
﴿2:12﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
كَمَا آمَنَ
X
വിശ്വസിച്ചതുപോലെ
النَّاسُ
X
ജനങ്ങള്‍
قَالُوا
X
അവര്‍ ചോദിക്കും
أَنُؤْمِنُ
X
ഞങ്ങള്‍ വിശ്വസിക്കണമെന്നോ
كَمَا آمَنَ
X
വിശ്വസിച്ചപോലെ
السُّفَهَاءُۗ
X
വിഡ്ഢികള്‍
أَلَا
X
അറിയുക
إِنَّهُمْ
X
നിശ്ചയം അവര്‍
هُمُ السُّفَهَاءُ
X
അവര്‍ തന്നെയാണ് വിഡ്ഢികള്‍
وَلَٰكِن
X
പക്ഷേ
لَّا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿2:13﴾ وَإِذَا لَقُوا
X
അവര്‍ കണ്ടുമുട്ടുമ്പോള്‍
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَإِذَا خَلَوْا
X
അവര്‍ തനിച്ചാവുമ്പോള്‍
إِلَىٰ شَيَاطِينِهِمْ
X
അവരുടെ പിശാചുക്കളുടെകൂടെ
قَالُوا
X
അവര്‍ പറയും
إِنَّا مَعَكُمْ
X
നിശ്ചയം ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണ്
إِنَّمَا نَحْنُ
X
നിശ്ചയം ഞങ്ങള്‍
مُسْتَهْزِئُونَ
X
പരിഹസിക്കുന്നവര്‍ (മാത്രമാകുന്നു)
﴿2:14﴾ يَكَادُ
X
ആകാറാകുന്നു
الْبَرْقُ
X
മിന്നല്‍പ്പിണര്‍
يَخْطَفُ
X
അത് റാഞ്ചിയെടുക്കുന്നു
أَبْصَارَهُمْۖ
X
അവരുടെ ദൃഷ്ടികളെ
كُلَّمَا أَضَاءَ
X
അത് പ്രകാശം പരത്തുമ്പോഴെല്ലാം
لَهُم
X
അവര്‍ക്ക്
مَّشَوْا
X
അവര്‍ നടക്കും
فِيهِ
X
അതിലൂടെ
وَإِذَا أَظْلَمَ
X
ഇരുള്‍ മൂടിയാല്‍
عَلَيْهِمْ
X
അവര്‍ക്ക്
قَامُواۚ
X
അവര്‍ നില്‍ക്കും
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَذَهَبَ
X
ഇല്ലാതാക്കുമായിരുന്നു, നീക്കിക്കളയുമായിരുന്നു
بِسَمْعِهِمْ
X
അവരുടെ കേള്‍വിയെ
وَأَبْصَارِهِمْۚ
X
അവരുടെ ദൃഷ്ടികളെയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാകുന്നു
﴿2:20﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَسْتَحْيِي
X
ലജ്ജിക്കുന്നില്ല
أَن يَضْرِبَ مَثَلًا
X
ഉദാഹരിക്കാന്‍
مَّا
X
ഏതൊരു ഉപമയും
بَعُوضَةً
X
കൊതുകിനെ
فَمَا فَوْقَهَاۚ
X
അതിലും നിസ്സാരമായതിനെ
فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ വിശ്വാസികള്‍
فَيَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهُ الْحَقُّ
X
നിശ്ചയം അത് സത്യമാണെന്ന്
مِن رَّبِّهِمْۖ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَأَمَّا الَّذِينَ كَفَرُوا
X
എന്നാല്‍ സത്യനിഷേധികള്‍
فَيَقُولُونَ
X
അവര്‍ പറയും
مَاذَا
X
എന്താണ്
أَرَادَ
X
ഉദ്ദേശിച്ചു (ഉദ്ദേശിച്ചത്)
اللَّهُ
X
അല്ലാഹു
بِهَٰذَا
X
مَثَلًاۘ
X
ഉപമകൊണ്ട്
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
بِهِ
X
ഇതുകൊണ്ട്
كَثِيرًا
X
നിരവധിപേരെ
وَيَهْدِي بِهِ
X
ഇതുകൊണ്ട് അവന്‍ നേര്‍വഴിയിലുമാക്കുന്നു
كَثِيرًاۚ
X
ഒട്ടനവധിപേരെ
وَمَا يُضِلُّ بِهِ
X
ഇതുകൊണ്ട് അവന്‍ വഴിതെറ്റിക്കുന്നില്ല
إِلَّا الْفَاسِقِينَ
X
അധര്‍മികളെയല്ലാതെ
﴿2:26﴾ قَالُوا
X
അവര്‍ പറഞ്ഞു
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍
لَا عِلْمَ
X
ഒരറിവുമില്ല
لَنَا
X
ഞങ്ങള്‍ക്ക്
إِلَّا مَا عَلَّمْتَنَاۖ
X
നീ ഞങ്ങളെ പഠിപ്പിച്ചത് ഒഴികെ
إِنَّكَ
X
നിശ്ചയം നീ
أَنتَ
X
നീ തന്നെയാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവന്‍
الْحَكِيمُ
X
യുക്തിജ്ഞന്‍
﴿2:32﴾ فَتَلَقَّىٰ
X
അനന്തരം അഭ്യസിച്ചു
آدَمُ
X
ആദം
مِن رَّبِّهِ
X
തന്റെ നാഥനില്‍നിന്ന്
كَلِمَاتٍ
X
ചില വചനങ്ങള്‍
فَتَابَ عَلَيْهِۚ
X
അവന്‍ അദ്ദേഹത്തിന്റ പശ്ചാത്താപം സ്വീകരിച്ചു
إِنَّهُ هُوَ
X
നിശ്ചയം അവന്‍
التَّوَّابُ
X
പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
ദയാപരനും
﴿2:37﴾ وَاسْتَعِينُوا
X
നിങ്ങള്‍ സഹായം തേടുക
بِالصَّبْرِ
X
സഹനം കൊണ്ട്
وَالصَّلَاةِۚ
X
നമസ്കാരം കൊണ്ടും
وَإِنَّهَا
X
നിശ്ചയം അത്
لَكَبِيرَةٌ
X
വലിയ ഭാരം തന്നെ
إِلَّا عَلَى الْخَاشِعِينَ
X
ഭക്തന്മാര്‍ക്ക് ഒഴികെ
﴿2:45﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
مُوسَىٰ
X
മൂസാ
لِقَوْمِهِ
X
തന്റെ ജനത്തോട്
يَا قَوْمِ
X
എന്റെ ജനമേ
إِنَّكُمْ
X
നിശ്ചയം നിങ്ങള്‍
ظَلَمْتُمْ
X
നിങ്ങള്‍ അക്രമം പ്രവര്‍ത്തിച്ചു
أَنفُسَكُم
X
നിങ്ങളോടുതന്നെ
بِاتِّخَاذِكُمُ
X
നിങ്ങള്‍ സ്വീകരിച്ചുകൊണ്ട്
الْعِجْلَ
X
പശുക്കിടാവിനെ
فَتُوبُوا
X
അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുക
إِلَىٰ بَارِئِكُمْ
X
നിങ്ങളുടെ സ്രഷ്ടാവിനോട്
فَاقْتُلُوا
X
എന്നിട്ട് നിങ്ങള്‍ കൊല്ലുക
أَنفُسَكُمْ
X
നിങ്ങളെത്തന്നെ
ذَٰلِكُمْ
X
അതാണ്
خَيْرٌ لَّكُمْ
X
നിങ്ങള്‍ക്ക് ഉത്തമം
عِندَ
X
അടുക്കല്‍
بَارِئِكُمْ
X
നിങ്ങളുടെ സ്രഷ്ടാവിന്റെ
فَتَابَ عَلَيْكُمْۚ
X
പിന്നീട് അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു
إِنَّهُ
X
നിശ്ചയം അവന്‍
هُوَ التَّوَّابُ
X
ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
ദയാപരനും
﴿2:54﴾ وَإِذْ قُلْتُمْ
X
നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം
يَا مُوسَىٰ
X
ഓ മുസാ
لَن نَّصْبِرَ
X
ഞങ്ങള്‍ സഹിക്കുകയില്ലതന്നെ
عَلَىٰ طَعَامٍ
X
അന്നത്തില്‍
وَاحِدٍ
X
ഒരേ
فَادْعُ
X
അതിനാല്‍ താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
X
ഞങ്ങള്‍ക്കുവേണ്ടി
رَبَّكَ
X
താങ്കളുടെ നാഥനോട്
يُخْرِجْ
X
അവന്‍ ഉല്‍പാദിപ്പിച്ചുതരട്ടെ
لَنَا
X
ഞങ്ങള്‍ക്ക്
مِمَّا تُنبِتُ
X
വിളയിക്കുന്നതില്‍നിന്ന്
الْأَرْضُ
X
ഭൂമി
مِن بَقْلِهَا
X
അതായത് അതിലെ ചീര
وَقِثَّائِهَا
X
അതിലെ കക്കരിയും
وَفُومِهَا
X
അതിലെ ഗോതമ്പും
وَعَدَسِهَا
X
അതിലെ പയറും
وَبَصَلِهَاۖ
X
അതിലെ ഉള്ളിയും
قَالَ
X
അദ്ദേഹം പറഞ്ഞു
أَتَسْتَبْدِلُونَ
X
നിങ്ങള്‍ പകരം ആവശ്യപ്പെടുകയാണോ
الَّذِي هُوَ أَدْنَىٰ
X
ഏറെ താണതിനെ
بِالَّذِي هُوَ خَيْرٌۚ
X
അത്യുത്തമമായതിന്നു പകരം
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിക്കൊള്ളുക
مِصْرًا
X
ഏതെങ്കിലും പട്ടണത്തിലേക്ക്
فَإِنَّ لَكُم
X
എന്നാല്‍ നിശ്ചയം നിങ്ങള്‍ക്കുണ്ട്
مَّا سَأَلْتُمْۗ
X
നിങ്ങള്‍ ചോദിച്ചത്
وَضُرِبَتْ
X
അടിച്ചേല്‍പിക്കപ്പെട്ടു
عَلَيْهِمُ
X
അവര്‍ക്കുമേലെ
الذِّلَّةُ
X
നിന്ദ്യത
وَالْمَسْكَنَةُ
X
ദൈന്യതയും
وَبَاءُوا
X
അവര്‍ മടങ്ങുകയും ചെയ്തു
بِغَضَبٍ
X
കോപവുമായി
مِّنَ اللَّهِۗ
X
അല്ലാഹുവില്‍നിന്നുള്ള
ذَٰلِكَ
X
അത്
بِأَنَّهُمْ كَانُوا
X
അവര്‍ ആയിരുന്നതുകൊണ്ടാണ്
يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ തെളിവുകളെ
وَيَقْتُلُونَ
X
അവര്‍ കൊല്ലുകയും ചെയ്യുന്നു
النَّبِيِّينَ
X
പ്രവാചകന്മാരെ
بِغَيْرِ الْحَقِّۗ
X
അന്യായമായി
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ ധിക്കരിച്ചത് കൊണ്ടാണ്
وَّكَانُوا
X
അവര്‍ ആയിരുന്നതിനാലും
يَعْتَدُونَ
X
അവര്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നു
﴿2:61﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം സത്യവിശ്വാസം സ്വീകരിച്ചവര്‍
وَالَّذِينَ هَادُوا
X
യഹൂദരും
وَالنَّصَارَىٰ
X
ക്രൈസ്തവരും
وَالصَّابِئِينَ
X
സാബികളും
مَنْ
X
ആര്‍
آمَنَ
X
വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَلَهُمْ
X
അങ്ങനെയുള്ളവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുക്കല്‍
وَلَا خَوْفٌ
X
ഭയവുമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ലതാനും
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿2:62﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
مُوسَىٰ
X
മൂസ
لِقَوْمِهِ
X
തന്റെ ജനത്തോട്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَأْمُرُكُمْ
X
അവന്‍ നിങ്ങളോട് കല്‍പിക്കുന്നു
أَن تَذْبَحُوا
X
നിങ്ങള്‍ അറുക്കണമെന്ന്
بَقَرَةًۖ
X
ഒരു പശുവിനെ
قَالُوا
X
അവര്‍ പറഞ്ഞു
أَتَتَّخِذُنَا
X
നീ ഞങ്ങളെ ആക്കുകയാണോ
هُزُوًاۖ
X
പരിഹാസപാത്രം
قَالَ
X
അദ്ദേഹം പറഞ്ഞു
أَعُوذُ
X
ഞാന്‍ അഭയം തേടുന്നു
بِاللَّهِ
X
അല്ലാഹുവില്‍
أَنْ أَكُونَ
X
ഞാന്‍ ആയിത്തീരുന്നതിനെക്കുറിച്ച്
مِنَ الْجَاهِلِينَ
X
അവിവേകികളില്‍
﴿2:67﴾ قَالُوا
X
അവര്‍ പറഞ്ഞു
ادْعُ
X
താങ്കള്‍ പ്രാര്‍ഥിക്കുക
لَنَا
X
ഞങ്ങള്‍ക്ക് വേണ്ടി
رَبَّكَ
X
താങ്കളുടെ നാഥനോട്
يُبَيِّن
X
അവന്‍ വിവരിച്ചുതരട്ടെ
لَّنَا
X
ഞങ്ങള്‍ക്ക്
مَا هِيَۚ
X
അത് ഏതാണെന്ന്
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّهُ
X
നിശ്ചയം അവന്‍
يَقُولُ
X
അവന്‍ പറയുന്നു
إِنَّهَا
X
നിശ്ചയം അത്
بَقَرَةٌ
X
ഒരു പശുവാകുന്നു
لَّا فَارِضٌ
X
പ്രായം കൂടിയതല്ല
وَلَا بِكْرٌ
X
പ്രായം കുറഞ്ഞതുമല്ല
عَوَانٌ
X
മധ്യപ്രായത്തിലുള്ളത്
بَيْنَ ذَٰلِكَۖ
X
അതിന് ഇടയില്‍
فَافْعَلُوا
X
അതിനാല്‍ നിങ്ങള്‍ ചെയ്യുക
مَا تُؤْمَرُونَ
X
നിങ്ങളോട് കല്‍പിക്കപ്പെടുന്നത്
﴿2:68﴾ قَالُوا
X
അവര്‍ പറഞ്ഞു
ادْعُ
X
താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
X
ഞങ്ങള്‍ക്ക് വേണ്ടി
رَبَّكَ
X
താങ്കളുടെ നാഥനോട്
يُبَيِّن
X
അവന്‍ വിവരിച്ചുതരട്ടെ
لَّنَا
X
ഞങ്ങള്‍ക്ക്
مَا
X
എന്താണ്
لَوْنُهَاۚ
X
അതിന്റെ നിറം
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّهُ يَقُولُ
X
നിശ്ചയം അവന്‍ പറയുന്നു
إِنَّهَا بَقَرَةٌ
X
തീര്‍ച്ചയായും അതൊരു പശുവായിരിക്കണം
صَفْرَاءُ
X
മഞ്ഞനിറമുള്ള
فَاقِعٌ
X
തെളിഞ്ഞ
لَّوْنُهَا
X
അതിന്റെ നിറം
تَسُرُّ
X
അത് കൗതുകമുണര്‍ത്തും
النَّاظِرِينَ
X
കാണികളില്‍
﴿2:69﴾ قَالُوا
X
അവര്‍ പറഞ്ഞു
ادْعُ
X
താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
X
ഞങ്ങള്‍ക്ക് വേണ്ടി
رَبَّكَ
X
താങ്കളുടെ നാഥനോട്
يُبَيِّن لَّنَا
X
ഞങ്ങള്‍ക്ക് അവന്‍ വിശദീകരിച്ചുതരട്ടെ
مَا هِيَ
X
അത് ഏതാണെന്ന്
إِنَّ الْبَقَرَ
X
നിശ്ചയം പശു
تَشَابَهَ
X
പരസ്പരം സാദൃശ്യമുള്ളതായിത്തീര്‍ന്നു
عَلَيْنَا
X
ഞങ്ങള്‍ക്ക്
وَإِنَّا
X
നിശ്ചയം ഞങ്ങള്‍
إِن شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചാല്‍
لَمُهْتَدُونَ
X
ശരിയായ മാര്‍ഗം കണ്ടെത്തുന്നവര്‍ തന്നെയാണ്
﴿2:70﴾ قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّهُ يَقُولُ
X
നിശ്ചയം അവന്‍ പറയുന്നു
إِنَّهَا بَقَرَةٌ
X
നിശ്ചയം അത് ഒരു പശുവായിരിക്കണം
لَّا ذَلُولٌ
X
എളുപ്പം വഴങ്ങുന്നത് അല്ല
تُثِيرُ
X
ഉഴുതുന്ന
الْأَرْضَ
X
നിലം
وَلَا تَسْقِي
X
അത് നനക്കുകയുമില്ല
الْحَرْثَ
X
വിളയെ
مُسَلَّمَةٌ
X
കുറ്റമറ്റത്
لَّا شِيَةَ
X
ഒരു കലയുമില്ല
فِيهَاۚ
X
അതില്‍
قَالُوا
X
അവര്‍ പറഞ്ഞു
الْآنَ
X
ഇപ്പോള്‍
جِئْتَ بِالْحَقِّۚ
X
താങ്കള്‍ യാഥാര്‍ത്ഥ്യം കൊണ്ടുവന്നു
فَذَبَحُوهَا
X
അങ്ങനെ അവരതിനെ അറുത്തു
وَمَا كَادُوا
X
അവര്‍ ആകുമായിരുന്നില്ല
يَفْعَلُونَ
X
അവര്‍ ചെയ്യുന്നു
﴿2:71﴾ ثُمَّ
X
പിന്നെ
قَسَتْ
X
കടുത്തു
قُلُوبُكُم
X
നിങ്ങളുടെ മനസ്സുകള്‍
مِّن بَعْدِ ذَٰلِكَ
X
അതിന് ശേഷം
فَهِيَ
X
അങ്ങനെ അത്
كَالْحِجَارَةِ
X
കല്ലുപോലെയാകുന്നു
أَوْ أَشَدُّ
X
അല്ല ഏറെ കഠിനതരമായത്
قَسْوَةًۚ
X
കടുപ്പത്തില്‍
وَإِنَّ مِنَ الْحِجَارَةِ
X
നിശ്ചയം കല്ലുകളില്‍ ഉണ്ട്
لَمَا يَتَفَجَّرُ
X
പൊട്ടിയൊഴുകുന്നത്
مِنْهُ
X
അതില്‍നിന്ന്
الْأَنْهَارُۚ
X
നദികള്‍
وَإِنَّ مِنْهَا
X
നിശ്ചയം അവയില്‍തന്നെയുണ്ട്
لَمَا يَشَّقَّقُ
X
പൊട്ടിപ്പിളരുന്നത്
فَيَخْرُجُ
X
എന്നിട്ട് പുറപ്പെടുന്നു
مِنْهُ
X
അതില്‍നിന്ന്
الْمَاءُۚ
X
വെള്ളം
وَإِنَّ مِنْهَا
X
നിശ്ചയം അവയില്‍തന്നെയുണ്ട്
لَمَا يَهْبِطُ
X
താഴെവീഴുന്നത്
مِنْ خَشْيَةِ اللَّهِۗ
X
ദൈവഭയത്താല്‍
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്
﴿2:74﴾ قُلْ
X
നീ പറയുക
مَن كَانَ
X
ആരെങ്കിലും ആണെങ്കില്‍
عَدُوًّا
X
ശത്രു
لِّجِبْرِيلَ
X
ജിബ്‌രീലിനോട്
فَإِنَّهُ
X
നിശ്ചയമായും അദ്ദേഹം
نَزَّلَهُ
X
അത് ഇറക്കി
عَلَىٰ قَلْبِكَ
X
നിന്റെ മനസ്സില്‍
بِإِذْنِ اللَّهِ
X
അല്ലാഹുവിന്റെ അനുമതിയനുസരിച്ച്
مُصَدِّقًا
X
സത്യപ്പെടുത്തിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
X
അതിന്റെ മുമ്പിലുള്ളതിനെ
وَهُدًى
X
നേര്‍വഴികാട്ടിയായും
وَبُشْرَىٰ
X
ശുഭവാര്‍ത്തയായും
لِلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
﴿2:97﴾ مَن كَانَ
X
ആരെങ്കിലും ആണെങ്കില്‍
عَدُوًّا
X
ശത്രു
لِّلَّهِ
X
അല്ലാഹുവിന്റെ
وَمَلَائِكَتِهِ
X
അവന്റെ മലക്കുകളുടെയും
وَرُسُلِهِ
X
അവന്റെ ദൂതന്മാരുടെയും
وَجِبْرِيلَ
X
ജീബ്‌രീലിന്റെയും
وَمِيكَالَ
X
മീകാഈലിന്റെയും
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَدُوٌّ
X
ശത്രുവാണ്
لِّلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿2:98﴾ وَاتَّبَعُوا
X
അവര്‍ പിന്‍പറ്റുകയും ചെയ്തു
مَا تَتْلُو
X
ഓതിക്കൊടുക്കുന്നതിനെ
الشَّيَاطِينُ
X
പിശാചുക്കള്‍
عَلَىٰ مُلْكِ
X
രാജാധിപത്യത്തെക്കുറിച്ച്
سُلَيْمَانَۖ
X
സുലൈമാന്റെ
وَمَا كَفَرَ
X
സത്യനിഷേധി ആയിട്ടില്ല
سُلَيْمَانُ
X
സുലൈമാന്‍
وَلَٰكِنَّ
X
എന്നാല്‍
الشَّيَاطِينَ
X
പിശാചുക്കള്‍
كَفَرُوا
X
അവര്‍ സത്യനിഷേധികളായി
يُعَلِّمُونَ
X
അവര്‍ പഠിപ്പിക്കുന്നു
النَّاسَ
X
ജനങ്ങളെ
السِّحْرَ
X
മാരണം
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിനെയും
عَلَى الْمَلَكَيْنِ
X
രണ്ട് മലക്കുകള്‍ക്ക്
بِبَابِلَ
X
ബാബിലോണിയയിലെ
هَارُوتَ
X
(അതായത്) ഹാറൂത്തിന്ന്
وَمَارُوتَۚ
X
മാറൂത്തിന്നും
وَمَا يُعَلِّمَانِ
X
അവര്‍ രണ്ടുപേരും പഠിപ്പിച്ചിരുന്നില്ല
مِنْ أَحَدٍ
X
ഒരാളെയും
حَتَّىٰ يَقُولَا
X
അവരിരുവരും പറയുന്നത് വരെ
إِنَّمَا
X
നിശ്ചയം
نَحْنُ
X
ഞങ്ങള്‍
فِتْنَةٌ
X
ഒരു പരീക്ഷണം (മാത്രമാകുന്നു)
فَلَا تَكْفُرْۖ
X
അതിനാല്‍ നീ സത്യനിഷേധിയാകരുത്
فَيَتَعَلَّمُونَ
X
അങ്ങനെ അവര്‍ പഠിച്ചുകൊണ്ടിരുന്നു
مِنْهُمَا
X
അവരിരുവരില്‍നിന്നും
مَا
X
യാതൊന്നിനെ
يُفَرِّقُونَ
X
അവന്‍ ഭിന്നിപ്പിക്കുന്നു
بِهِ
X
അതുകൊണ്ട്
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്റെ
وَزَوْجِهِۚ
X
അയാളുടെ ഇണ(ഭാര്യ)യുടെയും
وَمَا
X
അവരല്ല
هُم بِضَارِّينَ
X
ദ്രോഹിക്കുന്നവര്‍
بِهِ
X
അതുകൊണ്ട്
مِنْ أَحَدٍ
X
ഒരാളെയും
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
وَيَتَعَلَّمُونَ
X
അവര്‍ പഠിച്ചുകൊണ്ടിരുന്നു
مَا يَضُرُّهُمْ
X
തങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നത്
وَلَا يَنفَعُهُمْۚ
X
തങ്ങള്‍ക്ക് ഉപകാരം ചെയ്യാത്തതും
وَلَقَدْ عَلِمُوا
X
തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട്
لَمَنِ اشْتَرَاهُ
X
അത് വാങ്ങിയവന്‍
مَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്തില്‍
مِنْ خَلَاقٍۚ
X
ഒരു വിഹിതവും
وَلَبِئْسَ
X
എത്ര ചീത്ത
مَا شَرَوْا
X
അവര്‍ വാങ്ങിയത്
بِهِ
X
അതിന് പകരം
أَنفُسَهُمْۚ
X
സ്വന്തത്തെ
لَوْ كَانُوا
X
അവര്‍ ആയിരുന്നെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:102﴾ وَدَّ
X
ആഗ്രഹിച്ചു
كَثِيرٌ
X
ഏറെ ആളുകള്‍
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരിലെ
لَوْ يَرُدُّونَكُم
X
അവര്‍ക്കു നിങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചെങ്കില്‍
مِّن بَعْدِ
X
ശേഷം
إِيمَانِكُمْ
X
നിങ്ങളുടെ സത്യവിശ്വാസത്തിന്
كُفَّارًا
X
സത്യനിഷേധികളായി
حَسَدًا
X
അസൂയകാരണം
مِّنْ عِندِ أَنفُسِهِم
X
അവരുടെ മനസ്സുകളിലെ
مِّن بَعْدِ
X
ശേഷം
مَا تَبَيَّنَ
X
നന്നായി വ്യക്തമായതിന്
لَهُمُ
X
അവര്‍ക്ക്
الْحَقُّۖ
X
സത്യം
فَاعْفُوا
X
അതിനാല്‍ നിങ്ങള്‍ മാപ്പ് നല്‍കുക
وَاصْفَحُوا
X
നിങ്ങള്‍ വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക
حَتَّىٰ
X
വരെ
يَأْتِيَ
X
വരുന്നത്
اللَّهُ
X
അല്ലാഹു
بِأَمْرِهِۗ
X
തന്റെ കല്‍പനയുമായി
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿2:109﴾ وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നിങ്ങള്‍ നല്‍കുകയും ചെയ്യുക
الزَّكَاةَۚ
X
സക്കാത്ത്
وَمَا تُقَدِّمُوا
X
നിങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നത്
لِأَنفُسِكُم
X
നിങ്ങളുടെ സ്വദേഹങ്ങള്‍ക്കുവേണ്ടി
مِّنْ خَيْرٍ
X
ഏത് നന്മയും
تَجِدُوهُ
X
അത് നിങ്ങള്‍ കണ്ടത്തും
عِندَ اللَّهِۗ
X
അല്ലാഹുവിന്റെ അടുക്കല്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്
بَصِيرٌ
X
സൂക്ഷ്മമായി വീക്ഷിക്കുന്നവനാകുന്നു
﴿2:110﴾ وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
الْمَشْرِقُ
X
കിഴക്ക്
وَالْمَغْرِبُۚ
X
പടിഞ്ഞാറും
فَأَيْنَمَا
X
അതിനാല്‍ എങ്ങോട്ട്
تُوَلُّوا
X
നിങ്ങള്‍ തിരിഞ്ഞാലും
فَثَمَّ
X
അവിടെയുണ്ട്
وَجْهُ اللَّهِۚ
X
അല്ലാഹുവിന്റെ മുഖം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു (ആകുന്നു)
وَاسِعٌ
X
(ഔദാര്യത്തില്‍) വിശാലത പുലര്‍ത്തുന്നവന്‍
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:115﴾ بَدِيعُ
X
മുന്‍ മാതൃകകളില്ലാതെ സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضِۖ
X
ഭൂമിയെയും
وَإِذَا قَضَىٰ
X
അവന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍
أَمْرًا
X
ഒരു കാര്യം
فَإِنَّمَا يَقُولُ
X
നിശ്ചയമായും അവന്‍ പറയുന്നു
لَهُ
X
അതിനോട്
كُن
X
ഉണ്ടാവുക എന്ന്
فَيَكُونُ
X
അതോടെ അതുണ്ടാകുന്നു
﴿2:117﴾ إِنَّا
X
നിശ്ചയം നാം
أَرْسَلْنَاكَ
X
നിന്നെ നാം അയച്ചു
بِالْحَقِّ
X
സത്യവുമായി
بَشِيرًا
X
ശുഭവാര്‍ത്ത അറിയിക്കുന്നവനായിട്ട്
وَنَذِيرًاۖ
X
മുന്നറിയിപ്പ് നല്‍കുന്നവനായിട്ടും
وَلَا تُسْأَلُ
X
നിന്നോട് ചോദിക്കപ്പെടുന്നതല്ല
عَنْ أَصْحَابِ
X
അവകാശികളെക്കുറിച്ച്
الْجَحِيمِ
X
നരകത്തിന്റെ
﴿2:119﴾ وَلَن تَرْضَىٰ
X
ഒരിക്കലും തൃപ്തിപ്പെടുകയില്ല
عَنكَ
X
നിന്നെ സംബന്ധിച്ച്
الْيَهُودُ
X
ജൂതര്‍
وَلَا النَّصَارَىٰ
X
ക്രൈസ്തവരും ഇല്ല
حَتَّىٰ تَتَّبِعَ
X
നീ പിന്‍പറ്റുന്നതുവരെ
مِلَّتَهُمْۗ
X
അവരുടെ മാര്‍ഗത്തെ
قُلْ
X
നീ പറയുക
إِنَّ هُدَى اللَّهِ
X
നിസ്സംശയം ദൈവിക മാര്‍ഗദര്‍ശനം
هُوَ الْهُدَىٰۗ
X
അതത്രെ നേരായ മാര്‍ഗദര്‍ശനം
وَلَئِنِ اتَّبَعْتَ
X
നീ പിന്‍പറ്റിയാല്‍
أَهْوَاءَهُم
X
അവരുടെ ഇച്ഛകളെ
بَعْدَ الَّذِي جَاءَكَ
X
നിനക്ക് വന്നുകിട്ടിയശേഷം
مِنَ الْعِلْمِۙ
X
യഥാര്‍ത്ഥ ജ്ഞാനത്തില്‍നിന്ന്
مَا لَكَ
X
നിനക്കില്ല, നിനക്കുണ്ടാവുകയില്ല
مِنَ اللَّهِ
X
അല്ലാഹുവി(ന്റെ നടപടിയി)ല്‍ നിന്ന്
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയും
﴿2:120﴾ وَإِذْ يَرْفَعُ
X
കെട്ടിപൊക്കുന്ന സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
الْقَوَاعِدَ
X
അടിത്തറകളെ
مِنَ الْبَيْتِ
X
ആ മന്ദിരത്തിന്റെ
وَإِسْمَاعِيلُ
X
ഇസ്മാഈലും
رَبَّنَا
X
ഞങ്ങളുടെ നാഥാ
تَقَبَّلْ
X
നീ സ്വീകരിക്കണേ
مِنَّاۖ
X
ഞങ്ങളില്‍നിന്ന്
إِنَّكَ أَنتَ
X
നിശ്ചയം നീ തന്നെയാണ്
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവന്‍
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿2:127﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
وَاجْعَلْنَا
X
ഞങ്ങളെ നീ ആക്കുകയും ചെയ്യണേ
مُسْلِمَيْنِ
X
കീഴ്പെടുന്നവര്‍
لَكَ
X
നിനക്ക്
وَمِن ذُرِّيَّتِنَا
X
ഞങ്ങളുടെ സന്തതികളില്‍നിന്നും
أُمَّةً
X
ഒരു സമുദായത്തെ
مُّسْلِمَةً
X
കീഴ്പെടുന്ന
لَّكَ
X
നിനക്ക്
وَأَرِنَا
X
നീ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്യണേ
مَنَاسِكَنَا
X
ഞങ്ങളുടെ ആരാധനാക്രമങ്ങളെ
وَتُبْ عَلَيْنَاۖ
X
ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കുകയും ചെയ്യണേ
إِنَّكَ أَنتَ
X
നിശ്ചയം, നീ തന്നെയാകുന്നു
التَّوَّابُ
X
പശ്ചാത്താപം അത്യധികം സ്വീകരിക്കുന്നവന്‍
الرَّحِيمُ
X
കരുണാമയനും
﴿2:128﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
وَابْعَثْ
X
നീ നിയോഗിക്കുകയും ചെയ്യേണമേ
فِيهِمْ
X
അവരില്‍
رَسُولًا
X
ഒരു ദൂതനെ
مِّنْهُمْ
X
അവരില്‍നിന്ന്
يَتْلُو
X
അദ്ദേഹം ഓതിക്കൊടുക്കും
عَلَيْهِمْ
X
അവര്‍ക്ക്
آيَاتِكَ
X
നിന്റെ വചനങ്ങള്‍
وَيُعَلِّمُهُمُ
X
അവരെ പഠിപ്പിക്കുകയും ചെയ്യും
الْكِتَابَ
X
വേദം
وَالْحِكْمَةَ
X
വിജ്ഞാനവും
وَيُزَكِّيهِمْۚ
X
അവരെ സംസ്കരിക്കുകയും ചെയ്യും
إِنَّكَ أَنتَ
X
നിശ്ചയം നീ തന്നെയാകുന്നു
الْعَزِيزُ
X
പ്രതാപി
الْحَكِيمُ
X
യുക്തിജ്ഞനും
﴿2:129﴾ وَمَن
X
ആര്
يَرْغَبُ
X
വെറുക്കും
عَن مِّلَّةِ إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ മാര്‍ഗം
إِلَّا مَن
X
ഒരുവനല്ലാതെ
سَفِهَ نَفْسَهُۚ
X
സ്വയം വിഡ്ഢിയാക്കിയ
وَلَقَدِ اصْطَفَيْنَاهُ
X
തീര്‍ച്ചയായും നാം അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നു
فِي الدُّنْيَاۖ
X
ഈ ലോകത്ത്
وَإِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
فِي الْآخِرَةِ
X
പരലോകത്ത്
لَمِنَ الصَّالِحِينَ
X
സുകൃതവാന്മാരില്‍ തന്നെയാണ്
﴿2:130﴾ وَوَصَّىٰ بِهَا
X
ഇതുതന്നെ ഉപദേശിച്ചു
إِبْرَاهِيمُ
X
ഇബ്റാഹീം
بَنِيهِ
X
തന്റെ മക്കളോട്
وَيَعْقُوبُ
X
യഅ്ഖൂബും
يَا بَنِيَّ
X
എന്റെ മക്കളേ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
اصْطَفَىٰ
X
തെരഞ്ഞെടുത്തുതന്നിരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الدِّينَ
X
ഈ ജീവിത വ്യവസ്ഥയെ
فَلَا تَمُوتُنَّ
X
അതിനാല്‍ നിങ്ങള്‍ മരണപ്പെടരുത്
إِلَّا وَأَنتُم
X
നിങ്ങള്‍ ആയിക്കൊണ്ടല്ലാതെ
مُّسْلِمُونَ
X
മുസ്ലിംകള്‍
﴿2:132﴾ فَإِنْ آمَنُوا
X
ഇനി അവര്‍ വിശ്വസിക്കുകയാണെങ്കില്‍
بِمِثْلِ مَا
X
യാതൊന്നുപോലെയുള്ളതില്‍
آمَنتُم
X
നിങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِهِ
X
അതില്‍
فَقَدِ اهْتَدَواۖ
X
അവര്‍ നേര്‍വഴി പ്രാപിച്ചു, തീര്‍ച്ച
وَّإِن تَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍
فَإِنَّمَا هُمْ
X
നിശ്ചയമായും അവര്‍
فِي شِقَاقٍۖ
X
എതിര്‍പ്പില്‍ മാത്രമാണ്
فَسَيَكْفِيكَهُمُ
X
എന്നാല്‍ അവരില്‍നിന്ന് നിന്നെ സംരക്ഷിക്കും
اللَّهُۚ
X
അല്ലാഹു
وَهُوَ
X
അവന്‍
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവനാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿2:137﴾ أَمْ
X
അതല്ല
تَقُولُونَ
X
നിങ്ങള്‍ പറയുന്നുവോ
إِنَّ إِبْرَاهِيمَ
X
നിശ്ചയം ഇബ്റാഹീം
وَإِسْمَاعِيلَ
X
ഇസ്മാഈലും
وَإِسْحَاقَ
X
ഇസ്ഹാഖും
وَيَعْقُوبَ
X
യഅ്ഖൂബും
وَالْأَسْبَاطَ
X
സന്താനങ്ങളും
كَانُوا
X
അവര്‍ ആയിരുന്നെന്ന്
هُودًا
X
ജൂതര്‍
أَوْ نَصَارَىٰۗ
X
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
قُلْ
X
പറയുക
أَأَنتُمْ
X
നിങ്ങളാണോ
أَعْلَمُ
X
ഏറ്റം നന്നായറിയുന്നത്
أَمِ
X
അതല്ല
اللَّهُۗ
X
അല്ലാഹുവോ
وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുവനെക്കാള്‍
كَتَمَ
X
അവന്‍ മറച്ചുവെച്ചു
شَهَادَةً
X
സാക്ഷ്യം
عِندَهُ
X
തന്റെ വശമുള്ള
مِنَ اللَّهِۗ
X
അല്ലാഹുവില്‍നിന്ന്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി
﴿2:140﴾ وَكَذَٰلِكَ
X
അപ്രകാരം
جَعَلْنَاكُمْ
X
നാം നിങ്ങളെ ആക്കി
أُمَّةً
X
ഒരു സമുദായം
وَسَطًا
X
സന്തുലിതമായ
لِّتَكُونُوا
X
നിങ്ങളാവാന്‍
شُهَدَاءَ
X
സാക്ഷികള്‍
عَلَى النَّاسِ
X
ജനങ്ങളുടെ മേല്‍
وَيَكُونَ
X
ആയിരിക്കാനും
الرَّسُولُ
X
ദൂതന്‍
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
شَهِيدًاۗ
X
സാക്ഷി
وَمَا جَعَلْنَا
X
നാം ആക്കിയിട്ടില്ല
الْقِبْلَةَ
X
ഖിബ്‌ലയെ
الَّتِي كُنتَ عَلَيْهَا
X
താങ്കള്‍ തിരിഞ്ഞുനിന്നിരുന്ന
إِلَّا لِنَعْلَمَ
X
നാം അറിയാന്‍ വേണ്ടിയല്ലാതെ
مَن
X
ആര്
يَتَّبِعُ
X
പിന്തുടരുന്നു
الرَّسُولَ
X
ദൂതനെ
مِمَّن يَنقَلِبُ
X
പിന്തിരിയുന്നവരില്‍ നിന്ന്
عَلَىٰ عَقِبَيْهِۚ
X
തന്റെ പിന്‍കാലുകളില്‍
وَإِن كَانَتْ
X
അതാണെങ്കിലും
لَكَبِيرَةً
X
വലിയ പ്രശ്നം
إِلَّا عَلَى الَّذِينَ
X
ഒരു കൂട്ടരുടെ കാര്യത്തിലൊഴികെ
هَدَى
X
നേര്‍മാര്‍ഗം കാണിച്ചു
اللَّهُۗ
X
അല്ലാഹു
وَمَا كَانَ اللَّهُ
X
അല്ലാഹു അല്ല
لِيُضِيعَ
X
നഷ്ടപ്പെടുത്തുന്നവന്‍
إِيمَانَكُمْۚ
X
നിങ്ങളുടെ വിശ്വാസത്തെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِالنَّاسِ
X
ജനങ്ങളോട്
لَرَءُوفٌ
X
കൃപാലുവാണ്
رَّحِيمٌ
X
കാരുണ്യവാനും
﴿2:143﴾ قَدْ
X
തീര്‍ച്ചയായും
نَرَىٰ
X
നാം കാണുന്നു
تَقَلُّبَ
X
തിരിഞ്ഞുകൊണ്ടിരിക്കലിനെ
وَجْهِكَ
X
താങ്കളുടെ മുഖത്തിന്റെ
فِي السَّمَاءِۖ
X
ആകാശത്തിലേക്ക്
فَلَنُوَلِّيَنَّكَ
X
അതിനാല്‍ താങ്കളെ നാം തിരിക്കും
قِبْلَةً
X
ഖിബ്‌ലയിലേക്ക്
تَرْضَاهَاۚ
X
താങ്കളതിനെ ഇഷ്ടപ്പെടുന്നു
فَوَلِّ
X
ഇനിമേല്‍ താങ്കള്‍ തിരിക്കുക
وَجْهَكَ
X
താങ്കളുടെ മുഖത്തെ
شَطْرَ
X
നേരെ
الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിന്
وَحَيْثُ مَا كُنتُمْ
X
നിങ്ങളെവിടെയായാലും
فَوَلُّوا
X
നിങ്ങള്‍ തിരിക്കുക
وُجُوهَكُمْ
X
നിങ്ങളുടെ മുഖത്തെ
شَطْرَهُۗ
X
അതിന്റെ നേരെ
وَإِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
أُوتُوا
X
അവര്‍ നല്‍കപ്പെട്ടിരിക്കുന്നു
الْكِتَابَ
X
വേദഗ്രന്ഥം
لَيَعْلَمُونَ
X
അവര്‍ അറിയുക തന്നെ ചെയ്യുന്നു
أَنَّهُ
X
അതാണെന്ന്
الْحَقُّ
X
സത്യം
مِن رَّبِّهِمْۗ
X
തങ്ങളുടെ രക്ഷിതാവില്‍ നിന്ന്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപറ്റി
﴿2:144﴾ وَلَئِنْ أَتَيْتَ
X
താങ്കള്‍ ചെന്നാലും
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരുടെ അടുത്ത്
الْكِتَابَ
X
വേദഗ്രന്ഥം
بِكُلِّ آيَةٍ
X
എല്ലാ തെളിവും കൊണ്ട്
مَّا تَبِعُوا
X
അവര്‍ പിന്‍പറ്റുകയില്ല
قِبْلَتَكَۚ
X
താങ്കളുടെ ഖിബ്‌ലയെ
وَمَا أَنتَ
X
താങ്കളല്ല
بِتَابِعٍ
X
പിന്‍പറ്റുന്നവര്‍
قِبْلَتَهُمْۚ
X
അവരുടെ ഖിബ്‌ലയെ
وَمَا بَعْضُهُم
X
അവരില്‍ ചിലരല്ല
بِتَابِعٍ
X
പിന്‍പറ്റുന്നവര്‍
قِبْلَةَ
X
ഖിബ്‌ലയെ
بَعْضٍۚ
X
ചിലരുടെ
وَلَئِنِ اتَّبَعْتَ
X
നീ പിന്തുടരുന്നുവെങ്കില്‍
أَهْوَاءَهُم
X
അവരുടെ ഇച്ഛകളെ
مِّن بَعْدِ
X
ശേഷം
مَا جَاءَكَ
X
നിനക്ക് വന്നുകിട്ടിയതിന്റെ
مِنَ الْعِلْمِۙ
X
അറിവില്‍നിന്ന്
إِنَّكَ
X
തീര്‍ച്ചയായും നീ
إِذًا
X
അപ്പോള്‍
لَّمِنَ الظَّالِمِينَ
X
അക്രമികളില്‍ പെട്ടവനായിരിക്കും
﴿2:145﴾ الَّذِينَ
X
ഒരു കൂട്ടര്‍
آتَيْنَاهُمُ
X
നാം അവര്‍ക്ക് നല്‍കിയിരിക്കുന്നു
الْكِتَابَ
X
വേദഗ്രന്ഥം
يَعْرِفُونَهُ
X
അവരദ്ദേഹത്തെ അറിയുന്നു
كَمَا يَعْرِفُونَ
X
അവരറിയുന്നത് പോലെ
أَبْنَاءَهُمْۖ
X
അവരുടെ മക്കളെ
وَإِنَّ فَرِيقًا
X
തീര്‍ച്ചയായും ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍പെട്ട
لَيَكْتُمُونَ
X
മറച്ചുവെക്കുന്നു
الْحَقَّ
X
സത്യത്തെ
وَهُمْ
X
അവര്‍
يَعْلَمُونَ
X
അറിയുന്നു
﴿2:146﴾ وَلِكُلٍّ
X
എല്ലാ ഓരോരുത്തര്‍ക്കും
وِجْهَةٌ
X
ഓരോദിശയുണ്ട്
هُوَ
X
അവന്‍
مُوَلِّيهَاۖ
X
അതിലേക്ക് തിരിയുന്നതാണ്
فَاسْتَبِقُوا
X
അതിനാല്‍ നിങ്ങള്‍ മുന്നേറുക
الْخَيْرَاتِۚ
X
നന്മയിലേക്ക്
أَيْنَ مَا تَكُونُوا
X
നിങ്ങളെവിടെയായിരുന്നാലും
يَأْتِ بِكُمُ
X
നിങ്ങളെ കൊണ്ടുവരും
اللَّهُ
X
അല്ലാഹു
جَمِيعًاۚ
X
എല്ലാവരെയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാകുന്നു
﴿2:148﴾ وَمِنْ حَيْثُ خَرَجْتَ
X
നീ എവിടെനിന്ന് പുറപ്പെട്ടാലും
فَوَلِّ
X
നീ തിരിക്കുക
وَجْهَكَ
X
നിന്റെ മുഖത്തെ
شَطْرَ
X
നേരെ
الْمَسْجِدِ الْحَرَامِۖ
X
മസ്ജിദുല്‍ ഹറാമിന്
وَإِنَّهُ
X
തീര്‍ച്ചയായും ഇത്
لَلْحَقُّ
X
സത്യം തന്നെയാണ്
مِن رَّبِّكَۗ
X
നിന്റെ നാഥനില്‍ നിന്നുള്ള
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതിനെ പറ്റി
﴿2:149﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
اسْتَعِينُوا
X
നിങ്ങള്‍ സഹായം തേടുക
بِالصَّبْرِ
X
ക്ഷമകൊണ്ട്
وَالصَّلَاةِۚ
X
നമസ്കാരം കൊണ്ടും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مَعَ الصَّابِرِينَ
X
ക്ഷമാലുക്കളുടെ കൂടെയാണ്
﴿2:153﴾ الَّذِينَ
X
ഒരു കൂട്ടരാണവര്‍
إِذَا أَصَابَتْهُم
X
അവരെ ബാധിച്ചാല്‍
مُّصِيبَةٌ
X
വിപത്ത്
قَالُوا
X
അവര്‍ പറയും
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لِلَّهِ
X
അല്ലാഹുവിനുള്ളതാണ്
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِلَيْهِ
X
അവനിലേക്ക്
رَاجِعُونَ
X
മടങ്ങിചെല്ലുന്നവരുമാണ്
﴿2:156﴾ إِنَّ الصَّفَا
X
തീര്‍ച്ചയായും സ്വഫാ
وَالْمَرْوَةَ
X
മര്‍വയും
مِن شَعَائِرِ اللَّهِۖ
X
അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണ്
فَمَنْ حَجَّ
X
വല്ലവനും ഹജ്ജ് നിര്‍വഹിച്ചാല്‍
الْبَيْتَ
X
ദൈവഭവനത്തിങ്കല്‍
أَوِ اعْتَمَرَ
X
അല്ലെങ്കില്‍ ഉംറ നിര്‍വഹിച്ചു
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْهِ
X
അവന്റെ മേല്‍
أَن يَطَّوَّفَ بِهِمَاۚ
X
അവക്കിടയില്‍ പ്രദക്ഷിണം നടത്തുന്നത്
وَمَن تَطَوَّعَ
X
ആരെങ്കിലും സ്വമേധയാ നിര്‍വഹിക്കുന്നുവെങ്കില്‍
خَيْرًا
X
നന്മ
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَاكِرٌ
X
നന്ദിയുള്ളവനാണ്
عَلِيمٌ
X
സര്‍വജ്ഞനുമാണ്
﴿2:158﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
يَكْتُمُونَ
X
അവര്‍ മറച്ചുവെക്കുന്നു
مَا أَنزَلْنَا
X
നാം ഇറക്കിയതിനെ
مِنَ الْبَيِّنَاتِ
X
വ്യക്തമായ തെളിവുകളില്‍ നിന്നും
وَالْهُدَىٰ
X
സന്മാര്‍ഗനിര്‍ദേശങ്ങളും
مِن بَعْدِ
X
ശേഷം
مَا بَيَّنَّاهُ
X
നാം അത് വ്യക്തമാക്കിയതിന്റെ
لِلنَّاسِ
X
ജനങ്ങള്‍ക്ക്
فِي الْكِتَابِۙ
X
വേദഗ്രന്ഥത്തില്‍
أُولَٰئِكَ
X
അവര്‍
يَلْعَنُهُمُ
X
അവരെ ശപിക്കുന്നു
اللَّهُ
X
അല്ലാഹു
وَيَلْعَنُهُمُ
X
അവരെ ശപിക്കുന്നു
اللَّاعِنُونَ
X
ശപിക്കുന്നവരൊക്കെയും
﴿2:159﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
كَفَرُوا
X
അവര്‍ സത്യത്തെ നിഷേധിച്ചു
وَمَاتُوا
X
അവര്‍ മരണപ്പെടുകയും ചെയ്തു
وَهُمْ
X
അവരായിരിക്കെ
كُفَّارٌ
X
നിഷേധികള്‍
أُولَٰئِكَ
X
അവര്‍
عَلَيْهِمْ
X
അവരുടെ മേലുണ്ട്
لَعْنَةُ اللَّهِ
X
ദൈവത്തിന്റെ ശാപം
وَالْمَلَائِكَةِ
X
മലക്കുകളുടെയും
وَالنَّاسِ
X
ജനങ്ങളുടെയും
أَجْمَعِينَ
X
മുഴുവന്‍
﴿2:161﴾ إِنَّ
X
തീര്‍ച്ചയായും
فِي خَلْقِ
X
സൃഷ്ടിയില്‍
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَاخْتِلَافِ
X
മാറി മാറി വരുന്നതിലും
اللَّيْلِ
X
രാവിന്റെയും
وَالنَّهَارِ
X
പകലിന്റെയും
وَالْفُلْكِ
X
കപ്പലിലും
الَّتِي تَجْرِي
X
സഞ്ചരിക്കുന്നു
فِي الْبَحْرِ
X
സമുദ്രത്തില്‍
بِمَا يَنفَعُ
X
ഉപകരിക്കുന്നവയെയും വഹിച്ചും കൊണ്ട്
النَّاسَ
X
ജനങ്ങള്‍ക്ക്
وَمَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയതിലും
مِنَ السَّمَاءِ
X
ആകാശത്ത് നിന്ന്
مِن مَّاءٍ
X
വെള്ളത്തെ
فَأَحْيَا
X
അങ്ങനെ അവന്‍ ജീവിപ്പിച്ചു
بِهِ
X
അത് കൊണ്ട്
الْأَرْضَ
X
ഭൂമിയെ
بَعْدَ
X
ശേഷം
مَوْتِهَا
X
അതിന്റെ മരണത്തിന്റെ
وَبَثَّ
X
അവന്‍ പരത്തി
فِيهَا
X
അതില്‍
مِن كُلِّ دَابَّةٍ
X
എല്ലാ ജീവികളേയും
وَتَصْرِيفِ
X
തിരിച്ചുവിടുന്നതിലും
الرِّيَاحِ
X
കാറ്റുകളെ
وَالسَّحَابِ
X
മേഘത്തിലും
الْمُسَخَّرِ
X
അധീനപ്പെടുത്തപ്പെട്ട
بَيْنَ
X
ഇടയില്‍
السَّمَاءِ
X
ആകാശത്തിന്റെ
وَالْأَرْضِ
X
ഭൂമിയുടെയും
لَآيَاتٍ
X
തീര്‍ച്ചയായും അടയാളങ്ങളുണ്ട്
لِّقَوْمٍ
X
ഒരു ജനതക്ക്
يَعْقِلُونَ
X
അവര്‍ ചിന്തിക്കുന്നു
﴿2:164﴾ يَا أَيُّهَا النَّاسُ
X
ജനങ്ങളേ
كُلُوا
X
നിങ്ങള്‍ ഭക്ഷിക്കുക
مِمَّا فِي الْأَرْضِ
X
ഭൂമിയിലുള്ളതില്‍ നിന്ന്
حَلَالًا
X
അനുവദനീയമായവ
طَيِّبًا
X
ഉത്തമാമായതും
وَلَا تَتَّبِعُوا
X
നിങ്ങള്‍ പിന്‍പറ്റരുത്
خُطُوَاتِ
X
കാല്‍പാടുകളെ
الشَّيْطَانِۚ
X
പിശാചിന്റെ
إِنَّهُ
X
തീര്‍ച്ചയായും അവന്‍
لَكُمْ
X
നിങ്ങള്‍ക്ക്
عَدُوٌّ
X
ശത്രുവാണ്
مُّبِينٌ
X
പ്രത്യക്ഷമായ
﴿2:168﴾ إِنَّمَا
X
(ഇത്) മാത്രമാണ്
يَأْمُرُكُم
X
അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്
بِالسُّوءِ
X
ചീത്തയായത്
وَالْفَحْشَاءِ
X
മ്ലേഛമായതും
وَأَن تَقُولُوا
X
നിങ്ങള്‍ പറയാനും
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിയാത്തത്
﴿2:169﴾ إِنَّمَا
X
ഇത് മാത്രമാകുന്നു
حَرَّمَ
X
അവന്‍ നിരോധിച്ചത്
عَلَيْكُمُ
X
നിങ്ങളുടെ മേല്‍
الْمَيْتَةَ
X
ശവം
وَالدَّمَ
X
രക്തവും
وَلَحْمَ الْخِنزِيرِ
X
പന്നിമാംസവും
وَمَا أُهِلَّ بِهِ
X
പ്രഖ്യാപിക്കപ്പെട്ടതും (അറുക്കപ്പെട്ടതും)
لِغَيْرِ اللَّهِۖ
X
അല്ലാഹു അല്ലാത്തവര്‍ക്ക്
فَمَنِ
X
വല്ലവനും
اضْطُرَّ
X
നിര്‍ബന്ധിതമായാല്‍
غَيْرَ بَاغٍ
X
നിയമലംഘനത്തിന് മുതിരാതെയും
وَلَا عَادٍ
X
അതിരുകവിയാതെയും
فَلَا إِثْمَ
X
അപ്പോള്‍ കുറ്റമില്ല
عَلَيْهِۚ
X
അവന്റെ മേല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿2:173﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരുകൂട്ടര്‍
يَكْتُمُونَ
X
അവര്‍ മറച്ചുവെക്കുന്നു
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയത്
مِنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍ നിന്ന്
وَيَشْتَرُونَ
X
അവര്‍ വാങ്ങുന്നു
بِهِ
X
അതിന് പകരമായി
ثَمَنًا قَلِيلًاۙ
X
തുഛമായ വില
أُولَٰئِكَ
X
അക്കൂട്ടര്‍
مَا يَأْكُلُونَ
X
അവര്‍ ഭക്ഷിക്കുന്നില്ല
فِي بُطُونِهِمْ
X
അവരുടെ വയറുകളില്‍
إِلَّا النَّارَ
X
തീയല്ലാതെ
وَلَا يُكَلِّمُهُمُ
X
അവരോട് സംസാരിക്കുകയില്ല
اللَّهُ
X
അല്ലാഹു
يَوْمَ الْقِيَامَةِ
X
അന്ത്യനാളില്‍
وَلَا يُزَكِّيهِمْ
X
അവരെ ശുദ്ധീകരിക്കുകയുമില്ല
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿2:174﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
نَزَّلَ
X
ഇറക്കി എന്നത് കൊണ്ടാണ്
الْكِتَابَ
X
വേദഗ്രന്ഥം
بِالْحَقِّۗ
X
സത്യവുമായി
وَإِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
اخْتَلَفُوا
X
അവര്‍ ഭിന്നിച്ചിരിക്കുന്നു
فِي الْكِتَابِ
X
വേദഗ്രന്ഥത്തിന്റെ കാര്യത്തില്‍
لَفِي شِقَاقٍ
X
ഭിന്നിപ്പിലാണ്
بَعِيدٍ
X
വളരെ വിദൂരമായ
﴿2:176﴾ فَمَن بَدَّلَهُ
X
ആരെങ്കിലും മാറ്റിമറിച്ചാല്‍
بَعْدَمَا سَمِعَهُ
X
അത് കേട്ടശേഷം
فَإِنَّمَا
X
അപ്പോള്‍ തീര്‍ച്ചയായും
إِثْمُهُ
X
അതിന്റെ കുറ്റം
عَلَى الَّذِينَ يُبَدِّلُونَهُۚ
X
അത് മാറ്റിമറിക്കുന്നവര്‍ക്ക് (മാത്രമാണ്)
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:181﴾ فَمَنْ خَافَ
X
ആരെങ്കിലും ഭയപ്പെട്ടാല്‍
مِن مُّوصٍ
X
വസ്യത്ത് ചെയ്തവനില്‍ നിന്ന്
جَنَفًا
X
അനീതിയെ
أَوْ إِثْمًا
X
അല്ലെങ്കില്‍ കുറ്റത്തെ
فَأَصْلَحَ
X
അപ്പോള്‍ അവന്‍ രഞ്ജിപ്പുണ്ടാക്കി
بَيْنَهُمْ
X
അവര്‍ക്കിടയില്‍
فَلَا إِثْمَ عَلَيْهِۚ
X
അവന്റെ മേല്‍ കുറ്റമില്ല
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿2:182﴾ وَقَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
الَّذِينَ يُقَاتِلُونَكُمْ
X
നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട്
وَلَا تَعْتَدُواۚ
X
നിങ്ങള്‍ അതിര് കവിയരുത്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുകയില്ല
الْمُعْتَدِينَ
X
പരിധി ലംഘിക്കുന്നവരെ
﴿2:190﴾ فَإِنِ انتَهَوْا
X
ഇനി അവര്‍ വിരമിക്കുകയാണെങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമദയാലുവുമാണ്
﴿2:192﴾ وَأَنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുക
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍
وَلَا تُلْقُوا
X
നിങ്ങളിടരുത്
بِأَيْدِيكُمْ
X
നിങ്ങളുടെ കൈകളെ
إِلَى التَّهْلُكَةِۛ
X
നാശത്തിലേക്ക്
وَأَحْسِنُواۛ
X
നിങ്ങള്‍ നന്മചെയ്യുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവരെ
﴿2:195﴾ الْحَجُّ
X
ഹജ്ജ്
أَشْهُرٌ
X
മാസങ്ങളാണ്
مَّعْلُومَاتٌۚ
X
അറിയപ്പെടുന്ന
فَمَن فَرَضَ
X
തീരുമാനിച്ചവന്‍
فِيهِنَّ
X
അതില്‍
الْحَجَّ
X
ഹജ്ജ് നിര്‍വഹിക്കാന്‍
فَلَا رَفَثَ
X
ലൈംഗികവേഴ്ചയില്ല
وَلَا فُسُوقَ
X
ദുര്‍വൃത്തിയുമില്ല
وَلَا جِدَالَ
X
തര്‍ക്കവുമില്ല
فِي الْحَجِّۗ
X
ഹജ്ജുവേളയില്‍
وَمَا تَفْعَلُوا
X
നിങ്ങള്‍ ചെയ്യുന്നത്
مِنْ خَيْرٍ
X
ഏത് നന്മയും
يَعْلَمْهُ اللَّهُۗ
X
അല്ലാഹു അതറിയും
وَتَزَوَّدُوا
X
നിങ്ങള്‍ പാഥേയം ഒരുക്കുക
فَإِنَّ
X
തീര്‍ച്ചയായും
خَيْرَ الزَّادِ
X
ഉത്തമമായ പാഥേയം
التَّقْوَىٰۚ
X
ദൈവഭക്തിയാകുന്നു
وَاتَّقُونِ
X
നിങ്ങള്‍ എന്നെ സൂക്ഷിക്കുക
يَا أُولِي الْأَلْبَابِ
X
ബുദ്ധിയുള്ളവരേ
﴿2:197﴾ ثُمَّ
X
പിന്നെ
أَفِيضُوا
X
നിങ്ങള്‍ പിരിഞ്ഞുപോകുക
مِنْ حَيْثُ أَفَاضَ
X
പിരിഞ്ഞുപോകുന്നിടത്ത് നിന്ന്
النَّاسُ
X
ജനങ്ങള്‍
وَاسْتَغْفِرُوا اللَّهَۚ
X
നിങ്ങള്‍ അല്ലാഹുവിനോട് പാപമോചനം തേടുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿2:199﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
ادْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുക
فِي السِّلْمِ
X
ഇസ്‌ലാമില്‍
كَافَّةً
X
പൂര്‍ണമായി
وَلَا تَتَّبِعُوا
X
നിങ്ങള്‍ പിന്തുടരരുത്
خُطُوَاتِ
X
കാല്‍പാടുകളെ
الشَّيْطَانِۚ
X
പിശാചിന്റെ
إِنَّهُ
X
തീര്‍ച്ചയായും അവന്‍
لَكُمْ
X
നിങ്ങള്‍ക്ക്
عَدُوٌّ
X
ശത്രുവാണ്
مُّبِينٌ
X
പ്രത്യക്ഷമായ
﴿2:208﴾ سَلْ
X
ചോദിക്കുക
بَنِي إِسْرَائِيلَ
X
ഇസ്രായീല്‍ സന്തതികളോട്
كَمْ
X
എത്രയാണ്
آتَيْنَاهُم
X
നാം അവര്‍ക്ക് നല്‍കിയതെന്ന്
مِّنْ آيَةٍ
X
തെളിവുകള്‍
بَيِّنَةٍۗ
X
വ്യക്തമായ
وَمَن يُبَدِّلْ
X
വല്ലവനും മാറ്റിമറിക്കുകയാണെങ്കില്‍
نِعْمَةَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
مِن بَعْدِ
X
ശേഷം
مَا جَاءَتْهُ
X
അത് തനിക്ക് വന്ന്കിട്ടിയതിന്ന്
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَدِيدُ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവനാണ്
﴿2:211﴾ أَمْ حَسِبْتُمْ
X
നിങ്ങള്‍ ധരിച്ചുവോ
أَن تَدْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുമെന്ന്
الْجَنَّةَ
X
സ്വര്‍ഗത്തില്‍
وَلَمَّا يَأْتِكُم
X
നിങ്ങള്‍ക്ക് വന്നെത്താതെ
مَّثَلُ
X
പോലുള്ളത്
الَّذِينَ خَلَوْا
X
കഴിഞ്ഞുപോയവരുടെത്
مِن قَبْلِكُمۖ
X
നിങ്ങള്‍ക്കുമുമ്പ്
مَّسَّتْهُمُ
X
അവരെ ബാധിച്ചു
الْبَأْسَاءُ
X
പ്രയാസങ്ങളും
وَالضَّرَّاءُ
X
ദുരിതങ്ങളും
وَزُلْزِلُوا
X
അവര്‍ വിറപ്പിക്കപ്പെട്ടു
حَتَّىٰ يَقُولَ
X
പറയേണ്ടി വരുവോളം
الرَّسُولُ
X
ദൂതന്‍
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
مَتَىٰ
X
എപ്പോഴാണ്
نَصْرُ اللَّهِۗ
X
അല്ലാഹുവിന്റെ സഹായം
أَلَا
X
അറിയുക
إِنَّ
X
തീര്‍ച്ചയായും
نَصْرَ اللَّهِ
X
അല്ലാഹുവിന്റെ സഹായം
قَرِيبٌ
X
അടുത്ത് തന്നെയാണ്
﴿2:214﴾ يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
مَاذَا
X
എന്താണ്
يُنفِقُونَۖ
X
അവര്‍ ചെലവഴിക്കുന്നു
قُلْ
X
പറയുക
مَا أَنفَقْتُم
X
നിങ്ങള്‍ ചെലവഴിക്കുന്നത്
مِّنْ خَيْرٍ
X
നല്ലതില്‍ നിന്ന്
فَلِلْوَالِدَيْنِ
X
അത് മാതാപിതാക്കള്‍ക്കാണ്
وَالْأَقْرَبِينَ
X
അടുത്ത ബന്ധുക്കള്‍ക്കും
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينِ
X
അഗതികള്‍ക്കും
وَابْنِ السَّبِيلِۗ
X
വഴിപോക്കര്‍ക്കും
وَمَا تَفْعَلُوا
X
നിങ്ങള്‍ ചെയ്യുന്നത്
مِنْ خَيْرٍ
X
നല്ലതില്‍ പെട്ടതായി
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِهِ
X
അതിനെപറ്റി
عَلِيمٌ
X
അറിയുന്നവനാണ്
﴿2:215﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരുകൂട്ടര്‍
آمَنُوا
X
അവര്‍ വിശ്വസിച്ചിരിക്കുന്നു
وَالَّذِينَ هَاجَرُوا
X
സ്വദേശം വെടിയുകയും ചെയ്തവര്‍
وَجَاهَدُوا
X
അവര്‍ സമരം ചെയ്യുകയും ചെയ്തു
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أُولَٰئِكَ
X
അവര്‍
يَرْجُونَ
X
പ്രതീക്ഷിക്കുന്നു
رَحْمَتَ اللَّهِۚ
X
അല്ലാഹുവിന്റെ കാരുണ്യം
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ഏറ്റം ദയാലുവും
﴿2:218﴾ فِي الدُّنْيَا
X
ഇഹലോകത്തെപറ്റി
وَالْآخِرَةِۗ
X
പരലോകത്തെപറ്റിയും
وَيَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الْيَتَامَىٰۖ
X
അനാഥകളെപറ്റി
قُلْ
X
പറയുക
إِصْلَاحٌ
X
നന്മ ഉണ്ടാകുന്നത്
لَّهُمْ
X
അവര്‍ക്ക്
خَيْرٌۖ
X
ഉത്തമമാണ്
وَإِن تُخَالِطُوهُمْ
X
നിങ്ങള്‍ അവരോടൊപ്പം കൂട്ടുജീവിതം നയിക്കുകയാണെങ്കില്‍
فَإِخْوَانُكُمْۚ
X
അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
الْمُفْسِدَ
X
നാശമുണ്ടാക്കുന്നവനെ
مِنَ الْمُصْلِحِۚ
X
നന്മവരുത്തുന്നവനില്‍ നിന്ന്
وَلَوْ شَاءَ
X
ഉദ്ദേശിക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
لَأَعْنَتَكُمْۚ
X
നിങ്ങളെ പ്രയാസപ്പെടുത്തുമായിരുന്നു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَزِيزٌ
X
പ്രതാപവാനാണ്
حَكِيمٌ
X
യുക്തിമാനും
﴿2:220﴾ وَيَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الْمَحِيضِۖ
X
ആര്‍ത്തവത്തെപറ്റി
قُلْ
X
പറയുക
هُوَ
X
അത്
أَذًى
X
മാലിന്യമാണ്
فَاعْتَزِلُوا
X
അതിനാല്‍ നിങ്ങള്‍ അകന്ന് നില്‍ക്കുക
النِّسَاءَ
X
സ്ത്രീകളില്‍ നിന്ന്
فِي الْمَحِيضِۖ
X
ആര്‍ത്തവകാലത്ത്
وَلَا تَقْرَبُوهُنَّ
X
നിങ്ങള്‍ അവരെ സമീപിക്കരുത്
حَتَّىٰ يَطْهُرْنَۖ
X
അവര്‍ ശുദ്ധിയാകും വരെ
فَإِذَا تَطَهَّرْنَ
X
അവര്‍ ശുദ്ധിയായാല്‍
فَأْتُوهُنَّ
X
നിങ്ങള്‍ അവരെ സമീപിക്കുക
مِنْ حَيْثُ أَمَرَكُمُ
X
നിങ്ങളോട് കല്‍പിച്ച പ്രകാരം
اللَّهُۚ
X
അല്ലാഹു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
التَّوَّابِينَ
X
പശ്ചാതപിക്കുന്നവരെ
وَيُحِبُّ
X
അവനിഷ്ടപ്പെടുന്നു
الْمُتَطَهِّرِينَ
X
ശുചിത്വം പാലിക്കുന്നവരെയും
﴿2:222﴾ لِّلَّذِينَ يُؤْلُونَ
X
ശപഥം ചെയ്ത് പിരിയുന്നവര്‍ക്കുണ്ട്
مِن نِّسَائِهِمْ
X
തങ്ങളുടെ സ്ത്രീകളില്‍ നിന്ന്
تَرَبُّصُ
X
കാത്തിരിപ്പ്
أَرْبَعَةِ
X
നാല്
أَشْهُرٍۖ
X
മാസങ്ങളുടെ
فَإِن فَاءُوا
X
ഇനി അവര്‍ മടങ്ങുകയാണങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാനിധിയുമാണ്
﴿2:226﴾ وَإِنْ عَزَمُوا
X
അവര്‍ തീരുമാനിക്കുകയാണെങ്കില്‍
الطَّلَاقَ
X
വിവാഹമോചനം
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:227﴾ وَإِن طَلَّقْتُمُوهُنَّ
X
നിങ്ങളവരെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍
مِن قَبْلِ
X
മുമ്പ്
أَن تَمَسُّوهُنَّ
X
നിങ്ങളവരെ സ്പര്‍ശിക്കുന്നതിന്
﴿2:237﴾