Repeated Words in Quran

< >
Total Found : 1
فَإِنِ انتَهَوْا
X
ഇനി അവര്‍ വിരമിക്കുകയാണെങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമദയാലുവുമാണ്
﴿2:192﴾ وَقَاتِلُوهُمْ
X
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക
حَتَّىٰ لَا تَكُونَ
X
ഇല്ലാതാകും വരെ
فِتْنَةٌ
X
മര്‍ദ്ദനം, കുഴപ്പം
وَيَكُونَ
X
ആയിത്തീരുകയും ചെയ്യുന്നത്
الدِّينُ
X
ദീന്‍
لِلَّهِۖ
X
അല്ലാഹുവിന്
فَإِنِ انتَهَوْا
X
അവര്‍ വിരമിച്ചാല്‍
فَلَا عُدْوَانَ
X
എന്നാല്‍ ശത്രുതയില്ല
إِلَّا عَلَى الظَّالِمِينَ
X
അക്രമികളോടല്ലാതെ
﴿2:193﴾ يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الشَّهْرِ الْحَرَامِ
X
വിശുദ്ധമാസത്തെപറ്റി
قِتَالٍ فِيهِۖ
X
അതില്‍ യുദ്ധംചെയ്യുന്നതിനെപ്പറ്റി
قُلْ
X
പറയുക
قِتَالٌ
X
അതില്‍ യുദ്ധംചെയ്യുന്നത്
فِيهِ كَبِيرٌۖ
X
വലിയ അപരാധമാണ്
وَصَدٌّ
X
തടയലും
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَكُفْرٌ بِهِ
X
അവനില്‍ അവിശ്വസിക്കലും
وَالْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമില്‍ നിന്ന് തടയലും
وَإِخْرَاجُ
X
പുറത്താക്കലും
أَهْلِهِ
X
അതിന്റെ അവകാശികളെ
مِنْهُ
X
അതില്‍ നിന്ന്
أَكْبَرُ
X
ഏറ്റം ഗുരുതരമാണ്
عِندَ اللَّهِۚ
X
അല്ലാഹുവിങ്കല്‍
وَالْفِتْنَةُ
X
കുഴപ്പമുണ്ടാക്കല്‍
أَكْبَرُ
X
ഏറ്റം ഗുരുതരമാണ്
مِنَ الْقَتْلِۗ
X
വധത്തേക്കാള്‍
وَلَا يَزَالُونَ
X
അവര്‍ ആയികൊണ്ടിരിക്കും
يُقَاتِلُونَكُمْ
X
നിങ്ങളോടവര്‍ യുദ്ധം ചെയ്യുന്നു
حَتَّىٰ يَرُدُّوكُمْ
X
നിങ്ങളെ മടക്കും വരെ
عَن دِينِكُمْ
X
നിങ്ങളുടെ മതത്തില്‍ നിന്ന്
إِنِ اسْتَطَاعُواۚ
X
അവര്‍ക്ക് സാധിക്കുകയാണെങ്കില്‍
وَمَن يَرْتَدِدْ
X
വല്ലവനും മടങ്ങുകയാണെങ്കില്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
عَن دِينِهِ
X
തന്റെ മതത്തില്‍ നിന്ന്
فَيَمُتْ
X
അങ്ങനെ അവന്‍ മരിക്കുകയും ചെയ്താല്‍
وَهُوَ كَافِرٌ
X
അവന്‍ നിഷേധിയായിരിക്കെ
فَأُولَٰئِكَ
X
അക്കൂട്ടര്‍
حَبِطَتْ
X
നിഷ്ഫലമായിരിക്കുന്നു
أَعْمَالُهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
فِي الدُّنْيَا
X
ഇഹത്തിലും
وَالْآخِرَةِۖ
X
പരത്തിലും
وَأُولَٰئِكَ
X
അക്കൂട്ടര്‍
أَصْحَابُ
X
അവകാശികളാണ്
النَّارِۖ
X
നരകത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
ശാശ്വതവാസികള്‍
﴿2:217﴾ إِلَّا الَّذِينَ يَصِلُونَ
X
ചേരുന്നവര്‍ (കപടവിശ്വാസികള്‍) ഒഴികെ
إِلَىٰ قَوْمٍ
X
ഒരു ജനതയോട്
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
وَبَيْنَهُم
X
അവര്‍ക്കിടയിലും (ഉണ്ട്)
مِّيثَاقٌ
X
കരാര്‍
أَوْ جَاءُوكُمْ
X
അല്ലെങ്കില്‍ അവര്‍ നിങ്ങളെ സമീപിച്ചിരിക്കുന്നു
حَصِرَتْ
X
ക്ലേശിച്ചിരിക്കുന്നു, ഇടുങ്ങിയിരിക്കുന്നു
صُدُورُهُمْ
X
അവരുടെ മനസ്സുകള്‍
أَن يُقَاتِلُوكُمْ
X
നിങ്ങളോട് യുദ്ധം ചെയ്യാന്‍
أَوْ يُقَاتِلُوا قَوْمَهُمْۚ
X
അല്ലെങ്കില്‍ സ്വന്തം ജനത്തോട് ഏറ്റ്മുട്ടാന്‍
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇഛിച്ചിരുന്നുവെങ്കില്‍
لَسَلَّطَهُمْ
X
അവന്‍ അവരെ അധികാരപ്പെടുത്തുമായിരുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്കെതിരില്‍
فَلَقَاتَلُوكُمْۚ
X
അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുമായിരുന്നു
فَإِنِ اعْتَزَلُوكُمْ
X
ഇനി അവര്‍ നിങ്ങളെ വിട്ടുനിന്നാല്‍ (മാറിനിന്നാല്‍)
فَلَمْ يُقَاتِلُوكُمْ
X
അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തില്ല
وَأَلْقَوْا إِلَيْكُمُ
X
അവര്‍ നിങ്ങളിലേക്ക് ഇടുകയും ചെയ്തു
السَّلَمَ
X
സമാധാനം
فَمَا جَعَلَ اللَّهُ
X
അല്ലാഹു ആക്കിയിട്ടില്ല
لَكُمْ
X
നിങ്ങള്‍ക്ക്
عَلَيْهِمْ
X
അവരുടെമേല്‍
سَبِيلًا
X
ഒരു വഴിയും
﴿4:90﴾ وَإِنِ امْرَأَةٌ خَافَتْ
X
ഒരു സ്ത്രീ ഭയപ്പെട്ടാല്‍
مِن بَعْلِهَا
X
തന്റെ ഭര്‍ത്താവില്‍ നിന്ന്
نُشُوزًا
X
പിണക്കം
أَوْ إِعْرَاضًا
X
അല്ലെങ്കില്‍ അവഗണന
فَلَا جُنَاحَ
X
എന്നാല്‍ കുറ്റമില്ല
عَلَيْهِمَا
X
അവര്‍ രണ്ടുപേരുടെമേലും
أَن يُصْلِحَا
X
രണ്ടുപേരും ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍
بَيْنَهُمَا
X
തങ്ങള്‍ക്കിടയില്‍
صُلْحًاۚ
X
ഒരു ഒത്തുതീര്‍പ്പ്
وَالصُّلْحُ
X
ഒത്തുതീര്‍പ്പാണ്
خَيْرٌۗ
X
ഉത്തമം
وَأُحْضِرَتِ
X
ഹാജരാക്കപ്പെട്ടിരിക്കുന്നു (കുടികൊള്ളുന്നു)
الْأَنفُسُ
X
(മനുഷ്യ) മനസ്സുകളില്‍
الشُّحَّۚ
X
പിശുക്ക് (സങ്കുചിതത്വം)
وَإِن تُحْسِنُوا
X
നിങ്ങള്‍ നന്മചെയ്യുകയാണെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുകയും
فَإِنَّ اللَّهَ كَانَ
X
അപ്പോള്‍ തീര്‍ച്ചയായും അല്ലാഹു ആയിരിക്കുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നവയൊക്കെയും
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവന്‍
﴿4:128﴾ يَسْتَفْتُونَكَ
X
അവര്‍ നിന്നോട് മതവിധിചോദിക്കുന്നു
قُلِ
X
പറയുക
اللَّهُ
X
അല്ലാഹു
يُفْتِيكُمْ
X
നിങ്ങള്‍ക്ക് മതവിധി നല്‍കുന്നു
فِي الْكَلَالَةِۚ
X
നിരാലംബരില്‍ (പിതാവോ മക്കളോ ഇല്ലാതെ മരണമടയുന്നവരുടെ അനന്തരസ്വത്തിന്റെ കാര്യത്തില്‍)
إِنِ امْرُؤٌ هَلَكَ
X
ഒരാള്‍ മരണപ്പെട്ടു
لَيْسَ لَهُ وَلَدٌ
X
അവന് മക്കളില്ല
وَلَهُ أُخْتٌ
X
അവന് ഒരു സഹോദരിയുണ്ട്
فَلَهَا
X
അപ്പോള്‍ അവള്‍ക്കുള്ളതാണ്
نِصْفُ مَا تَرَكَۚ
X
അവന്‍ വിട്ടേച്ചുപോയ സ്വത്തിന്റെ പകുതി
وَهُوَ يَرِثُهَا
X
അവളുടെ അനന്തരസ്വത്ത് അവനുള്ളതാണ്
إِن لَّمْ يَكُن لَّهَا وَلَدٌۚ
X
അവള്‍ക്ക് മക്കളില്ലെങ്കില്‍
فَإِن كَانَتَا اثْنَتَيْنِ
X
ഇനി (മരിച്ചയാള്‍ക്ക്) രണ്ടുസഹോദരിമാരുണ്ടെങ്കില്‍
فَلَهُمَا
X
അവര്‍ രണ്ടുപേര്‍ക്കുമുണ്ട്
الثُّلُثَانِ
X
മൂന്നില്‍ രണ്ട്
مِمَّا تَرَكَۚ
X
അവന്‍ വിട്ടേച്ചുപോയതിന്റെ
وَإِن كَانُوا
X
അവര്‍ ആണെങ്കില്‍
إِخْوَةً
X
സഹോദരങ്ങള്‍
رِّجَالًا
X
ആണുങ്ങളായും
وَنِسَاءً
X
പെണ്ണുങ്ങളായും
فَلِلذَّكَرِ
X
അപ്പോള്‍ പുരുഷനുണ്ട്
مِثْلُ
X
തുല്യമായ
حَظِّ
X
ഓഹരിയുണ്ട്
الْأُنثَيَيْنِۗ
X
രണ്ടുപെണ്ണിന്റെ
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിച്ചുതരുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
أَن تَضِلُّواۗ
X
നിങ്ങള്‍ വഴിപിഴച്ച് പോകാതിരിക്കാന്‍
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാകാര്യങ്ങളെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവന്‍
﴿4:176﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
شَهَادَةُ
X
സാക്ഷ്യം
بَيْنِكُمْ
X
നിങ്ങള്‍ക്കിടയില്‍
إِذَا حَضَرَ
X
ആസന്നമായാല്‍
أَحَدَكُمُ
X
നിങ്ങളിലൊരാള്‍ക്ക്
الْمَوْتُ
X
മരണം
حِينَ الْوَصِيَّةِ
X
ഒസ്യത്തിന്റെ സമയത്ത്
اثْنَانِ
X
രണ്ടാളുകളാണ്/രണ്ടുപേരുടെ സാക്ഷ്യമാണ്
ذَوَا عَدْلٍ
X
നീതിമാന്മാരായ
مِّنكُمْ
X
നിങ്ങളിലെ
أَوْ آخَرَانِ
X
അല്ലെങ്കില്‍ മറ്റുരണ്ടുപേര്‍
مِنْ غَيْرِكُمْ
X
നിങ്ങളല്ലാത്തവരില്‍പെട്ട
إِنْ أَنتُمْ ضَرَبْتُمْ
X
നിങ്ങള്‍ യാത്രചെയ്താല്‍
فِي الْأَرْضِ
X
ഭൂമിയില്‍
فَأَصَابَتْكُم
X
അപ്പോള്‍ നിങ്ങളെ ബാധിച്ചു
مُّصِيبَةُ
X
വിപത്ത്
الْمَوْتِۚ
X
മരണത്തിന്റെ
تَحْبِسُونَهُمَا
X
നിങ്ങള്‍ അവരിരുവരെയും തടഞ്ഞുവെക്കണം
مِن بَعْدِ
X
ശേഷം
الصَّلَاةِ
X
നമസ്കാരത്തിന്റെ
فَيُقْسِمَانِ
X
അപ്പോള്‍ അവരിരുവരും സത്യംചെയ്യട്ടെ
بِاللَّهِ
X
അല്ലാഹുവിന്റെപേരില്‍
إِنِ ارْتَبْتُمْ
X
നിങ്ങള്‍ സംശയിച്ചാല്‍
لَا نَشْتَرِي
X
ഞങ്ങള്‍ വാങ്ങുകയില്ല
بِهِ
X
ഇതിനുപകരം
ثَمَنًا
X
ഒരു വിലയും
وَلَوْ كَانَ
X
ആയിരുന്നാല്‍പോലും
ذَا قُرْبَىٰۙ
X
കുടുംബബന്ധം, രക്തബന്ധം ഉള്ളവന്‍
وَلَا نَكْتُمُ
X
ഞങ്ങള്‍ ഒളിപ്പിച്ചുവെക്കുകയുമില്ല
شَهَادَةَ
X
സാക്ഷ്യത്തെ
اللَّهِ
X
അല്ലാഹുവിനുവേണ്ടിയുള്ള
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِذًا
X
എങ്കില്‍(അങ്ങനെ ചെയ്താല്‍)
لَّمِنَ الْآثِمِينَ
X
പാപികളില്‍പെട്ടവരാകുന്നു
﴿5:106﴾ وَإِن كَانَ كَبُرَ
X
വലുതായി(അസഹ്യമായി)തോന്നുന്നുവെങ്കില്‍
عَلَيْكَ
X
നിനക്ക്
إِعْرَاضُهُمْ
X
അവരുടെ അവഗണന
فَإِنِ اسْتَطَعْتَ
X
നിനക്ക് കഴിഞ്ഞാല്‍(കഴിയുമെങ്കില്‍)
أَن تَبْتَغِيَ
X
നീ തേടാന്‍
نَفَقًا
X
(ഒരു) തുരങ്കം
فِي الْأَرْضِ
X
ഭൂമിയില്‍
أَوْ سُلَّمًا
X
അല്ലെങ്കില്‍ (ഒരു) കോണി
فِي السَّمَاءِ
X
ആകാശത്തേക്ക്
فَتَأْتِيَهُم
X
അങ്ങനെ നീ അവര്‍ക്ക് എത്തിച്ചുകൊടുക്കും
بِآيَةٍۚ
X
ദൃഷ്ടാന്തം
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇഛിച്ചു എങ്കില്‍
لَجَمَعَهُمْ
X
അവരെ അവന്‍ ഒരുമിച്ചുകൂട്ടി(ഒരുമിച്ചു കൂട്ടുമായിരുന്നു)
عَلَى الْهُدَىٰۚ
X
സന്മാര്‍ഗത്തില്‍
فَلَا تَكُونَنَّ
X
അതിനാല്‍ നീ ആകരുത്
مِنَ الْجَاهِلِينَ
X
അവിവേകികളുടെ കൂട്ടത്തില്‍
﴿6:35﴾ قُلْ
X
നീ പറയുക
إِنِّي
X
ഉറപ്പായും ഞാന്‍
عَلَىٰ بَيِّنَةٍ
X
വ്യക്തമായ പ്രമാണത്തിന്മേലാണ്
مِّن رَّبِّي
X
എന്റെ നാഥനില്‍നിന്നുള്ള
وَكَذَّبْتُم
X
നിങ്ങളാകട്ടെ തള്ളിക്കളഞ്ഞു
بِهِۚ
X
അതിനെ
مَا
X
ഇല്ല
عِندِي
X
എന്റെ വശം
مَا
X
ഒന്ന്(ഒരു കാര്യം)
تَسْتَعْجِلُونَ
X
നിങ്ങള്‍ തിരക്ക് കൂട്ടിക്കൊണ്ടിരിക്കുന്നു
بِهِۚ
X
അതിനുവേണ്ടി
إِنِ
X
ഇല്ല
الْحُكْمُ
X
വിധിതീര്‍പ്പിനുള്ള അധികാരം
إِلَّا لِلَّهِۖ
X
അല്ലാഹുവിന് അല്ലാതെ
يَقُصُّ
X
അവന്‍ വിവരിച്ചുതരുന്നു
الْحَقَّۖ
X
സത്യം
وَهُوَ
X
അവന്‍
خَيْرُ
X
അത്യുത്തമനാണ്
الْفَاصِلِينَ
X
തീര്‍പ്പ് കല്‍പിക്കുന്നവരില്‍
﴿6:57﴾ وَلَمَّا جَاءَ
X
വന്നപ്പോള്‍
مُوسَىٰ
X
മൂസാ
لِمِيقَاتِنَا
X
നാം നിശ്ചയിച്ച സമയത്ത്
وَكَلَّمَهُ
X
അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
أَرِنِي
X
(നിന്നെ) എനിക്ക് കാണിച്ചു തരൂ
أَنظُرْ إِلَيْكَۚ
X
ഞാന്‍ നിന്നെ നോക്കിക്കാണട്ടെ
قَالَ
X
അവന്‍ പറഞ്ഞു
لَن تَرَانِي
X
നീ എന്നെ കാണുകയില്ല
وَلَٰكِنِ
X
എന്നാലും
انظُرْ
X
നീ നോക്കുക
إِلَى الْجَبَلِ
X
ആ മലയിലേക്ക്
فَإِنِ اسْتَقَرَّ
X
അത് ഉറച്ചു നിന്നാല്‍
مَكَانَهُ
X
സ്വസ്ഥാനത്ത്
فَسَوْفَ تَرَانِيۚ
X
വഴിയേ നീയെന്നെ കാണും
فَلَمَّا تَجَلَّىٰ
X
അങ്ങനെ പ്രത്യക്ഷമായപ്പോള്‍
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
لِلْجَبَلِ
X
പര്‍വതത്തിന്
جَعَلَهُ
X
അവനതിനെ ആക്കി
دَكًّا
X
പൊടി
وَخَرَّ مُوسَىٰ
X
മൂസാ വീഴുകയും ചെയ്തു
صَعِقًاۚ
X
ബോധരഹിതനായി
فَلَمَّا أَفَاقَ
X
പിന്നീട് അദ്ദേഹത്തിന് ബോധമുണര്‍ന്നപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
سُبْحَانَكَ
X
നീയെത്ര പരിശുദ്ധന്‍
تُبْتُ
X
ഞാന്‍ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു
إِلَيْكَ
X
നിന്നിലേക്ക്
وَأَنَا
X
ഞാന്‍
أَوَّلُ
X
ഒന്നാമനാകുന്നു
الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
﴿7:143﴾ وَقَاتِلُوهُمْ
X
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക
حَتَّىٰ لَا تَكُونَ
X
ഇല്ലാതാവുന്നതുവരെ
فِتْنَةٌ
X
കുഴപ്പം
وَيَكُونَ
X
ആവുന്നതു വരെയും
الدِّينُ
X
വിധേയത്വം
كُلُّهُ
X
അത് മുഴുവനും
لِلَّهِۚ
X
അല്ലാഹുവിന്ന്
فَإِنِ انتَهَوْا
X
ഇനി അവര്‍ വിരമിക്കുകയാണെങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِمَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നതിനെ
بَصِيرٌ
X
കണ്ടറിയുന്നവനാണ്
﴿8:39﴾ إِنَّ الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَهَاجَرُوا
X
അവര്‍ നാടുവിടുകയും ചെയ്തു
وَجَاهَدُوا
X
അവര്‍ സമരം നടത്തുകയും ചെയ്തു
بِأَمْوَالِهِمْ
X
തങ്ങളുടെ ധനങ്ങള്‍ കൊണ്ട്
وَأَنفُسِهِمْ
X
തങ്ങളുടെ ദേഹങ്ങള്‍ കൊണ്ടും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَالَّذِينَ آوَوا
X
അഭയം നല്‍കിയവരും
وَّنَصَرُوا
X
അവര്‍ സഹായിക്കുകയും ചെയ്തു
أُولَٰئِكَ
X
അവര്‍
بَعْضُهُمْ
X
അവരില്‍ ചിലര്‍
أَوْلِيَاءُ
X
ആത്മ മിത്രങ്ങളാണ്
بَعْضٍۚ
X
ചിലരുടെ
وَالَّذِينَ آمَنُوا
X
എന്നാല്‍ വിശ്വസിച്ചവര്‍
وَلَمْ يُهَاجِرُوا
X
പക്ഷേ അവര്‍ സ്വദേശം വെടിഞ്ഞിട്ടില്ല
مَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن وَلَايَتِهِم
X
അവരുടെ സംരക്ഷണ ബാധ്യതയില്‍ നിന്ന്
مِّن شَيْءٍ
X
യാതൊന്നും
حَتَّىٰ يُهَاجِرُواۚ
X
അവര്‍ സ്വദേശം വെടിയും വരെ
وَإِنِ اسْتَنصَرُوكُمْ
X
അഥവാ നിങ്ങളോട് അവര്‍ സഹായം തേടിയാല്‍
فِي الدِّينِ
X
മതത്തില്‍
فَعَلَيْكُمُ
X
നിങ്ങള്‍ക്ക് ബാധ്യതയുണ്ട്
النَّصْرُ
X
സഹായിക്കാന്‍
إِلَّا
X
ഒഴികെ
عَلَىٰ قَوْمٍ
X
ഒരു ജനതക്കെതിരെ
بَيْنَكُمْ
X
നിങ്ങള്‍ക്കിടയിലും
وَبَيْنَهُم
X
അവര്‍ക്കിടയിലും
مِّيثَاقٌۗ
X
കരാറുണ്ട്
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നതെല്ലാം
بَصِيرٌ
X
കണ്ടറിയുന്നവനാകുന്നു
﴿8:72﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَتَّخِذُوا
X
നിങ്ങളാക്കരുത്
آبَاءَكُمْ
X
നിങ്ങളുടെ പിതാക്കളെ
وَإِخْوَانَكُمْ
X
നിങ്ങളുടെ സഹോദരങ്ങളെയും
أَوْلِيَاءَ
X
രക്ഷാധികാരികള്‍
إِنِ اسْتَحَبُّوا
X
അവര്‍ സ്നേഹിക്കുന്നുവെങ്കില്‍
الْكُفْرَ
X
സത്യനിഷേധത്തെ
عَلَى الْإِيمَانِۚ
X
സത്യവിശ്വാസത്തെക്കാള്‍
وَمَن يَتَوَلَّهُم
X
ആരെങ്കിലും അവരെ രക്ഷാധികാരികളാക്കുന്നുവെങ്കില്‍
مِّنكُمْ
X
നിങ്ങളില്‍പെട്ട
فَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الظَّالِمُونَ
X
അക്രമികള്‍
﴿9:23﴾ أَمْ يَقُولُونَ
X
അതല്ല, അവര്‍ പറയുന്നുവോ
افْتَرَاهُۖ
X
അദ്ദേഹം ഇത് കെട്ടിച്ചമച്ചുവെന്ന്
قُلْ
X
നീ പറയുക
إِنِ افْتَرَيْتُهُ
X
ഞാനത് കെട്ടിച്ചമച്ചുവെങ്കില്‍
فَعَلَيَّ
X
എനിക്കുതന്നെയായിരിക്കും
إِجْرَامِي
X
എന്റെ പാപത്തിന്റെ ദോഷഫലം
وَأَنَا
X
ഞാന്‍
بَرِيءٌ
X
മുക്തനാണ്
مِّمَّا تُجْرِمُونَ
X
നിങ്ങള്‍ ചെയ്യുന്ന കുറ്റങ്ങളില്‍നിന്ന്
﴿11:35﴾ مَا تَعْبُدُونَ
X
നിങ്ങള്‍ ആരാധിക്കുന്നില്ല
مِن دُونِهِ
X
അവനെക്കുടാതെ
إِلَّا أَسْمَاءً
X
ചില പേരുകളല്ലാതെ
سَمَّيْتُمُوهَا
X
അവയെ നിങ്ങള്‍ നാമകരണം ചെയ്തിരിക്കുന്നു
أَنتُمْ
X
നിങ്ങള്‍
وَآبَاؤُكُم
X
നിങ്ങളുടെ പിതാക്കളും
مَّا أَنزَلَ
X
അവതരിപ്പിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
بِهَا
X
അതിന്ന്, അവയെപ്പറ്റി
مِن سُلْطَانٍۚ
X
ഒരു പ്രമാണവും
إِنِ الْحُكْمُ
X
ശാസനാധികാരമില്ല
إِلَّا لِلَّهِۚ
X
അല്ലാഹുവിനല്ലാതെ
أَمَرَ
X
അവന്‍ ആജ്ഞാപിച്ചിരിക്കുന്നു
أَلَّا تَعْبُدُوا
X
നിങ്ങള്‍ അടിമപ്പെടരുതെന്ന്
إِلَّا إِيَّاهُۚ
X
അവന്നല്ലാതെ
ذَٰلِكَ
X
അതാണ്
الدِّينُ
X
ജീവിതക്രമം
الْقَيِّمُ
X
ഏറ്റം ശരിയായ
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
അധികജനവും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿12:40﴾ وَقَالَ
X
അദ്ദേഹം പറഞ്ഞു
يَا بَنِيَّ
X
എന്റെ മക്കളേ
لَا تَدْخُلُوا
X
നിങ്ങള്‍ പ്രവേശിക്കരുത്
مِن بَابٍ وَاحِدٍ
X
ഒരേ വാതിലിലൂടെ
وَادْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുക
مِنْ أَبْوَابٍ
X
വാതിലുകളിലൂടെ
مُّتَفَرِّقَةٍۖ
X
വിവിധ
وَمَا أُغْنِي
X
ഞാന്‍ തടുത്ത് നിര്‍ത്തുകയില്ല
عَنكُم
X
നിങ്ങളില്‍നിന്ന്
مِّنَ اللَّهِ
X
ദൈവവിധിയില്‍നിന്ന്
مِن شَيْءٍۖ
X
യാതൊന്നും
إِنِ الْحُكْمُ
X
തീരുമാനാധികാരമില്ല
إِلَّا لِلَّهِۖ
X
അല്ലാഹുവിനല്ലാതെ
عَلَيْهِ
X
അവനില്‍
تَوَكَّلْتُۖ
X
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
وَعَلَيْهِ
X
അവനില്‍
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കട്ടെ
الْمُتَوَكِّلُونَ
X
ഭരമേല്‍പിക്കുന്നവര്‍
﴿12:67﴾ قَالَ
X
അദ്ദേഹം പറഞ്ഞു
فَإِنِ اتَّبَعْتَنِي
X
എന്നാല്‍ താങ്കള്‍ എന്നെ അനുഗമിക്കുകയാണെങ്കില്‍
فَلَا تَسْأَلْنِي
X
താങ്കള്‍ എന്നോടു ചോദിക്കരുത്
عَن شَيْءٍ
X
യാതൊന്നിനെ കുറിച്ചും
حَتَّىٰ
X
വരെ
أُحْدِثَ
X
ഞാന്‍ പറഞ്ഞുതരുന്നു
لَكَ
X
താങ്കള്‍ക്ക്
مِنْهُ
X
അതിനെ പറ്റിയുള്ള
ذِكْرًا
X
വിവരം (പ്രസ്താവന)
﴿18:70﴾ يَا نِسَاءَ النَّبِيِّ
X
പ്രവാചക പത്നിമാരേ
لَسْتُنَّ
X
നിങ്ങളല്ല
كَأَحَدٍ مِّنَ النِّسَاءِۚ
X
മറ്റു സ്ത്രീകളിലാരെയും പോലെ
إِنِ اتَّقَيْتُنَّ
X
നിങ്ങള്‍ ദൈവഭക്തകളാണെങ്കില്‍
فَلَا تَخْضَعْنَ بِالْقَوْلِ
X
നിങ്ങള്‍ കൊഞ്ചിക്കുഴഞ്ഞു സംസാരിക്കരുത്
فَيَطْمَعَ
X
അപ്പോള്‍ മോഹമുള്ളവനായേക്കാം
الَّذِي فِي قَلْبِهِ مَرَضٌ
X
മനസ്സില്‍ രോഗമുള്ളവന്‍
وَقُلْنَ
X
നിങ്ങള്‍ സംസാരിക്കുക
قَوْلًا مَّعْرُوفًا
X
മാന്യമായ സംസാരം
﴿33:32﴾ قُلْ
X
നീ പറയുക
إِن ضَلَلْتُ
X
ഞാന്‍ പിഴച്ചുപോയിട്ടുണ്ടെങ്കില്‍
فَإِنَّمَا
X
മാത്രമാണ്
أَضِلُّ
X
ഞാന്‍ പിഴച്ചുപോകുന്നു
عَلَىٰ نَفْسِيۖ
X
എനിക്കു ദോഷകരമായിതന്നെ
وَإِنِ اهْتَدَيْتُ
X
ഞാന്‍ നേര്‍വഴിയിലാണെങ്കില്‍
فَبِمَا يُوحِي
X
അത് ബോധനം നല്‍കുന്നതിനാലാണ്
إِلَيَّ
X
എനിക്ക്
رَبِّيۚ
X
എന്റെ നാഥന്‍
إِنَّهُ
X
നിശ്ചയം അവന്‍
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
قَرِيبٌ
X
വളരെ സമീപസ്ഥനും
﴿34:50﴾ فَإِنِ اسْتَكْبَرُوا
X
ഇനി അവര്‍ അഹങ്കരിക്കുകയാണെങ്കില്‍
فَالَّذِينَ عِندَ رَبِّكَ
X
നിന്റെ നാഥന്റെ സമീപത്തുള്ളവര്‍ (മലക്കുകള്‍)
يُسَبِّحُونَ
X
അവര്‍ പ്രകീര്‍ത്തിക്കുന്നു
لَهُ
X
അവനെ
بِاللَّيْلِ
X
രാത്രിയില്‍
وَالنَّهَارِ
X
പകലിലും
وَهُمْ لَا يَسْأَمُونَ۩
X
അവര്‍ക്ക് മടുപ്പു തോന്നുന്നില്ല
﴿41:38﴾ أَمْ يَقُولُونَ
X
അതല്ല അവര്‍ പറയുന്നുവോ?
افْتَرَاهُۖ
X
അദ്ദേഹം ഇത് ചമച്ചുണ്ടാക്കിയെന്ന്
قُلْ
X
നീ പറയുക
إِنِ افْتَرَيْتُهُ
X
ഞാന്‍ ഇത് ചമച്ചുണ്ടാക്കിയെങ്കില്‍
فَلَا تَمْلِكُونَ
X
നിങ്ങള്‍ അധീനപ്പെടുത്തിത്തരികയില്ല
لِي
X
എനിക്ക്
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
شَيْئًاۖ
X
യാതൊന്നും(ഒരു രക്ഷാമാര്‍ഗവും)
هُوَ
X
അവന്‍
أَعْلَمُ
X
ഏറ്റം അറിയുന്നവനാകുന്നു
بِمَا تُفِيضُونَ
X
നിങ്ങള്‍ സംസാരിക്കുന്നതിനെപ്പറ്റി
فِيهِۖ
X
ഇതിന്റെ (ഖുര്‍ആന്റെ) കാര്യത്തില്‍
كَفَىٰ
X
മതി
بِهِ
X
അവന്‍തന്നെ
شَهِيدًا
X
സാക്ഷിയായി
بَيْنِي وَبَيْنَكُمْۖ
X
എനിക്കും നിങ്ങള്‍ക്കുമിടയില്‍
وَهُوَ
X
അവന്‍
الْغَفُورُ
X
ഏറെ പൊറുക്കുന്നവനാണ്
الرَّحِيمُ
X
പരമദയാലുവും
﴿46:8﴾ يَا مَعْشَرَ
X
സമൂഹമേ
الْجِنِّ
X
ജിന്നുകളുടെ
وَالْإِنسِ
X
മനുഷ്യരുടെയും
إِنِ اسْتَطَعْتُمْ
X
നിങ്ങള്‍ക്ക് സാധ്യമാണെങ്കില്‍
أَن تَنفُذُوا
X
നിങ്ങള്‍ക്ക് പുറത്തുകടക്കാന്‍
مِنْ أَقْطَارِ
X
ഭാഗങ്ങളില്‍നിന്ന്
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
فَانفُذُواۚ
X
നിങ്ങള്‍ പുറത്തുകടക്കുക
لَا تَنفُذُونَ
X
നിങ്ങള്‍ക്ക് പുറത്തുകടക്കാനാവില്ല
إِلَّا بِسُلْطَانٍ
X
ഒരു ശക്തികൊണ്ടല്ലാതെ
﴿55:33﴾ وَاللَّائِي
X
യാതൊരുത്തര്‍
يَئِسْنَ
X
നിരാശരാകുന്ന
مِنَ الْمَحِيضِ
X
ആര്‍ത്തവത്തെപ്പറ്റി
مِن نِّسَائِكُمْ
X
നിങ്ങളുടെ സ്ത്രീകളില്‍നിന്ന്
إِنِ ارْتَبْتُمْ
X
നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍
فَعِدَّتُهُنَّ
X
അവരുടെ ഇദ്ദ
ثَلَاثَةُ أَشْهُرٍ
X
മൂന്നു മാസമാണ്
وَاللَّائِي لَمْ يَحِضْنَۚ
X
ഋതുമതികളായിട്ടില്ലാത്തവരുടേതും
وَأُولَاتُ الْأَحْمَالِ
X
ഗര്‍ഭിണികള്‍
أَجَلُهُنَّ
X
അവരുടെ കാലാവധി
أَن يَضَعْنَ
X
അവര്‍ പ്രസവിക്കലാകുന്നു
حَمْلَهُنَّۚ
X
അവരുടെ ഗര്‍ഭം
وَمَن
X
ആര്‍
يَتَّقِ
X
ഭക്തരാകുന്നു
اللَّهَ
X
അല്ലാഹുവോട്
يَجْعَل
X
അവന്‍(അല്ലാഹു)ഉണ്ടാക്കും
لَّهُ
X
അവന്ന്
مِنْ أَمْرِهِ
X
അവന്റെ കാര്യത്തില്‍
يُسْرًا
X
എളുപ്പം
﴿65:4﴾ أَمَّنْ هَٰذَا
X
അതല്ല, ആരാണ്?
الَّذِي
X
ഇവന്‍
هُوَ جُندٌ
X
സൈനികനായിട്ടുള്ള
لَّكُمْ
X
നിങ്ങള്‍ക്ക്
يَنصُرُكُم
X
നിങ്ങളെ സഹായിക്കുന്ന
مِّن دُونِ
X
കൂടാതെ
الرَّحْمَٰنِۚ
X
പരമകാരുണികനെ
إِنِ الْكَافِرُونَ
X
സത്യനിഷേധികളല്ല
إِلَّا فِي غُرُورٍ
X
വഞ്ചനയിലല്ലാതെ
﴿67:20﴾