Repeated Words in Quran

< >
Total Found : 2
قُلْنَا
X
നാം പറഞ്ഞു
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിപ്പോകണം
مِنْهَا
X
ഇതില്‍നിന്ന്
جَمِيعًاۖ
X
എല്ലാവരും
فَإِمَّا يَأْتِيَنَّكُم
X
എന്നിട്ട് നിങ്ങള്‍ക്ക് വന്നെത്തുന്നപക്ഷം
مِّنِّي
X
എന്നില്‍നിന്ന്
هُدًى
X
മാര്‍ഗദര്‍ശനം
فَمَن
X
അപ്പോള്‍ ആര്
تَبِعَ
X
പിന്തുടര്‍ന്നു
هُدَايَ
X
എന്റെ മാര്‍ഗദര്‍ശനത്തെ
فَلَا خَوْفٌ
X
എങ്കില്‍ ഭയമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ല
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿2:38﴾ وَإِذَا رَأَيْتَ
X
നീ കണ്ടാല്‍
الَّذِينَ يَخُوضُونَ
X
പരിഹസിക്കുന്നതില്‍ മുഴുകിയവരെ
فِي آيَاتِنَا
X
നമ്മുടെ വചനങ്ങളെ
فَأَعْرِضْ عَنْهُمْ
X
നീ അവരില്‍നിന്ന് അകന്നുനില്‍ക്കുക
حَتَّىٰ يَخُوضُوا
X
അവര്‍ പ്രവേശിക്കുന്നതുവരെ
فِي حَدِيثٍ
X
സംസാരത്തില്‍
غَيْرِهِۚ
X
അതല്ലാത്ത, മറ്റുവല്ല
وَإِمَّا يُنسِيَنَّكَ
X
ഇനി നിന്നെ മറപ്പിച്ചാല്‍
الشَّيْطَانُ
X
പിശാച്
فَلَا تَقْعُدْ
X
നീ ഇരിക്കരുത്
بَعْدَ الذِّكْرَىٰ
X
ഓര്‍മവന്നതിനുശേഷം
مَعَ
X
കൂടെ
الْقَوْمِ
X
ആ ആളുകളുടെ
الظَّالِمِينَ
X
അക്രമികളായ
﴿6:68﴾ يَا بَنِي آدَمَ
X
ആദം സന്തതികളേ
إِمَّا يَأْتِيَنَّكُمْ
X
നിങ്ങളുടെ അടുത്ത് വരികയാണെങ്കില്‍
رُسُلٌ
X
ദൂതന്‍മാര്‍
مِّنكُمْ
X
നിങ്ങളില്‍ നിന്നുള്ള
يَقُصُّونَ
X
അവര്‍ വിവരിച്ചു തരുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
آيَاتِيۙ
X
എന്റെ പ്രമാണങ്ങള്‍
فَمَنِ
X
അപ്പോള്‍ ഏതൊരുവന്‍
اتَّقَىٰ
X
ഭക്തി പുലര്‍ത്തി
وَأَصْلَحَ
X
നന്നാക്കിത്തീര്‍ക്കുകയും ചെയ്തു
فَلَا خَوْفٌ
X
പേടിക്കേണ്ടതില്ല
عَلَيْهِمْ
X
അവര്‍
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല
﴿7:35﴾ قَالُوا
X
അവര്‍ പറഞ്ഞു
يَا مُوسَىٰ
X
മൂസാ
إِمَّا أَن
X
ഒന്നുകില്‍
تُلْقِيَ
X
നീ ഇടുക
وَإِمَّا أَن
X
അല്ലെങ്കില്‍
نَّكُونَ
X
ഞങ്ങളാകാം
نَحْنُ
X
ഞങ്ങള്‍
الْمُلْقِينَ
X
ഇടുന്നവര്‍
﴿7:115﴾ وَإِمَّا يَنزَغَنَّكَ
X
നിന്നെ ബാധിക്കുകയാണെങ്കില്‍
مِنَ الشَّيْطَانِ
X
പിശാചില്‍ നിന്നുള്ള
نَزْغٌ
X
വല്ല ദുര്‍ബോധനവും
فَاسْتَعِذْ
X
നീ ശരണം തേടുക
بِاللَّهِۚ
X
അല്ലാഹുവില്‍
إِنَّهُ
X
തീര്‍ച്ചയായും അവന്‍
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿7:200﴾ فَإِمَّا تَثْقَفَنَّهُمْ
X
അതിനാല്‍ അവരെ നീ കണ്ട്മുട്ടിയാല്‍
فِي الْحَرْبِ
X
യുദ്ധത്തില്‍
فَشَرِّدْ
X
വിരട്ടിയോടിക്കുക
بِهِم
X
അവരെക്കൊണ്ട്
مَّنْ
X
ആളുകളെ
خَلْفَهُمْ
X
അവരുടെ പിറകിലുള്ളതായ
لَعَلَّهُمْ
X
അവര്‍ ആയേക്കാം
يَذَّكَّرُونَ
X
പാഠം സ്വീകരിക്കുന്നവര്‍
﴿8:57﴾ وَإِمَّا تَخَافَنَّ
X
നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍
مِن قَوْمٍ
X
ഏതെങ്കിലും ജനതയില്‍ നിന്ന്
خِيَانَةً
X
വഞ്ചന
فَانبِذْ
X
നീ എറിഞ്ഞുകൊടുക്കുക
إِلَيْهِمْ
X
അവരിലേക്ക്
عَلَىٰ سَوَاءٍۚ
X
തുല്യമായിക്കൊണ്ട്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുന്നില്ല
الْخَائِنِينَ
X
വഞ്ചകരെ
﴿8:58﴾ وَآخَرُونَ
X
മറ്റൊരു കൂട്ടരുമുണ്ട്
مُرْجَوْنَ
X
(പ്രശ്നം) മാറ്റിവെക്കപ്പെട്ടവരായ
لِأَمْرِ اللَّهِ
X
അല്ലാഹുവിന്റെ തീരുമാനത്തിനായി
إِمَّا يُعَذِّبُهُمْ
X
ഒന്നുകില്‍ അവന്‍ അവരെ ശിക്ഷിക്കും
وَإِمَّا يَتُوبُ
X
അല്ലെങ്കില്‍ പശ്ചാത്താപം സ്വീകരിക്കും
عَلَيْهِمْۗ
X
അവരുടെ
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿9:106﴾ وَإِمَّا نُرِيَنَّكَ
X
നാം നിനക്ക് കാണിച്ചുതന്നേക്കാം
بَعْضَ
X
ചിലത്
الَّذِي نَعِدُهُمْ
X
നാം അവര്‍ക്ക് താക്കീത് നല്‍കിക്കൊണ്ടിരിക്കുന്നതില്‍
أَوْ نَتَوَفَّيَنَّكَ
X
അല്ലെങ്കില്‍ നാം നിന്നെ മരിപ്പിച്ചേക്കാം
فَإِلَيْنَا
X
ഏതായാലും നമ്മിലേക്കാണ്
مَرْجِعُهُمْ
X
അവരുടെ മടക്കം
ثُمَّ
X
പിന്നെ
اللَّهُ
X
അല്ലാഹു
شَهِيدٌ
X
സാക്ഷിയാകുന്നു
عَلَىٰ مَا يَفْعَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിന്
﴿10:46﴾ وَقَضَىٰ
X
വിധിച്ചിരിക്കുന്നു
رَبُّكَ
X
നിന്റെ നാഥന്‍
أَلَّا تَعْبُدُوا
X
നിങ്ങള്‍ വഴിപ്പെടരുതെന്ന്
إِلَّا إِيَّاهُ
X
അവന്നല്ലാതെ
وَبِالْوَالِدَيْنِ
X
മാതാപിതാക്കളോട്
إِحْسَانًاۚ
X
നന്മ ചെയ്യണമെന്നും
إِمَّا يَبْلُغَنَّ
X
എത്തുകയായാല്‍
عِندَكَ
X
നിന്റെയടുക്കല്‍
الْكِبَرَ
X
വാര്‍ദ്ധക്യം
أَحَدُهُمَا
X
അവര്‍ രണ്ടിലൊരാള്‍
أَوْ كِلَاهُمَا
X
അല്ലെങ്കില്‍ രണ്ടുപേരും
فَلَا تَقُل
X
അപ്പോള്‍ നീ പറയരുത്
لَّهُمَا
X
അവര്‍ രണ്ടുപേരോടും
أُفٍّ
X
ഛെ (എന്ന്)
وَلَا تَنْهَرْهُمَا
X
അവര്‍ രണ്ട്പേരോടും നീ കയര്‍ത്തു സംസാരിക്കുകയും ചെയ്യരുത്‌
وَقُل
X
നീ പറയുകയും ചെയ്യുക
لَّهُمَا
X
അവര്‍ രണ്ടുപേരോടും
قَوْلًا
X
വാക്ക്
كَرِيمًا
X
മാന്യമായ
﴿17:23﴾ وَإِمَّا تُعْرِضَنَّ
X
നീ തിരിഞ്ഞുകളയുകയാണെങ്കില്‍
عَنْهُمُ
X
അവരില്‍നിന്ന്
ابْتِغَاءَ
X
ആഗ്രഹിച്ചുകൊണ്ട്
رَحْمَةٍ
X
കാരുണ്യത്തെ
مِّن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
تَرْجُوهَا
X
നീ അത് പ്രതീക്ഷിക്കുന്നു
فَقُل
X
അപ്പോള്‍ നീ പറയണം
لَّهُمْ
X
അവരോട്
قَوْلًا مَّيْسُورًا
X
ആശ്വാസവാക്ക്
﴿17:28﴾ حَتَّىٰ إِذَا بَلَغَ
X
അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍
مَغْرِبَ
X
അസ്തമയ സ്ഥാനത്ത്
الشَّمْسِ
X
സൂര്യന്റെ
وَجَدَهَا
X
അതിനെ അദ്ദേഹം കണ്ടു
تَغْرُبُ
X
അത് മുങ്ങിമറയുന്നതായിട്ട്
فِي عَيْنٍ
X
ഒരു ജലാശയത്തില്‍
حَمِئَةٍ
X
ചെളിവെള്ളമുള്ള
وَوَجَدَ
X
അദ്ദേഹം കണ്ടെത്തുകയും ചെയ്തു
عِندَهَا
X
അതിന്നരികെ
قَوْمًاۗ
X
ഒരു ജനതയെ
قُلْنَا
X
നാം പറഞ്ഞു
يَا ذَا الْقَرْنَيْنِ
X
ഓ, ദുല്‍ഖര്‍നൈന്‍!
إِمَّا أَن
X
ഒന്നുകില്‍
تُعَذِّبَ
X
നീ ശിക്ഷിക്കുക
وَإِمَّا أَن
X
അല്ലെങ്കില്‍
تَتَّخِذَ
X
നീ കൈകൊള്ളുക
فِيهِمْ
X
അവരില്‍
حُسْنًا
X
നന്മ
﴿18:86﴾ فَكُلِي
X
അങ്ങിനെ നീ തിന്നുകൊള്ളുക
وَاشْرَبِي
X
കുടിക്കുകയും ചെയ്യുക
وَقَرِّي
X
കുളിര്‍ക്കുകയും ചെയ്യുക
عَيْنًاۖ
X
കണ്ണ്
فَإِمَّا تَرَيِنَّ
X
ഇനി നീ കാണുകയായാല്‍
مِنَ الْبَشَرِ
X
മനുഷ്യരില്‍നിന്ന്
أَحَدًا
X
വല്ല ഒരുത്തനെയും
فَقُولِي
X
അപ്പോള്‍ നീ പറയണം
إِنِّي
X
നിശ്ചയമായും ഞാന്‍
نَذَرْتُ
X
ഞാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു
لِلرَّحْمَٰنِ
X
കാരുണ്യവാന്
صَوْمًا
X
നോമ്പ്
فَلَنْ أُكَلِّمَ
X
അതിനാല്‍ ഞാന്‍ സംസാരിക്കുന്നതേ അല്ല
الْيَوْمَ
X
ഇന്ന്
إِنسِيًّا
X
ഒരു മനുഷ്യനോടും
﴿19:26﴾ قُلْ
X
പറയുക
مَن كَانَ
X
വല്ലവനും ആയാല്‍
فِي الضَّلَالَةِ
X
ദുര്‍മാര്‍ഗത്തില്‍
فَلْيَمْدُدْ
X
അപ്പോള്‍ അയച്ചുവിടുന്നതാണ്
لَهُ
X
അവന്ന് വേണ്ടി
الرَّحْمَٰنُ
X
കാരുണ്യവാന്‍
مَدًّاۚ
X
ഒരയച്ചുവിടല്‍
حَتَّىٰ إِذَا رَأَوْا
X
അങ്ങിനെ അവര്‍ കാണുമ്പോള്‍
مَا يُوعَدُونَ
X
അവരോട് വാഗ്ദാനം ചെയ്യുന്ന (കാര്യം)
إِمَّا الْعَذَابَ
X
ഒന്നുകില്‍ ശിക്ഷയെ
وَإِمَّا السَّاعَةَ
X
ഒന്നുകില്‍ അന്ത്യനാളിനെ
فَسَيَعْلَمُونَ
X
അപ്പോള്‍ അവരറിയും
مَنْ هُوَ
X
അതാരാണെന്ന്
شَرٌّ مَّكَانًا
X
മോശമായ അവസ്ഥയില്‍(എന്നും)
وَأَضْعَفُ جُندًا
X
ഏറ്റവും ദുര്‍ബലസൈന്യമുള്ളവര്‍ എന്നും
﴿19:75﴾ قَالُوا
X
അവര്‍(ജാലവിദ്യക്കാര്‍) പറഞ്ഞു
يَا مُوسَىٰ
X
ഓ മൂസ
إِمَّا
X
ഒന്നുകില്‍
أَن تُلْقِيَ
X
നീ ഇടുക
وَإِمَّا
X
അല്ലെങ്കില്‍
أَن نَّكُونَ
X
ഞങ്ങളായിരിക്കും
أَوَّلَ
X
ആദ്യത്തെ
مَنْ أَلْقَىٰ
X
ഇടുന്നവര്‍
﴿20:65﴾ قَالَ
X
അവന്‍(അല്ലാഹു) പറഞ്ഞു
اهْبِطَا
X
നിങ്ങള്‍ രണ്ട്പേരും ഇറങ്ങിപ്പോവുക
مِنْهَا
X
അതില്‍ നിന്ന്
جَمِيعًاۖ
X
ഒന്നിച്ച്
بَعْضُكُمْ
X
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
X
മറ്റു ചിലര്‍ക്ക്
عَدُوٌّۖ
X
ശത്രുവാണ്
فَإِمَّا يَأْتِيَنَّكُم
X
അതിനാല്‍ നിങ്ങള്‍ക്ക് വന്നു കിട്ടിയാല്‍
مِّنِّي
X
എന്നില്‍ നിന്നും
هُدًى
X
മാര്‍ഗദര്‍ശനം
فَمَنِ
X
അപ്പോള്‍ ആര്‍
اتَّبَعَ
X
പിന്‍പറ്റി
هُدَايَ
X
എന്റെ മാര്‍ഗദര്‍ശനത്തെ
فَلَا يَضِلُّ
X
അയാള്‍ പിഴച്ചുപോവുകയില്ല
وَلَا يَشْقَىٰ
X
ഭാഗ്യം കെട്ടവനായിരിക്കുന്നതുമല്ല
﴿20:123﴾ قُل
X
നീ പറയുക
رَّبِّ
X
എന്റെ നാഥാ
إِمَّا تُرِيَنِّي
X
നീ എന്നെ കാണിക്കുകയാണെങ്കില്‍
مَا يُوعَدُونَ
X
അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നത്
﴿23:93﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമിക്കുക
إِنَّ وَعْدَ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّۚ
X
സത്യമാണ്
فَإِمَّا نُرِيَنَّكَ
X
എന്നാല്‍ നാം നിന്നെ കാണിക്കുന്നുവെങ്കില്‍
بَعْضَ
X
ചിലത്
الَّذِي نَعِدُهُمْ
X
നാം അവരെ താക്കീതു ചെയ്തിട്ടുള്ളതില്‍
أَوْ نَتَوَفَّيَنَّكَ
X
അല്ലെങ്കില്‍ നാം നിന്നെ മരിപ്പിക്കുന്നുവെങ്കിലും
فَإِلَيْنَا
X
നമ്മുടെ അടുത്തേക്ക്
يُرْجَعُونَ
X
അവര്‍ തിരിച്ചു കൊണ്ടുവരപ്പെടും
﴿40:77﴾ وَإِمَّا يَنزَغَنَّكَ
X
ഇനി നിന്നെ വ്യതിചലിപ്പിക്കുന്നുവെങ്കില്‍
مِنَ الشَّيْطَانِ
X
പിശാചില്‍ നിന്ന്
نَزْغٌ
X
വല്ല ദുഷ്പ്രേരണയും
فَاسْتَعِذْ
X
നീ ശരണം തേടുക
بِاللَّهِۖ
X
അല്ലാഹുവില്‍
إِنَّهُ
X
തീര്‍ച്ചയായും അവന്‍
هُوَ
X
അവന്‍ തന്നെയാണ്
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവന്‍
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿41:36﴾ فَإِمَّا نَذْهَبَنَّ بِكَ
X
ഇനി നിന്നെ നാം കൊണ്ടുപോകുന്നപക്ഷം
فَإِنَّا
X
തീര്‍ച്ചയായും നാം
مِنْهُم
X
അവരോട്
مُّنتَقِمُونَ
X
ശിക്ഷാനടപടി എടുക്കുന്നവരാകുന്നു
﴿43:41﴾ فَإِذَا لَقِيتُمُ
X
അതിനാല്‍ നിങ്ങള്‍ കണ്ടുമുട്ടിയാല്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവരെ
فَضَرْبَ
X
വെട്ടുക
الرِّقَابِ
X
പിരടികളില്‍
حَتَّىٰ
X
അങ്ങനെ
إِذَا أَثْخَنتُمُوهُمْ
X
നിങ്ങള്‍ അവരെ ഒതുക്കിയാല്‍
فَشُدُّوا
X
നിങ്ങള്‍ ശക്തിപ്പെടുത്തുക
الْوَثَاقَ
X
പിടിച്ചുകെട്ടി, ബന്ധനം
فَإِمَّا مَنًّا
X
ഒന്നുകില്‍ ഔദാര്യം കാണിക്കുക
بَعْدُ
X
അതിനുശേഷം
وَإِمَّا فِدَاءً
X
അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുക
حَتَّىٰ تَضَعَ
X
ഇറക്കിവെക്കുന്നതുവരെ
الْحَرْبُ
X
യുദ്ധം
أَوْزَارَهَاۚ
X
അതിന്റെ ഭാരങ്ങള്‍
ذَٰلِكَ
X
അതാണ്(യുദ്ധനയം)
وَلَوْ يَشَاءُ اللَّهُ
X
അല്ലാഹു ഇച്ഛിക്കുന്നുവെങ്കില്‍
لَانتَصَرَ
X
അവന്‍ പ്രതികാര നടപടി സ്വീകരിക്കുമായിരുന്നു.
مِنْهُمْ
X
അവരോട്
وَلَٰكِن
X
പക്ഷേ
لِّيَبْلُوَ
X
അവന് പരീക്ഷിക്കാന്‍ വേണ്ടിയാണ് (ഈ നടപടി)
بَعْضَكُم
X
നിങ്ങളില്‍ ചിലരെ
بِبَعْضٍۗ
X
മറ്റു ചിലരെക്കൊണ്ട്
وَالَّذِينَ قُتِلُوا
X
കൊല്ലപ്പെട്ടവര്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَلَن يُضِلَّ
X
അവന്‍ പാഴാക്കുകയില്ല
أَعْمَالَهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങളെ
﴿47:4﴾ إِنَّا
X
ഉറപ്പായും നാം
هَدَيْنَاهُ
X
നാം അവന് കാണിച്ചുകൊടുത്തു
السَّبِيلَ
X
വഴി
إِمَّا
X
ഒന്നുകില്‍
شَاكِرًا
X
നന്ദിയുള്ളവന്‍
وَإِمَّا
X
ഒന്നുകില്‍
كَفُورًا
X
നന്ദികെട്ടവന്‍
﴿76:3﴾