Repeated Words in Quran

< >
Total Found : 6
وَقَالُوا
X
അവര്‍ പറഞ്ഞു
لَن يَدْخُلَ
X
ഒരിക്കലും പ്രവേശിക്കില്ല
الْجَنَّةَ
X
സ്വര്‍ഗത്തില്‍
إِلَّا مَن كَانَ
X
ആയവരൊഴികെ
هُودًا
X
ജൂതര്‍
أَوْ نَصَارَىٰۗ
X
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
تِلْكَ
X
അത്
أَمَانِيُّهُمْۗ
X
അവരുടെ വ്യാമോഹം (ആകുന്നു)
قُلْ
X
നീ പറയുക
هَاتُوا
X
നിങ്ങള്‍ കൊണ്ടുവരിക
بُرْهَانَكُمْ
X
നിങ്ങളുടെ തെളിവ്
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
صَادِقِينَ
X
സത്യസന്ധര്‍
﴿2:111﴾ وَمَن
X
ആര്
يَرْغَبُ
X
വെറുക്കും
عَن مِّلَّةِ إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ മാര്‍ഗം
إِلَّا مَن
X
ഒരുവനല്ലാതെ
سَفِهَ نَفْسَهُۚ
X
സ്വയം വിഡ്ഢിയാക്കിയ
وَلَقَدِ اصْطَفَيْنَاهُ
X
തീര്‍ച്ചയായും നാം അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നു
فِي الدُّنْيَاۖ
X
ഈ ലോകത്ത്
وَإِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
فِي الْآخِرَةِ
X
പരലോകത്ത്
لَمِنَ الصَّالِحِينَ
X
സുകൃതവാന്മാരില്‍ തന്നെയാണ്
﴿2:130﴾ فَلَمَّا فَصَلَ
X
അങ്ങനെ പുറപ്പെട്ടപ്പോള്‍
طَالُوتُ
X
താലുത്ത്
بِالْجُنُودِ
X
പട്ടാളവുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مُبْتَلِيكُم
X
നിങ്ങളെ പരീക്ഷിക്കുന്നതാണ്
بِنَهَرٍ
X
ഒരു നദികൊണ്ട്
فَمَن شَرِبَ
X
അപ്പോള്‍ ആര്‍ കുടിക്കുന്നുവോ
مِنْهُ
X
അതില്‍ നിന്ന്
فَلَيْسَ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനല്ല
وَمَن لَّمْ يَطْعَمْهُ
X
അത് രുചിച്ചു നോക്കാത്തവന്‍
فَإِنَّهُ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനാണ്
إِلَّا مَنِ اغْتَرَفَ
X
കോരിയെടുത്തവന്‍ ഒഴികെ
غُرْفَةً
X
ഒരു കോരല്‍
بِيَدِهِۚ
X
തന്റെ കൈകൊണ്ട്
فَشَرِبُوا مِنْهُ
X
അവരതില്‍ നിന്ന് കുടിച്ചു
إِلَّا قَلِيلًا
X
ചുരുക്കം ചിലരൊഴികെ
مِّنْهُمْۚ
X
അവരില്‍ നിന്ന്
فَلَمَّا جَاوَزَهُ
X
അത് മുറിച്ചു കടന്നപ്പോള്‍
هُوَ
X
അദ്ദേഹവും
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
قَالُوا
X
അവര്‍ പറഞ്ഞു
لَا طَاقَةَ لَنَا
X
ഞങ്ങള്‍ക്ക് കഴിവില്ല
الْيَوْمَ
X
ഇന്ന്
بِجَالُوتَ
X
ജാലൂത്തിനോട്(എതിരിടാന്‍)
وَجُنُودِهِۚ
X
അവന്റെ സൈന്യത്തോടും
قَالَ
X
പറഞ്ഞു
الَّذِينَ يَظُنُّونَ
X
വിചാരിക്കുന്നവര്‍
أَنَّهُم
X
അവരാണെന്ന്
مُّلَاقُو
X
കണ്ടുമുട്ടുന്നവര്‍
اللَّهِ
X
അല്ലാഹുവിനെ
كَم مِّن فِئَةٍ
X
എത്ര സംഘങ്ങളാണ്
قَلِيلَةٍ
X
എണ്ണക്കുറവുള്ള
غَلَبَتْ
X
ജയിച്ചടക്കിയത്
فِئَةً كَثِيرَةً
X
വന്‍സംഘങ്ങളെ
بِإِذْنِ اللَّهِۗ
X
ദൈവാനുമതിയോടെ
وَاللَّهُ
X
അല്ലാഹു
مَعَ الصَّابِرِينَ
X
ക്ഷമാലുക്കളോടൊപ്പമാണ്
﴿2:249﴾ لَّا خَيْرَ
X
ഒരു നന്മയുമില്ല
فِي كَثِيرٍ
X
അധികത്തിലും
مِّن نَّجْوَاهُمْ
X
അവരുടെ ഗൂഢാലോചനയില്‍ നിന്ന്
إِلَّا مَنْ
X
ഒരുവന്റെതൊഴികെ
أَمَرَ
X
അവന്‍ കല്പിച്ചു
بِصَدَقَةٍ
X
ദാനധര്‍മത്തിന്, ദാനധര്‍മം കൊണ്ട്
أَوْ مَعْرُوفٍ
X
അല്ലെങ്കില്‍ സല്‍കാര്യത്തിന്
أَوْ إِصْلَاحٍ
X
അല്ലെങ്കില്‍ ഒത്തുതീര്‍പ്പിന്, സംസ്കരണത്തിന്
بَيْنَ النَّاسِۚ
X
ജനങ്ങള്‍ക്കിടയില്‍
وَمَن يَفْعَلْ
X
ആരെങ്കിലും ചെയ്യുന്നു(വെങ്കില്‍)
ذَٰلِكَ
X
അത്
ابْتِغَاءَ
X
കാംക്ഷിച്ച്
مَرْضَاتِ اللَّهِ
X
അല്ലാഹുവിന്റെ പ്രീതി
فَسَوْفَ
X
പിന്നീട്, വഴിയെ
نُؤْتِيهِ
X
നാം അവന് നല്‍കും
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:114﴾ لَّا يُحِبُّ اللَّهُ
X
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْجَهْرَ
X
പരസ്യമാക്കുന്നത്
بِالسُّوءِ
X
തിന്മ
مِنَ الْقَوْلِ
X
വാക്കില്‍ നിന്ന്
إِلَّا مَن ظُلِمَۚ
X
അനീതിക്കിരയായവനൊഴികെ
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
سَمِيعًا
X
എല്ലാം കേള്‍ക്കുന്നവന്‍
عَلِيمًا
X
എല്ലാം അറിയുന്നവന്‍
﴿4:148﴾ وَأُوحِيَ
X
ദിവ്യസന്ദേശം അറിയിക്കപ്പെട്ടു
إِلَىٰ نُوحٍ
X
നൂഹിന്ന്
أَنَّهُ
X
തീര്‍ച്ചയായും
لَن يُؤْمِنَ
X
വിശ്വസിക്കുകയില്ല
مِن قَوْمِكَ
X
നിന്റെ ജനതയില്‍നിന്ന്
إِلَّا مَن قَدْ آمَنَ
X
ഇപ്പോള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുള്ളവരല്ലാതെ
فَلَا تَبْتَئِسْ
X
അതിനാല്‍ നീ ദുഃഖിക്കാതിരിക്കുക
بِمَا كَانُوا يَفْعَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച്
﴿11:36﴾ حَتَّىٰ إِذَا جَاءَ
X
അങ്ങനെ വന്നപ്പോള്‍
أَمْرُنَا
X
നമ്മുടെവിധി
وَفَارَ
X
ഉറവ് പൊട്ടിയൊഴുകുകയും ചെയ്തു
التَّنُّورُ
X
അടുപ്പ്
قُلْنَا
X
നാം പറഞ്ഞു
احْمِلْ
X
നീ കയറ്റുക
فِيهَا
X
അതില്‍
مِن كُلٍّ
X
എല്ലാ (ജന്തുവര്‍ഗ്ഗത്തില്‍)നിന്നും
زَوْجَيْنِ
X
ഇണകളെ
اثْنَيْنِ
X
ഈരണ്ട്
وَأَهْلَكَ
X
നിന്റെ കുടുംബത്തെയും
إِلَّا مَن
X
ഒരു വിഭാഗമൊഴികെ
سَبَقَ
X
നേരത്തെ സംഭവിച്ചിട്ടുണ്ട്
عَلَيْهِ
X
അവരെസംബന്ധിച്ച്
الْقَوْلُ
X
വിധിപ്രഖ്യാപനം
وَمَنْ آمَنَۚ
X
വിശ്വസിച്ചവരെയും
وَمَا آمَنَ
X
വിശ്വസിച്ചിട്ടില്ല
مَعَهُ
X
അദ്ദേഹത്തോടൊപ്പം
إِلَّا قَلِيلٌ
X
കുറച്ചുപേരല്ലാതെ
﴿11:40﴾ قَالَ
X
അവന്‍ പറഞ്ഞു
سَآوِي
X
ഞാന്‍ അഭയംതേടിക്കൊള്ളാം
إِلَىٰ جَبَلٍ
X
ഒരു മലയില്‍
يَعْصِمُنِي
X
അത് എന്നെ രക്ഷിക്കും
مِنَ الْمَاءِۚ
X
വെള്ളത്തില്‍നിന്ന്
قَالَ
X
നൂഹ് പറഞ്ഞു
لَا عَاصِمَ
X
രക്ഷിക്കുന്ന ഒന്നുമില്ല
الْيَوْمَ
X
ഇന്ന്
مِنْ أَمْرِ اللَّهِ
X
ദൈവവിധിയില്‍നിന്ന്
إِلَّا مَن رَّحِمَۚ
X
അവന്‍ കരുണ ചെയ്തവര്‍ക്കൊഴികെ
وَحَالَ
X
മറയിട്ടു
بَيْنَهُمَا
X
അവര്‍ക്കിടയില്‍
الْمَوْجُ
X
തിരമാല
فَكَانَ
X
അങ്ങനെ അവന്‍ ആയി
مِنَ الْمُغْرَقِينَ
X
മുങ്ങിമരിച്ചവരില്‍
﴿11:43﴾ إِلَّا مَن رَّحِمَ
X
അനുഗ്രഹിച്ചവരൊഴികെ
رَبُّكَۚ
X
നിന്റെ നാഥന്‍
وَلِذَٰلِكَ
X
അതിനുവേണ്ടി
خَلَقَهُمْۗ
X
അവന്‍ അവരെ സൃഷ്ടിച്ചിരിക്കുന്നു
وَتَمَّتْ
X
പൂര്‍ത്തിയായിരിക്കുന്നു
كَلِمَةُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
لَأَمْلَأَنَّ
X
നാം നിറക്കുക തന്നെ ചെയ്യും
جَهَنَّمَ
X
നരകത്തെ
مِنَ الْجِنَّةِ
X
ജിന്നു വര്‍ഗത്താല്‍
وَالنَّاسِ
X
മനുഷ്യ വര്‍ഗത്താലും
أَجْمَعِينَ
X
എല്ലാം
﴿11:119﴾ قَالَ
X
അദ്ദേഹം (യൂസുഫ്) പറഞ്ഞു
مَعَاذَ اللَّهِ
X
അല്ലാഹുവില്‍ ശരണം
أَن نَّأْخُذَ
X
ഞങ്ങള്‍ പിടിച്ചുവെക്കുന്നതില്‍നിന്ന്
إِلَّا مَن
X
ഒരാളെയല്ലാതെ
وَجَدْنَا
X
ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു
مَتَاعَنَا
X
ഞങ്ങളുടെ സാധനം
عِندَهُ
X
അയാളുടെ അടുത്ത്
إِنَّا
X
നിശ്ചയമായും ഞങ്ങള്‍
إِذًا
X
അങ്ങനെയെങ്കില്‍
لَّظَالِمُونَ
X
അതിക്രമികള്‍ തന്നെയാകുന്നു
﴿12:79﴾ إِلَّا مَنِ
X
ഒരാളൊഴികെ
اسْتَرَقَ السَّمْعَ
X
അവന്‍ കട്ടുകേട്ടു
فَأَتْبَعَهُ
X
അപ്പോള്‍ അവനെ പിന്തുടര്‍ന്നു
شِهَابٌ
X
തീജ്വാല
مُّبِينٌ
X
പ്രത്യക്ഷമായ
﴿15:18﴾ إِنَّ
X
തീര്‍ച്ചയായും
عِبَادِي
X
എന്റെ അടിമകള്‍
لَيْسَ
X
ഇല്ല
لَكَ
X
നിനക്ക്
عَلَيْهِمْ
X
അവരുടെമേല്‍
سُلْطَانٌ
X
ആധിപത്യം
إِلَّا مَنِ اتَّبَعَكَ
X
നിന്നെ പിന്‍പറ്റിയവനൊഴികെ
مِنَ الْغَاوِينَ
X
വഴിപിഴച്ചവരിലെ
﴿15:42﴾ إِلَّا مَن
X
ഒരുത്തരൊഴികെ
تَابَ
X
പശ്ചാത്തപിച്ചു
وَآمَنَ
X
വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَأُولَٰئِكَ
X
അവര്‍
يَدْخُلُونَ
X
പ്രവേശിക്കും
الْجَنَّةَ
X
സ്വര്‍ഗത്തില്‍
وَلَا يُظْلَمُونَ
X
അവര്‍ അനീതിചെയ്യപ്പെടുന്നവരല്ല
شَيْئًا
X
ഒട്ടും
﴿19:60﴾ لَّا يَمْلِكُونَ
X
അവര്‍ക്കധികാരമുണ്ടാവുകയില്ല
الشَّفَاعَةَ
X
ശുപാര്‍ശക്ക്
إِلَّا مَنِ
X
ഒരുത്തന്നല്ലാതെ
اتَّخَذَ
X
അവനുണ്ടാക്കിയിരിക്കുന്നു
عِندَ الرَّحْمَٰنِ
X
കാരുണ്യവാന്റെ പക്കല്‍
عَهْدًا
X
കരാര്‍
﴿19:87﴾ يَوْمَئِذٍ
X
അന്നാളില്‍
لَّا تَنفَعُ
X
പ്രയോജനം ചെയ്യുന്നതല്ല
الشَّفَاعَةُ
X
ശുപാര്‍ശ
إِلَّا مَنْ
X
ഒരുത്തനല്ലാതെ
أَذِنَ لَهُ
X
അവന് വേണ്ടി സമ്മതം നല്‍കിയിരിക്കുന്നു
الرَّحْمَٰنُ
X
കാരുണ്യവാന്‍
وَرَضِيَ لَهُ
X
അവന്‍ അയാള്‍ക്ക് വേണ്ടി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു
قَوْلًا
X
വാക്ക്
﴿20:109﴾ فَأَوْحَيْنَا إِلَيْهِ
X
അപ്പോള്‍ നാം അദ്ദേഹത്തിന് ബോധനം നല്‍കി
أَنِ اصْنَعِ
X
നീ ഉണ്ടാക്കൂ എന്ന്
الْفُلْكَ
X
കപ്പല്‍
بِأَعْيُنِنَا
X
നമ്മുടെ മേല്‍നോട്ടത്തില്‍
وَوَحْيِنَا
X
നമ്മുടെ നിര്‍ദ്ദേശമനുസരിച്ചും
فَإِذَا جَاءَ
X
എന്നിട്ട് വന്നാല്‍
أَمْرُنَا
X
നമ്മുടെ കല്‍പന
وَفَارَ
X
ഉറവ പൊട്ടുകയും ചെയ്തു
التَّنُّورُۙ
X
അടുപ്പ്
فَاسْلُكْ
X
നീ പ്രവേശിപ്പിക്കുക
فِيهَا
X
അതില്‍
مِن كُلٍّ
X
എല്ലാറ്റില്‍ നിന്നും
زَوْجَيْنِ
X
ഇണകളെ
اثْنَيْنِ
X
ഈരണ്ട്
وَأَهْلَكَ
X
നിന്റെ കുടുംബത്തെയും
إِلَّا مَن
X
ചിലരൊഴികെ
سَبَقَ
X
മുന്‍കടന്നിരിക്കുന്നു
عَلَيْهِ
X
അവനെതിരെ
الْقَوْلُ
X
(ശിക്ഷയുടെ) വചനം
مِنْهُمْۖ
X
അവരില്‍നിന്ന്
وَلَا تُخَاطِبْنِي
X
നീ എന്നോട് സംസാരിക്കരുത്
فِي الَّذِينَ ظَلَمُواۖ
X
അക്രമം ചെയ്തവരുടെ കാര്യത്തില്‍
إِنَّهُم
X
തീര്‍ച്ചയായും അവര്‍ (ആകുന്നു)
مُّغْرَقُونَ
X
മുക്കിക്കൊല്ലപ്പെടുന്നവര്‍
﴿23:27﴾ قُلْ
X
നീ പറയുക
مَا أَسْأَلُكُمْ
X
ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല
عَلَيْهِ
X
ഇതിന്റെ പേരില്‍
مِنْ أَجْرٍ
X
ഒരു പ്രതിഫലവും
إِلَّا مَن شَاءَ
X
ഉദ്ദേശിച്ചവന് അല്ലാതെ
أَن يَتَّخِذَ
X
സ്വീകരിക്കാന്‍
إِلَىٰ رَبِّهِ
X
തന്റെ നാഥങ്കലേക്ക്
سَبِيلًا
X
ഒരു വഴി
﴿25:57﴾ إِلَّا مَن
X
ഒരുത്തനൊഴികെ
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
وَآمَنَ
X
വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
عَمَلًا صَالِحًا
X
സല്‍കര്‍മം
فَأُولَٰئِكَ
X
അക്കൂട്ടര്‍
يُبَدِّلُ اللَّهُ
X
അല്ലാഹു മാറ്റും
سَيِّئَاتِهِمْ
X
അവരുടെ തിന്മകളെ
حَسَنَاتٍۗ
X
നന്മകളായി
وَكَانَ اللَّهُ
X
അല്ലാഹുആകുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമകാരുണികനും
﴿25:70﴾ إِلَّا مَنْ
X
ചിലര്‍ ഒഴികെ
أَتَى اللَّهَ
X
അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്നെത്തിയ
بِقَلْبٍ
X
മനസ്സുമായി
سَلِيمٍ
X
കുറ്റമറ്റ
﴿26:89﴾ إِلَّا مَن ظَلَمَ
X
അക്രമം പ്രവര്‍ത്തിച്ചവരൊഴികെ
ثُمَّ
X
പിന്നെ
بَدَّلَ
X
പകരം കൊണ്ടു വന്നു
حُسْنًا
X
നന്മ
بَعْدَ سُوءٍ
X
തിന്മക്കു പിറകെ
فَإِنِّي
X
തീര്‍ച്ചയായും ഞാന്‍
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമദയാലുവും
﴿27:11﴾ وَمَا أَنتَ
X
നീയല്ല
بِهَادِي
X
നേര്‍വഴിയിലാക്കുന്നവന്‍
الْعُمْيِ
X
കണ്ണു പൊട്ടന്‍മാരെ
عَن ضَلَالَتِهِمْۖ
X
അവരുടെ ദുര്‍മാര്‍ഗത്തില്‍നിന്ന്
إِن تُسْمِعُ
X
നീ കേള്‍പ്പിക്കുകയില്ല
إِلَّا مَن يُؤْمِنُ
X
വിശ്വസിക്കുന്നവനെയല്ലാതെ
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍
فَهُم
X
അങ്ങനെ അവര്‍
مُّسْلِمُونَ
X
അനുസരണമുള്ളവരാണ്
﴿27:81﴾ وَيَوْمَ
X
ദിവസം (ഓര്‍ക്കുക)
يُنفَخُ
X
ഊതപ്പെടുന്ന
فِي الصُّورِ
X
കാഹളത്തില്‍
فَفَزِعَ
X
അപ്പോള്‍ പേടിച്ചരണ്ട് പോകും
مَن فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവര്‍
وَمَن فِي الْأَرْضِ
X
ഭൂമിയിലുള്ളവരും
إِلَّا مَن شَاءَ اللَّهُۚ
X
അല്ലാഹു ഉദ്ദേശിച്ചവരൊഴികെ
وَكُلٌّ
X
എല്ലാവരും
أَتَوْهُ
X
അവന്റെ അടുത്ത് വന്നെത്തും
دَاخِرِينَ
X
എളിമയോടെ
﴿27:87﴾ وَمَا أَنتَ
X
നീ അല്ല
بِهَادِ
X
നേര്‍വഴിക്കു നയിക്കുന്നവന്‍
الْعُمْيِ
X
അന്ധരെ
عَن ضَلَالَتِهِمْۖ
X
അവരുടെ വഴികേടില്‍നിന്ന്
إِن تُسْمِعُ
X
നീ കേള്‍പ്പിക്കുകയില്ല
إِلَّا مَن يُؤْمِنُ
X
വിശ്വസിക്കുന്നവരെയല്ലാതെ
بِآيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
فَهُم
X
അങ്ങനെ അവര്‍ (ആകുന്നു)
مُّسْلِمُونَ
X
അനുസരണയുള്ളവര്‍
﴿30:53﴾ وَمَا أَمْوَالُكُمْ
X
നിങ്ങളുടെ സമ്പത്തല്ല
وَلَا أَوْلَادُكُم
X
നിങ്ങളുടെ സന്തതികളും
بِالَّتِي تُقَرِّبُكُمْ
X
നിങ്ങളെ അടുപ്പിക്കുന്നത്
عِندَنَا
X
നമ്മുടെ സന്നിധിയില്‍
زُلْفَىٰ
X
ഒരു അടുപ്പം
إِلَّا مَنْ آمَنَ
X
സത്യവിശ്വാസം സ്വീകരിച്ചവരൊഴികെ
وَعَمِلَ
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَأُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
جَزَاءُ الضِّعْفِ
X
ഇരട്ടി പ്രതിഫലം
بِمَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി
وَهُمْ
X
അവര്‍
فِي الْغُرُفَاتِ
X
ഉന്നത സൗധങ്ങളില്‍
آمِنُونَ
X
നിര്‍ഭയരാകുന്നു
﴿34:37﴾ إِلَّا مَنْ خَطِفَ الْخَطْفَةَ
X
എന്നാല്‍, അവരില്‍ ആരെങ്കിലും വല്ലതും തട്ടിയെടുക്കുകയാണെങ്കില്‍
فَأَتْبَعَهُ
X
അവനെ പിന്തുടരും
شِهَابٌ
X
തീജ്വാല
ثَاقِبٌ
X
തീക്ഷ്ണമായ
﴿37:10﴾ إِلَّا مَنْ هُوَ صَالِ الْجَحِيمِ
X
കത്തിക്കാളുന്ന നരകത്തീയില്‍ വെന്തെരിയേണ്ടവരൊഴികെ
﴿37:163﴾ وَنُفِخَ
X
ഊതപ്പെടുന്നു
فِي الصُّورِ
X
കാഹളത്തില്‍
فَصَعِقَ
X
അപ്പോള്‍ മരിച്ചു വീഴും
مَن فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവര്‍
وَمَن فِي الْأَرْضِ
X
ഭൂമിയിലുള്ളവരും
إِلَّا مَن شَاءَ اللَّهُۖ
X
അല്ലാഹു ഉദ്ദേശിച്ചവരൊഴികെ
ثُمَّ
X
പിന്നീട്
نُفِخَ
X
ഊതപ്പെടുന്നു
فِيهِ
X
അതില്‍
أُخْرَىٰ
X
മറ്റൊരു തവണ
فَإِذَا هُمْ
X
അപ്പോഴതാ അവര്‍
قِيَامٌ
X
എഴുന്നേറ്റവരാകുന്നു
يَنظُرُونَ
X
അവര്‍ നോക്കുന്നു
﴿39:68﴾ هُوَ
X
അവന്‍
الَّذِي يُرِيكُمْ
X
നിങ്ങള്‍ക്കു കാണിച്ചു തരുന്നവനാകുന്നു
آيَاتِهِ
X
തന്റെ ദൃഷ്ടാന്തങ്ങള്‍
وَيُنَزِّلُ
X
അവന്‍ ഇറക്കിത്തരുന്നു
لَكُم
X
നിങ്ങള്‍ക്ക്
مِّنَ السَّمَاءِ
X
ആകാശത്തുനിന്ന്
رِزْقًاۚ
X
അന്നം
وَمَا يَتَذَكَّرُ
X
പാഠമുള്‍ക്കൊള്ളുന്നില്ല
إِلَّا مَن يُنِيبُ
X
(അവങ്കലേക്ക്) മടങ്ങുന്നവരല്ലാതെ
﴿40:13﴾ وَلَا يَمْلِكُ
X
അധികാരമില്ല
الَّذِينَ يَدْعُونَ
X
അവര്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവര്‍ക്ക്
مِن دُونِهِ
X
അവനെക്കൂടാതെ
الشَّفَاعَةَ
X
ശിപാര്‍ശക്ക്
إِلَّا مَن شَهِدَ
X
സാക്ഷ്യംവഹിച്ചവരൊഴികെ
بِالْحَقِّ
X
സത്യത്തിന്ന്
وَهُمْ يَعْلَمُونَ
X
അവര്‍ അറിയുന്നവരായിരിക്കെ
﴿43:86﴾ إِلَّا مَن رَّحِمَ
X
അനുഗ്രഹിച്ചവരൊഴികെ
اللَّهُۚ
X
അല്ലാഹു
إِنَّهُ هُوَ
X
തീര്‍ച്ചയായും അവന്‍
الْعَزِيزُ
X
പ്രതാപിയാണ്
الرَّحِيمُ
X
പരമദയാലുവും
﴿44:42﴾ إِلَّا مَنِ ارْتَضَىٰ
X
അവന്‍ തൃപ്തിപ്പെട്ടവര്‍ക്കൊഴികെ
مِن رَّسُولٍ
X
അതായത് ദൂതന്ന്
فَإِنَّهُ
X
നിശ്ചയം, അവന്‍
يَسْلُكُ
X
അവന്‍ പ്രവേശിപ്പിക്കും
مِن بَيْنِ يَدَيْهِ
X
അദ്ദേഹത്തിന്റെ മുന്നിലും
وَمِنْ خَلْفِهِ
X
അദ്ദേഹത്തിന്റെ പിന്നിലും
رَصَدًا
X
കാവല്‍ക്കാരെ
﴿72:27﴾ يَوْمَ يَقُومُ
X
നില്‍ക്കുന്ന ദിവസം
الرُّوحُ
X
ജിബ്‌രീല്‍
وَالْمَلَائِكَةُ
X
മലക്കുകളും
صَفًّاۖ
X
അണിയായി
لَّا يَتَكَلَّمُونَ
X
സംസാരിക്കുകയില്ല
إِلَّا مَنْ
X
ഒരുവനല്ലാതെ
أَذِنَ
X
അനുവാദം നല്‍കിയിരിക്കുന്നു
لَهُ
X
അവന്ന്
الرَّحْمَٰنُ
X
പരമകാരുണികന്‍
وَقَالَ
X
അവന്‍ പറയുകയും ചെയ്തിരിക്കുന്നു
صَوَابًا
X
ശരിയായത്
﴿78:38﴾