Repeated Words in Quran

< >
Total Found : 5
هُوَ
X
അവന്‍
الَّذِي
X
ഒരുവനാകുന്നു
جَعَلَ
X
അവന്‍ ആക്കി
الشَّمْسَ
X
സൂര്യനെ
ضِيَاءً
X
പ്രകാശം
وَالْقَمَرَ
X
ചന്ദ്രനെ
نُورًا
X
ശോഭ
وَقَدَّرَهُ
X
അതിനവന്‍ നിശ്ചയിച്ചു
مَنَازِلَ
X
(വൃദ്ധിക്ഷയ) മണ്ഡലങ്ങള്‍
لِتَعْلَمُوا
X
നിങ്ങള്‍ക്കറിയാന്‍
عَدَدَ السِّنِينَ
X
കൊല്ലങ്ങളുടെ എണ്ണം
وَالْحِسَابَۚ
X
കണക്കും
مَا خَلَقَ اللَّهُ
X
അല്ലാഹു സൃഷ്ടിച്ചിട്ടില്ല
ذَٰلِكَ
X
അതൊക്കെ
إِلَّا بِالْحَقِّۚ
X
യാഥാര്‍ത്ഥ്യ നിഷ്ടമായല്ലാതെ
يُفَصِّلُ
X
അവന്‍ വിശദീകരിക്കുകയാണ്
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ജനതക്ക്
يَعْلَمُونَ
X
അവര്‍ ഗ്രഹിക്കുന്നു (കാര്യം ഗ്രഹിക്കുന്ന)
﴿10:5﴾ مَا نُنَزِّلُ
X
നാം ഇറക്കുകയില്ല
الْمَلَائِكَةَ
X
മലക്കുകളെ
إِلَّا بِالْحَقِّ
X
ന്യായമായല്ലാതെ
وَمَا كَانُوا
X
അവര്‍ അല്ല
إِذًا
X
അന്നേരം
مُّنظَرِينَ
X
സാവകാശം നല്‍കപ്പെടുന്നവര്‍
﴿15:8﴾ وَمَا خَلَقْنَا
X
നാം സൃഷ്ടിച്ചിട്ടില്ല
السَّمَاوَاتِ وَالْأَرْضَ
X
ആകാശ ഭൂമികളെ
وَمَا بَيْنَهُمَا
X
അവയ്ക്കിടയിലുള്ളവയെയും
إِلَّا بِالْحَقِّۗ
X
യാഥാര്‍ഥ്യമായിട്ടല്ലാതെ
وَإِنَّ السَّاعَةَ
X
തീര്‍ച്ചയായും അന്ത്യസമയം
لَآتِيَةٌۖ
X
തീര്‍ച്ചയായും വന്നെത്തും
فَاصْفَحِ
X
അതിനാല്‍ നീ വിട്ടുവീഴ്ചചെയ്യുക
الصَّفْحَ الْجَمِيلَ
X
ഭംഗിയായ വിട്ടുവീഴ്ച
﴿15:85﴾ وَلَا تَقْتُلُوا
X
നിങ്ങള്‍ വധിക്കുകയും ചെയ്യരുത്
النَّفْسَ
X
ആളെ
الَّتِي حَرَّمَ
X
നിഷിദ്ധമാക്കിയ (ആദരിച്ച)
اللَّهُ
X
അല്ലാഹു
إِلَّا بِالْحَقِّۗ
X
ന്യായമായിട്ടല്ലാതെ
وَمَن قُتِلَ
X
ആര് കൊല്ലപ്പെട്ടുവോ
مَظْلُومًا
X
മര്‍ദ്ധിതനായ നിലയില്‍
فَقَدْ جَعَلْنَا
X
അപ്പോള്‍ നാം നിശ്ചയിച്ചുകൊടുത്തിരിക്കുന്നു
لِوَلِيِّهِ
X
അവന്റെ അവകാശിക്ക്
سُلْطَانًا
X
അധികാരം
فَلَا يُسْرِف
X
അതിനാല്‍ അവന്‍ അതിര് കവിയരുത്
فِّي الْقَتْلِۖ
X
കൊലയില്‍
إِنَّهُ
X
നിശ്ചയമായും അവന്‍
كَانَ
X
ആയിരിക്കുന്നു
مَنصُورًا
X
സഹായിക്കപ്പെടുന്നവന്‍
﴿17:33﴾ وَالَّذِينَ
X
ഒരു കൂട്ടരുമാണ്
لَا يَدْعُونَ
X
അവര്‍ വിളിച്ചുപ്രാര്‍ഥിക്കില്ല
مَعَ اللَّهِ
X
അല്ലാഹുവോടൊപ്പം
إِلَٰهًا آخَرَ
X
മറ്റൊരു ദൈവത്തെ
وَلَا يَقْتُلُونَ
X
അവര്‍ ഹനിക്കുകയുമില്ല
النَّفْسَ
X
ജീവനെ
الَّتِي حَرَّمَ اللَّهُ
X
അല്ലാഹു ആദരിച്ച
إِلَّا بِالْحَقِّ
X
ന്യായം ഇല്ലാതെ
وَلَا يَزْنُونَۚ
X
അവര്‍ വ്യഭിചരിക്കുകയുമില്ല
وَمَن
X
വല്ലവനും
يَفْعَلْ
X
ചെയ്താല്‍
ذَٰلِكَ
X
അത്
يَلْقَ
X
അവന്‍ കണ്ടുമുട്ടും(അനുഭവിക്കും)
أَثَامًا
X
പാപഫലം
﴿25:68﴾ أَوَلَمْ يَتَفَكَّرُوا
X
അവര്‍ ചിന്തിച്ചിട്ടില്ലേ
فِي أَنفُسِهِمۗ
X
സ്വന്തത്തെ സംബന്ധിച്ച്
مَّا خَلَقَ
X
സൃഷ്ടിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവക്കിടയിലുള്ളവയെയും
إِلَّا بِالْحَقِّ
X
ശരിയായ പ്രകാരമല്ലാതെ
وَأَجَلٍ مُّسَمًّىۗ
X
കൃത്യമായ അവധിയോടുകൂടിയുമല്ലതെ
وَإِنَّ كَثِيرًا
X
നിശ്ചയം അധികപേരും
مِّنَ النَّاسِ
X
ജനങ്ങളിലെ
بِلِقَاءِ رَبِّهِمْ
X
തങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതില്‍
لَكَافِرُونَ
X
വിശ്വാസമില്ലാത്തവര്‍ തന്നെയാണ്
﴿30:8﴾ مَا خَلَقْنَاهُمَا
X
നാമവയെ സൃഷ്ടിച്ചിട്ടില്ല
إِلَّا بِالْحَقِّ
X
തികഞ്ഞ യാഥാര്‍ത്ഥ്യത്തോടെയല്ലാതെ
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَهُمْ
X
ഇവരിലേറെപേരും
لَا يَعْلَمُونَ
X
അറിയുന്നില്ല
﴿44:39﴾ مَا خَلَقْنَا
X
നാം സൃഷ്ടിച്ചിട്ടില്ല
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا
X
യാതൊന്നിനെയും
بَيْنَهُمَا
X
അവയ്ക്കിടയിലുള്ള
إِلَّا بِالْحَقِّ
X
യാഥാര്‍ഥ്യത്തോടുകൂടിയല്ലാതെ
وَأَجَلٍ
X
അവധിയോടും(കൂടിയല്ലാതെ)
مُّسَمًّىۚ
X
നിര്‍ണിതമായ
وَالَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
عَمَّا
X
യാതൊരു കാര്യത്തില്‍നിന്ന്
أُنذِرُوا
X
അവര്‍ താക്കീതു ചെയ്യപ്പെട്ട
مُعْرِضُونَ
X
അവഗണിക്കുന്നവരാണ്
﴿46:3﴾