Repeated Words in Quran

< >
Total Found : 1
وَمِنْ حَيْثُ
X
എവിടെ നിന്നെങ്കിലും
خَرَجْتَ
X
നീ പുറപ്പെട്ടു
فَوَلِّ
X
നീ തിരിക്കുക
وَجْهَكَ
X
നിന്റെ മുഖം
شَطْرَ
X
നേരെ
الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിന്റെ
وَحَيْثُ مَا كُنتُمْ
X
നിങ്ങളെവിയായിരുന്നാലും
فَوَلُّوا
X
നിങ്ങള്‍ തിരിക്കുക
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങളെ
شَطْرَهُ
X
അതിന്റെ നേരെ
لِئَلَّا يَكُونَ
X
ഇല്ലാതിരിക്കാന്‍
لِلنَّاسِ
X
ജനങ്ങള്‍ക്ക്
عَلَيْكُمْ
X
നിങ്ങള്‍ക്കെതിരെ
حُجَّةٌ
X
തെളിവ്
إِلَّا الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവര്‍ ഒഴികെ
مِنْهُمْ
X
അവരില്‍ നിന്ന്
فَلَا تَخْشَوْهُمْ
X
എന്നാല്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്
وَاخْشَوْنِي
X
എന്നെ മാത്രം ഭയപ്പെടുക
وَلِأُتِمَّ
X
ഞാന്‍ പൂര്‍ത്തിയാക്കാനും
نِعْمَتِي
X
എന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
وَلَعَلَّكُمْ
X
നിങ്ങളായേക്കാം
تَهْتَدُونَ
X
സന്മാര്‍ഗം പ്രാപിക്കുന്നു
﴿2:150﴾ إِلَّا الَّذِينَ تَابُوا
X
പശ്ചാതപിച്ചവരൊഴികെ
وَأَصْلَحُوا
X
നന്നാക്കുകയും ചെയ്തവര്‍
وَبَيَّنُوا
X
വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍
فَأُولَٰئِكَ
X
അക്കൂട്ടര്‍
أَتُوبُ عَلَيْهِمْۚ
X
അവരുടെ പശ്ചാതാപം സ്വീകരിക്കുന്നവനാണ്
وَأَنَا
X
ഞാന്‍
التَّوَّابُ
X
ധാരാളമായി പശ്ചാതാപം സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
കരുണാനിധിയും
﴿2:160﴾ كَانَ النَّاسُ
X
മനുഷ്യരായിരുന്നു
أُمَّةً وَاحِدَةً
X
ഒറ്റ സമുദായം
فَبَعَثَ
X
പിന്നെ നിയോഗിച്ചു
اللَّهُ
X
അല്ലാഹു
النَّبِيِّينَ
X
പ്രവാചകന്‍മാരെ
مُبَشِّرِينَ
X
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَ
X
താക്കീത് നല്‍കുന്നവരായും
وَأَنزَلَ
X
ഇറക്കുകയും ചെയ്തു
مَعَهُمُ
X
അവരോടൊപ്പം
الْكِتَابَ
X
വേദഗ്രന്ഥം
بِالْحَقِّ
X
സത്യവുമായി
لِيَحْكُمَ
X
തീര്‍പ്പ് കല്‍പിക്കാന്‍
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
فِيمَا اخْتَلَفُوا فِيهِۚ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
وَمَا اخْتَلَفَ
X
ഭിന്നിച്ചിട്ടില്ല
فِيهِ
X
അതില്‍
إِلَّا الَّذِينَ أُوتُوهُ
X
അത് നല്‍കപ്പെട്ടവര്‍ ഒഴികെ
مِن بَعْدِ
X
ശേഷം
مَا جَاءَتْهُمُ
X
അവര്‍ക്ക് വന്നെത്തിയതിന്റെ
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
بَغْيًا بَيْنَهُمْۖ
X
അവരുടെ പരസ്പര മാത്സര്യം മൂലം
فَهَدَى اللَّهُ
X
അല്ലാഹു വഴികാട്ടി
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
لِمَا اخْتَلَفُوا فِيهِ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
مِنَ الْحَقِّ
X
സത്യമായ
بِإِذْنِهِۗ
X
അവന്റെ ഉദ്ദേശ പ്രകാരം
وَاللَّهُ
X
അല്ലാഹു
يَهْدِي
X
വഴികാണിക്കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
إِلَىٰ صِرَاطٍ
X
പാതയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿2:213﴾ إِلَّا الَّذِينَ تَابُوا
X
പശ്ചാത്തപിച്ചു മടങ്ങിയവരൊഴികെ
مِن بَعْدِ ذَٰلِكَ
X
അതിന് ശേഷം
وَأَصْلَحُوا
X
അവര്‍ (ജീവിതം) നന്നാക്കിത്തീര്‍ക്കുകയും ചെയ്തു
فَإِنَّ اللَّهَ
X
അപ്പോള്‍ നിശ്ചയമായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു
رَّحِيمٌ
X
ദയാപരനാകുന്നു
﴿3:89﴾ إِلَّا الَّذِينَ يَصِلُونَ
X
ചേരുന്നവര്‍ (കപടവിശ്വാസികള്‍) ഒഴികെ
إِلَىٰ قَوْمٍ
X
ഒരു ജനതയോട്
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
وَبَيْنَهُم
X
അവര്‍ക്കിടയിലും (ഉണ്ട്)
مِّيثَاقٌ
X
കരാര്‍
أَوْ جَاءُوكُمْ
X
അല്ലെങ്കില്‍ അവര്‍ നിങ്ങളെ സമീപിച്ചിരിക്കുന്നു
حَصِرَتْ
X
ക്ലേശിച്ചിരിക്കുന്നു, ഇടുങ്ങിയിരിക്കുന്നു
صُدُورُهُمْ
X
അവരുടെ മനസ്സുകള്‍
أَن يُقَاتِلُوكُمْ
X
നിങ്ങളോട് യുദ്ധം ചെയ്യാന്‍
أَوْ يُقَاتِلُوا قَوْمَهُمْۚ
X
അല്ലെങ്കില്‍ സ്വന്തം ജനത്തോട് ഏറ്റ്മുട്ടാന്‍
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇഛിച്ചിരുന്നുവെങ്കില്‍
لَسَلَّطَهُمْ
X
അവന്‍ അവരെ അധികാരപ്പെടുത്തുമായിരുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്കെതിരില്‍
فَلَقَاتَلُوكُمْۚ
X
അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുമായിരുന്നു
فَإِنِ اعْتَزَلُوكُمْ
X
ഇനി അവര്‍ നിങ്ങളെ വിട്ടുനിന്നാല്‍ (മാറിനിന്നാല്‍)
فَلَمْ يُقَاتِلُوكُمْ
X
അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തില്ല
وَأَلْقَوْا إِلَيْكُمُ
X
അവര്‍ നിങ്ങളിലേക്ക് ഇടുകയും ചെയ്തു
السَّلَمَ
X
സമാധാനം
فَمَا جَعَلَ اللَّهُ
X
അല്ലാഹു ആക്കിയിട്ടില്ല
لَكُمْ
X
നിങ്ങള്‍ക്ക്
عَلَيْهِمْ
X
അവരുടെമേല്‍
سَبِيلًا
X
ഒരു വഴിയും
﴿4:90﴾ إِلَّا الَّذِينَ تَابُوا
X
പശ്ചാതപിച്ചവരൊഴികെ
وَأَصْلَحُوا
X
സ്വയം സംസ്കരിച്ചവരും
وَاعْتَصَمُوا بِاللَّهِ
X
അല്ലാഹുവിനെ മുറുകെപിടിച്ചവരും
وَأَخْلَصُوا
X
നിഷ്കളങ്കമാക്കിയവരും
دِينَهُمْ
X
അവരുടെ അനുസരണം, സമര്‍പ്പണം
لِلَّهِ
X
അല്ലാഹുവിന്
فَأُولَٰئِكَ
X
അവര്‍
مَعَ الْمُؤْمِنِينَۖ
X
സത്യവിശ്വാസികളോടൊപ്പമാണ്
وَسَوْفَ
X
പിന്നീട്
يُؤْتِ
X
നല്‍കും
اللَّهُ
X
അല്ലാഹു
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:146﴾ إِلَّا الَّذِينَ
X
ഒഴികെ
تَابُوا
X
പശ്ചാത്തപിച്ചവര്‍
مِن قَبْلِ
X
മുമ്പ്
أَن تَقْدِرُوا
X
നിങ്ങള്‍ക്ക് സാധിക്കുന്നതിന്‌
عَلَيْهِمْۖ
X
അവരെ (പിടികൂടാന്‍)
فَاعْلَمُوا
X
അതിനാല്‍ നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
പരമദയാലുവും
﴿5:34﴾ إِلَّا الَّذِينَ عَاهَدتُّم
X
നിങ്ങള്‍ കരാറിലേര്‍പ്പെട്ടവരൊഴികെ
مِّنَ الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളില്‍ നിന്ന്
ثُمَّ لَمْ يَنقُصُوكُمْ
X
പിന്നെ അത് പാലിക്കുന്നതില്‍ നിങ്ങളോട് വീഴ്ച വരുത്താതിരിക്കുകയും ചെയ്തവര്‍
شَيْئًا
X
തീരെ, യാതൊരു
وَلَمْ يُظَاهِرُوا
X
അവര്‍ സഹായിച്ചിട്ടുമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്കെതിരെ
أَحَدًا
X
ആരെയും
فَأَتِمُّوا
X
നിങ്ങള്‍ പൂര്‍ത്തിയാക്കുക
إِلَيْهِمْ
X
അവരോട്
عَهْدَهُمْ
X
അവരുടെ കരാര്‍
إِلَىٰ مُدَّتِهِمْۚ
X
കാലാവധി വരെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَّقِينَ
X
സൂക്ഷ്മത പുലര്‍ത്തുന്നവരെ
﴿9:4﴾ كَيْفَ يَكُونُ
X
എങ്ങനെ ഉണ്ടാവും
لِلْمُشْرِكِينَ
X
ബഹുദൈവവിശ്വാസികള്‍ക്ക്
عَهْدٌ
X
കരാര്‍
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുക്കല്‍
وَعِندَ رَسُولِهِ
X
അവന്റെ ദൂതന്റെയും അടുക്കല്‍
إِلَّا الَّذِينَ عَاهَدتُّمْ
X
നിങ്ങള്‍ കരാറില്‍ ഏര്‍പ്പെട്ടവരൊഴികെ
عِندَ الْمَسْجِدِ الْحَرَامِۖ
X
മസ്ജിദുല്‍ ഹറാമിനടുത്ത് വച്ച്
فَمَا اسْتَقَامُوا
X
അവര്‍ നന്നായി വര്‍ത്തിക്കുന്നിടത്തോളം
لَكُمْ
X
നിങ്ങളോട്
فَاسْتَقِيمُوا
X
നിങ്ങളും നന്നായി വര്‍ത്തിക്കുക
لَهُمْۚ
X
അവരോട്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَّقِينَ
X
സൂക്ഷമത പുലര്‍ത്തുന്നവരെ
﴿9:7﴾ وَجَاوَزْنَا
X
നാം കടത്തി
بِبَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കളെ
الْبَحْرَ
X
കടല്‍
فَأَتْبَعَهُمْ
X
അപ്പോള്‍ അവരെ പിന്തുടര്‍ന്നു
فِرْعَوْنُ
X
ഫറവോന്‍
وَجُنُودُهُ
X
അവന്റെ സൈന്യവും
بَغْيًا
X
ധിക്കാരമായി
وَعَدْوًاۖ
X
അതിക്രമവും
حَتَّىٰ
X
അങ്ങനെ
إِذَا أَدْرَكَهُ الْغَرَقُ
X
മുങ്ങിമരിക്കാറായപ്പോള്‍
قَالَ
X
ഫറവോന്‍ പറഞ്ഞു
آمَنتُ
X
ഞാന്‍ വിശ്വസിച്ചിരിക്കുന്നു
أَنَّهُ لَا إِلَٰهَ
X
ദൈവമില്ലെന്ന്
إِلَّا الَّذِي
X
ഒരുത്തനല്ലാതെ
آمَنَتْ بِهِ
X
അവനില്‍ വിശ്വസിച്ചിരിക്കുന്നു
بَنُو إِسْرَائِيلَ
X
ഇസ്രയേല്‍ മക്കള്‍
وَأَنَا
X
ഞാന്‍
مِنَ الْمُسْلِمِينَ
X
മുസ്‌ലിംകളില്‍ പെട്ടവനാകുന്നു
﴿10:90﴾ إِلَّا الَّذِينَ صَبَرُوا
X
സഹനമവലംബിച്ചവരൊഴികെ
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
أُولَٰئِكَ لَهُم
X
അക്കൂട്ടര്‍ക്കുണ്ട്
مَّغْفِرَةٌ
X
പാപമോചനം
وَأَجْرٌ
X
പ്രതിഫലവും
كَبِيرٌ
X
മഹത്തായ
﴿11:11﴾ فَقَالَ الْمَلَأُ
X
അപ്പോള്‍ പ്രമാണിമാര്‍ പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികളായ
مِن قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലെ
مَا نَرَاكَ
X
ഞങ്ങള്‍ നിന്നെ കാണുന്നില്ല
إِلَّا بَشَرًا
X
ഒരു മനുഷ്യനായിട്ടല്ലാതെ
مِّثْلَنَا
X
ഞങ്ങളെപ്പോലുള്ള
وَمَا نَرَاكَ
X
ഞങ്ങള്‍ നിന്നെ കാണുന്നില്ല
اتَّبَعَكَ
X
നിന്നെ പിന്തുടര്‍ന്നതായി
إِلَّا الَّذِينَ
X
ഒരു വിഭാഗമല്ലാതെ
هُمْ
X
അവര്‍
أَرَاذِلُنَا
X
ഞങ്ങളിലെ അധമന്മാരാണ്
بَادِيَ الرَّأْيِ
X
വീണ്ടുവിചാരമില്ലാതെ
وَمَا نَرَىٰ
X
ഞങ്ങള്‍ കാണുന്നില്ല
لَكُمْ
X
നിങ്ങള്‍ക്ക്
عَلَيْنَا
X
ഞങ്ങളേക്കാളേറെ
مِن فَضْلٍ
X
ഒരു ശ്രേഷ്ഠതയും
بَلْ
X
എന്നല്ല
نَظُنُّكُمْ
X
നിങ്ങളെ ഞങ്ങള്‍ കരുതുന്നു
كَاذِبِينَ
X
കള്ളവാദികളാണെന്ന്
﴿11:27﴾ إِلَّا الَّذِينَ تَابُوا
X
പശ്ചാത്തപിച്ചവര്‍ ഒഴികെ
مِن بَعْدِ
X
ശേഷം
ذَٰلِكَ
X
അതിന്
وَأَصْلَحُوا
X
അവര്‍ വിശുദ്ധി വരിച്ചു
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാനിധിയും
﴿24:5﴾ إِلَّا الَّذِينَ آمَنُوا
X
വിശ്വസിച്ചവരൊഴിച്ച്
وَعَمِلُوا
X
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
X
നന്മകള്‍
وَذَكَرُوا اللَّهَ
X
അല്ലാഹുവിനെ സ്മരിക്കുകയും
كَثِيرًا
X
ധാരാളം
وَانتَصَرُوا
X
പ്രതിരോധിക്കുകമാത്രം ചെയ്തവര്‍
مِن بَعْدِ مَا ظُلِمُواۗ
X
അക്രമിക്കപ്പെട്ട ശേഷം
وَسَيَعْلَمُ
X
അടുത്തു തന്നെ അറിയും
الَّذِينَ ظَلَمُوا
X
അതിക്രമികള്‍
أَيَّ مُنقَلَبٍ
X
ഏതൊരു പരിണതിയിലാണ്
يَنقَلِبُونَ
X
അവര്‍ മാറിമറിഞ്ഞെത്തുന്നു(വെന്നത്)
﴿26:227﴾ وَلَا تُجَادِلُوا
X
നിങ്ങള്‍ സംവാദത്തിലേര്‍പ്പെടരുത്
أَهْلَ الْكِتَابِ
X
വേദക്കാരുമായി
إِلَّا بِالَّتِي هِيَ أَحْسَنُ
X
ഏറ്റവും നല്ല രീതിയിലല്ലാതെ
إِلَّا الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ
مِنْهُمْۖ
X
അവരില്‍ നിന്നുള്ള
وَقُولُوا
X
നിങ്ങള്‍ പറയുകയും ചെയ്യുവിന്‍
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِالَّذِي أُنزِلَ
X
ഇറക്കപ്പെട്ടതില്‍, അവതരിക്കപ്പെട്ടതില്‍
إِلَيْنَا
X
ഞങ്ങള്‍ക്ക്
وَأُنزِلَ إِلَيْكُمْ
X
നിങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും
وَإِلَٰهُنَا
X
ഞങ്ങളുടെ ദൈവവും
وَإِلَٰهُكُمْ
X
നിങ്ങളുടെ ദൈവവും
وَاحِدٌ
X
ഒന്നു തന്നെ
وَنَحْنُ
X
ഞങ്ങള്‍
لَهُ
X
അവന് മാത്രം
مُسْلِمُونَ
X
കീഴ്പെടുന്നവരാണ്
﴿29:46﴾ قَالَ
X
(ദാവൂദ്) പറഞ്ഞു
لَقَدْ ظَلَمَكَ
X
തീര്‍ച്ചയായും ഇവന്‍ നിന്നോടു അക്രമം ചെയ്തിരിക്കുന്നു
بِسُؤَالِ
X
ആവശ്യപ്പെടുന്നതിലൂടെ
نَعْجَتِكَ
X
നിന്റെ പെണ്ണാടിനെക്കൂടി
إِلَىٰ نِعَاجِهِۖ
X
തന്റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക്
وَإِنَّ كَثِيرًا
X
നിശ്ചയമായും അധികപേരും
مِّنَ الْخُلَطَاءِ
X
പങ്കാളികളില്‍
لَيَبْغِي
X
അതിക്രമം പ്രവര്‍ത്തിക്കുന്നു
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍ
X
ചിലരോട്
إِلَّا الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവരൊഴികെ
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
وَقَلِيلٌ مَّا
X
വളരെ കുറവാണ്
هُمْۗ
X
അവര്‍
وَظَنَّ دَاوُودُ
X
ദാവൂദിന്ന് മനസ്സിലായി
أَنَّمَا فَتَنَّاهُ
X
തീര്‍ച്ചയായും നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെ ചെയ്തുവെന്ന്‌
فَاسْتَغْفَرَ
X
അതിനാല്‍ അദ്ദേഹം പാപമോചനം തേടി
رَبَّهُ
X
തന്റെ നാഥനോട്
وَخَرَّ
X
അദ്ദേഹം വീണു
رَاكِعًا
X
കുമ്പിട്ടുകൊണ്ട്
۩ وَأَنَابَ
X
അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തു
﴿38:24﴾ مَا يُجَادِلُ
X
തര്‍ക്കിക്കുകയില്ല
فِي آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളില്‍
إِلَّا الَّذِينَ كَفَرُوا
X
(സത്യത്തെ) നിഷേധിച്ചവരല്ലാതെ
فَلَا يَغْرُرْكَ
X
അതിനാല്‍ നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ
تَقَلُّبُهُمْ
X
അവരുടെ സ്വൈരവിഹാരം
فِي الْبِلَادِ
X
നാടുകളില്‍
﴿40:4﴾ وَمَا يُلَقَّاهَا
X
ഇത് (ഈ സ്വഭാവ ഗുണം ) നല്‍കപ്പെടുകയില്ല
إِلَّا الَّذِينَ صَبَرُوا
X
ക്ഷമ കൈകൊണ്ടവര്‍ക്കല്ലാതെ
وَمَا يُلَقَّاهَا
X
ഇത് നല്‍കപ്പെടുകയില്ല
إِلَّا ذُو حَظٍّ
X
ഭാഗ്യമുള്ളവനല്ലാതെ
عَظِيمٍ
X
മഹത്തായ
﴿41:35﴾ إِلَّا الَّذِي فَطَرَنِي
X
എന്നെ സൃഷ്ടിച്ചവനില്‍നിന്നൊഴികെ
فَإِنَّهُ
X
തീര്‍ച്ചയായും അവന്‍
سَيَهْدِينِ
X
അവന്‍ എന്നെ നേര്‍വഴിയിലാക്കും
﴿43:27﴾ إِلَّا الَّذِينَ آمَنُوا
X
വിശ്വസിച്ചവരൊഴികെ
وَعَمِلُوا
X
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
X
സല്‍ക്കര്‍മങ്ങള്‍
فَلَهُمْ
X
അവര്‍ക്കുണ്ട്
أَجْرٌ
X
പ്രതിഫലം
غَيْرُ مَمْنُونٍ
X
അറുതിയില്ലാത്ത
﴿95:6﴾ إِلَّا الَّذِينَ آمَنُوا
X
വിശ്വസിച്ചവരൊഴികെ
وَعَمِلُوا
X
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
وَتَوَاصَوْا
X
പരസ്പരം ഉപദേശിച്ചവരും
بِالْحَقِّ
X
സത്യം
وَتَوَاصَوْا
X
പരസ്പരം ഉപദേശിച്ചവരും
بِالصَّبْرِ
X
ക്ഷമപാലിക്കാന്‍
﴿103:3﴾