Repeated Words in Quran

< >
Total Found : 53
كَيْفَ
X
എങ്ങനെ
تَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കും
بِاللَّهِ
X
അല്ലാഹുവിനെ
وَكُنتُمْ
X
നിങ്ങള്‍ ആയിരുന്നുവല്ലോ
أَمْوَاتًا
X
ജീവനില്ലാത്തവര്‍
فَأَحْيَاكُمْۖ
X
എന്നിട്ടവന്‍ നിങ്ങള്‍ക്ക് ജീവനേകി
ثُمَّ
X
പിന്നെ
يُمِيتُكُمْ
X
അവന്‍ നിങ്ങളെ മരിപ്പിക്കും
ثُمَّ
X
പിന്നീട്
يُحْيِيكُمْ
X
അവന്‍ നിങ്ങളെ ജീവിപ്പിക്കും
ثُمَّ
X
അനന്തരം
إِلَيْهِ
X
അവങ്കലേക്ക്
تُرْجَعُونَ
X
നിങ്ങള്‍ മടക്കപ്പെടും
﴿2:28﴾ الَّذِينَ يَظُنُّونَ
X
കരുതുന്നവര്‍
أَنَّهُم
X
നിശ്ചയമായും അവരാണെന്ന്
مُّلَاقُو
X
സന്ധിക്കുന്നവര്‍
رَبِّهِمْ
X
തങ്ങളുടെ നാഥനുമായി
وَأَنَّهُمْ
X
നിശ്ചയം അവര്‍ ആണെന്നും
إِلَيْهِ
X
അവനിലേക്ക്
رَاجِعُونَ
X
തിരിച്ചുചെല്ലുന്നവര്‍
﴿2:46﴾ الَّذِينَ
X
ഒരു കൂട്ടരാണവര്‍
إِذَا أَصَابَتْهُم
X
അവരെ ബാധിച്ചാല്‍
مُّصِيبَةٌ
X
വിപത്ത്
قَالُوا
X
അവര്‍ പറയും
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لِلَّهِ
X
അല്ലാഹുവിനുള്ളതാണ്
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِلَيْهِ
X
അവനിലേക്ക്
رَاجِعُونَ
X
മടങ്ങിചെല്ലുന്നവരുമാണ്
﴿2:156﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു
الْقِصَاصُ
X
പ്രതിക്രിയ
فِي الْقَتْلَىۖ
X
കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍
الْحُرُّ بِالْحُرِّ
X
സ്വതന്ത്രനെങ്കില്‍ സ്വതന്ത്രന്‍
وَالْعَبْدُ بِالْعَبْدِ
X
അടിമക്ക് അടിമ
وَالْأُنثَىٰ بِالْأُنثَىٰۚ
X
സ്ത്രീയെങ്കില്‍ സ്ത്രീ
فَمَنْ عُفِيَ لَهُ
X
വല്ലവനും ഇളവ് ചെയ്യപ്പെട്ടാല്‍
مِنْ أَخِيهِ
X
തന്റെ സഹോദരനില്‍ നിന്ന്
شَيْءٌ
X
വല്ലതും
فَاتِّبَاعٌ
X
അപ്പോള്‍ അത് സ്വീകരിക്കലാണ്
بِالْمَعْرُوفِ
X
മാന്യമായി
وَأَدَاءٌ
X
കൊടുത്തുവീട്ടലുമാണ്
إِلَيْهِ
X
അവന്
بِإِحْسَانٍۗ
X
നല്ല നിലയില്‍
ذَٰلِكَ
X
അത്
تَخْفِيفٌ
X
ഒരിളവാണ്
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
وَرَحْمَةٌۗ
X
കാരുണ്യവും
فَمَنِ اعْتَدَىٰ
X
വല്ലവനും അത് ലംഘിച്ചാല്‍
بَعْدَ ذَٰلِكَ
X
അതിന് ശേഷം
فَلَهُ
X
അവനുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿2:178﴾ وَاذْكُرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക
فِي أَيَّامٍ
X
ദിവസങ്ങളില്‍
مَّعْدُودَاتٍۚ
X
എണ്ണം നിശ്ചയിക്കപ്പെട്ട
فَمَن تَعَجَّلَ
X
വല്ലവനും ധൃതികൂട്ടിയാല്‍
فِي يَوْمَيْنِ
X
രണ്ടു ദിവസങ്ങളിലായി
فَلَا إِثْمَ
X
കുറ്റമില്ല
عَلَيْهِ
X
അവന്റെ മേല്‍
وَمَن تَأَخَّرَ
X
വല്ലവനും പിന്തിയാല്‍
فَلَا إِثْمَ
X
കുറ്റമില്ല
عَلَيْهِۚ
X
അവന്റെ മേല്‍
لِمَنِ اتَّقَىٰۗ
X
ഭക്തി പുലര്‍ത്തുന്നവര്‍ക്ക്
وَاتَّقُوا
X
നിങ്ങള്‍ ഭക്തികാണിക്കുക
اللَّهَ
X
അല്ലാഹുവിനോട്
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّكُمْ
X
നിങ്ങളാണെന്ന്
إِلَيْهِ
X
അവങ്കലേക്ക്
تُحْشَرُونَ
X
ഒരുമിച്ചുകൂട്ടപ്പെടുന്നു
﴿2:203﴾ مَّن
X
ആരാണ്
ذَا الَّذِي يُقْرِضُ
X
കടം നല്‍കുന്നവന്‍
اللَّهَ
X
അല്ലാഹുവിന്
قَرْضًا
X
കടം
حَسَنًا
X
ഉത്തമമായ
فَيُضَاعِفَهُ
X
അപ്പോള്‍ അവനത് ഇരട്ടിപ്പിക്കും
لَهُ
X
അവന് വേണ്ടി
أَضْعَافًا
X
ഇരട്ടികളായി
كَثِيرَةًۚ
X
അനേകം
وَاللَّهُ يَقْبِضُ
X
അല്ലാഹുപിടിച്ചുവെക്കുന്നു
وَيَبْسُطُ
X
വിട്ടുകൊടുക്കുകയും ചെയ്യുന്നു
وَإِلَيْهِ
X
അവങ്കലേക്കാണ്
تُرْجَعُونَ
X
നിങ്ങള്‍ മടക്കപ്പെടുന്നത്
﴿2:245﴾ آمَنَ
X
വിശ്വസിച്ചു
الرَّسُولُ
X
ദൂതന്‍
بِمَا أُنزِلَ
X
ഇറക്കപ്പെട്ടതില്‍
إِلَيْهِ
X
അദ്ദേഹത്തിന്
مِن رَّبِّهِ
X
തന്റെ നാഥനില്‍ നിന്ന്
وَالْمُؤْمِنُونَۚ
X
സത്യവിശ്വാസികളും
كُلٌّ
X
എല്ലാവരും
آمَنَ
X
വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَمَلَائِكَتِهِ
X
അവന്റെ മലക്കുകളിലും
وَكُتُبِهِ
X
അവന്റെ വേദഗ്രന്ഥങ്ങളിലും
وَرُسُلِهِ
X
അവന്റെ ദൂതന്മാരിലും
لَا نُفَرِّقُ
X
ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല
بَيْنَ أَحَدٍ
X
ഒരാള്‍ക്കിടയിലും
مِّن رُّسُلِهِۚ
X
അവന്റെ ദൂതന്മാരില്‍
وَقَالُوا
X
അവര്‍ പ്രാര്‍ത്ഥിക്കുന്നു
سَمِعْنَا
X
ഞങ്ങള്‍ കേട്ടിരിക്കുന്നു
وَأَطَعْنَاۖ
X
ഞങ്ങള്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു
غُفْرَانَكَ
X
ഞങ്ങള്‍ക്ക് മാപ്പേകണമേ
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَإِلَيْكَ
X
നിന്നിലേക്കാണ്
الْمَصِيرُ
X
ഞങ്ങളുടെ മടക്കം
﴿2:285﴾ إِنَّ الَّذِينَ يَشْتَرُونَ
X
നിശ്ചയമായും വാങ്ങുന്നവര്‍
بِعَهْدِ اللَّهِ
X
അല്ലാഹുവോടുള്ള പ്രതിജ്ഞകൊണ്ട്
وَأَيْمَانِهِمْ
X
സ്വന്തം ശപഥങ്ങളും
ثَمَنًا
X
വില
قَلِيلًا
X
തുഛമായ
أُولَٰئِكَ
X
അവര്‍
لَا خَلَاقَ
X
ഒരു വിഹിതവുമില്ല
لَهُمْ
X
അവര്‍ക്ക്
فِي الْآخِرَةِ
X
പരലോകത്ത്
وَلَا يُكَلِّمُهُمُ
X
അവരോട് സംസാരിക്കുകയില്ല
اللَّهُ
X
അല്ലാഹു
وَلَا يَنظُرُ
X
നോക്കുകയുമില്ല
إِلَيْهِمْ
X
അവരിലേക്ക്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَلَا يُزَكِّيهِمْ
X
അവരെ സംസ്കരിക്കുകയുമില്ല
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿3:77﴾ أَفَغَيْرَ
X
അല്ലാത്തതാണോ
دِينِ اللَّهِ
X
അല്ലാഹുവിന്റെ ജീവിത വ്യവസ്ഥ
يَبْغُونَ
X
അവര്‍ ആഗ്രഹിക്കുന്നു,ആഗ്രഹിക്കുന്നത്
وَلَهُ
X
അവന്
أَسْلَمَ
X
കീഴ്പെട്ടിരിക്കുന്നു
مَن فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവര്‍
وَالْأَرْضِ
X
ഭൂമിയിലും
طَوْعًا
X
സ്വയം സന്നദ്ധമായി
وَكَرْهًا
X
അല്ലെങ്കില്‍ നിര്‍ബന്ധിതമായി
وَإِلَيْهِ
X
അവങ്കലേക്ക് (തന്നെ)
يُرْجَعُونَ
X
അവര്‍ മടക്കപ്പെടുന്നു
﴿3:83﴾ فِيهِ
X
അതിലുണ്ട്
آيَاتٌ
X
ദൃഷ്ടാന്തങ്ങള്‍
بَيِّنَاتٌ
X
വ്യക്തമായ
مَّقَامُ
X
പ്രാര്‍ഥനാസ്ഥാനം
إِبْرَاهِيمَۖ
X
ഇബ്റാഹീമിന്റെ
وَمَن دَخَلَهُ
X
ആര്‍ അതില്‍ പ്രവേശിച്ചുവോ
كَانَ آمِنًاۗ
X
അവന്‍ നിര്‍ഭയനായിരിക്കും
وَلِلَّهِ
X
അല്ലാഹുവിനോട് ബാധ്യതയുണ്ട്
عَلَى النَّاسِ
X
മനുഷ്യര്‍ക്ക്
حِجُّ الْبَيْتِ
X
ഹജ്ജ് നിര്‍വഹിക്കല്‍(ആ മന്ദിരത്തിലേക്ക് തീര്‍ഥാടനം ചെയ്യല്‍)
مَنِ اسْتَطَاعَ
X
കഴിവുള്ളവര്‍ക്ക്
إِلَيْهِ
X
അതിലേക്ക്
سَبِيلًاۚ
X
മാര്‍ഗത്താല്‍
وَمَن كَفَرَ
X
ആര്‍ നിഷേധിച്ചുവോ
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَنِيٌّ
X
ആശ്രയം വേണ്ടാത്തവനാണ്
عَنِ الْعَالَمِينَ
X
ലോകരില്‍ ആരുടെയും
﴿3:97﴾ وَإِنَّ مِنْ أَهْلِ الْكِتَابِ
X
നിശ്ചയം വേദക്കാരിലുണ്ട്
لَمَن يُؤْمِنُ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍
وَمَا أُنزِلَ إِلَيْكُمْ
X
നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും
وَمَا أُنزِلَ إِلَيْهِمْ
X
അവര്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും
خَاشِعِينَ لِلَّهِ
X
അല്ലാഹുവിനോട് ഭയമുള്ളവരായി
لَا يَشْتَرُونَ
X
അവര്‍ വില്‍ക്കുകയില്ല
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
ثَمَنًا
X
വിലക്ക്
قَلِيلًاۗ
X
തുഛമായ
أُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْۗ
X
അവരുടെ (തങ്ങളുടെ) നാഥന്റെ അടുക്കല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَرِيعُ الْحِسَابِ
X
അതിവേഗം കണക്കുനോക്കുന്നവനാണ്
﴿3:199﴾ وَابْتَلُوا
X
നിങ്ങള്‍ പരീക്ഷി(ച്ചുകൊണ്ടിരി)ക്കുക
الْيَتَامَىٰ
X
അനാഥകളെ
حَتَّىٰ إِذَا بَلَغُوا
X
അവര്‍ എത്തുന്നത് വരെ
النِّكَاحَ
X
വിവാഹ(പ്രായം)
فَإِنْ آنَسْتُم
X
അങ്ങനെ നിങ്ങള്‍ കണ്ടാല്‍
مِّنْهُمْ
X
അവരില്‍ നിന്ന്
رُشْدًا
X
തന്റേടം, കാര്യപ്രാപ്തി
فَادْفَعُوا
X
നിങ്ങള്‍ വിട്ടുകൊടുക്കുക
إِلَيْهِمْ
X
അവര്‍ക്ക്
أَمْوَالَهُمْۖ
X
അവരുടെ സ്വത്തുക്കള്‍
وَلَا تَأْكُلُوهَا
X
നിങ്ങള്‍ അത് തിന്നരുത്
إِسْرَافًا
X
ധൂര്‍ത്തടിച്ചും
وَبِدَارًا
X
ധൃതിപിടിച്ചും
أَن يَكْبَرُواۚ
X
അവര്‍ വളര്‍ന്നുവലുതാവുകയാണല്ലോ എന്ന് കരുതി
وَمَن كَانَ غَنِيًّا
X
(സ്വത്ത് കൈകാര്യം ചെയ്യുന്നവന്‍) സമ്പന്നനാണെങ്കില്‍
فَلْيَسْتَعْفِفْۖ
X
അവന്‍ മാന്യത കാണിക്കട്ടെ
وَمَن كَانَ فَقِيرًا
X
അവന്‍ ദരിദ്രനാണെങ്കില്‍
فَلْيَأْكُلْ
X
അവന്‍ തിന്നുകൊള്ളട്ടെ
بِالْمَعْرُوفِۚ
X
ന്യായമായത്
فَإِذَا دَفَعْتُمْ
X
നിങ്ങള്‍ തിരിച്ചേല്‍പിക്കുമ്പോള്‍
إِلَيْهِمْ
X
അവരെ
أَمْوَالَهُمْ
X
അവരുടെ സ്വത്ത്
فَأَشْهِدُوا
X
നിങ്ങള്‍ സാക്ഷി നിര്‍ത്തുക
عَلَيْهِمْۚ
X
അവരുടെ മേല്‍ (അതിന്ന്)
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹുതന്നെ
حَسِيبًا
X
കണക്ക് നോക്കുന്നവനായി
﴿4:6﴾ بَل رَّفَعَهُ اللَّهُ
X
പക്ഷേ അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തി
إِلَيْهِۚ
X
അവങ്കലേക്ക്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَزِيزًا
X
പ്രതാപി
حَكِيمًا
X
യുക്തിമാന്‍
﴿4:158﴾ لَّن يَسْتَنكِفَ الْمَسِيحُ
X
മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നില്ല (ലജ്ജിക്കുന്നില്ല)
أَن يَكُونَ
X
ആയിരിക്കുന്നതി(ല്‍)ന്
عَبْدًا لِّلَّهِ
X
അല്ലാഹുവിന്റെ അടിമ
وَلَا الْمَلَائِكَةُ
X
മലക്കുകളും ഇല്ല
الْمُقَرَّبُونَۚ
X
ദൈവസാമീപ്യം സിദ്ധിച്ചവരായ
وَمَن يَسْتَنكِفْ
X
വല്ലവരും വൈമനസ്യം കാണിക്കുന്നുവെങ്കില്‍
عَنْ عِبَادَتِهِ
X
അവന്(അല്ലാഹുവിന്)വഴിപ്പെടുന്നതില്‍
وَيَسْتَكْبِرْ
X
അഹന്ത നടിക്കുകയും
فَسَيَحْشُرُهُمْ
X
അപ്പോള്‍ അവന്‍ അവരെ ഒരുമിച്ചുകൂട്ടുന്നതാണ്
إِلَيْهِ
X
അവങ്കലേക്ക്
جَمِيعًا
X
എല്ലാവരെയും
﴿4:172﴾ فَأَمَّا الَّذِينَ آمَنُوا
X
അതിനാല്‍ വിശ്വസിച്ചവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَاعْتَصَمُوا بِهِ
X
മുറുകെപിടിച്ചവരും
فَسَيُدْخِلُهُمْ
X
അവരെ അവന്‍ പ്രവേശിപ്പിക്കും
فِي رَحْمَةٍ
X
കാരുണ്യത്തില്‍
مِّنْهُ
X
അവന്റെ
وَفَضْلٍ
X
അനുഗ്രഹത്തിലും
وَيَهْدِيهِمْ
X
അവരെ അവന്‍ നയിക്കും
إِلَيْهِ
X
തന്നിലേക്ക്
صِرَاطًا
X
പാതയില്‍
مُّسْتَقِيمًا
X
ചൊവ്വായ
﴿4:175﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളും
نَحْنُ
X
ഞങ്ങള്‍
أَبْنَاءُ اللَّهِ
X
ദൈവത്തിന്റെ മക്കളാണെന്ന്
وَأَحِبَّاؤُهُۚ
X
അവന് പ്രിയപ്പെട്ടവരും
قُلْ
X
നീ പറയുക (ചോദിക്കുക)
فَلِمَ يُعَذِّبُكُم
X
എങ്കില്‍പിന്നെ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്‌
بِذُنُوبِكُمۖ
X
നിങ്ങളുടെ പാപങ്ങളുടെ പേരില്‍
بَلْ
X
അല്ല
أَنتُم
X
നിങ്ങള്‍
بَشَرٌ
X
മനുഷ്യരാണ്
مِّمَّنْ خَلَقَۚ
X
അവന്‍ സൃഷ്ടിച്ചവരില്‍പെട്ട
يَغْفِرُ
X
അവന്‍ മാപ്പേകുന്നു
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۖ
X
അവരണ്ടിനുമിടയിലുള്ളവയുടെയും
وَإِلَيْهِ
X
അവനിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿5:18﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
اتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക
وَابْتَغُوا
X
നിങ്ങള്‍ തേടുകയും ചെയ്യുക
إِلَيْهِ
X
അവനിലേക്ക്
الْوَسِيلَةَ
X
സാമീപ്യമാര്‍ഗ്ഗം
وَجَاهِدُوا
X
നിങ്ങള്‍ ത്യാഗപരിശ്രമങ്ങളനുഷ്ഠിക്കുകയും ചെയ്യുക
فِي سَبِيلِهِ
X
അവന്റെ മാര്‍ഗത്തില്‍
لَعَلَّكُمْ تُفْلِحُونَ
X
നിങ്ങള്‍ വിജയം വരിച്ചേക്കാം
﴿5:35﴾ وَلَوْ
X
എങ്കില്‍
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
أَقَامُوا
X
അവര്‍ യഥാവിധി പ്രയോഗത്തില്‍ വരുത്തി
التَّوْرَاةَ
X
തൗറാത്ത്
وَالْإِنجِيلَ
X
ഇഞ്ചീലും
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതും
إِلَيْهِم
X
അവര്‍ക്ക്
مِّن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്ന്
لَأَكَلُوا
X
അവര്‍ ഭൂജിക്കുമായിരുന്നു
مِن فَوْقِهِمْ
X
അവരുടെ മുകള്‍ഭാഗത്തുനിന്ന്
وَمِن تَحْتِ
X
ചുവട്ടില്‍നിന്നും
أَرْجُلِهِمۚ
X
അവരുടെ കാലുകളുടെ
مِّنْهُمْ
X
അവരിലുണ്ട്
أُمَّةٌ
X
ഒരു സമൂഹം
مُّقْتَصِدَةٌۖ
X
നേര്‍വഴി കൈക്കൊണ്ട
وَكَثِيرٌ
X
എന്നാല്‍ ഏറെപേരും
مِّنْهُمْ
X
അവരിലെ
سَاءَ
X
നീചമായി (നീചമാണ്)
مَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നത് (അവരുടെ ചെയ്തികള്‍)
﴿5:66﴾ لَقَدْ أَخَذْنَا
X
തീര്‍ച്ചയായും നാം വാങ്ങിയിട്ടുണ്ട്
مِيثَاقَ
X
കരാര്‍
بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളുടെ
وَأَرْسَلْنَا
X
നാം നിയോഗിക്കുകയും ചെയ്തു
إِلَيْهِمْ
X
അവരിലേക്ക്
رُسُلًاۖ
X
ദൂതന്മാരെ
كُلَّمَا جَاءَهُمْ
X
അവരുടെ അടുത്ത്ചെന്നപ്പോഴൊക്കെ
رَسُولٌ
X
ദൂതന്‍
بِمَا لَا تَهْوَىٰ
X
ആഗ്രഹിക്കാത്തതുമായി
أَنفُسُهُمْ
X
അവരുടെ മനസ്സുകള്‍
فَرِيقًا
X
ഒരു വിഭാഗത്തെ
كَذَّبُوا
X
അവര്‍ തള്ളിപ്പറഞ്ഞു
وَفَرِيقًا
X
മറ്റൊരു വിഭാഗത്തെ
يَقْتُلُونَ
X
അവര്‍ കൊല്ലുകയും ചെയ്യുന്നു
﴿5:70﴾ وَلَوْ كَانُوا يُؤْمِنُونَ
X
അവര്‍ വിശ്വസിച്ചിരുന്നെങ്കില്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالنَّبِيِّ
X
പ്രവാചകനിലും
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതിലും
إِلَيْهِ
X
അദ്ദേഹത്തിന്
مَا اتَّخَذُوهُمْ
X
അവരവരെ ആക്കുമായിരുന്നില്ല
أَوْلِيَاءَ
X
രക്ഷാധികാരികള്‍
وَلَٰكِنَّ
X
എന്നാല്‍
كَثِيرًا
X
ഏറെപേരും
مِّنْهُمْ
X
അവരിലെ
فَاسِقُونَ
X
ധിക്കാരികളാകുന്നു
﴿5:81﴾ أُحِلَّ
X
അനുവദനീയമാക്കപ്പെട്ടു
لَكُمْ
X
നിങ്ങള്‍ക്ക്
صَيْدُ
X
വേട്ടജന്തുക്കള്‍
الْبَحْرِ
X
കടലിലെ
وَطَعَامُهُ
X
അതിലെ ആഹാരവും
مَتَاعًا
X
ജീവിതവിഭവമായി
لَّكُمْ
X
നിങ്ങള്‍ക്ക്
وَلِلسَّيَّارَةِۖ
X
യാത്രക്കാര്‍ക്കും
وَحُرِّمَ
X
എന്നാല്‍ നിഷിദ്ധമാക്കപ്പെട്ടു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
صَيْدُ
X
വേട്ടജന്തുക്കള്‍
الْبَرِّ
X
കരയിലെ
مَا دُمْتُمْ
X
നിങ്ങള്‍ ആയിരിക്കുമ്പോള്‍
حُرُمًاۗ
X
ഹജ്ജിലോ ഉംറയിലോ പ്രവേശിച്ചവര്‍
وَاتَّقُوا اللَّهَ
X
അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക
الَّذِي
X
യാതൊരുവന്‍
إِلَيْهِ
X
അവനിലേക്കാണ്
تُحْشَرُونَ
X
നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടും
﴿5:96﴾ إِنَّمَا يَسْتَجِيبُ
X
തീര്‍ച്ചയായും ഉത്തരമേകും
الَّذِينَ يَسْمَعُونَۘ
X
കേള്‍ക്കുന്നവര്‍ മാത്രം
وَالْمَوْتَىٰ
X
മരിച്ചവര്‍
يَبْعَثُهُمُ اللَّهُ
X
അല്ലാഹു അവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കും
ثُمَّ
X
എന്നിട്ട്
إِلَيْهِ
X
അവന്റെ അരികിലേക്ക്
يُرْجَعُونَ
X
അവര്‍ തിരിച്ചുകൊണ്ടുപോകപ്പെടും
﴿6:36﴾ بَلْ
X
ഇല്ല
إِيَّاهُ
X
അവനെ മാത്രം
تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കും
فَيَكْشِفُ
X
അങ്ങനെ അവന്‍ തട്ടിയകറ്റും
مَا تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന ഒന്നിനെ(ഒരു വിപത്തിനെ)
إِلَيْهِ
X
അവനോട്
إِن شَاءَ
X
അവന്‍ ഇച്ഛിക്കുന്നുവെങ്കില്‍
وَتَنسَوْنَ
X
(അന്നേരം) നിങ്ങള്‍ മറക്കുകയും ചെയ്യും
مَا تُشْرِكُونَ
X
നിങ്ങള്‍(അല്ലാഹുവില്‍) പങ്ക്ചേര്‍ക്കുന്നവയെ
﴿6:41﴾ وَهُوَ
X
അവനാണ്
الَّذِي يَتَوَفَّاكُم
X
നിങ്ങളെ മരിപ്പിക്കുന്നവന്‍(നിങ്ങളുടെ ജീവനെ പിടിച്ചുവെക്കുന്നവന്‍)
بِاللَّيْلِ
X
രാത്രിയില്‍
وَيَعْلَمُ
X
അവനറിയുന്നു
مَا جَرَحْتُم
X
നിങ്ങള്‍ പ്രവര്‍ത്തിച്ചത്
بِالنَّهَارِ
X
പകലില്‍
ثُمَّ
X
പിന്നീട്
يَبْعَثُكُمْ
X
നിങ്ങളെ അവന്‍ എഴുന്നേല്‍പിക്കുന്നു
فِيهِ
X
അതില്‍
لِيُقْضَىٰ
X
പൂര്‍ത്തീകരിക്കപ്പെടേണ്ടതിന്
أَجَلٌ
X
ജീവിതാവധി
مُّسَمًّىۖ
X
നിശ്ചിതമായ
ثُمَّ
X
പിന്നീട്
إِلَيْهِ
X
അവങ്കലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
ثُمَّ
X
അനന്തരം
يُنَبِّئُكُم
X
അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا
X
ഒന്നിനെക്കുറിച്ച്(കാര്യങ്ങളെക്കുറിച്ച്)
كُنتُمْ
X
നിങ്ങളായിരുന്നു
تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു
﴿6:60﴾ وَأَنْ أَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കാനും
الصَّلَاةَ
X
നമസ്കാരം
وَاتَّقُوهُۚ
X
അവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക
وَهُوَ
X
അവന്‍
الَّذِي
X
ഒരുവനാണ്
إِلَيْهِ
X
അവനിലേക്ക്
تُحْشَرُونَ
X
നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടും
﴿6:72﴾ وَمَنْ
X
ആരുണ്ട്?
أَظْلَمُ
X
വലിയ അക്രമി
مِمَّنِ
X
ഒരാളെക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിയുണ്ടാക്കി
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ
X
അല്ലെങ്കില്‍
قَالَ
X
അവന്‍ പറഞ്ഞു(വാദിച്ചു)
أُوحِيَ
X
ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നുവെന്ന്
إِلَيَّ
X
തനിക്ക്
وَلَمْ يُوحَ
X
(യഥാര്‍ഥത്തില്‍) ദിവ്യബോധനമായി നല്‍കപ്പെട്ടിട്ടില്ല
إِلَيْهِ
X
അവന്
شَيْءٌ
X
ഒന്നും
وَمَن
X
ഒരാളെക്കാളും
قَالَ
X
അവന്‍ പറഞ്ഞു(വീമ്പ് പറഞ്ഞു)
سَأُنزِلُ
X
ഞാന്‍ അവതരിപ്പിക്കും
مِثْلَ
X
പോലുള്ളത്
مَا أَنزَلَ اللَّهُۗ
X
അല്ലാഹു അവതരിപ്പിച്ചത്
وَلَوْ تَرَىٰ
X
നീ കണ്ടിരുന്നെങ്കില്‍
إِذِ
X
സന്ദര്‍ഭം
الظَّالِمُونَ
X
അക്രമികള്‍
فِي غَمَرَاتِ
X
വേദനയില്‍ (വെപ്രാളത്തില്‍)
الْمَوْتِ
X
മരണത്തിന്റെ
وَالْمَلَائِكَةُ
X
മലക്കുകളായിരിക്കെ
بَاسِطُو
X
നീട്ടിയവര്‍
أَيْدِيهِمْ
X
അവരുടെ കൈകള്‍
أَخْرِجُوا
X
നിങ്ങള്‍ പുറത്ത് തള്ളുക
أَنفُسَكُمُۖ
X
നിങ്ങളുടെ ആത്മാക്കളെ
الْيَوْمَ
X
ഇന്ന്
تُجْزَوْنَ
X
നിങ്ങള്‍ക്ക് പ്രതിഫലമായി നല്‍കപ്പെടും
عَذَابَ
X
ശിക്ഷ
الْهُونِ
X
നിന്ദ്യമായ
بِمَا كُنتُمْ تَقُولُونَ
X
നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നതിന്റെ ഫലമായി
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
غَيْرَ
X
അല്ലാത്തത്
الْحَقِّ
X
സത്യം
وَكُنتُمْ
X
നിങ്ങളായിരുന്നു
عَنْ آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളെ
تَسْتَكْبِرُونَ
X
നിങ്ങള്‍ അഹങ്കാരത്തോടെ തള്ളിക്കളയുന്നു
﴿6:93﴾ وَلَوْ
X
എന്നാലും, എങ്കിലും
أَنَّنَا
X
തീര്‍ച്ചയായും നാം
نَزَّلْنَا
X
നാം ഇറക്കി
إِلَيْهِمُ
X
അവരിലേക്ക്
الْمَلَائِكَةَ
X
മലക്കുകളെ
وَكَلَّمَهُمُ
X
അവരോട് സംസാരിക്കുകയും ചെയ്തു
الْمَوْتَىٰ
X
മരിച്ചവര്‍
وَحَشَرْنَا
X
നാം ഒരുമിച്ചുകൂട്ടുകയും ചെയ്തു
عَلَيْهِمْ
X
അവരുടെ മുന്നില്‍
كُلَّ
X
സകല
شَيْءٍ
X
വസ്തുവിനെയും
قُبُلًا
X
കൂട്ടംകൂട്ടമായി
مَّا كَانُوا لِيُؤْمِنُوا
X
അവര്‍ വിശ്വസിക്കുകയില്ല
إِلَّا أَن يَشَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചാല്‍ അല്ലാതെ
وَلَٰكِنَّ
X
എന്നിട്ടും
أَكْثَرَهُمْ
X
അവരിലേറെപേരും
يَجْهَلُونَ
X
അവര്‍ വിവരക്കേട് പറയുന്നു
﴿6:111﴾ وَلِتَصْغَىٰ
X
ചായാന്‍വേണ്ടിയും
إِلَيْهِ
X
അതിലേക്ക്
أَفْئِدَةُ
X
മനസ്സുകള്‍
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരുടെ
بِالْآخِرَةِ
X
പരലോകത്തില്‍
وَلِيَرْضَوْهُ
X
അവരതില്‍ തൃപ്തരാകാനുംവേണ്ടിയും
وَلِيَقْتَرِفُوا
X
അവര്‍ ചെയ്തുകൂട്ടാനും വേണ്ടി
مَا
X
യാതൊന്ന്
هُم
X
അവര്‍
مُّقْتَرِفُونَ
X
ചെയ്തുകൂട്ടുന്നവരാകുന്നു
﴿6:113﴾ وَمَا
X
എന്ത് (എന്ത്പറ്റി?)
لَكُمْ
X
നിങ്ങള്‍ക്ക്
أَلَّا تَأْكُلُوا
X
നിങ്ങള്‍ തിന്നാതിരിക്കാന്‍
مِمَّا
X
ഒന്നില്‍നിന്ന്
ذُكِرَ
X
ഉച്ചരിക്കപ്പെട്ടു
اسْمُ اللَّهِ
X
അല്ലാഹുവിന്റെ നാമം
عَلَيْهِ
X
അതിന്മേല്‍
وَقَدْ فَصَّلَ
X
അവന്‍ വിവരിച്ചുതന്നിട്ടുണ്ട്
لَكُم
X
നിങ്ങള്‍ക്ക്
مَّا حَرَّمَ
X
അവന്‍ നിഷിദ്ധമാക്കിയത്
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِلَّا مَا
X
യാതൊന്ന് ഒഴികെ
اضْطُرِرْتُمْ إِلَيْهِۗ
X
അതിലേക്ക് നിങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെട്ടു
وَإِنَّ كَثِيرًا
X
തീര്‍ച്ചയായും ധാരാളം പേര്‍
لَّيُضِلُّونَ
X
അവര്‍ വഴിപിഴപ്പിക്കുന്നു
بِأَهْوَائِهِم
X
അവരുടെ തന്നിഷ്ടപ്രകാരം
بِغَيْرِ
X
ഇല്ലാതെ
عِلْمٍۗ
X
ഒരു വിവരവും
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
هُوَ
X
അവന്‍
أَعْلَمُ
X
നന്നായറിയുന്നവനാണ്
بِالْمُعْتَدِينَ
X
അതിക്രമികളെപ്പറ്റി
﴿6:119﴾ فَلَنَسْأَلَنَّ
X
എന്നാല്‍ തീര്‍ച്ചയായും നാം ചോദ്യം ചെയ്യും
الَّذِينَ
X
ഒരു കൂട്ടരെ
أُرْسِلَ
X
അയക്കപ്പെട്ടു
إِلَيْهِمْ
X
അവരിലേക്ക്
وَلَنَسْأَلَنَّ
X
തീര്‍ച്ചയായും നാം ചോദ്യം ചെയ്യുകയും ചെയ്യും
الْمُرْسَلِينَ
X
ദൈവദൂതന്‍മാരെ
﴿7:6﴾ وَلَمَّا رَجَعَ مُوسَىٰ
X
മൂസാ തിരിച്ചു വന്നപ്പോള്‍
إِلَىٰ قَوْمِهِ
X
തന്റെ ജനതയിലേക്ക്
غَضْبَانَ
X
കുപിതനായി
أَسِفًا
X
ദുഃഖിതനുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
بِئْسَمَا
X
വളരെ ചീത്ത തന്നെ
خَلَفْتُمُونِي
X
എന്റെ പ്രതിനിധികളായി നിങ്ങള്‍ ചെയ്തതെല്ലാം
مِن بَعْدِيۖ
X
എനിക്ക് പിറകെ
أَعَجِلْتُمْ
X
നിങ്ങള്‍ ധൃതി കാണിച്ചോ
أَمْرَ رَبِّكُمْۖ
X
നിങ്ങളുടെ നാഥന്റെ കല്‍പന
وَأَلْقَى
X
അദ്ദേഹം നിലത്തെറിഞ്ഞു
الْأَلْوَاحَ
X
ഫലകങ്ങളെ
وَأَخَذَ
X
അദ്ദേഹം പിടിക്കുകയും ചെയ്തു
بِرَأْسِ
X
തല
أَخِيهِ
X
തന്റെ സഹോദരന്റെ
يَجُرُّهُ
X
അതിനെ അദ്ദേഹം വലിച്ചുകൊണ്ട്
إِلَيْهِۚ
X
തന്റെ നേരെ
قَالَ
X
അദ്ദേഹം പറഞ്ഞു
ابْنَ أُمَّ
X
എന്റെ മാതാവിന്റെ മകനേ
إِنَّ الْقَوْمَ
X
തീര്‍ച്ചയായും ഈ ജനം
اسْتَضْعَفُونِي
X
എന്നെ കഴിവ് കെട്ടവനായി കണ്ടു
وَكَادُوا يَقْتُلُونَنِي
X
അവരെന്നെ കൊല്ലുമെന്നേടത്തോളമെത്തി
فَلَا تُشْمِتْ
X
താങ്കള്‍ സന്തോഷിപ്പിക്കരുത്
بِيَ
X
എന്നെക്കൊണ്ട്
الْأَعْدَاءَ
X
ശത്രുക്കളെ
وَلَا تَجْعَلْنِي
X
താങ്കള്‍ എന്നെ പെടുത്താതിരിക്കുക
مَعَ الْقَوْمِ
X
ജനത്തിന്റെ കൂടെ
الظَّالِمِينَ
X
അക്രമികളായ
﴿7:150﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
اسْتَجِيبُوا
X
നിങ്ങള്‍ ഉത്തരം നല്‍കുക
لِلَّهِ
X
അല്ലാഹുവിന്
وَلِلرَّسُولِ
X
ദൂതനും
إِذَا دَعَاكُمْ
X
അവന്‍ നിങ്ങളെ വിളിക്കുമ്പോള്‍
لِمَا
X
ഒന്നിലേക്ക്
يُحْيِيكُمْۖ
X
അത് നിങ്ങളെ ജീവസ്സുറ്റവരാക്കും
وَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَحُولُ
X
മറയിടും
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്നും
وَقَلْبِهِ
X
അവന്റെ മനസ്സിന്നും
وَأَنَّهُ
X
തീര്‍ച്ചയായും അവന്‍
إِلَيْهِ
X
അവങ്കലേക്ക്
تُحْشَرُونَ
X
നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടും
﴿8:24﴾ وَإِمَّا تَخَافَنَّ
X
നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍
مِن قَوْمٍ
X
ഏതെങ്കിലും ജനതയില്‍ നിന്ന്
خِيَانَةً
X
വഞ്ചന
فَانبِذْ
X
നീ എറിഞ്ഞുകൊടുക്കുക
إِلَيْهِمْ
X
അവരിലേക്ക്
عَلَىٰ سَوَاءٍۚ
X
തുല്യമായിക്കൊണ്ട്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുന്നില്ല
الْخَائِنِينَ
X
വഞ്ചകരെ
﴿8:58﴾ إِلَّا الَّذِينَ عَاهَدتُّم
X
നിങ്ങള്‍ കരാറിലേര്‍പ്പെട്ടവരൊഴികെ
مِّنَ الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളില്‍ നിന്ന്
ثُمَّ لَمْ يَنقُصُوكُمْ
X
പിന്നെ അത് പാലിക്കുന്നതില്‍ നിങ്ങളോട് വീഴ്ച വരുത്താതിരിക്കുകയും ചെയ്തവര്‍
شَيْئًا
X
തീരെ, യാതൊരു
وَلَمْ يُظَاهِرُوا
X
അവര്‍ സഹായിച്ചിട്ടുമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്കെതിരെ
أَحَدًا
X
ആരെയും
فَأَتِمُّوا
X
നിങ്ങള്‍ പൂര്‍ത്തിയാക്കുക
إِلَيْهِمْ
X
അവരോട്
عَهْدَهُمْ
X
അവരുടെ കരാര്‍
إِلَىٰ مُدَّتِهِمْۚ
X
കാലാവധി വരെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَّقِينَ
X
സൂക്ഷ്മത പുലര്‍ത്തുന്നവരെ
﴿9:4﴾ لَوْ يَجِدُونَ
X
അവര്‍ കണ്ടെത്തുകയാണെങ്കില്‍
مَلْجَأً
X
ഏതെങ്കിലും അഭയസ്ഥാനം
أَوْ مَغَارَاتٍ
X
അല്ലെങ്കില്‍ ഗുഹകള്‍
أَوْ مُدَّخَلًا
X
അല്ലെങ്കില്‍ കടന്നിരിക്കാനുള്ള (ഒളിഞ്ഞിരിക്കാനുള്ള) ഇടം
لَّوَلَّوْا
X
അവര്‍ പിന്തിരിഞ്ഞു പോകും
إِلَيْهِ
X
അങ്ങോട്ട്
وَهُمْ يَجْمَحُونَ
X
അവര്‍ വിരണ്ടോടിക്കൊണ്ട്
﴿9:57﴾ يَعْتَذِرُونَ
X
അവര്‍ ഒഴികഴിവുകള്‍ ബോധിപ്പിക്കും
إِلَيْكُمْ
X
നിങ്ങളോട്
إِذَا رَجَعْتُمْ
X
നിങ്ങള്‍ തിരിച്ചെത്തിയാല്‍
إِلَيْهِمْۚ
X
അവരുടെ അടുത്ത്
قُل
X
നീ പറയുക
لَّا تَعْتَذِرُوا
X
നിങ്ങള്‍ ഒഴികഴിവൊന്നും ബോധിപ്പിക്കേണ്ട
لَن نُّؤْمِنَ
X
ഞങ്ങളൊട്ടും വിശ്വസിക്കുന്നില്ല
لَكُمْ
X
നിങ്ങളെ
قَدْ نَبَّأَنَا
X
ഞങ്ങളെ ധരിപ്പിച്ചിട്ടുണ്ട്
اللَّهُ
X
അല്ലാഹു
مِنْ أَخْبَارِكُمْۚ
X
നിങ്ങളുടെ വിവരങ്ങള്‍
وَسَيَرَى
X
കണ്ടറിയുന്നുണ്ട്
اللَّهُ
X
അല്ലാഹു
عَمَلَكُمْ
X
നിങ്ങളുടെ പ്രവര്‍ത്തനം
وَرَسُولُهُ
X
അവന്റെ ദൂതനും
ثُمَّ
X
പിന്നീട്
تُرَدُّونَ
X
നിങ്ങള്‍ മടക്കപ്പെടും
إِلَىٰ عَالِمِ
X
അിറയുന്നവന്റെയടുത്തേക്ക്
الْغَيْبِ
X
മറഞ്ഞത്
وَالشَّهَادَةِ
X
തെളിഞ്ഞതും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി
﴿9:94﴾ سَيَحْلِفُونَ
X
അവര്‍ ആണയിട്ടുകൊണ്ടിരിക്കും
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
لَكُمْ
X
നിങ്ങളോട്
إِذَا انقَلَبْتُمْ
X
നിങ്ങള്‍ മടങ്ങിച്ചെന്നാല്‍
إِلَيْهِمْ
X
അവരിലേക്ക്
لِتُعْرِضُوا
X
നിങ്ങള്‍ ഒഴിവാക്കാനാണത്
عَنْهُمْۖ
X
അവരെ
فَأَعْرِضُوا
X
അതിനാല്‍ നിങ്ങള്‍ വിട്ടേക്കുക
عَنْهُمْۖ
X
അവരെ
إِنَّهُمْ
X
നിശ്ചയമായും അവര്‍
رِجْسٌۖ
X
നീചന്മാരാണ്
وَمَأْوَاهُمْ
X
അവരുടെ താവളം
جَهَنَّمُ
X
നരകമാണ്
جَزَاءً
X
അതാണ് പ്രതിഫലം
بِمَا كَانُوا يَكْسِبُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ
﴿9:95﴾ وَعَلَى الثَّلَاثَةِ
X
മൂന്നാളുകള്‍ക്കും (അവന്‍ മാപ്പേകിയിരിക്കുന്നു)
الَّذِينَ خُلِّفُوا
X
തീരുമാനം മാറ്റിവെക്കപ്പെട്ട
حَتَّىٰ إِذَا ضَاقَتْ
X
അങ്ങനെ ഇടുങ്ങിയതായി
عَلَيْهِمُ
X
അവര്‍ക്ക്
الْأَرْضُ
X
ഭൂമി
بِمَا رَحُبَتْ
X
അത് ഏറെവിശാലമായിട്ടുകൂടി
وَضَاقَتْ
X
ദുര്‍വഹമായി മാറി
عَلَيْهِمْ
X
അവര്‍ക്ക്
أَنفُسُهُمْ
X
തങ്ങളുടെ മനസ്സുകള്‍
وَظَنُّوا
X
അവര്‍ക്ക് ബോധ്യമായി
أَن لَّا مَلْجَأَ
X
അഭയകേന്ദ്രമില്ലായെന്ന്
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന് രക്ഷപ്പെടാന്‍
إِلَّا إِلَيْهِ
X
അവങ്കലല്ലാതെ
ثُمَّ تَابَ
X
പിന്നെ അല്ലാഹു കരുണകാണിച്ചു
عَلَيْهِمْ
X
അവരോട്
لِيَتُوبُواۚ
X
അവര്‍ പശ്ചാത്തപിച്ചുമടങ്ങാന്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ التَّوَّابُ
X
അവന്‍ പശ്ചാത്താപം ധാരാളമായി സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
പരമദയാലുവും
﴿9:118﴾ وَمَا كَانَ الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍ യുദ്ധത്തിന്ന് പുറപ്പെടാവതല്ല
لِيَنفِرُوا كَافَّةًۚ
X
ഒന്നടങ്കം
فَلَوْلَا نَفَرَ
X
പുറപ്പെടാത്തതെന്ത്
مِن كُلِّ فِرْقَةٍ مِّنْهُمْ
X
അവരിലെ ഓരോ വിഭാഗത്തില്‍നിന്നും
طَائِفَةٌ
X
ഒരു സംഘം
لِّيَتَفَقَّهُوا
X
അവര്‍ അറിവുനേടാന്‍
فِي الدِّينِ
X
ദീനില്‍ (മതകാര്യങ്ങളില്‍)
وَلِيُنذِرُوا
X
അവര്‍ താക്കീത് നല്‍കാനും
قَوْمَهُمْ
X
തങ്ങളുടെ ജനത്തിന്ന്
إِذَا رَجَعُوا
X
അവര്‍ മടങ്ങി വന്നാല്‍
إِلَيْهِمْ
X
അവരുടെ അടുത്തേക്ക്
لَعَلَّهُمْ يَحْذَرُونَ
X
അവര്‍ സൂക്ഷ്മത പുലര്‍ത്തുന്നവരായേക്കാം
﴿9:122﴾ إِلَيْهِ
X
അവനിലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
جَمِيعًاۖ
X
എല്ലാം
وَعْدَ اللَّهِ
X
ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്
حَقًّاۚ
X
സത്യമായ
إِنَّهُ
X
തീര്‍ച്ചയായും അവന്‍
يَبْدَأُ
X
ആരംഭിക്കുന്നു
الْخَلْقَ
X
സൃഷ്ടി
ثُمَّ يُعِيدُهُ
X
പിന്നെയത് ആവര്‍ത്തിക്കുകയും ചെയ്യുന്നു
لِيَجْزِيَ
X
അവന്‍ പ്രതിഫലം നല്‍കേണ്ടതിന്
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
X
പ്രവര്‍ത്തിച്ചവര്‍ക്കും
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
بِالْقِسْطِۚ
X
നീതിപൂര്‍വ്വം
وَالَّذِينَ كَفَرُوا
X
എന്നാല്‍ നിഷേധിച്ചവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
شَرَابٌ
X
പാനീയം
مِّنْ حَمِيمٍ
X
ചുട്ടുപൊള്ളുന്ന
وَعَذَابٌ
X
ശിക്ഷയും
أَلِيمٌ
X
നോവേറിയ
بِمَا كَانُوا يَكْفُرُونَ
X
അവര്‍ സത്യത്തെ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍
﴿10:4﴾ وَلَوْ يُعَجِّلُ
X
ധൃതികാട്ടുകയാണങ്കില്‍
اللَّهُ
X
അല്ലാഹു
لِلنَّاسِ
X
ജനത്തിന്
الشَّرَّ
X
ദോഷം വരുത്തുന്നതില്‍
اسْتِعْجَالَهُم
X
അവര്‍ തിടുക്കം കൂട്ടുന്നത് പോലെ
بِالْخَيْرِ
X
ഭൗതിക നേട്ടത്തിന്
لَقُضِيَ
X
അവസാനിക്കപ്പെടുകതന്നെ ചെയ്യുമായിരുന്നു
إِلَيْهِمْ
X
അവര്‍ക്ക്
أَجَلُهُمْۖ
X
അവരുടെ കാലാവധി
فَنَذَرُ
X
എന്നാല്‍ നാം വിടുകയാകുന്നു
الَّذِينَ
X
ഒരു വിഭാഗത്തെ
لَا يَرْجُونَ
X
അവര്‍ പ്രതീക്ഷിക്കുന്നില്ല
لِقَاءَنَا
X
നാമുമായി കണ്ടുമുട്ടുന്നത്
فِي طُغْيَانِهِمْ
X
അവരുടെ അതിക്രമങ്ങളില്‍
يَعْمَهُونَ
X
അവര്‍ അന്ധമായി വിഹരിക്കുന്നു
﴿10:11﴾ هُوَ
X
അവന്‍
يُحْيِي
X
ജീവിപ്പിക്കുന്നു
وَيُمِيتُ
X
അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു
وَإِلَيْهِ
X
അവങ്കലേക്ക് തന്നെ
تُرْجَعُونَ
X
നിങ്ങള്‍ മടക്കപ്പെടും
﴿10:56﴾ وَأَنِ اسْتَغْفِرُوا
X
നിങ്ങള്‍ പാപമോചനം തേടുക
رَبَّكُمْ
X
നിങ്ങളുടെ നാഥനോട്
ثُمَّ تُوبُوا
X
പിന്നെ പശ്ചാത്തപിച്ചു മടങ്ങുക
إِلَيْهِ
X
അവങ്കലേക്ക്
يُمَتِّعْكُم
X
അവന്‍ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ നല്‍കും
مَّتَاعًا حَسَنًا
X
ഉത്തമമായ ജീവിതവിഭവം
إِلَىٰ أَجَلٍ
X
ഒരു അവധി വരെ
مُّسَمًّى
X
നിശ്ചിതമായ
وَيُؤْتِ
X
അവന്‍ നല്‍കും
كُلَّ
X
എല്ലാവര്‍ക്കും
ذِي فَضْلٍ
X
ശ്രേഷ്ഠതയുള്ള
فَضْلَهُۖ
X
അവരുടെ ശ്രേഷ്ഠതയനുസരിച്ച്
وَإِن تَوَلَّوْا
X
അഥവാ നിങ്ങള്‍ പിന്തിരിയുന്നുവെങ്കില്‍
فَإِنِّي أَخَافُ
X
നിശ്ചയം, ഞാന്‍ ഭയപ്പെടുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
عَذَابَ
X
ശിക്ഷ
يَوْمٍ كَبِيرٍ
X
ഭീകരമായൊരു നാളിലെ
﴿11:3﴾ مَن كَانَ يُرِيدُ
X
ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍
الْحَيَاةَ الدُّنْيَا
X
ഐഹിക ജീവിതം
وَزِينَتَهَا
X
അതിന്റെ ആര്‍ഭാടവും
نُوَفِّ
X
നാം പൂര്‍ണമായി നല്‍കും
إِلَيْهِمْ
X
അവര്‍ക്ക്
أَعْمَالَهُمْ
X
അവരുടെ കര്‍മ്മ (ഫല)ങ്ങള്‍
فِيهَا
X
ഇവിടെവെച്ച് തന്നെ
وَهُمْ
X
അവര്‍
فِيهَا
X
അതില്‍
لَا يُبْخَسُونَ
X
അവര്‍ക്ക് കുറവ് വരുത്തപ്പെടുകയില്ല
﴿11:15﴾ وَلَا يَنفَعُكُمْ
X
നിങ്ങള്‍ക്ക് ഉപകരിക്കുകയില്ല
نُصْحِي
X
എന്റെ ഉപദേശം
إِنْ أَرَدتُّ
X
ഞാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍
أَنْ أَنصَحَ لَكُمْ
X
നിങ്ങളെ ഉപദേശിക്കാന്‍
إِن كَانَ اللَّهُ
X
അല്ലാഹുവാണെങ്കില്‍
يُرِيدُ
X
അവന്‍ ഉദ്ദേശിക്കുന്നു
أَن يُغْوِيَكُمْۚ
X
നിങ്ങളെ വഴിതെറ്റിക്കാന്‍
هُوَ
X
അവനാണ്
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
وَإِلَيْهِ
X
അവങ്കലേക്ക്
تُرْجَعُونَ
X
നിങ്ങള്‍ മടക്കപ്പെടും
﴿11:34﴾ وَيَا قَوْمِ
X
എന്റെ ജനമേ
اسْتَغْفِرُوا
X
നിങ്ങള്‍ മാപ്പിരക്കുക
رَبَّكُمْ
X
നിങ്ങളുടെ നാഥനോടും
ثُمَّ
X
പിന്നെ
تُوبُوا إِلَيْهِ
X
അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക
يُرْسِلِ
X
അവന്‍ അയച്ചുതരും
السَّمَاءَ
X
മഴ
عَلَيْكُم
X
നിങ്ങള്‍ക്ക്
مِّدْرَارًا
X
സമൃദ്ധമായി
وَيَزِدْكُمْ
X
അവന്‍ നിങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ചുതരികയും ചെയ്യും
قُوَّةً
X
ശക്തി
إِلَىٰ قُوَّتِكُمْ
X
നിങ്ങളുടെ ശക്തിയിലേക്ക്
وَلَا تَتَوَلَّوْا
X
നിങ്ങള്‍ പിന്‍തിരിഞ്ഞു പോകരുത്
مُجْرِمِينَ
X
പാപികളായി
﴿11:52﴾ وَإِلَىٰ ثَمُودَ
X
ഥമൂദ് ഗോത്രത്തിലേക്ക്(നാം നിയോഗിച്ചു)
أَخَاهُمْ
X
അവരുടെ സഹോദരന്‍
صَالِحًاۚ
X
സ്വാലിഹിനെ
قَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
اعْبُدُوا
X
നിങ്ങള്‍ വഴിപ്പെടുക
اللَّهَ
X
അല്ലാഹുവിന്
مَا لَكُم
X
നിങ്ങള്‍ക്കില്ല
مِّنْ إِلَٰهٍ
X
ഒരു ദൈവവും
غَيْرُهُۖ
X
അവനല്ലാതെ
هُوَ
X
അവന്‍
أَنشَأَكُم
X
അവന്‍ നിങ്ങളെ സൃഷ്ടിച്ചു വളര്‍ത്തി
مِّنَ الْأَرْضِ
X
ഭൂമിയില്‍ നിന്ന്
وَاسْتَعْمَرَكُمْ
X
അവന്‍ നിങ്ങളെ കുടിയിരുത്തുകയും ചെയ്തു
فِيهَا
X
അവിടെ
فَاسْتَغْفِرُوهُ
X
അതിനാല്‍ നിങ്ങള്‍ അവനോട് മാപ്പിരക്കുവിന്‍
ثُمَّ
X
പിന്നെ
تُوبُوا
X
പശ്ചാത്തപിച്ചു മടങ്ങുവിന്‍
إِلَيْهِۚ
X
അവങ്കലേക്ക്
إِنَّ رَبِّي
X
നിശ്ചയമായും എന്റെ നാഥന്‍
قَرِيبٌ
X
സമീപസ്ഥനാണ്
مُّجِيبٌ
X
ഉത്തരം നല്‍കുന്നവനുമാണ്
﴿11:61﴾ قَالُوا
X
അവര്‍ പറഞ്ഞു
يَا صَالِحُ
X
സ്വാലിഹേ
قَدْ كُنتَ
X
നീ ആയിരുന്നു
فِينَا
X
ഞങ്ങള്‍ക്കിടയില്‍
مَرْجُوًّا
X
പ്രതീക്ഷയുള്ളവന്‍
قَبْلَ هَٰذَاۖ
X
ഇതിനു മുമ്പ്
أَتَنْهَانَا
X
നീ ഞങ്ങളെ വിലക്കുകയാണോ?
أَن نَّعْبُدَ
X
ഞങ്ങള്‍ ആരാധിക്കുന്നത്
مَا يَعْبُدُ
X
ആരാധിച്ചിരുന്നവയെ
آبَاؤُنَا
X
ഞങ്ങളുടെ പിതാക്കള്‍
وَإِنَّنَا
X
നിശ്ചയമായും ഞങ്ങള്‍
لَفِي شَكٍّ
X
സംശയത്തിലാണ്
مِّمَّا تَدْعُونَا إِلَيْهِ
X
നീ ഞങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നതിനെപറ്റി
مُرِيبٍ
X
സങ്കീര്‍ണമായ
﴿11:62﴾ فَلَمَّا رَأَىٰ
X
അദ്ദേഹം കണ്ടപ്പോള്‍
أَيْدِيَهُمْ
X
അവരുടെ കരങ്ങള്‍
لَا تَصِلُ
X
നീളുന്നില്ലെന്ന്
إِلَيْهِ
X
അതിലേക്ക്
نَكِرَهُمْ
X
അദ്ദേഹത്തിന് അവരെ കുറിച്ച് പന്തികേട് തോന്നി
وَأَوْجَسَ
X
തോന്നുകയും ചെയ്തു
مِنْهُمْ
X
അവരെ കുറിച്ച്
خِيفَةًۚ
X
ഭയം
قَالُوا
X
അവര്‍ പറഞ്ഞു
لَا تَخَفْ
X
നീ പേടിക്കേണ്ട
إِنَّا
X
നിശ്ചയം ഞങ്ങള്‍
أُرْسِلْنَا
X
നിയോഗിക്കപ്പെട്ടിരിക്കുന്നു
إِلَىٰ قَوْمِ لُوطٍ
X
ലൂത്തിന്റെ ജനതയിലേക്ക്
﴿11:70﴾ وَجَاءَهُ
X
അദ്ദേഹത്തിന്റെയടുത്തെത്തി
قَوْمُهُ
X
തന്റെ ജനത
يُهْرَعُونَ
X
ഓടിക്കൊണ്ട്
إِلَيْهِ
X
അദ്ദേഹത്തിന്റെയടുത്തേക്ക്
وَمِن قَبْلُ
X
മുമ്പ്
كَانُوا
X
അവരായിരുന്നു
يَعْمَلُونَ
X
അവര്‍ ചെയ്യുന്നു
السَّيِّئَاتِۚ
X
നീചവൃത്തികള്‍
قَالَ
X
(ലൂത്വ്)പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
هَٰؤُلَاءِ
X
ഇതാ
بَنَاتِي
X
എന്റെ പെണ്‍കുട്ടികള്‍
هُنَّ
X
ഇവരാണ്
أَطْهَرُ
X
ഏറ്റവും വിശുദ്ധിയള്ളവര്‍
لَكُمْۖ
X
നിങ്ങള്‍ക്ക്
فَاتَّقُوا
X
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുക
اللَّهَ
X
അല്ലാഹുവിനെ
وَلَا تُخْزُونِ
X
എന്നെ നിങ്ങള്‍ അപമാനിക്കരുത്
فِي ضَيْفِيۖ
X
എന്റെ അതിഥികളുടെ കാര്യത്തില്‍
أَلَيْسَ مِنكُمْ
X
നിങ്ങളിലില്ലേ
رَجُلٌ
X
ഒരാളും
رَّشِيدٌ
X
വിവേകമുള്ള
﴿11:78﴾ قَالَ
X
(ശുഐബ്)പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
أَرَأَيْتُمْ
X
നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ
إِن كُنتُ
X
നിശ്ചയം ഞാനായിരിക്കുന്നു
عَلَىٰ بَيِّنَةٍ
X
സ്പഷ്ടമായ പ്രമാണത്തിന്‍മേല്‍
مِّن رَّبِّي
X
എന്റെ നാഥനില്‍ നിന്നുള്ള
وَرَزَقَنِي
X
അവന്‍ എനിക്കു നല്‍കിയിരിക്കുന്നു
مِنْهُ
X
തന്റെ പക്കല്‍നിന്ന്
رِزْقًا
X
വിഭവം
حَسَنًاۚ
X
ഉത്തമമായ
وَمَا أُرِيدُ
X
ഞാനുദ്ദേശിക്കുന്നില്ല
أَنْ أُخَالِفَكُمْ
X
നിങ്ങള്‍ക്കെതിരായി ചെയ്യാന്‍
إِلَىٰ مَا أَنْهَاكُمْ عَنْهُۚ
X
ഞാന്‍ നിങ്ങളെ വിലക്കുന്ന അതേ കാര്യം തന്നെ
إِنْ أُرِيدُ
X
ഞാന്‍ ഉദ്ദേശിക്കുന്നില്ല
إِلَّا الْإِصْلَاحَ
X
നന്മ വരുത്തണമെന്നല്ലാതെ
مَا اسْتَطَعْتُۚ
X
എനിക്ക് കഴിയാവുന്നിടത്തോളം
وَمَا تَوْفِيقِي
X
എനിക്ക് ഉതവിയില്ല
إِلَّا بِاللَّهِۚ
X
അല്ലാഹുവിനെ കൊണ്ടല്ലാതെ
عَلَيْهِ
X
അവനില്‍
تَوَكَّلْتُ
X
ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു
وَإِلَيْهِ
X
അവങ്കലേക്കുതന്നെ
أُنِيبُ
X
ഞാന്‍ മടങ്ങുകയും ചെയ്യുന്നു
﴿11:88﴾ وَاسْتَغْفِرُوا
X
നിങ്ങള്‍ മാപ്പിരക്കുക
رَبَّكُمْ
X
നിങ്ങളുടെ നാഥനോട്
ثُمَّ
X
എന്നിട്ട്
تُوبُوا
X
നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുക
إِلَيْهِۚ
X
അവനിലേക്ക്
إِنَّ رَبِّي
X
നിശ്ചയം എന്റെ നാഥന്‍
رَحِيمٌ
X
പരമദയാലുവാണ്
وَدُودٌ
X
ഏറെ സ്നേഹമുള്ളവനും
﴿11:90﴾ وَلِلَّهِ
X
അല്ലാഹുവിനുള്ളതാണ്
غَيْبُ
X
മറഞ്ഞിരിക്കുന്നത്
السَّمَاوَاتِ
X
ആകാശങ്ങളില്‍
وَالْأَرْضِ
X
ഭൂമിയിലും
وَإِلَيْهِ
X
അവങ്കലേക്ക് തന്നെ
يُرْجَعُ
X
മടക്കപ്പെടും
الْأَمْرُ كُلُّهُ
X
എല്ലാ സംഗതികളും
فَاعْبُدْهُ
X
അതിനാല്‍ നീ അവന് വഴിപ്പെടുക
وَتَوَكَّلْ
X
നീ ഭരമേല്‍പ്പിക്കുകയും ചെയ്യുക
عَلَيْهِۚ
X
അവനില്‍
وَمَا رَبُّكَ
X
നിന്റെ നാഥനല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി
﴿11:123﴾ فَلَمَّا ذَهَبُوا بِهِ
X
അങ്ങനെ അവര്‍ അവനെ കൊണ്ടുപോയപ്പോള്‍
وَأَجْمَعُوا
X
അവര്‍ തീരുമാനിക്കുകയും ചെയ്തു
أَن يَجْعَلُوهُ
X
അവനെ തള്ളാന്‍
فِي غَيَابَتِ
X
അഗാധതയില്‍
الْجُبِّۚ
X
കിണറിന്റെ
وَأَوْحَيْنَا
X
നാം ബോധനം നല്‍കി
إِلَيْهِ
X
അവന്
لَتُنَبِّئَنَّهُم
X
ഉറപ്പായും നീ വഴിയെ അവര്‍ക്ക് വിവരിച്ചുകൊടുക്കുമെന്ന്‌
بِأَمْرِهِمْ هَٰذَا
X
അവരുടെ ഈ ചെയ്തിയെക്കുറിച്ച്
وَهُمْ
X
അവര്‍
لَا يَشْعُرُونَ
X
അവര്‍ ബോധവാന്മാരായിരിക്കുകയില്ല
﴿12:15﴾ فَلَمَّا سَمِعَتْ
X
അവള്‍ കേട്ടപ്പോള്‍
بِمَكْرِهِنَّ
X
അവരുടെ തന്ത്രത്തെപ്പറ്റി
أَرْسَلَتْ
X
അവള്‍ (ആളെ)അയച്ചു
إِلَيْهِنَّ
X
അവരുടെ അടുത്തേക്ക്
وَأَعْتَدَتْ
X
അവള്‍ ഒരുക്കുകയും ചെയ്തു
لَهُنَّ
X
അവര്‍ക്ക്
مُتَّكَأً
X
ചാരിയിരിക്കാനുള്ള ഇരിപ്പിടം
وَآتَتْ
X
അവള്‍ നല്‍കുകയും ചെയ്തു
كُلَّ وَاحِدَةٍ
X
ഓരോരുത്തര്‍ക്കും
مِّنْهُنَّ
X
അവരില്‍
سِكِّينًا
X
ഓരോ കത്തി
وَقَالَتِ
X
അവള്‍ (യുസുഫിനോട്)പറഞ്ഞു
اخْرُجْ
X
നീ പുറപ്പെടുക
عَلَيْهِنَّۖ
X
അവരുടെ അടുത്തേക്ക്
فَلَمَّا رَأَيْنَهُ
X
അവര്‍ അവനെ കണ്ടപ്പോള്‍
أَكْبَرْنَهُ
X
അവര്‍ അവനെ വിസ്മയകരമായി കണ്ടു
وَقَطَّعْنَ
X
അവര്‍ മുറിപ്പെടുത്തുകയും ചെയ്തു
أَيْدِيَهُنَّ
X
തങ്ങളുടെ കൈകള്‍
وَقُلْنَ
X
അവര്‍ പറഞ്ഞു
حَاشَ لِلَّهِ
X
അല്ലാഹു എത്ര മഹാന്‍
مَا هَٰذَا
X
ഇദ്ദേഹമല്ല
بَشَرًا
X
മനുഷ്യന്‍
إِنْ هَٰذَا
X
ഇതല്ല
إِلَّا مَلَكٌ
X
മലക്കല്ലാതെ
كَرِيمٌ
X
ആദരണീയനായ
﴿12:31﴾ قَالَ
X
യൂസുഫ് പറഞ്ഞു
رَبِّ
X
എന്റെ നാഥാ
السِّجْنُ
X
തടവറയാണ്
أَحَبُّ
X
ഏറ്റം ഇഷ്ടപ്പെട്ടത്
إِلَيَّ
X
എനിക്ക്
مِمَّا
X
യാതൊന്നിനെക്കാള്‍
يَدْعُونَنِي
X
ഇവരെന്നെ ക്ഷണിക്കുന്നു
إِلَيْهِۖ
X
അതിലേക്ക്
وَإِلَّا تَصْرِفْ
X
നീ തിരിച്ചുവിടുന്നില്ലെങ്കില്‍
عَنِّي
X
എന്നില്‍നിന്ന്
كَيْدَهُنَّ
X
ഇവരുടെ കുതന്ത്രം
أَصْبُ
X
ഞാന്‍ ചാഞ്ഞുപോകും
إِلَيْهِنَّ
X
ഇവരിലേക്ക്
وَأَكُن
X
ഞാനാകും
مِّنَ الْجَاهِلِينَ
X
അവിവേകികളില്‍പെട്ടവന്‍
﴿12:33﴾ وَلَمَّا فَتَحُوا
X
അവര്‍ തുറന്നുനോക്കിയപ്പോള്‍
مَتَاعَهُمْ
X
തങ്ങളുടെ സാധനങ്ങള്‍
وَجَدُوا
X
അവര്‍ കണ്ടു
بِضَاعَتَهُمْ
X
തങ്ങളുടെ ചരക്കുകള്‍
رُدَّتْ
X
തിരിച്ചുനല്‍കപ്പെട്ടതായി
إِلَيْهِمْۖ
X
തങ്ങളിലേക്ക്
قَالُوا
X
അവര്‍ പറഞ്ഞു
يَا أَبَانَا
X
ഞങ്ങളുടെ പിതാവേ
مَا نَبْغِيۖ
X
നമുക്കിനിയെന്തുവേണം
هَٰذِهِ
X
ഇതാ
بِضَاعَتُنَا
X
നമ്മുടെ ചരക്കുകള്‍
رُدَّتْ
X
അവ തിരിച്ചുനല്‍കപ്പെട്ടിരിക്കുന്നു
إِلَيْنَاۖ
X
നമുക്ക് തന്നെ
وَنَمِيرُ
X
ഞങ്ങള്‍ ആഹാരം കൊണ്ടുവരാം
أَهْلَنَا
X
നമ്മുടെ കുടുംബത്തിന്
وَنَحْفَظُ
X
ഞങ്ങള്‍ കാത്തുരക്ഷിക്കുകയും ചെയ്യാം
أَخَانَا
X
ഞങ്ങളുടെ സഹോദരനെ
وَنَزْدَادُ
X
നമുക്ക് കൂടുതല്‍ നേടുകയും ചെയ്യാം
كَيْلَ
X
അളവ്
بَعِيرٍۖ
X
ഒരൊട്ടകത്തിന്റെ(ഒരൊട്ടകത്തിന് വഹിക്കാവുന്ന)
ذَٰلِكَ
X
അത്
كَيْلٌ
X
ഒരു അളവാകുന്നു
يَسِيرٌ
X
എളുപ്പത്തില്‍ സാധിക്കുന്ന
﴿12:65﴾ وَلَمَّا دَخَلُوا
X
അവര്‍ പ്രവേശിച്ചപ്പോള്‍
عَلَىٰ يُوسُفَ
X
യൂസുഫിന്റെ സന്നിധിയില്‍
آوَىٰ
X
അദ്ദേഹം അടുപ്പിച്ചു
إِلَيْهِ
X
തന്നിലേക്ക്
أَخَاهُۖ
X
തന്റെ സഹോദരനെ
قَالَ
X
അദ്ദേഹം പറഞ്ഞു
إِنِّي
X
നിശ്ചയം ഞാന്‍
أَنَا
X
ഞാന്‍ തന്നെയാണ്
أَخُوكَ
X
നിന്റെ സഹോദരന്‍
فَلَا تَبْتَئِسْ
X
അതിനാല്‍ നീ ദുഃഖിക്കേണ്ടതില്ല
بِمَا كَانُوا يَعْمَلُونَ
X
ഇവര്‍ ചെയ്തുകൊണ്ടിരുന്നതിനെക്കുറിച്ച്
﴿12:69﴾ فَلَمَّا دَخَلُوا
X
അനന്തരം അവര്‍ പ്രവേശിച്ചപ്പോള്‍
عَلَىٰ يُوسُفَ
X
യൂസുഫിന്റെ സന്നിധിയില്‍
آوَىٰ
X
അദ്ദേഹം ചേര്‍ത്തുനിര്‍ത്തി
إِلَيْهِ
X
തന്നിലേക്ക്
أَبَوَيْهِ
X
തന്റെ മാതാപിതാക്കളെ
وَقَالَ
X
അദ്ദേഹം പറഞ്ഞു
ادْخُلُوا
X
നിങ്ങള്‍ പ്രവേശിച്ചുകൊള്ളുക
مِصْرَ
X
പട്ടണത്തില്‍(ഈജിപ്തില്‍)
إِن شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചെങ്കില്‍
آمِنِينَ
X
നിര്‍ഭയരായി
﴿12:99﴾ وَمَا أَرْسَلْنَا
X
നാം ദൂതന്മാരായി നിയോഗിച്ചിട്ടില്ല
مِن قَبْلِكَ
X
നിനക്ക് മുമ്പ്
إِلَّا رِجَالًا
X
പുരുഷന്മാരെയല്ലാതെ
نُّوحِي
X
നാം ബോധനം നല്‍കിക്കൊണ്ട്
إِلَيْهِم
X
അവര്‍ക്ക്
مِّنْ أَهْلِ الْقُرَىٰۗ
X
പട്ടണവാസികളില്‍നിന്ന്
أَفَلَمْ يَسِيرُوا
X
അവര്‍ (അവിശ്വാസികള്‍) സഞ്ചരിച്ചിട്ടില്ലേ
فِي الْأَرْضِ
X
ഭൂമിയില്‍
فَيَنظُرُوا
X
എന്നിട്ട് അവര്‍ നോക്കിക്കണ്ടിട്ടില്ലേ
كَيْفَ كَانَ
X
എങ്ങനെയായിരുന്നുവെന്ന്
عَاقِبَةُ
X
അന്ത്യം
الَّذِينَ مِن قَبْلِهِمْۗ
X
അവര്‍ക്കു മുമ്പുണ്ടായിരുന്നവരുടെ
وَلَدَارُ الْآخِرَةِ
X
പരലോകഭവനമാണ്
خَيْرٌ
X
കൂടുതലുത്തമം
لِّلَّذِينَ اتَّقَوْاۗ
X
ഭക്തിപുലര്‍ത്തിയവര്‍ക്ക്
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
﴿12:109﴾ وَيَقُولُ
X
പറയുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لَوْلَا أُنزِلَ
X
എന്തുകൊണ്ടാണ് ഇറക്കപ്പെടാത്തത്
عَلَيْهِ
X
ഇയാള്‍ക്ക്
آيَةٌ
X
അടയാളം
مِّن رَّبِّهِۗ
X
ഇയാളുടെ നാഥനില്‍ നിന്ന്
قُلْ
X
നീ പറയുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
وَيَهْدِي
X
അവന്‍ മാര്‍ഗദര്‍ശനം നല്‍കുന്നു
إِلَيْهِ
X
അവങ്കലേക്ക്
مَنْ أَنَابَ
X
പശ്ചാത്തപിച്ചുമടങ്ങുന്നവരെ
﴿13:27﴾ كَذَٰلِكَ
X
അപ്രകാരം
أَرْسَلْنَاكَ
X
നിന്നെ നാം നിയോഗിച്ചു
فِي أُمَّةٍ
X
ഒരു സമുദായത്തില്‍
قَدْ خَلَتْ
X
തീര്‍ച്ചയായും കഴിഞ്ഞുപോയിട്ടുണ്ട്
مِن قَبْلِهَا
X
അതിനു മുമ്പും
أُمَمٌ
X
സമുദായങ്ങള്‍
لِّتَتْلُوَ
X
നീ വായിച്ചുകേള്‍പിക്കാന്‍ വേണ്ടി
عَلَيْهِمُ
X
അവര്‍ക്ക്
الَّذِي أَوْحَيْنَا
X
നാം ദിവ്യബോധനമായി നല്‍കിയത്
إِلَيْكَ
X
നിനക്ക്
وَهُمْ
X
അവരാകട്ടെ
يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِالرَّحْمَٰنِۚ
X
പരമകാരുണികനെ
قُلْ
X
നീ പറയുക
هُوَ
X
അവനാകുന്നു
رَبِّي
X
എന്റെ നാഥന്‍
لَا إِلَٰهَ
X
ദൈവമേ ഇല്ല
إِلَّا هُوَ
X
അവനല്ലാതെ
عَلَيْهِ
X
അവനില്‍
تَوَكَّلْتُ
X
ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു
وَإِلَيْهِ
X
അവങ്കലേക്കാണ്
مَتَابِ
X
എന്റെ തിരിച്ചുപോക്ക്
﴿13:30﴾ وَالَّذِينَ
X
ഒരുകൂട്ടര്‍
آتَيْنَاهُمُ
X
നാം അവര്‍ക്ക് നല്‍കി
الْكِتَابَ
X
വേദപുസ്തകം
يَفْرَحُونَ
X
അവര്‍ സന്തോഷിക്കുന്നു
بِمَا أُنزِلَ
X
ഇറക്കപ്പെട്ടതില്‍
إِلَيْكَۖ
X
നിനക്ക്
وَمِنَ الْأَحْزَابِ
X
സഖ്യകക്ഷികളില്‍ ചിലര്‍
مَن يُنكِرُ
X
അംഗീകരിക്കാത്തവരാണ്
بَعْضَهُۚ
X
ഇതിന്റെ ചിലഭാഗങ്ങള്‍
قُلْ
X
നീ പറയുക
إِنَّمَا
X
നിശ്ചയം
أُمِرْتُ
X
ഞാന്‍ കല്‍പിക്കപ്പെട്ടു
أَنْ أَعْبُدَ
X
ഞാന്‍ വഴിപ്പെടാന്‍
اللَّهَ
X
അല്ലാഹുവിന്(മാത്രം)
وَلَا أُشْرِكَ
X
ഞാന്‍ പങ്കുചേര്‍ക്കാതിരിക്കാനും
بِهِۚ
X
അവനില്‍
إِلَيْهِ
X
അവങ്കലേക്ക്
أَدْعُو
X
ഞാന്‍ ക്ഷണിക്കുന്നു
وَإِلَيْهِ
X
അവങ്കലേക്കുതന്നെ
مَآبِ
X
എന്റെ മടക്കം
﴿13:36﴾ أَلَمْ يَأْتِكُمْ
X
നിങ്ങള്‍ക്കുവന്നെത്തിയിട്ടില്ലേ
نَبَأُ
X
വര്‍ത്തമാനം
الَّذِينَ مِن قَبْلِكُمْ
X
നിങ്ങള്‍ക്കുമുമ്പുള്ളവരുടെ
قَوْمِ نُوحٍ
X
നൂഹിന്റെ ജനതയുടെ
وَعَادٍ
X
ആദിന്റെയും
وَثَمُودَۛ
X
സമൂദിന്റെയും
وَالَّذِينَ مِن بَعْدِهِمْۛ
X
അവര്‍ക്ക് ശേഷമുള്ളവരുടെയും
لَا يَعْلَمُهُمْ
X
അവരെ കുറിച്ചറിയുകയില്ല
إِلَّا اللَّهُۚ
X
അല്ലാഹു ഒഴികെ
جَاءَتْهُمْ رُسُلُهُم
X
അവരുടെ ദൂതന്‍മാര്‍ അവരുടെ അടുത്ത് ചെന്നു
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَرَدُّوا
X
അപ്പോള്‍ അവര്‍ മടക്കി (തിരുകിക്കയറ്റി)
أَيْدِيَهُمْ
X
അവരുടെ കൈകള്‍
فِي أَفْوَاهِهِمْ
X
അവരുടെ വായകളില്‍
وَقَالُوا
X
അവര്‍ പറഞ്ഞു
إِنَّا كَفَرْنَا
X
തീര്‍ച്ചയായും ഞങ്ങള്‍ കളവാക്കിത്തള്ളുന്നു
بِمَا أُرْسِلْتُم بِهِ
X
ഏതൊരു സന്ദേശവുമായാണോ നിങ്ങളെ അയച്ചിരിക്കുന്നത്, അതിനെ
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لَفِي شَكٍّ
X
സംശയത്തിലാണ്
مِّمَّا تَدْعُونَنَا إِلَيْهِ
X
എന്തിലേക്കാണോ നിങ്ങള്‍ ഞങ്ങളെ ക്ഷണിക്കുന്നത് അത് സംബന്ധിച്ച്‌
مُرِيبٍ
X
ആശങ്കാപൂര്‍ണ്ണമായ
﴿14:9﴾ وَقَالَ
X
പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لِرُسُلِهِمْ
X
അവരുടെ ദൂതന്‍മാരോട്
لَنُخْرِجَنَّكُم
X
ഞങ്ങള്‍ നിങ്ങളെ പുറത്താക്കുകതന്നെ ചെയ്യും
مِّنْ أَرْضِنَا
X
ഞങ്ങളുടെ നാട്ടില്‍ നിന്ന്
أَوْ
X
അല്ലെങ്കില്‍
لَتَعُودُنَّ
X
നിങ്ങള്‍ തിരിച്ചുവരികതന്നെ വേണം
فِي مِلَّتِنَاۖ
X
ഞങ്ങളുടെ മതത്തില്‍
فَأَوْحَىٰ
X
അപ്പോള്‍ അവന്‍ ബോധനം നല്‍കി
إِلَيْهِمْ
X
അവര്‍ക്ക്
رَبُّهُمْ
X
അവരുടെ നാഥന്‍
لَنُهْلِكَنَّ
X
നാം നശിപ്പിക്കുക തന്നെ ചെയ്യും
الظَّالِمِينَ
X
അക്രമികളെ
﴿14:13﴾