Repeated Words in Quran

< >
Total Found : 55
وَالَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവരും
بِمَا أُنزِلَ
X
ഇറക്കപ്പെട്ടതില്‍
إِلَيْكَ
X
താങ്കള്‍ക്ക്, നിനക്ക്
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
مِن قَبْلِكَ
X
നിനക്ക് മുമ്പ്
وَبِالْآخِرَةِ
X
പരലോകത്തിലും
هُمْ
X
അവര്‍
يُوقِنُونَ
X
ഉറച്ചു വിശ്വസിക്കുന്നു
﴿2:4﴾ وَلَقَدْ
X
ഉറപ്പായും
أَنزَلْنَا
X
നാം അവതരിപ്പിച്ചിട്ടുണ്ട്
إِلَيْكَ
X
നിനക്ക്
آيَاتٍ
X
വചനങ്ങളെ
بَيِّنَاتٍۖ
X
വ്യക്തമായ
وَمَا يَكْفُرُ بِهَا
X
അതിനെ നിഷേധിക്കുകയില്ല
إِلَّا الْفَاسِقُونَ
X
തെമ്മാടികള്‍ അല്ലാതെ
﴿2:99﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
أَرِنِي
X
എനിക്ക് കാണിച്ചുതരൂ
كَيْفَ تُحْيِي
X
നീ എങ്ങനെ ജീവിപ്പിക്കുന്നു
الْمَوْتَىٰۖ
X
മരിച്ചവരെ
قَالَ
X
(അല്ലാഹു) ചോദിച്ചു
أَوَلَمْ تُؤْمِنۖ
X
നീ വിശ്വസിച്ചിട്ടില്ലേ
قَالَ
X
(ഇബ്റാഹീം) പറഞ്ഞു
بَلَىٰ
X
തീര്‍ച്ചയായും
وَلَٰكِن
X
എങ്കിലും
لِّيَطْمَئِنَّ
X
സമാധാനപ്പെടാന്‍
قَلْبِيۖ
X
എന്റെ മനസ്സ്
قَالَ
X
(അല്ലാഹു) പറഞ്ഞു
فَخُذْ
X
നീ പിടിക്കുക
أَرْبَعَةً
X
നാലെണ്ണത്തെ
مِّنَ الطَّيْرِ
X
പറവകളില്‍ നിന്ന്
فَصُرْهُنَّ
X
എന്നിട്ട് അവയെ ഇണക്കുക, ഇണയാക്കുക
إِلَيْكَ
X
നിന്നിലേക്ക്
ثُمَّ اجْعَلْ
X
പിന്നീടവയെ വെക്കുക
عَلَىٰ كُلِّ جَبَلٍ
X
ഓരോ മലയിലും
مِّنْهُنَّ
X
അവയില്‍ നിന്നുള്ള
جُزْءًا
X
ഓരോ ഭാഗവും
ثُمَّ
X
പിന്നെ
ادْعُهُنَّ
X
അവയെ വിളിക്കുക
يَأْتِينَكَ
X
അവ നിന്നിലേക്ക് വരും
سَعْيًاۚ
X
വേഗത്തില്‍
وَاعْلَمْ
X
അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
عَزِيزٌ
X
പ്രതാപവാന്‍
حَكِيمٌ
X
യുക്തിമാനും
﴿2:260﴾ آمَنَ
X
വിശ്വസിച്ചു
الرَّسُولُ
X
ദൂതന്‍
بِمَا أُنزِلَ
X
ഇറക്കപ്പെട്ടതില്‍
إِلَيْهِ
X
അദ്ദേഹത്തിന്
مِن رَّبِّهِ
X
തന്റെ നാഥനില്‍ നിന്ന്
وَالْمُؤْمِنُونَۚ
X
സത്യവിശ്വാസികളും
كُلٌّ
X
എല്ലാവരും
آمَنَ
X
വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَمَلَائِكَتِهِ
X
അവന്റെ മലക്കുകളിലും
وَكُتُبِهِ
X
അവന്റെ വേദഗ്രന്ഥങ്ങളിലും
وَرُسُلِهِ
X
അവന്റെ ദൂതന്മാരിലും
لَا نُفَرِّقُ
X
ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല
بَيْنَ أَحَدٍ
X
ഒരാള്‍ക്കിടയിലും
مِّن رُّسُلِهِۚ
X
അവന്റെ ദൂതന്മാരില്‍
وَقَالُوا
X
അവര്‍ പ്രാര്‍ത്ഥിക്കുന്നു
سَمِعْنَا
X
ഞങ്ങള്‍ കേട്ടിരിക്കുന്നു
وَأَطَعْنَاۖ
X
ഞങ്ങള്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു
غُفْرَانَكَ
X
ഞങ്ങള്‍ക്ക് മാപ്പേകണമേ
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَإِلَيْكَ
X
നിന്നിലേക്കാണ്
الْمَصِيرُ
X
ഞങ്ങളുടെ മടക്കം
﴿2:285﴾ ذَٰلِكَ
X
അത്
مِنْ أَنبَاءِ
X
വിവരങ്ങളില്‍പെട്ടതാണ്
الْغَيْبِ
X
അദൃശ്യ
نُوحِيهِ
X
അത് നാം ബോധനം നല്‍കുന്നു
إِلَيْكَۚ
X
നിനക്ക്
وَمَا كُنتَ
X
നീ ഉണ്ടായിരുന്നില്ല
لَدَيْهِمْ
X
അവരോടൊപ്പം
إِذْ يُلْقُونَ
X
അവര്‍ എറിയുമ്പോള്‍
أَقْلَامَهُمْ
X
അവരുടെ എഴുത്താണികള്‍(നറുക്കുകള്‍)
أَيُّهُمْ
X
അവരില്‍ ആര്
يَكْفُلُ
X
സംരക്ഷണം ഏറ്റെടുക്കുമെന്ന് (നിശ്ചയിക്കാന്‍)
مَرْيَمَ
X
മര്‍യമിന്റെ
وَمَا كُنتَ
X
നീ ഉണ്ടായിരുന്നില്ല
لَدَيْهِمْ
X
അവരോടൊപ്പം
إِذْ يَخْتَصِمُونَ
X
അവര്‍ തര്‍ക്കിക്കുമ്പോള്‍
﴿3:44﴾ وَمِنْ أَهْلِ الْكِتَابِ
X
വേദക്കാരിലുണ്ട്
مَنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِقِنطَارٍ
X
ഒരു (സ്വര്‍ണ)കൂമ്പാരം
يُؤَدِّهِ
X
അത് അവന്‍ തിരിച്ചുതരും
إِلَيْكَ
X
നിനക്ക്
وَمِنْهُم
X
അവരിലുണ്ട്
مَّنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِدِينَارٍ
X
ഒരു ദീനാര്‍
لَّا يُؤَدِّهِ
X
അത് അവന്‍ തിരിച്ചുനല്‍കുകയില്ല
إِلَيْكَ
X
നിനക്ക്
إِلَّا مَا دُمْتَ عَلَيْهِ قَائِمًاۗ
X
നീ അവനെ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറഞ്ഞതുകൊണ്ടാണ്
لَيْسَ
X
ഇല്ല
عَلَيْنَا
X
നമ്മുടെ മേല്‍
فِي الْأُمِّيِّينَ
X
നിരക്ഷരരുടെ കാര്യത്തില്‍
سَبِيلٌ
X
ഒരു മാര്‍ഗവും(ഒരു കുറ്റവും)
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
وَهُمْ
X
അവരായിരിക്കെ
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿3:75﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ يَزْعُمُونَ
X
വാദിക്കുന്നവരെ
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
آمَنُوا
X
വിശ്വസിച്ചിരിക്കുന്നുവെന്ന്
بِمَا أُنزِلَ
X
ഇറക്കപ്പെട്ടതില്‍
إِلَيْكَ
X
നിന്നിലേക്ക്
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
مِن قَبْلِكَ
X
നിനക്ക് മുമ്പ്
يُرِيدُونَ
X
അവര്‍ ഉദ്ദേശിക്കുന്നു
أَن يَتَحَاكَمُوا
X
വിധി(തീര്‍പ്പ്)തേടാന്‍
إِلَى الطَّاغُوتِ
X
ദൈവേതര ശക്തികളോട്
وَقَدْ أُمِرُوا
X
തീര്‍ച്ചയായും അവര്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَن يَكْفُرُوا
X
നിഷേധിക്കുവാന്‍
بِهِ
X
അതിനെ
وَيُرِيدُ
X
ആഗ്രഹിക്കുന്നു
الشَّيْطَانُ
X
പിശാച്
أَن يُضِلَّهُمْ
X
അവരെ വഴിതെറ്റിക്കാന്‍
ضَلَالًا
X
വഴിതെറ്റിക്കല്‍
بَعِيدًا
X
ബഹുദൂരം
﴿4:60﴾ إِنَّا أَنزَلْنَا
X
നിശ്ചയമായും നാം ഇറക്കിത്തന്നിരിക്കുന്നു
إِلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ വേദപുസ്തകം
بِالْحَقِّ
X
സത്യവുമായി
لِتَحْكُمَ
X
നീ വിധികല്‍പിക്കാന്‍ വേണ്ടി
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
بِمَا أَرَاكَ اللَّهُۚ
X
അല്ലാഹു നിനക്ക് കാണിച്ചുതന്നതനുസരിച്ച്
وَلَا تَكُن
X
നീ ആവരുത്
لِّلْخَائِنِينَ
X
വഞ്ചകര്‍ക്ക് വേണ്ടി
خَصِيمًا
X
വാദിക്കുന്നവന്‍
﴿4:105﴾ لَّٰكِنِ
X
എന്നാല്‍
الرَّاسِخُونَ
X
അടിയുറച്ചവര്‍
فِي الْعِلْمِ
X
ജ്ഞാനത്തില്‍
مِنْهُمْ
X
അവരില്‍ നിന്നുള്ള
وَالْمُؤْمِنُونَ
X
സത്യവിശ്വാസികളും
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِمَا أُنزِلَ إِلَيْكَ
X
നിനക്ക് അവതരിക്കപ്പെട്ടതില്‍
وَمَا أُنزِلَ مِن قَبْلِكَۚ
X
നിനക്ക് മുമ്പ് അവതരിക്കപ്പെട്ടതിലും
وَالْمُقِيمِينَ الصَّلَاةَۚ
X
നമസ്കാരം നിലനിര്‍ത്തുന്നവരും
وَالْمُؤْتُونَ الزَّكَاةَ
X
സകാത്ത് നല്‍കുന്നവരും
وَالْمُؤْمِنُونَ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്നവരും
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
أُولَٰئِكَ
X
അവര്‍, അക്കൂട്ടര്‍
سَنُؤْتِيهِمْ
X
നാം അവര്‍ക്ക് നല്‍കും
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:162﴾ إِنَّا أَوْحَيْنَا
X
നിശ്ചയമായും നാം ബോധനം നല്‍കിയിരിക്കുന്നു
إِلَيْكَ
X
നിനക്ക്
كَمَا أَوْحَيْنَا إِلَىٰ
X
നാം ബോധനം നല്‍കിയത് പോലെ
نُوحٍ
X
നൂഹിന്
وَالنَّبِيِّينَ مِن بَعْدِهِۚ
X
അദ്ദേഹത്തിന് ശേഷമുള്ള പ്രവാചകന്‍മാര്‍ക്കും
وَأَوْحَيْنَا إِلَىٰ
X
നാം ബോധനം നല്‍കിയിരിക്കുന്നു
إِبْرَاهِيمَ
X
ഇബ്റാഹീമിന്
وَإِسْمَاعِيلَ
X
ഇസ്മാഈലിനും
وَإِسْحَاقَ
X
ഇസ്ഹാഖിനും
وَيَعْقُوبَ
X
യഅ്ഖൂബിനും
وَالْأَسْبَاطِ
X
(യഅ്ഖൂബിന്റെ) സന്തതികള്‍ക്കും
وَعِيسَىٰ
X
ഈസാക്കും
وَأَيُّوبَ
X
അയ്യൂബിനും
وَيُونُسَ
X
യൂനുസിനും
وَهَارُونَ
X
ഹാറൂനും
وَسُلَيْمَانَۚ
X
സുലൈമാനും
وَآتَيْنَا
X
നാം നല്‍കിയിരിക്കുന്നു
دَاوُودَ
X
ദാവൂദിന്
زَبُورًا
X
സബൂര്‍ (സങ്കീര്‍ത്തനം)
﴿4:163﴾ لَّٰكِنِ اللَّهُ
X
എന്നാല്‍ അല്ലാഹു
يَشْهَدُ
X
സാക്ഷ്യം വഹിക്കുന്നുണ്ട്
بِمَا أَنزَلَ
X
അവന്‍ ഇറക്കിയതിന്
إِلَيْكَۖ
X
നിനക്ക്
أَنزَلَهُ
X
അവന്‍ അത് ഇറക്കിയിരിക്കുന്നു
بِعِلْمِهِۖ
X
അവന്റെ അറിവിന്റെ അടിസ്ഥാനത്തില്‍
وَالْمَلَائِكَةُ
X
മലക്കുകളും
يَشْهَدُونَۚ
X
സാക്ഷ്യം വഹിക്കുന്നു
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹു തന്നെ
شَهِيدًا
X
സാക്ഷിയായി
﴿4:166﴾ لَئِن بَسَطتَ
X
നീ നീട്ടിയാല്‍തന്നെയും
إِلَيَّ
X
എന്റെനേരെ
يَدَكَ
X
നിന്റെ കൈ
لِتَقْتُلَنِي
X
നീ എന്നെ കൊല്ലാന്‍വേണ്ടി
مَا أَنَا
X
ഞാനല്ല
بِبَاسِطٍ
X
നീട്ടുന്നവന്‍
يَدِيَ
X
എന്റെ കൈ
إِلَيْكَ
X
നിന്റെ നേരെ
لِأَقْتُلَكَۖ
X
നിന്നെ ഞാന്‍ കൊല്ലാന്‍വേണ്ടി
إِنِّي
X
തീര്‍ച്ചയായും ഞാന്‍
أَخَافُ
X
ഞാന്‍ ഭയപ്പെടുന്നു
اللَّهَ
X
അല്ലാഹുവെ
رَبَّ الْعَالَمِينَ
X
ലോകനാഥനായ
﴿5:28﴾ وَأَنزَلْنَا
X
നാം അവതരിപ്പിച്ചു
إِلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ ഗ്രന്ഥം
بِالْحَقِّ
X
സത്യത്തോടെ
مُصَدِّقًا
X
ശരിവെക്കുന്നതായിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
X
അതിന്റെ മുന്നിലുള്ളവയെ
مِنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍നിന്ന്
وَمُهَيْمِنًا
X
ഭദ്രമായി കാത്തുരക്ഷിക്കുന്നതായിക്കൊണ്ടും
عَلَيْهِۖ
X
അതിനെ
فَاحْكُم
X
അതിനാല്‍ നീ വിധികല്‍പിക്കുക
بَيْنَهُم
X
അവര്‍ക്കിടയില്‍
بِمَا أَنزَلَ اللَّهُۖ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَهُمْ
X
അവരുടെ തന്നിഷ്ടങ്ങളെ
عَمَّا جَاءَكَ
X
നിനക്ക് വന്നെത്തിയതിനെ നിരാകരിച്ച്
مِنَ الْحَقِّۚ
X
സത്യത്തില്‍നിന്ന്
لِكُلٍّ
X
എല്ലാവര്‍ക്കും (ഓരോ വിഭാഗത്തിനും)
جَعَلْنَا
X
നാം നിശ്ചയിച്ചുതന്നിട്ടുണ്ട്
مِنكُمْ
X
നിങ്ങളില്‍നിന്നുള്ള
شِرْعَةً
X
നിയമവ്യവസ്ഥ
وَمِنْهَاجًاۚ
X
കര്‍മരീതിയും
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَجَعَلَكُمْ
X
അവന്‍ നിങ്ങളെ ആക്കുമായിരുന്നു
أُمَّةً
X
സമുദായം
وَاحِدَةً
X
ഒരൊറ്റ
وَلَٰكِن
X
പക്ഷേ
لِّيَبْلُوَكُمْ
X
അവന്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയാണ്
فِي مَا آتَاكُمْۖ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
فَاسْتَبِقُوا
X
അതിനാല്‍ നിങ്ങള്‍ മല്‍സരിച്ചു മുന്നേറുക
الْخَيْرَاتِۚ
X
നല്ല കാര്യങ്ങളില്‍
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
جَمِيعًا
X
എല്ലാവരും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്
بِمَا
X
ഒന്നിനെക്കുറിച്ച്
كُنتُمْ
X
നിങ്ങളായിരുന്നു
فِيهِ
X
അതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നിക്കുന്നു
﴿5:48﴾ وَأَنِ احْكُم
X
നീ വിധികല്‍പിക്കണമെന്ന(നിര്‍ദേശത്തോടെയും)
بَيْنَهُم
X
അവര്‍ക്കിടയില്‍
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَهُمْ
X
അവരുടെ ഇച്ഛകളെ
وَاحْذَرْهُمْ
X
അവരെക്കുറിച്ച് നീ ജാഗ്രത പുലര്‍ത്തുകയും ചെയ്യുക
أَن يَفْتِنُوكَ
X
അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെക്കുറിച്ച്
عَن بَعْضِ
X
ചിലതില്‍നിന്ന്
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിത്തന്നവയില്‍
إِلَيْكَۖ
X
നിനക്ക്
فَإِن تَوَلَّوْا
X
ഇനി അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍
فَاعْلَمْ
X
നീ അറിയുക
أَنَّمَا يُرِيدُ اللَّهُ
X
നിശ്ചയം അല്ലാഹു ഉദ്ദേശിക്കുന്നു
أَن يُصِيبَهُم
X
അവരെ ആപത്തിലകപ്പെടുത്താന്‍
بِبَعْضِ
X
ചിലതുകാരണമായി
ذُنُوبِهِمْۗ
X
അവരുടെ തെറ്റുകളില്‍
وَإِنَّ كَثِيرًا
X
തീര്‍ച്ചയായും ഏറെപേരും
مِّنَ النَّاسِ
X
ജനങ്ങളില്‍നിന്ന്
لَفَاسِقُونَ
X
ധിക്കാരികളാണ്
﴿5:49﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
ജൂതന്മാര്‍
يَدُ اللَّهِ
X
അല്ലാഹുവിന്റെ കൈ
مَغْلُولَةٌۚ
X
കെട്ടിപ്പൂട്ടിവെച്ചതാണെന്ന്
غُلَّتْ
X
കെട്ടിപ്പുട്ടപ്പെടട്ടെ
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَلُعِنُوا
X
അവര്‍ ശപിക്കപ്പെട്ടു
بِمَا قَالُواۘ
X
അവര്‍ പറഞ്ഞത്കാരണം
بَلْ
X
എന്നാല്‍
يَدَاهُ
X
അവന്റെ രണ്ടു കൈകളും
مَبْسُوطَتَانِ
X
തുറന്നുവെക്കപ്പെട്ടതാണ്
يُنفِقُ
X
അവന്‍ ചെലവഴിക്കുന്നു
كَيْفَ يَشَاءُۚ
X
അവനിച്ഛിക്കുംപോലെ
وَلَيَزِيدَنَّ
X
വര്‍ധിപ്പിക്കുകതന്നെ ചെയ്യും
كَثِيرًا
X
അധികപേര്‍ക്കും
مِّنْهُم
X
അവരിലെ
مَّا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
طُغْيَانًا
X
ധിക്കാരം
وَكُفْرًاۚ
X
സത്യനിഷേധവും
وَأَلْقَيْنَا
X
നാം ഉളവാക്കിയിരിക്കുന്നു
بَيْنَهُمُ
X
അവര്‍ക്കിടയില്‍
الْعَدَاوَةَ
X
ശത്രുത
وَالْبَغْضَاءَ
X
വിദ്വേഷവും
إِلَىٰ يَوْمِ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
كُلَّمَا أَوْقَدُوا
X
അവര്‍ ജ്വലിപ്പിക്കുമ്പോഴെല്ലാം
نَارًا
X
അഗ്നി
لِّلْحَرْبِ
X
യുദ്ധത്തിന്റെ
أَطْفَأَهَا اللَّهُۚ
X
അല്ലാഹു അതിനെ ഊതിക്കെടുത്തുന്നു
وَيَسْعَوْنَ
X
അവര്‍ ശ്രമിക്കുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
فَسَادًاۚ
X
കുഴപ്പമുണ്ടാക്കാന്‍
وَاللَّهُ لَا يُحِبُّ
X
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْمُفْسِدِينَ
X
കുഴപ്പക്കാരെ
﴿5:64﴾ يَا أَيُّهَا الرَّسُولُ
X
ദൈവദൂതരേ
بَلِّغْ
X
നീ എത്തിച്ചുകൊടുക്കുക
مَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَۖ
X
നിന്റെ നാഥനില്‍നിന്ന്
وَإِن لَّمْ تَفْعَلْ
X
അങ്ങനെ നീ ചെയ്യുന്നില്ലെങ്കില്‍
فَمَا بَلَّغْتَ
X
നീ നിറവേറ്റിയിട്ടില്ല
رِسَالَتَهُۚ
X
അവന്റെ ദൗത്യം
وَاللَّهُ يَعْصِمُكَ
X
അല്ലാഹു നിന്നെ രക്ഷിക്കും
مِنَ النَّاسِۗ
X
ജനങ്ങളില്‍നിന്ന്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿5:67﴾ قُلْ
X
നീ പറയുക
يَا أَهْلَ الْكِتَابِ
X
വേദക്കാരേ
لَسْتُمْ
X
നിങ്ങളല്ല
عَلَىٰ شَيْءٍ
X
ഒരു വസ്തുവിന്മേലും
حَتَّىٰ تُقِيمُوا
X
നിങ്ങള്‍ യഥാവിധി നിലനിര്‍ത്തുംവരെ
التَّوْرَاةَ
X
തൗറാത്ത്
وَالْإِنجِيلَ
X
ഇഞ്ചീലും
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതും
إِلَيْكُم
X
നിങ്ങള്‍ക്ക്
مِّن رَّبِّكُمْۗ
X
നിങ്ങളുടെ നാഥനില്‍നിന്ന്
وَلَيَزِيدَنَّ
X
എന്നാല്‍ വര്‍ധിപ്പിക്കുകതന്നെചെയ്യും
كَثِيرًا
X
ഏറെ പേര്‍ക്കും
مِّنْهُم
X
അവരിലെ
مَّا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
طُغْيَانًا
X
ധിക്കാരം
وَكُفْرًاۖ
X
സത്യനിഷേധവും
فَلَا تَأْسَ
X
അതിനാല്‍ നീ ദുഃഖിക്കേണ്ടതില്ല
عَلَى الْقَوْمِ
X
ജനതയെപ്പറ്റി
الْكَافِرِينَ
X
സത്യനിഷേധികളായ
﴿5:68﴾ وَمِنْهُم
X
അവരുടെ കൂട്ടത്തിലുണ്ട്
مَّن
X
ചിലര്‍
يَسْتَمِعُ
X
അവര്‍ ശ്രദ്ധിച്ചുകേള്‍ക്കും
إِلَيْكَۖ
X
നിന്നിലേക്ക് (നീ പറയുന്നത്)
وَجَعَلْنَا
X
നാം ഉണ്ടാക്കിയിരിക്കുന്നു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളിന്മേല്‍
أَكِنَّةً
X
മൂടികള്‍
أَن يَفْقَهُوهُ
X
അവരത് മനസ്സിലാക്കാന്‍(മനസ്സിലാക്കാതിരിക്കാന്‍)
وَفِي آذَانِهِمْ
X
അവരുടെ കാതുകള്‍ക്ക്
وَقْرًاۚ
X
അടപ്പ്
وَإِن يَرَوْا
X
അവര്‍ കണ്ടാലും
كُلَّ آيَةٍ
X
എല്ലാ തെളിവുകളും
لَّا يُؤْمِنُوا
X
അവര്‍ വിശ്വസിക്കുകയില്ല
بِهَاۚ
X
അവയില്‍
حَتَّىٰ
X
എത്രത്തോളമെന്നാല്‍
إِذَا جَاءُوكَ
X
അവര്‍ നിന്റെയടുത്ത് വന്നാല്‍
يُجَادِلُونَكَ
X
നിന്നോട് തര്‍ക്കിക്കാന്‍
يَقُولُ
X
പറയും
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
إِنْ
X
അല്ല
هَٰذَا
X
ഇത്
إِلَّا
X
അല്ലാതെ
أَسَاطِيرُ
X
കെട്ടുകഥകള്‍
الْأَوَّلِينَ
X
പൂര്‍വികരുടെ
﴿6:25﴾ اتَّبِعْ
X
നീ പിന്‍പറ്റുക
مَا
X
യാതൊന്നിനെ
أُوحِيَ
X
അത് ബോധനമായി നല്‍കപ്പെട്ടു
إِلَيْكَ
X
നിനക്ക്
مِن رَّبِّكَۖ
X
നിന്റെ നാഥനില്‍നിന്ന്
لَا
X
ഇല്ല
إِلَٰهَ
X
ഒരു ദൈവവും
إِلَّا
X
അല്ലാതെ
هُوَۖ
X
അവന്‍
وَأَعْرِضْ
X
നീ അവഗണിക്കുക
عَنِ الْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളെ
﴿6:106﴾ كِتَابٌ
X
വേദമാണ് ഇത്
أُنزِلَ
X
അത് ഇറക്കപ്പെട്ടു
إِلَيْكَ
X
നിനക്ക്
فَلَا يَكُن
X
ഉണ്ടാവേണ്ടതില്ല
فِي صَدْرِكَ
X
നിന്റെ മനസ്സില്‍
حَرَجٌ
X
പ്രയാസം
مِّنْهُ
X
അതേക്കുറിച്ച്
لِتُنذِرَ
X
നീ മുന്നറിയിപ്പു നല്‍കാന്‍ വേണ്ടിയാണ്
بِهِ
X
അതു മുഖേന
وَذِكْرَىٰ
X
ഉല്‍ബോധനവുമാണ്
لِلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
﴿7:2﴾ وَلَمَّا جَاءَ
X
വന്നപ്പോള്‍
مُوسَىٰ
X
മൂസാ
لِمِيقَاتِنَا
X
നാം നിശ്ചയിച്ച സമയത്ത്
وَكَلَّمَهُ
X
അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
أَرِنِي
X
(നിന്നെ) എനിക്ക് കാണിച്ചു തരൂ
أَنظُرْ إِلَيْكَۚ
X
ഞാന്‍ നിന്നെ നോക്കിക്കാണട്ടെ
قَالَ
X
അവന്‍ പറഞ്ഞു
لَن تَرَانِي
X
നീ എന്നെ കാണുകയില്ല
وَلَٰكِنِ
X
എന്നാലും
انظُرْ
X
നീ നോക്കുക
إِلَى الْجَبَلِ
X
ആ മലയിലേക്ക്
فَإِنِ اسْتَقَرَّ
X
അത് ഉറച്ചു നിന്നാല്‍
مَكَانَهُ
X
സ്വസ്ഥാനത്ത്
فَسَوْفَ تَرَانِيۚ
X
വഴിയേ നീയെന്നെ കാണും
فَلَمَّا تَجَلَّىٰ
X
അങ്ങനെ പ്രത്യക്ഷമായപ്പോള്‍
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
لِلْجَبَلِ
X
പര്‍വതത്തിന്
جَعَلَهُ
X
അവനതിനെ ആക്കി
دَكًّا
X
പൊടി
وَخَرَّ مُوسَىٰ
X
മൂസാ വീഴുകയും ചെയ്തു
صَعِقًاۚ
X
ബോധരഹിതനായി
فَلَمَّا أَفَاقَ
X
പിന്നീട് അദ്ദേഹത്തിന് ബോധമുണര്‍ന്നപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
سُبْحَانَكَ
X
നീയെത്ര പരിശുദ്ധന്‍
تُبْتُ
X
ഞാന്‍ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു
إِلَيْكَ
X
നിന്നിലേക്ക്
وَأَنَا
X
ഞാന്‍
أَوَّلُ
X
ഒന്നാമനാകുന്നു
الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
﴿7:143﴾ وَاكْتُبْ
X
നീ വിധിക്കേണമേ
لَنَا
X
ഞങ്ങള്‍ക്ക്
فِي هَٰذِهِ الدُّنْيَا
X
ഈ ലോകത്ത്
حَسَنَةً
X
നന്മ
وَفِي الْآخِرَةِ
X
പരലോകത്തും
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
هُدْنَا
X
ഞങ്ങള്‍ (പശ്ചാത്തപിച്ചു)മടങ്ങിയിരിക്കുന്നു
إِلَيْكَۚ
X
നിന്നിലേക്ക്
قَالَ
X
അവന്‍ പറഞ്ഞു
عَذَابِي
X
എന്റെ ശിക്ഷ
أُصِيبُ بِهِ
X
അതിനെ ഞാന്‍ ഏല്‍പിക്കും
مَنْ أَشَاءُۖ
X
ഞാനുദ്ദേശിക്കുന്ന ആളുകള്‍ക്ക്
وَرَحْمَتِي
X
എന്റെ കാരുണ്യം
وَسِعَتْ
X
അത് ചൂഴ്ന്നു നില്‍ക്കുന്നു
كُلَّ شَيْءٍۚ
X
എല്ലാ വസ്തുവിനെയും
فَسَأَكْتُبُهَا
X
ഞാന്‍ അത് രേഖപ്പെടുത്തും
لِلَّذِينَ يَتَّقُونَ
X
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
وَيُؤْتُونَ
X
അവര്‍ നല്‍കുകയും ചെയ്യുന്നു
الزَّكَاةَ
X
സകാത്ത്
وَالَّذِينَ
X
ഒരു കൂട്ടര്‍
هُم
X
അവര്‍
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿7:156﴾ وَإِن تَدْعُوهُمْ
X
അവരെ നീ ക്ഷണിക്കുകയാണെങ്കില്‍
إِلَى الْهُدَىٰ
X
നേര്‍വഴിയിലേക്ക്
لَا يَسْمَعُواۖ
X
അവര്‍ കേള്‍ക്കുകയില്ല
وَتَرَاهُمْ
X
അവരെ നിനക്ക് കാണാം
يَنظُرُونَ
X
അവര്‍ നോക്കുന്നതായി
إِلَيْكَ
X
നിന്റെ നേരെ
وَهُمْ لَا يُبْصِرُونَ
X
എന്നാല്‍ അവര്‍ കാണുന്നില്ല
﴿7:198﴾ وَمِنْهُم
X
അവരിലുണ്ട്
مَّن يَسْتَمِعُونَ
X
ശ്രദ്ധിച്ചുകേട്ടുകൊണ്ടിരിക്കുന്നവര്‍
إِلَيْكَۚ
X
നിന്നെ
أَفَأَنتَ
X
എന്നാല്‍ നീയാണോ
تُسْمِعُ
X
നീ കേള്‍പ്പിക്കുന്നു
الصُّمَّ
X
ബധിരന്മാരെ
وَلَوْ كَانُوا
X
അവരാണെങ്കിലും
لَا يَعْقِلُونَ
X
അവര്‍ ചിന്തിക്കുന്നില്ല
﴿10:42﴾ وَمِنْهُم
X
അവരിലുണ്ട്
مَّن يَنظُرُ
X
ഉറ്റുനോക്കുന്നവര്‍
إِلَيْكَۚ
X
നിന്നെ
أَفَأَنتَ
X
എന്നാല്‍ നീയാണോ
تَهْدِي
X
നീ വഴി കാണിക്കുന്നു
الْعُمْيَ
X
അന്ധന്മാര്‍ക്ക്
وَلَوْ كَانُوا
X
അവരാണെങ്കിലും
لَا يُبْصِرُونَ
X
അവര്‍ കാണുന്നില്ല
﴿10:43﴾ فَإِن كُنتَ
X
നീയാണെങ്കില്‍
فِي شَكٍّ
X
സംശയത്തില്‍
مِّمَّا أَنزَلْنَا
X
നാം അവതരിപ്പിച്ചുതന്നതിനെക്കുറിച്ച്
إِلَيْكَ
X
നിനക്ക്
فَاسْأَلِ
X
നീ ചോദിച്ചുനോക്കു
الَّذِينَ يَقْرَءُونَ
X
പാരായണം ചെയ്യുന്നവരോട്
الْكِتَابَ
X
വേദം
مِن قَبْلِكَۚ
X
നിനക്ക് മുമ്പെ
لَقَدْ جَاءَكَ
X
തീര്‍ച്ചയായും നിനക്ക് വന്നെത്തിയിരിക്കുന്നു
الْحَقُّ
X
സത്യം
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
فَلَا تَكُونَنَّ
X
അതിനാല്‍ നീ ആകരുത്
مِنَ الْمُمْتَرِينَ
X
സംശയാലുക്കളില്‍
﴿10:94﴾ وَاتَّبِعْ
X
നീ പിന്‍പറ്റുക
مَا يُوحَىٰ
X
ബോധനം നല്‍കപ്പെടുന്നതിനെ
إِلَيْكَ
X
നിനക്ക്
وَاصْبِرْ
X
നീ ക്ഷമപാലിക്കുക
حَتَّىٰ يَحْكُمَ اللَّهُۚ
X
അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നതുവരെ
وَهُوَ
X
അവനാണല്ലോ
خَيْرُ
X
അത്യുത്തമന്‍
الْحَاكِمِينَ
X
തീര്‍പ്പുകല്‍പ്പിക്കുന്നവരില്‍
﴿10:109﴾ فَلَعَلَّكَ
X
നീ ആയേക്കാം
تَارِكٌ
X
വിട്ടുകളയുന്നവന്‍
بَعْضَ
X
ചിലത്
مَا يُوحَىٰ
X
ബോധനം നല്കപ്പെടുന്നതില്‍
إِلَيْكَ
X
നിനക്ക്
وَضَائِقٌ
X
ക്ലേശിക്കുന്നവനും
بِهِ
X
അതുകാരണം
صَدْرُكَ
X
നിന്റെമനസ്സ്
أَن يَقُولُوا
X
അവര്‍ പറയുന്നത് (കാരണം)
لَوْلَا أُنزِلَ
X
ഇറക്കപ്പെടാത്തതെന്ത്?
عَلَيْهِ
X
അദ്ദേഹത്തിന്
كَنزٌ
X
ഒരു നിധി
أَوْ جَاءَ
X
അല്ലെങ്കില്‍ വരുന്നില്ല
مَعَهُ
X
ഇയാളോടൊപ്പം
مَلَكٌۚ
X
ഒരു മലക്ക്
إِنَّمَا أَنتَ
X
നിശ്ചയം, താങ്കള്‍
نَذِيرٌۚ
X
മുന്നറിയിപ്പുകാരനാകുന്നു
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
സര്‍വസംഗതികള്‍ക്കും
وَكِيلٌ
X
ഉത്തരവാദപ്പെട്ടവനാണ്
﴿11:12﴾ تِلْكَ
X
അവ
مِنْ أَنبَاءِ
X
വൃത്താന്തങ്ങളില്‍പെട്ടതാണ്
الْغَيْبِ
X
അദൃശ്യകാര്യങ്ങളെ സംബന്ധിച്ച
نُوحِيهَا
X
നാം അത് ബോധനം നല്‍കുന്നു
إِلَيْكَۖ
X
നിനക്ക്
مَا كُنتَ تَعْلَمُهَا
X
നീ അവ അറിയുന്നവനായിരുന്നില്ല
أَنتَ
X
നീ
وَلَا قَوْمُكَ
X
നിന്റെ ജനതയും(ഇല്ല)
مِن قَبْلِ هَٰذَاۖ
X
ഇതിന്ന് മുമ്പ്
فَاصْبِرْۖ
X
അതിനാല്‍ ക്ഷമിക്കുക
إِنَّ الْعَاقِبَةَ
X
നിശ്ചയം, അന്തിമഗുണം
لِلْمُتَّقِينَ
X
ഭക്തന്മാര്‍ക്കാകുന്നു
﴿11:49﴾ قَالُوا
X
(മലക്കുകള്‍) പറഞ്ഞു
يَا لُوطُ
X
ലൂത്വേ,
إِنَّا
X
നിശ്ചയം ഞങ്ങള്‍
رُسُلُ
X
ദൂതന്‍മാരാണ്
رَبِّكَ
X
നിന്റെ നാഥന്റെ
لَن يَصِلُوا إِلَيْكَۖ
X
അവര്‍ക്കൊരിക്കലും നിന്റെ അടുത്തെത്താനാവില്ല
فَأَسْرِ
X
അത്കൊണ്ട് നീ പുറപ്പെടുക
بِأَهْلِكَ
X
നിന്റെ കുടുംബത്തെ കൂട്ടി
بِقِطْعٍ مِّنَ اللَّيْلِ
X
രാത്രിയിലെ ഒരു യാമത്തില്‍
وَلَا يَلْتَفِتْ
X
തിരിഞ്ഞുനോക്കരുത്
مِنكُمْ
X
നിങ്ങളില്‍ നിന്ന്
أَحَدٌ
X
ആരും
إِلَّا امْرَأَتَكَۖ
X
നിന്റെ ഭാര്യയൊഴികെ
إِنَّهُ
X
നിശ്ചയം
مُصِيبُهَا
X
അവളെ ബാധിക്കും
مَا
X
ഒരു ശിക്ഷ
أَصَابَهُمْۚ
X
അക്കൂട്ടരെ ബാധിക്കുന്ന
إِنَّ مَوْعِدَهُمُ
X
തീര്‍ച്ചയായും അവരുടെ(നാശത്തിന്റെ)നിശ്ചിത സമയം
الصُّبْحُۚ
X
പ്രഭാതമാണ്
أَلَيْسَ الصُّبْحُ
X
പ്രഭാതമല്ലയോ
بِقَرِيبٍ
X
അടുത്തത്
﴿11:81﴾ نَحْنُ
X
നാം
نَقُصُّ
X
നാം വിവരിച്ചുതരുന്നു
عَلَيْكَ
X
നിനക്ക്
أَحْسَنَ الْقَصَصِ
X
ഏറ്റവും നല്ല ചരിത്രവിവരണം
بِمَا أَوْحَيْنَا
X
ബോധനമായി നല്‍കിയതിലൂടെ
إِلَيْكَ
X
നിനക്ക്
هَٰذَا الْقُرْآنَ
X
ഈ ഖുര്‍ആന്‍
وَإِن كُنتَ
X
നീ ആയിരുന്നു
مِن قَبْلِهِ
X
ഇതിനുമുമ്പ്
لَمِنَ الْغَافِلِينَ
X
ബോധമില്ലാത്തവരില്‍ (അറിവില്ലാത്തവരില്‍)
﴿12:3﴾ ذَٰلِكَ
X
അത്
مِنْ أَنبَاءِ
X
വൃത്താന്തങ്ങളില്‍പെട്ടതാകുന്നു
الْغَيْبِ
X
അദൃശ്യ
نُوحِيهِ
X
നാമത് ബോധനമായിനല്‍കുന്നു
إِلَيْكَۖ
X
നിനക്ക്
وَمَا كُنتَ
X
നീ ഉണ്ടായിരുന്നില്ല
لَدَيْهِمْ
X
അവരുടെ അടുത്ത്
إِذْ أَجْمَعُوا
X
അവര്‍ തീരുമാനിച്ചപ്പോള്‍
أَمْرَهُمْ
X
തങ്ങളുടെ കാര്യം
وَهُمْ
X
അവരായിരിക്കെ
يَمْكُرُونَ
X
അവര്‍ കുതന്ത്രം പ്രയോഗിക്കുന്നു
﴿12:102﴾ الٓمٓر‌ۚ
X
അലിഫ് ലാം മീം റാ
تِلْكَ
X
ഇത്
آيَاتُ
X
വചനങ്ങളാണ്
الْكِتَابِۗ
X
വേദപുസ്തകത്തിലെ
وَالَّذِي أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
الْحَقُّ
X
പരമസത്യമാണ്
وَلَٰكِنَّ
X
എങ്കിലും
أَكْثَرَ
X
ഏറെപ്പേരും
النَّاسِ
X
ജനങ്ങളിലെ
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿13:1﴾ أَفَمَن يَعْلَمُ
X
അറിയുന്നവനാണോ
أَنَّمَا أُنزِلَ
X
തീര്‍ച്ചയായും ഇറക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
الْحَقُّ
X
സത്യം മാത്രമാണെന്ന്
كَمَنْ
X
ഒരാളെപോലെ
هُوَ
X
അവനാകുന്നു
أَعْمَىٰۚ
X
അന്ധന്‍
إِنَّمَا
X
നിശ്ചയം
يَتَذَكَّرُ
X
കാര്യങ്ങള്‍ നന്നായി മനസ്സിലാക്കുക
أُولُو الْأَلْبَابِ
X
ബുദ്ധിയുള്ളവര്‍(മാത്രമാണ്)
﴿13:19﴾ كَذَٰلِكَ
X
അപ്രകാരം
أَرْسَلْنَاكَ
X
നിന്നെ നാം നിയോഗിച്ചു
فِي أُمَّةٍ
X
ഒരു സമുദായത്തില്‍
قَدْ خَلَتْ
X
തീര്‍ച്ചയായും കഴിഞ്ഞുപോയിട്ടുണ്ട്
مِن قَبْلِهَا
X
അതിനു മുമ്പും
أُمَمٌ
X
സമുദായങ്ങള്‍
لِّتَتْلُوَ
X
നീ വായിച്ചുകേള്‍പിക്കാന്‍ വേണ്ടി
عَلَيْهِمُ
X
അവര്‍ക്ക്
الَّذِي أَوْحَيْنَا
X
നാം ദിവ്യബോധനമായി നല്‍കിയത്
إِلَيْكَ
X
നിനക്ക്
وَهُمْ
X
അവരാകട്ടെ
يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِالرَّحْمَٰنِۚ
X
പരമകാരുണികനെ
قُلْ
X
നീ പറയുക
هُوَ
X
അവനാകുന്നു
رَبِّي
X
എന്റെ നാഥന്‍
لَا إِلَٰهَ
X
ദൈവമേ ഇല്ല
إِلَّا هُوَ
X
അവനല്ലാതെ
عَلَيْهِ
X
അവനില്‍
تَوَكَّلْتُ
X
ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു
وَإِلَيْهِ
X
അവങ്കലേക്കാണ്
مَتَابِ
X
എന്റെ തിരിച്ചുപോക്ക്
﴿13:30﴾ وَالَّذِينَ
X
ഒരുകൂട്ടര്‍
آتَيْنَاهُمُ
X
നാം അവര്‍ക്ക് നല്‍കി
الْكِتَابَ
X
വേദപുസ്തകം
يَفْرَحُونَ
X
അവര്‍ സന്തോഷിക്കുന്നു
بِمَا أُنزِلَ
X
ഇറക്കപ്പെട്ടതില്‍
إِلَيْكَۖ
X
നിനക്ക്
وَمِنَ الْأَحْزَابِ
X
സഖ്യകക്ഷികളില്‍ ചിലര്‍
مَن يُنكِرُ
X
അംഗീകരിക്കാത്തവരാണ്
بَعْضَهُۚ
X
ഇതിന്റെ ചിലഭാഗങ്ങള്‍
قُلْ
X
നീ പറയുക
إِنَّمَا
X
നിശ്ചയം
أُمِرْتُ
X
ഞാന്‍ കല്‍പിക്കപ്പെട്ടു
أَنْ أَعْبُدَ
X
ഞാന്‍ വഴിപ്പെടാന്‍
اللَّهَ
X
അല്ലാഹുവിന്(മാത്രം)
وَلَا أُشْرِكَ
X
ഞാന്‍ പങ്കുചേര്‍ക്കാതിരിക്കാനും
بِهِۚ
X
അവനില്‍
إِلَيْهِ
X
അവങ്കലേക്ക്
أَدْعُو
X
ഞാന്‍ ക്ഷണിക്കുന്നു
وَإِلَيْهِ
X
അവങ്കലേക്കുതന്നെ
مَآبِ
X
എന്റെ മടക്കം
﴿13:36﴾ الٓر‌ۚ
X
അലിഫ് ലാം റാ
كِتَابٌ
X
ഇത് ഒരു വേദപുസ്തകം
أَنزَلْنَاهُ
X
നാം ഇതിനെ ഇറക്കിയിരിക്കുന്നു
إِلَيْكَ
X
നിനക്ക്
لِتُخْرِجَ
X
നീ നയിക്കാന്‍ വേണ്ടി
النَّاسَ
X
ജനങ്ങളെ
مِنَ الظُّلُمَاتِ
X
ഇരുളുകളില്‍ നിന്ന്
إِلَى النُّورِ
X
വെളിച്ചത്തിലേക്ക്
بِإِذْنِ
X
അനുവാദത്തോടെ
رَبِّهِمْ
X
അവരുടെ നാഥന്റെ
إِلَىٰ صِرَاطِ
X
മാര്‍ഗ്ഗത്തിലേക്ക്
الْعَزِيزِ
X
പ്രതാപിയുടെ
الْحَمِيدِ
X
സ്തുത്യര്‍ഹനായവന്റെ
﴿14:1﴾ بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളോട് കൂടി
وَالزُّبُرِۗ
X
ഏടുകളുമായാണ്(നാമവരെ നിയോഗിച്ചത്)
وَأَنزَلْنَا
X
നാം ഇറക്കിത്തരികയും ചെയ്തു
إِلَيْكَ
X
നിനക്ക്
الذِّكْرَ
X
ഈ ഉല്‍ബോധനം
لِتُبَيِّنَ
X
നീ വിവരിച്ചുകൊടുക്കാന്‍ വേണ്ടി
لِلنَّاسِ
X
ജനങ്ങള്‍ക്ക്
مَا نُزِّلَ
X
ഇറക്കപ്പെട്ടതിനെ
إِلَيْهِمْ
X
അവര്‍ക്ക്
وَلَعَلَّهُمْ
X
അവര്‍ ആയേക്കാന്‍ വേണ്ടിയും
يَتَفَكَّرُونَ
X
ചിന്തിക്കുന്നവര്‍
﴿16:44﴾ ثُمَّ
X
പിന്നീട്
أَوْحَيْنَا
X
നാം ബോധനം നല്‍കി
إِلَيْكَ
X
നിനക്ക്
أَنِ اتَّبِعْ
X
നീ പിന്‍പറ്റുകയെന്ന്
مِلَّةَ
X
ആദര്‍ശം
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
حَنِيفًاۖ
X
നേര്‍വഴിയില്‍ ഉറച്ചുനില്‍ക്കുന്നവനായിക്കൊണ്ട്
وَمَا كَانَ
X
അദ്ദേഹം ആയിരുന്നില്ല
مِنَ الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളില്‍ പെട്ടവന്‍
﴿16:123﴾ ذَٰلِكَ
X
അത്
مِمَّا أَوْحَىٰ
X
ബോധനം നല്‍കിയതില്‍പെട്ടതാണ്
إِلَيْكَ
X
നിനക്ക്
رَبُّكَ
X
നിന്റെ നാഥന്‍
مِنَ الْحِكْمَةِۗ
X
ജ്ഞാനത്തില്‍നിന്ന്
وَلَا تَجْعَلْ
X
നീ സ്വീകരിക്കരുത്
مَعَ اللَّهِ
X
അല്ലാഹുവിനോടൊപ്പം
إِلَٰهًا آخَرَ
X
മറ്റൊരു ദൈവത്തെ
فَتُلْقَىٰ
X
അപ്പോള്‍ നീ എറിയപ്പെടും
فِي جَهَنَّمَ
X
നരകത്തില്‍
مَلُومًا
X
ആക്ഷേപിക്കപ്പെട്ടവനായും
مَّدْحُورًا
X
(ദിവ്യാനുഗ്രഹം) വിലക്കപ്പെട്ടവനായും
﴿17:39﴾ نَّحْنُ
X
നാം
أَعْلَمُ
X
നാം നന്നായി അറിയുന്നു
بِمَا يَسْتَمِعُونَ بِهِ
X
അവര്‍ കേട്ടുകൊണ്ടിരിക്കുന്നത്
إِذْ يَسْتَمِعُونَ
X
അവര്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍
إِلَيْكَ
X
താങ്കളെ
وَإِذْ هُمْ
X
അവര്‍ ആയിരിക്കുമ്പോഴും
نَجْوَىٰ
X
രഹസ്യം പറയുന്നവര്‍
إِذْ يَقُولُ
X
പറയുമ്പോള്‍
الظَّالِمُونَ
X
അക്രമികള്‍
إِن تَتَّبِعُونَ
X
നിങ്ങള്‍ പിന്തുടരുന്നില്ല
إِلَّا
X
അല്ലാതെ
رَجُلًا
X
ഒരു മനുഷ്യനെ
مَّسْحُورًا
X
മാരണം ബാധിച്ച
﴿17:47﴾ أَوْ
X
അല്ലെങ്കില്‍
خَلْقًا
X
ഒരു സൃഷ്ടി
مِّمَّا يَكْبُرُ
X
വലുതായി (തോന്നുന്ന)
فِي صُدُورِكُمْۚ
X
നിങ്ങളുടെ മനസ്സുകളില്‍
فَسَيَقُولُونَ
X
അപ്പോള്‍ അവര്‍ പറയും
مَن
X
ആരാണ്
يُعِيدُنَاۖ
X
നമ്മെ മടക്കുക
قُلِ
X
പറയുക
الَّذِي فَطَرَكُمْ
X
നിങ്ങളെ സൃഷ്ടിച്ചവന്‍
أَوَّلَ مَرَّةٍۚ
X
ആദ്യത്തെ തവണ
فَسَيُنْغِضُونَ
X
അന്നേരം അവര്‍ ആട്ടും(പരിഹാസപൂര്‍വം)
إِلَيْكَ
X
നിന്റെ നേരെ
رُءُوسَهُمْ
X
അവരുടെ തലകളെ
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യും
مَتَىٰ
X
എപ്പോഴാണ്
هُوَۖ
X
അത് (ഉണ്ടാവുക)
قُلْ
X
പറയുക
عَسَىٰ
X
ആയേക്കാം
أَن يَكُونَ
X
അത് ആവുന്നത്
قَرِيبًا
X
സമീപത്ത്
﴿17:51﴾ وَإِن كَادُوا
X
അവര്‍ ആകുമാറായിരിക്കുന്നു
لَيَفْتِنُونَكَ
X
നിന്നെ കുഴപ്പത്തിലാക്കാന്‍
عَنِ الَّذِي
X
ഒന്നില്‍നിന്ന്
أَوْحَيْنَا
X
നാം ബോധനം നല്‍കിയ (സന്ദേശ)ത്തില്‍നിന്ന്
إِلَيْكَ
X
നിനക്ക്
لِتَفْتَرِيَ
X
നീ കെട്ടിച്ചമക്കാന്‍
عَلَيْنَا
X
നമ്മുടെ പേരില്‍
غَيْرَهُۖ
X
അതല്ലാത്ത (മറ്റൊന്ന്)
وَإِذًا
X
അപ്പോള്‍
لَّاتَّخَذُوكَ
X
ഉറപ്പായും അവര്‍ നിന്നെ സ്വീകരിക്കും
خَلِيلًا
X
ഉറ്റ മിത്രമായി
﴿17:73﴾ وَلَئِن شِئْنَا
X
നാം ഉദ്ദേശിച്ചാല്‍
لَنَذْهَبَنَّ
X
നാം പോവുകതന്നെ ചെയ്യും
بِالَّذِي أَوْحَيْنَا
X
നാം നല്‍കിയ ദിവ്യബോധനവുംകൊണ്ട്
إِلَيْكَ
X
നിനക്ക്
ثُمَّ
X
പിന്നീട്
لَا تَجِدُ
X
നീ കണ്ടെത്തുന്നതല്ല
لَكَ
X
നിനക്ക്
بِهِ
X
അതിന്ന്
عَلَيْنَا
X
നമുക്കെതിരില്‍
وَكِيلًا
X
സംരക്ഷകനെ/ഭരമേല്‍പിക്കാവുന്ന ആളെ
﴿17:86﴾ وَاتْلُ
X
നീ പാരായണം ചെയ്യുക
مَا أُوحِيَ
X
ബോധനം നല്‍കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن كِتَابِ
X
ഗ്രന്ഥത്തില്‍ നിന്ന്
رَبِّكَۖ
X
നിന്റെ നാഥന്റെ
لَا مُبَدِّلَ
X
ഭേദഗതി വരുത്തുന്ന ഒരുത്തനുമില്ല
لِكَلِمَاتِهِ
X
അവന്റെ വചനങ്ങള്‍ക്ക്
وَلَن تَجِدَ
X
നീ ഒരിക്കലും കണ്ടെത്തുകയുമില്ല
مِن دُونِهِ
X
അവനെക്കൂടാതെ
مُلْتَحَدًا
X
ഒരഭയ കേന്ദ്രവും
﴿18:27﴾ قَالَ
X
അദ്ദേഹം പറഞ്ഞു
هُمْ أُولَاءِ
X
അവരിതാ
عَلَىٰ أَثَرِي
X
എന്റെ പിന്നില്‍
وَعَجِلْتُ
X
ഞാന്‍ ധൃതിപ്പെട്ടു
إِلَيْكَ
X
നിന്റെ അടുത്തേക്ക്
رَبِّ
X
എന്റെ നാഥാ
لِتَرْضَىٰ
X
നീ തൃപ്തിപ്പെടാന്‍ വേണ്ടി
﴿20:84﴾ فَتَعَالَى
X
അപ്പോള്‍ ഉന്നതനായിരിക്കുന്നു
اللَّهُ
X
അല്ലാഹു
الْمَلِكُ الْحَقُّۗ
X
സാക്ഷാല്‍ രാജാവായ
وَلَا تَعْجَلْ
X
താങ്കള്‍ ധൃതി കാണിക്കരുത്
بِالْقُرْآنِ
X
ഈ ഖുര്‍ആനുമായി
مِن قَبْلِ
X
മുമ്പേ
أَن يُقْضَىٰ
X
നിര്‍വ്വഹിക്കപ്പെടുന്നതിന്ന്
إِلَيْكَ
X
നിന്നിലേക്ക്
وَحْيُهُۖ
X
ഇതിന്റെ ബോധനം
وَقُل
X
നീ പറയുക
رَّبِّ
X
എന്റെ നാഥാ
زِدْنِي
X
എനിക്ക് അധികരിപ്പിച്ചുതരേണമേ
عِلْمًا
X
വിജ്ഞാനം
﴿20:114﴾ قَالَ
X
പറഞ്ഞു
الَّذِي عِندَهُ
X
തന്റെ അടുക്കലുള്ള ഒരാള്‍
عِلْمٌ
X
വിജ്ഞാനം
مِّنَ الْكِتَابِ
X
വേദത്തില്‍ നിന്നുളള
أَنَا
X
ഞാന്‍
آتِيكَ
X
അങ്ങേക്കു കൊണ്ടു തരാം
بِهِ
X
അത്
قَبْلَ
X
മുമ്പായി
أَن يَرْتَدَّ
X
മടങ്ങുന്നതിന്റെ
إِلَيْكَ
X
അങ്ങയിലേക്ക്
طَرْفُكَۚ
X
അങ്ങയുടെ കണ്ണ്
فَلَمَّا رَآهُ
X
അങ്ങനെ അതു (സിംഹാസനം) കണ്ടപ്പോള്‍
مُسْتَقِرًّا
X
സ്ഥാപിച്ചതായി
عِندَهُ
X
തന്റെയടുക്കല്‍
قَالَ
X
(സുലൈമാന്‍) പറഞ്ഞു
هَٰذَا
X
ഇത്
مِن فَضْلِ
X
അനുഗ്രഹം കൊണ്ടാണ്
رَبِّي
X
എന്റെ നാഥന്റെ
لِيَبْلُوَنِي
X
എന്നെ പരീക്ഷിക്കാന്‍ വേണ്ടി
أَأَشْكُرُ
X
ഞാന്‍ നന്ദി കാണിക്കുമോ
أَمْ أَكْفُرُۖ
X
അതല്ല ഞാന്‍ നന്ദികേടു കാണിക്കുമോ
وَمَن شَكَرَ
X
ആര്‍ നന്ദികാണിക്കുന്നുവോ
فَإِنَّمَا يَشْكُرُ
X
തീര്‍ച്ചയായും അവന്‍ നന്ദികാണിക്കുന്നു
لِنَفْسِهِۖ
X
സ്വന്തം നന്മക്കു വേണ്ടി മാത്രമാണ്
وَمَن كَفَرَ
X
ആര്‍ നന്ദികേടുകാണിക്കുന്നുവോ
فَإِنَّ رَبِّي
X
തീര്‍ച്ചയായും എന്റെ നാഥന്‍
غَنِيٌّ
X
അനാശ്രയനാണ്
كَرِيمٌ
X
അത്യുല്‍കൃഷ്ടനും
﴿27:40﴾ اسْلُكْ
X
നീ പ്രവേശിപ്പിക്കുക
يَدَكَ
X
നിന്റെ കൈ
فِي جَيْبِكَ
X
നിന്റെ കുപ്പായമാറിലേക്ക്
تَخْرُجْ
X
എന്നാലത് പുറത്ത് വരും
بَيْضَاءَ
X
വെളുത്ത് തിളങ്ങുന്നതായി
مِنْ غَيْرِ سُوءٍ
X
യാതൊരു കെടുതിയുമില്ലാതെ
وَاضْمُمْ إِلَيْكَ
X
നീ നിന്നിലേക്ക് ചേര്‍ത്തുവെക്കുക
جَنَاحَكَ
X
നിന്റെ രണ്ട് കൈയും
مِنَ الرَّهْبِۖ
X
പേടി വിട്ടുപോവാന്‍
فَذَانِكَ
X
ഇവരണ്ടും
بُرْهَانَانِ
X
രണ്ടു തെളിവുകളാണ്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്നുള്ള
إِلَىٰ فِرْعَوْنَ
X
ഫറോവയിലേക്ക്
وَمَلَئِهِۚ
X
അവന്റെ പ്രമാണിമാരിലേക്കും
إِنَّهُمْ
X
നിശ്ചയം അവര്‍
كَانُوا
X
അവരായിട്ടുണ്ട്
قَوْمًا
X
ജനത
فَاسِقِينَ
X
ധിക്കാരികളായ
﴿28:32﴾ قَالَ
X
പറഞ്ഞു
الَّذِينَ
X
ഒരു കൂട്ടര്‍
حَقَّ
X
അനിവാര്യമായിരിക്കുന്നു
عَلَيْهِمُ
X
അവരില്‍
الْقَوْلُ
X
(ശിക്ഷയെ കുറിച്ചുള്ള) വചനം
رَبَّنَا
X
ഞങ്ങളുടെ നാഥാ
هَٰؤُلَاءِ
X
ഇക്കൂട്ടരാണ്
الَّذِينَ أَغْوَيْنَا
X
ഞങ്ങള്‍ പിഴപ്പിച്ചവര്‍
أَغْوَيْنَاهُمْ
X
ഞങ്ങള്‍ അവരെ വഴിപിഴപ്പിച്ചു
كَمَا غَوَيْنَاۖ
X
ഞങ്ങള്‍ വഴി പിഴച്ചതുപോലെ
تَبَرَّأْنَا
X
ഞങ്ങളിതാ ഉത്തരവാദിത്തമൊഴിയുന്നു
إِلَيْكَۖ
X
നിന്റെ മുന്നില്‍
مَا كَانُوا
X
ഇവരായിരുന്നില്ല
إِيَّانَا
X
ഞങ്ങള്‍ക്ക്
يَعْبُدُونَ
X
അവര്‍ ഇബാദത്ത് ചെയ്യുന്നു
﴿28:63﴾ وَابْتَغِ
X
നീ തേടുക
فِيمَا آتَاكَ
X
നിനക്ക് തന്നതിലൂടെ
اللَّهُ
X
അല്ലാഹു
الدَّارَ الْآخِرَةَۖ
X
പരലോക വിജയം
وَلَا تَنسَ
X
നീ മറന്നുകളയരുത്
نَصِيبَكَ
X
നിനക്കുള്ള വിഹിതം
مِنَ الدُّنْيَاۖ
X
ഇഹലോകജീവിതത്തില്‍
وَأَحْسِن
X
നീയും നന്മചെയ്യുക
كَمَا أَحْسَنَ اللَّهُ
X
അല്ലാഹു നന്മ ചെയ്തപോലെ
إِلَيْكَۖ
X
നിനക്ക്
وَلَا تَبْغِ
X
നീ തുനിയരുത്
الْفَسَادَ
X
നാശം വരുത്താന്‍
فِي الْأَرْضِۖ
X
നാട്ടില്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുകയില്ല
الْمُفْسِدِينَ
X
നാശകാരികളെ
﴿28:77﴾ وَمَا كُنتَ
X
നീ ആയിരുന്നില്ല
تَرْجُو
X
ആഗ്രഹിക്കുന്നവന്‍
أَن يُلْقَىٰ
X
ഇറക്കപ്പെടണമെന്ന്
إِلَيْكَ
X
നിന്നിലേക്ക്
الْكِتَابُ
X
ഈ വേദപുസ്തകം
إِلَّا رَحْمَةً
X
കാരുണ്യമായിട്ടല്ലാതെ (അല്ല)
مِّن رَّبِّكَۖ
X
നിന്റെ നാഥനില്‍നിന്നുള്ള
فَلَا تَكُونَنَّ
X
അതിനാല്‍ നീ ഒരിക്കലും ആവരുത്
ظَهِيرًا
X
സഹായി
لِّلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿28:86﴾ وَلَا يَصُدُّنَّكَ
X
നിന്നെ തെറ്റിക്കാതിരിക്കട്ടെ
عَنْ آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളില്‍നിന്ന്
بَعْدَ
X
ശേഷം
إِذْ أُنزِلَتْ
X
അത് ഇറക്കിക്കിട്ടിയ
إِلَيْكَۖ
X
നിന്നിലേക്ക്
وَادْعُ
X
നീ ക്ഷണിക്കുക
إِلَىٰ رَبِّكَۖ
X
നിന്റെ നാഥനിലേക്ക്
وَلَا تَكُونَنَّ
X
ഒരിക്കലും നീ ആയിപ്പോകരുത്
مِنَ الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളില്‍പെട്ടവന്‍
﴿28:87﴾ اتْلُ
X
നീ ഓതിക്കേള്‍പ്പിക്കുക
مَا أُوحِيَ
X
ബോധനമായി ലഭിച്ചവ
إِلَيْكَ
X
നിനക്ക്
مِنَ الْكِتَابِ
X
വേദപുസ്തകത്തില്‍ നിന്ന്
وَأَقِمِ
X
നീ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുക
الصَّلَاةَۖ
X
നമസ്കാരം
إِنَّ الصَّلَاةَ
X
നിശ്ചയം നമസ്കാരം
تَنْهَىٰ
X
തടയുന്നു
عَنِ الْفَحْشَاءِ
X
നീച കൃത്യങ്ങളെ
وَالْمُنكَرِۗ
X
നിഷിദ്ധ കര്‍മങ്ങളെയും
وَلَذِكْرُ اللَّهِ
X
അല്ലാഹുവിനെ സ്മരിക്കല്‍ (ആണ്)
أَكْبَرُۗ
X
ഏറ്റവും മഹത്തരം
وَاللَّهُ
X
അല്ലാഹു
يَعْلَمُ
X
അറിയുന്നു
مَا تَصْنَعُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്
﴿29:45﴾ وَكَذَٰلِكَ
X
അപ്രകാരം
أَنزَلْنَا
X
നാം ഇറക്കിത്തന്നിരിക്കുന്നു
إِلَيْكَ
X
നിനക്ക്
الْكِتَابَۚ
X
വേദപുസ്തകം
فَالَّذِينَ
X
ഒരു കൂട്ടര്‍
آتَيْنَاهُمُ
X
അവര്‍ക്ക് നാം നല്‍കിയിരിക്കുന്നു
الْكِتَابَ
X
വേദഗ്രന്ഥം
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِهِۖ
X
ഇതില്‍
وَمِنْ هَٰؤُلَاءِ
X
ഇക്കൂട്ടരിലുമുണ്ട്
مَن يُؤْمِنُ
X
വിശ്വസിക്കുന്നവര്‍
بِهِۚ
X
ഇതില്‍
وَمَا يَجْحَدُ
X
തള്ളിപ്പറയുകയില്ല
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
إِلَّا الْكَافِرُونَ
X
സത്യനിഷേധികളല്ലാതെ
﴿29:47﴾ وَاتَّبِعْ
X
നീ പിന്‍പറ്റുക
مَا يُوحَىٰ
X
ബോധനമായി കിട്ടുന്നതിനെ
إِلَيْكَ
X
നിനക്ക്
مِن رَّبِّكَۚ
X
നിന്റെ നാഥനില്‍ നിന്ന്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
ആയിരിക്കുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
خَبِيرًا
X
നന്നായി അറിയുന്നവന്‍
﴿33:2﴾ أَشِحَّةً عَلَيْكُمْۖ
X
നിങ്ങള്‍ക്കെതിരില്‍ പിശുക്കുകാണിക്കുന്നവരാണവര്‍
فَإِذَا جَاءَ
X
വന്നാല്‍
الْخَوْفُ
X
ഭയാവസ്ഥ
رَأَيْتَهُمْ
X
അവരെ നിനക്കുകാണാം
يَنظُرُونَ
X
അവര്‍ തുറിച്ചുനോക്കുന്നതായി
إِلَيْكَ
X
നിന്നെ
تَدُورُ
X
കറങ്ങികൊണ്ടിരിക്കും
أَعْيُنُهُمْ
X
അവരുടെ കണ്ണുകള്‍
كَالَّذِي يُغْشَىٰ عَلَيْهِ
X
ബോധം കെടുന്നവനെന്ന പോലെ
مِنَ الْمَوْتِۖ
X
മരണാസന്നമായതിനാല്‍
فَإِذَا ذَهَبَ
X
എന്നാല്‍ വിട്ടകന്നാല്‍
الْخَوْفُ
X
ഭയം
سَلَقُوكُم
X
അവര്‍ നിങ്ങളെ നേരിടുന്നു
بِأَلْسِنَةٍ
X
നാവുപയോഗിച്ച്
حِدَادٍ
X
മൂര്‍ച്ചയേറിയ
أَشِحَّةً
X
ആര്‍ത്തി പൂണ്ടുകൊള്ളൂ
عَلَى الْخَيْرِۚ
X
സമ്പത്തില്‍
أُولَٰئِكَ
X
അത്തരക്കാര്‍
لَمْ يُؤْمِنُوا
X
സത്യവിശ്വാസം സ്വികരിച്ചിട്ടില്ല
فَأَحْبَطَ
X
അതിനാല്‍ നിഷ്ഫലമാക്കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
أَعْمَالَهُمْۚ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
وَكَانَ ذَٰلِكَ
X
ഇതൊക്കെ
عَلَى اللَّهِ
X
അല്ലാഹുവെ സംബന്ധിച്ചിടത്തോളം
يَسِيرًا
X
വളരെ നിസ്സാരമാണ്
﴿33:19﴾ تُرْجِي
X
നിനക്ക് അകറ്റി നിറുത്താം
مَن تَشَاءُ
X
നിനക്കിഷ്ടമുള്ളവരെ
مِنْهُنَّ
X
അവരി(ഭാര്യമാര്‍)ല്‍ നിന്ന്
وَتُؤْوِي إِلَيْكَ
X
നിനക്ക് അടുപ്പിച്ചുനിറുത്തുകയും ചെയ്യാം
مَن تَشَاءُۖ
X
നീ ഉദ്ദേശിക്കുന്നവരെ
وَمَنِ ابْتَغَيْتَ
X
നിനക്ക് ഇഷ്ടമുള്ളവരെ
مِمَّنْ عَزَلْتَ
X
നീ അകറ്റി നിര്‍ത്തിയവരില്‍ നിന്ന്
فَلَا جُنَاحَ عَلَيْكَۚ
X
(അടുപ്പിക്കുന്നതില്‍) നിനക്ക് കുറ്റമില്ല
ذَٰلِكَ
X
ഇതാണ്
أَدْنَىٰ
X
ഏറ്റവും പറ്റിയത്
أَن تَقَرَّ
X
കുളിര്‍ക്കാന്‍
أَعْيُنُهُنَّ
X
അവരുടെ കണ്ണുകള്‍
وَلَا يَحْزَنَّ
X
അവര്‍ ദുഃഖിക്കാതിരിക്കാനും
وَيَرْضَيْنَ
X
അവര്‍ തൃപ്തരാകാനും
بِمَا آتَيْتَهُنَّ
X
നീ അവര്‍ക്ക് നല്‍കിയതില്‍
كُلُّهُنَّۚ
X
അവരെല്ലാം
وَاللَّهُ
X
അല്ലാഹു
يَعْلَمُ
X
അറിയുന്നു
مَا فِي قُلُوبِكُمْۚ
X
നിങ്ങളുടെ മനസ്സിലുള്ളത്
وَكَانَ اللَّهُ
X
അല്ലാഹു ആകുന്നു
عَلِيمًا
X
സര്‍വ്വജ്ഞന്‍
حَلِيمًا
X
സഹനമുള്ളവനും
﴿33:51﴾ وَيَرَى
X
കാണുന്നുണ്ട്
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവര്‍
الْعِلْمَ
X
ജ്ഞാനം
الَّذِي أُنزِلَ
X
ഇറക്കപ്പെട്ട
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
هُوَ الْحَقَّ
X
അതാണ് സത്യം
وَيَهْدِي
X
അത് നയിക്കുകയും ചെയ്യുന്നു
إِلَىٰ صِرَاطِ
X
മാര്‍ഗത്തിലേക്ക്
الْعَزِيزِ
X
പ്രതാപിയായവന്റെ
الْحَمِيدِ
X
സ്തുത്യര്‍ഹനും
﴿34:6﴾ وَالَّذِي أَوْحَيْنَا
X
നാം ബോധനമായി നല്‍കിയത്
إِلَيْكَ
X
നിനക്ക്
مِنَ الْكِتَابِ
X
വേദപുസ്തകത്തില്‍നിന്ന്
هُوَ
X
അതാകുന്നു
الْحَقُّ
X
സത്യം
مُصَدِّقًا
X
ശരിവെക്കുന്ന
لِّمَا بَيْنَ يَدَيْهِۗ
X
അതിന്നു മുമ്പുള്ള (വേദങ്ങളെ)
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِعِبَادِهِ
X
തന്റെ ദാസന്മാരെ സംബന്ധിച്ച്
لَخَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവനാണ്
بَصِيرٌ
X
എല്ലാം കാണുന്നവനും
﴿35:31﴾ كِتَابٌ
X
വേദപുസ്തകമാണിത്
أَنزَلْنَاهُ
X
നാം അതിനെ ഇറക്കിത്തന്നു
إِلَيْكَ
X
നിനക്ക്
مُبَارَكٌ
X
അനുഗ്രഹീതമായ
لِّيَدَّبَّرُوا
X
ഇവര്‍ ചിന്തിക്കേണ്ടിതിന്ന്
آيَاتِهِ
X
അതിലെ വചനങ്ങളെപ്പറ്റി
وَلِيَتَذَكَّرَ
X
പാഠമുള്‍ക്കൊള്ളാനും
أُولُو الْأَلْبَابِ
X
ബുദ്ധിമാന്‍മാര്‍
﴿38:29﴾ إِنَّا
X
തീര്‍ച്ചയായും നാം
أَنزَلْنَا
X
നാം അവതരിപ്പിച്ചു
إِلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ ഗ്രന്ഥം
بِالْحَقِّ
X
സത്യത്തോടെ
فَاعْبُدِ
X
അതിനാല്‍ നീ വഴിപ്പെടുക
اللَّهَ
X
അല്ലാഹുവിന്ന്
مُخْلِصًا
X
നിഷ്കളങ്കമാക്കിക്കൊണ്ട്
لَّهُ
X
അവന്
الدِّينَ
X
കീഴ്വണക്കം
﴿39:2﴾ وَلَقَدْ أُوحِيَ
X
തീര്‍ച്ചയായും ബോധനം നല്‍കപ്പെട്ടിരിക്കുന്നു
إِلَيْكَ
X
നിനക്ക്
وَإِلَى الَّذِينَ مِن قَبْلِكَ
X
നിനക്കു മുമ്പുള്ളവര്‍ക്കും
لَئِنْ أَشْرَكْتَ
X
നീ (അല്ലാഹുവില്‍) പങ്കു ചേര്‍ത്താല്‍
لَيَحْبَطَنَّ
X
ഉറപ്പായും നിഷ്ഫലമായിപ്പോകും
عَمَلُكَ
X
നിന്റെ കര്‍മം
وَلَتَكُونَنَّ
X
നീ ആവുകയും ചെയ്യും
مِنَ الْخَاسِرِينَ
X
നഷ്ടത്തിലകപ്പെട്ടവരുടെ കൂട്ടത്തില്‍
﴿39:65﴾ كَذَٰلِكَ
X
അപ്രകാരം
يُوحِي
X
ദിവ്യബോധനം നല്‍കുന്നു
إِلَيْكَ
X
നിനക്ക്
وَإِلَى الَّذِينَ مِن قَبْلِكَ
X
നിനക്കുമുമ്പുള്ളവര്‍ക്കും
اللَّهُ
X
അല്ലാഹു
الْعَزِيزُ
X
അജയ്യനായ
الْحَكِيمُ
X
യുക്തിമാനുമായ
﴿42:3﴾ وَكَذَٰلِكَ
X
അപ്രകാരം
أَوْحَيْنَا
X
നാം ബോധനം നല്‍കിയിരിക്കുന്നു
إِلَيْكَ
X
നിനക്ക്
قُرْآنًا
X
ഖുര്‍ആനിനെ
عَرَبِيًّا
X
അറബി ഭാഷയിലുള്ള
لِّتُنذِرَ
X
നീ മുന്നറിയിപ്പ് നല്‍കാന്‍
أُمَّ الْقُرَىٰ
X
നാടുകളുടെ കേന്ദ്രത്തിന്(മക്കക്ക്)
وَمَنْ حَوْلَهَا
X
അതിനു ചുറ്റുമുള്ളവര്‍ക്കും
وَتُنذِرَ
X
നീ മുന്നറിയിപ്പ് നല്‍കാനും
يَوْمَ الْجَمْعِ
X
സമ്മേളന ദിനത്തെക്കുറിച്ച്
لَا رَيْبَ فِيهِۚ
X
അതില്‍ സംശയമേയില്ല
فَرِيقٌ
X
ഒരു വിഭാഗം
فِي الْجَنَّةِ
X
സ്വര്‍ഗത്തിലാകുന്നു
وَفَرِيقٌ
X
മറ്റൊരു വിഭാഗം
فِي السَّعِيرِ
X
കത്തിജ്വലിക്കുന്ന നരകത്തിലും
﴿42:7﴾ شَرَعَ
X
അവന്‍ നിയമമാക്കിയിരിക്കുന്നു
لَكُم
X
നിങ്ങള്‍ക്ക്
مِّنَ الدِّينِ
X
മതത്തില്‍
مَا وَصَّىٰ بِهِ
X
അവന്‍ കല്‍പിച്ച കാര്യം
نُوحًا
X
നൂഹിനോടും
وَالَّذِي أَوْحَيْنَا
X
നാം ദിവ്യബോധനം നല്‍കിയ കാര്യം
إِلَيْكَ
X
നിനക്ക്
وَمَا وَصَّيْنَا بِهِ
X
നാം അനുശാസിച്ചതും
إِبْرَاهِيمَ
X
ഇബ്റാഹീമിനോട്
وَمُوسَىٰ
X
മൂസയോടും
وَعِيسَىٰۖ
X
ഈസയോടും
أَنْ أَقِيمُوا
X
(അതായത്) നിങ്ങള്‍ നിലനിര്‍ത്തുവിന്‍ എന്ന്
الدِّينَ
X
ഈ ദീനിനെ
وَلَا تَتَفَرَّقُوا
X
നിങ്ങള്‍ ഭിന്നിക്കാതിരിക്കുകയും ചെയ്യുവിന്‍
﴿42:13﴾