Repeated Words in Quran

< >
Total Found : 25
هَلْ يَنظُرُونَ
X
അവര്‍ പ്രതീക്ഷിക്കുന്നുണ്ടോ
إِلَّا أَن يَأْتِيَهُمُ اللَّهُ
X
അല്ലാഹു അവരുടെ അടുത്ത് വരിക എന്നതല്ലാതെ
فِي ظُلَلٍ
X
നിഴലില്‍
مِّنَ الْغَمَامِ
X
മേഘങ്ങളുടെ
وَالْمَلَائِكَةُ
X
മലക്കുകളും
وَقُضِيَ الْأَمْرُۚ
X
കാര്യം തീരുമാനിക്കപ്പെടുകയും
وَإِلَى اللَّهِ
X
അല്ലാഹുവിലേക്കാണ്
تُرْجَعُ
X
മടക്കപ്പെടുന്നത്
الْأُمُورُ
X
കാര്യങ്ങള്‍
﴿2:210﴾ الَّذِينَ يَأْكُلُونَ
X
തിന്നുന്നവര്‍
الرِّبَا
X
പലിശ
لَا يَقُومُونَ
X
എഴുന്നേല്‍ക്കുകയില്ല
إِلَّا كَمَا يَقُومُ
X
എഴുന്നേല്‍ക്കുന്നതുപോലെയല്ലാതെ
الَّذِي يَتَخَبَّطُهُ
X
ബാധിച്ചിരിക്കുന്നവന്‍
الشَّيْطَانُ
X
പിശാച്
مِنَ الْمَسِّۚ
X
സ്പര്‍ശിച്ചത് മൂലം
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറയുന്നത് കൊണ്ടാണ്
إِنَّمَا الْبَيْعُ
X
തീര്‍ച്ചയായും കച്ചവടം
مِثْلُ الرِّبَاۗ
X
പലിശ പോലെ(മാത്രമാണ്)
وَأَحَلَّ اللَّهُ
X
അല്ലാഹു അനുവദിച്ചിരിക്കുന്നു
الْبَيْعَ
X
കച്ചവടം
وَحَرَّمَ
X
നിരോധിച്ചിരിക്കുന്നു
الرِّبَاۚ
X
പലിശ
فَمَن جَاءَهُ
X
അപ്പോള്‍ വന്നുകിട്ടിയവന്‍
مَوْعِظَةٌ
X
ഉപദേശം
مِّن رَّبِّهِ
X
തന്റെ നാഥനില്‍ നിന്നുള്ള
فَانتَهَىٰ
X
അപ്പോള്‍ അവന്‍ വിരമിക്കുകയും ചെയ്തു
فَلَهُ
X
എന്നാല്‍ അവനുണ്ട്
مَا سَلَفَ
X
കഴിഞ്ഞു പോയത്
وَأَمْرُهُ
X
അവന്റെ കാര്യം
إِلَى اللَّهِۖ
X
(അല്ലാഹുവിലേക്കാണ്) അല്ലാഹുവിന്റെ തീരുമാനത്തിന് വിടുക
وَمَنْ عَادَ
X
ആരെങ്കിലും മടങ്ങിയാല്‍
فَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿2:275﴾ وَاتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
يَوْمًا
X
ഒരു ദിവസത്തെ
تُرْجَعُونَ فِيهِ
X
അന്ന് നിങ്ങള്‍ മടക്കപ്പെടും
إِلَى اللَّهِۖ
X
അല്ലാഹുവിലേക്ക്
ثُمَّ
X
പിന്നീട്
تُوَفَّىٰ
X
പൂര്‍ണമായി നല്‍കപ്പെടും
كُلُّ نَفْسٍ
X
എല്ലാ ഓരോരുത്തര്‍ക്കും
مَّا كَسَبَتْ
X
അവന്‍ പ്രവര്‍ത്തിച്ചത്
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അനീതിക്ക് വിധേയരാവില്ല
﴿2:281﴾ لَّا يَتَّخِذِ
X
ആക്കിവെക്കരുത്, സ്വീകരിക്കരുത്
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
الْكَافِرِينَ
X
സത്യനിഷേധികളെ
أَوْلِيَاءَ
X
രക്ഷാധികാരികള്‍
مِن دُونِ
X
കൂടാതെ
الْمُؤْمِنِينَۖ
X
സത്യവിശ്വാസികളെ
وَمَن يَفْعَلْ
X
ആരെങ്കിലും ചെയ്യുന്നുവെങ്കില്‍
ذَٰلِكَ
X
അങ്ങനെ
فَلَيْسَ
X
അവന് ഇല്ല
مِنَ اللَّهِ
X
അല്ലാഹുവുമായി
فِي شَيْءٍ
X
ഒരു ബന്ധവും
إِلَّا أَن تَتَّقُوا
X
നിങ്ങള്‍ കരുതലോടെ വര്‍ത്തിക്കുകയാണെങ്കില്‍
مِنْهُمْ
X
അവരുമായി
تُقَاةًۗ
X
കരുതല്‍ നടപടിയായി
وَيُحَذِّرُكُمُ
X
നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു
اللَّهُ
X
അല്ലാഹു
نَفْسَهُۗ
X
അവനെപ്പറ്റി
وَإِلَى اللَّهِ
X
അല്ലാഹുവിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿3:28﴾ فَلَمَّا أَحَسَّ
X
ബോധ്യമായപ്പോള്‍
عِيسَىٰ
X
ഈസാക്ക്
مِنْهُمُ
X
അവരില്‍നിന്ന്
الْكُفْرَ
X
സത്യനിഷേധം
قَالَ
X
അദ്ദേഹം ചോദിച്ചു
مَنْ
X
ആരുണ്ട്
أَنصَارِي
X
എന്റെ സഹായികളായി
إِلَى اللَّهِۖ
X
അല്ലാഹുവിലേക്ക്, അല്ലാഹുവിന്റെ മാര്‍ഗത്തില്‍
قَالَ
X
പറഞ്ഞു
الْحَوَارِيُّونَ
X
ഹവാരികള്‍
نَحْنُ
X
ഞങ്ങള്‍
أَنصَارُ اللَّهِ
X
അല്ലാഹുവിന്റെ സഹായികളാണ്
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَاشْهَدْ
X
താങ്കള്‍ സാക്ഷ്യം വഹിച്ചാലും
بِأَنَّا مُسْلِمُونَ
X
നിശ്ചയം ഞങ്ങള്‍ (അല്ലാഹുവെ) അനുസരിക്കുന്നവരാണെന്ന
﴿3:52﴾ وَلِلَّهِ
X
അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും
وَإِلَى اللَّهِ
X
അല്ലാഹുവിലേക്ക്
تُرْجَعُ
X
മടക്കപ്പെടുന്നു
الْأُمُورُ
X
കാര്യങ്ങള്‍
﴿3:109﴾ وَلَئِن مُّتُّمْ
X
നിങ്ങള്‍ മരിച്ചുവെങ്കില്‍
أَوْ قُتِلْتُمْ
X
അല്ലെങ്കില്‍ നിങ്ങള്‍ വധിക്കപ്പെട്ടുവെങ്കില്‍
لَإِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക് തന്നെയാണ്
تُحْشَرُونَ
X
നിങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടുക
﴿3:158﴾ يَا أَيُّهَا الَّذِينَ آمَنُوا
X
ഹേ, സത്യവിശ്വാസികളേ
أَطِيعُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക
وَأَطِيعُوا الرَّسُولَ
X
നിങ്ങള്‍ ദൂതനെയും അനുസരിക്കുക
وَأُولِي الْأَمْرِ
X
കൈകാര്യകര്‍ത്താക്കളെയും
مِنكُمْۖ
X
നിങ്ങളില്‍ നിന്നുള്ള
فَإِن تَنَازَعْتُمْ
X
നിങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചാല്‍
فِي شَيْءٍ
X
ഒരുകാര്യത്തില്‍
فَرُدُّوهُ
X
അത് നിങ്ങള്‍ മടക്കുക
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
وَالرَّسُولِ
X
ദൈവദൂതനിലേക്കും
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
تُؤْمِنُونَ
X
നിങ്ങള്‍ വിശ്വസിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۚ
X
അന്ത്യദിനത്തിലും
ذَٰلِكَ
X
അതാണ്
خَيْرٌ
X
ഏറ്റവും ഉത്തമം
وَأَحْسَنُ
X
ഏറ്റവും വിശിഷ്ടമായതും
تَأْوِيلًا
X
അന്തിമഫലത്താല്‍
﴿4:59﴾ وَمَن يُهَاجِرْ
X
നാട് വെടിയുന്നവന്‍
فِي سَبِيلِ اللَّهِ
X
അല്ലാഹു മാര്‍ഗത്തില്‍
يَجِدْ
X
അവന്‍ കണ്ടെത്തും
فِي الْأَرْضِ
X
ഭൂമിയില്‍
مُرَاغَمًا
X
അഭയസ്ഥാനങ്ങള്‍
كَثِيرًا
X
ധാരാളം
وَسَعَةًۚ
X
വിശാലതയും
وَمَن يَخْرُجْ
X
പുറപ്പെടുന്നവന്‍
مِن بَيْتِهِ
X
തന്റെ വീട്ടില്‍ നിന്ന്
مُهَاجِرًا
X
പലായനം ചെയ്യുന്നവനായി
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
وَرَسُولِهِ
X
അവന്റെ ദൂതനിലേക്കും
ثُمَّ يُدْرِكْهُ الْمَوْتُ
X
പിന്നെ മരണം അവനെ പിടികൂടുന്നു
فَقَدْ وَقَعَ
X
തീര്‍ച്ചയായും അപ്പോള്‍ സ്ഥിരപ്പെട്ടു
أَجْرُهُ
X
അവന്റെ പ്രതിഫലം
عَلَى اللَّهِۗ
X
അല്ലാഹുവിങ്കല്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമദയാലു
﴿4:100﴾ وَأَنزَلْنَا
X
നാം അവതരിപ്പിച്ചു
إِلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ ഗ്രന്ഥം
بِالْحَقِّ
X
സത്യത്തോടെ
مُصَدِّقًا
X
ശരിവെക്കുന്നതായിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
X
അതിന്റെ മുന്നിലുള്ളവയെ
مِنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍നിന്ന്
وَمُهَيْمِنًا
X
ഭദ്രമായി കാത്തുരക്ഷിക്കുന്നതായിക്കൊണ്ടും
عَلَيْهِۖ
X
അതിനെ
فَاحْكُم
X
അതിനാല്‍ നീ വിധികല്‍പിക്കുക
بَيْنَهُم
X
അവര്‍ക്കിടയില്‍
بِمَا أَنزَلَ اللَّهُۖ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَهُمْ
X
അവരുടെ തന്നിഷ്ടങ്ങളെ
عَمَّا جَاءَكَ
X
നിനക്ക് വന്നെത്തിയതിനെ നിരാകരിച്ച്
مِنَ الْحَقِّۚ
X
സത്യത്തില്‍നിന്ന്
لِكُلٍّ
X
എല്ലാവര്‍ക്കും (ഓരോ വിഭാഗത്തിനും)
جَعَلْنَا
X
നാം നിശ്ചയിച്ചുതന്നിട്ടുണ്ട്
مِنكُمْ
X
നിങ്ങളില്‍നിന്നുള്ള
شِرْعَةً
X
നിയമവ്യവസ്ഥ
وَمِنْهَاجًاۚ
X
കര്‍മരീതിയും
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَجَعَلَكُمْ
X
അവന്‍ നിങ്ങളെ ആക്കുമായിരുന്നു
أُمَّةً
X
സമുദായം
وَاحِدَةً
X
ഒരൊറ്റ
وَلَٰكِن
X
പക്ഷേ
لِّيَبْلُوَكُمْ
X
അവന്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയാണ്
فِي مَا آتَاكُمْۖ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
فَاسْتَبِقُوا
X
അതിനാല്‍ നിങ്ങള്‍ മല്‍സരിച്ചു മുന്നേറുക
الْخَيْرَاتِۚ
X
നല്ല കാര്യങ്ങളില്‍
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
جَمِيعًا
X
എല്ലാവരും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്
بِمَا
X
ഒന്നിനെക്കുറിച്ച്
كُنتُمْ
X
നിങ്ങളായിരുന്നു
فِيهِ
X
അതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നിക്കുന്നു
﴿5:48﴾ أَفَلَا يَتُوبُونَ
X
അവര്‍ പശ്ചാത്തപിച്ചു മടങ്ങുന്നില്ലേ?
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
وَيَسْتَغْفِرُونَهُۚ
X
അവര്‍ അവനോട് മാപ്പിരക്കുകയും ചെയ്യുന്നു(ചെയ്യുന്നില്ലേ)
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
പരമ ദയാലുവും
﴿5:74﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
عَلَيْكُمْ
X
നിങ്ങളുടെമേല്‍ ബാധ്യതയുള്ളത്
أَنفُسَكُمْۖ
X
നിങ്ങളുടെ ശരീരങ്ങളാണ്(നിങ്ങളുടെ കാര്യമാണ്)
لَا يَضُرُّكُم
X
നിങ്ങള്‍ക്ക് ദ്രോഹം വരുത്തുകയില്ല
مَّن ضَلَّ
X
വഴിപിഴച്ചവര്‍
إِذَا اهْتَدَيْتُمْۚ
X
നിങ്ങള്‍ നേര്‍വഴി പ്രാപിച്ചാല്‍
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
جَمِيعًا
X
എല്ലാവരുടെയും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി
﴿5:105﴾ ثُمَّ
X
പിന്നെ
رُدُّوا
X
അവര്‍ മടക്കിയയക്കപ്പെട്ടു(മടക്കിയയക്കപ്പെടും)
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
مَوْلَاهُمُ
X
അവരുടെ യജമാനനായ
الْحَقِّۚ
X
സാക്ഷാല്‍
أَلَا
X
അറിയുക
لَهُ
X
അവന്നാണ്
الْحُكْمُ
X
വിധിതീര്‍പ്പിനുള്ള അധികാരം
وَهُوَ
X
അവന്‍
أَسْرَعُ
X
അതിവേഗതയുള്ളവനാണ്
الْحَاسِبِينَ
X
വിചാരണ ചെയ്യുന്നവരില്‍
﴿6:62﴾ وَجَعَلُوا
X
അവര്‍ നിശ്ചയിച്ചുകൊടുത്തു
لِلَّهِ
X
അല്ലാഹുവിന്
مِمَّا ذَرَأَ
X
അവന്‍ സൃഷ്ടിച്ചതില്‍നിന്ന്
مِنَ الْحَرْثِ
X
കൃഷിയില്‍നിന്ന്
وَالْأَنْعَامِ
X
കാലികളില്‍നിന്നും
نَصِيبًا
X
ഒരു വിഹിതം
فَقَالُوا
X
എന്നിട്ടവര്‍ പറഞ്ഞു(പറയുന്നു)
هَٰذَا
X
ഇത്
لِلَّهِ
X
അല്ലാഹുവിനുള്ളതാണ്
بِزَعْمِهِمْ
X
അവരുടെ ജല്‍പനമനുസരിച്ച്
وَهَٰذَا
X
ഇത് (മറ്റേത്)
لِشُرَكَائِنَاۖ
X
ഞങ്ങളുടെ പങ്കാളികള്‍ക്കും(പങ്കാളികളാക്കിവച്ച ദൈവങ്ങള്‍ക്ക്)
فَمَا كَانَ
X
എന്നാല്‍ ഉള്ളത്
لِشُرَكَائِهِمْ
X
അവരുടെ പങ്കാളികള്‍ക്ക്
فَلَا يَصِلُ
X
അത് എത്തിച്ചേരുകയില്ല
إِلَى اللَّهِۖ
X
അല്ലാഹുവിലേക്ക്
وَمَا كَانَ
X
ഉള്ളത്
لِلَّهِ
X
അല്ലാഹുവിന്
فَهُوَ
X
അത്
يَصِلُ
X
അത് എത്തിച്ചേരും
إِلَىٰ شُرَكَائِهِمْۗ
X
അവരുടെ പങ്കാളികള്‍ക്ക്
سَاءَ
X
ചീത്തയായിരിക്കുന്നു
مَا يَحْكُمُونَ
X
അവര്‍ തീരുമാനിക്കുന്നത്
﴿6:136﴾ إِنَّ الَّذِينَ فَرَّقُوا
X
തീര്‍ച്ചയായും പിളര്‍പ്പുണ്ടാക്കിയവര്‍
دِينَهُمْ
X
തങ്ങളുടെ മതത്തില്‍
وَكَانُوا
X
അവര്‍ ആയിത്തീരുകയും ചെയ്തു
شِيَعًا
X
വിവിധകക്ഷികള്‍
لَّسْتَ
X
നീയല്ല
مِنْهُمْ
X
അവരെ സംബന്ധിച്ച്
فِي شَيْءٍۚ
X
ഒരു കാര്യത്തിലും
إِنَّمَا أَمْرُهُمْ
X
നിശ്ചയം, അവരുടെ കാര്യം
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
ثُمَّ
X
പിന്നീട്
يُنَبِّئُهُم
X
അവനവരെ വിവരമറിയിക്കും
بِمَا كَانُوا
X
അവരായിരുന്നതിനെപ്പറ്റി
يَفْعَلُونَ
X
അവര്‍ ചെയ്യുന്നു
﴿6:159﴾ وَإِذْ
X
സന്ദര്‍ഭവും (ഓര്‍ക്കുക)
يُرِيكُمُوهُمْ
X
അവന്‍ അവരെ നിങ്ങള്‍ക്ക് കാണിച്ചു
إِذِ الْتَقَيْتُمْ
X
നിങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍
فِي أَعْيُنِكُمْ
X
നിങ്ങളുടെ കണ്ണുകളില്‍
قَلِيلًا
X
കുറച്ചായി
وَيُقَلِّلُكُمْ
X
നിങ്ങളെ അവന്‍ കുറച്ചു കാണിക്കുകയും ചെയ്തു
فِي أَعْيُنِهِمْ
X
അവരുടെ കണ്ണുകളില്‍
لِيَقْضِيَ
X
നടപ്പാക്കാന്‍ വേണ്ടി
اللَّهُ
X
അല്ലാഹു
أَمْرًا
X
ഒരു കാര്യം
كَانَ
X
ആയിരുന്നു
مَفْعُولًاۗ
X
സംഭവിക്കേണ്ടത്
وَإِلَى اللَّهِ
X
അല്ലാഹുവിലേക്ക്
تُرْجَعُ
X
മടക്കപ്പെടും
الْأُمُورُ
X
കാര്യങ്ങള്‍
﴿8:44﴾ وَلَوْ أَنَّهُمْ رَضُوا
X
അവര്‍ തൃപ്തിയടഞ്ഞിരുന്നെങ്കില്‍
مَا آتَاهُمُ
X
അവര്‍ക്ക് നല്‍കിയതില്‍
اللَّهُ
X
അല്ലാഹു
وَرَسُولُهُ
X
അവന്റെ ദൂതനും
وَقَالُوا
X
അവര്‍ പറയുകയും(ചെയ്തിരുന്നെങ്കില്‍)
حَسْبُنَا
X
ഞങ്ങള്‍ക്ക് മതി
اللَّهُ
X
അല്ലാഹു
سَيُؤْتِينَا
X
ഇനിയും ഞങ്ങള്‍ക്ക് നല്‍കും
اللَّهُ
X
അല്ലാഹു
مِن فَضْلِهِ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَرَسُولُهُ
X
അവന്റെ ദൂതനും
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِلَى اللَّهِ
X
അല്ലാഹുവില്‍ മാത്രം
رَاغِبُونَ
X
പ്രതീക്ഷയര്‍പ്പിച്ചവരാണ്
﴿9:59﴾ هُنَالِكَ
X
അവിടെ വെച്ച്
تَبْلُو
X
പരീക്ഷിച്ചറിയും
كُلُّ نَفْسٍ
X
ഓരോ മനുഷ്യനും
مَّا أَسْلَفَتْۚ
X
താന്‍ നേരത്തെ ചെയ്തുകൂട്ടിയത്
وَرُدُّوا
X
അവര്‍ മടക്കപ്പെടും
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
مَوْلَاهُمُ
X
തങ്ങളുടെ രക്ഷകനായ
الْحَقِّۖ
X
യഥാര്‍ത്ഥ
وَضَلَّ
X
തെറ്റിപ്പോകും
عَنْهُم
X
അവരില്‍ നിന്ന്
مَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയവ
﴿10:30﴾ إِلَى اللَّهِ
X
അല്ലാഹുവിലേക്കാണ്
مَرْجِعُكُمْۖ
X
നിങ്ങളുടെ മടക്കം
وَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാറ്റിന്നും
قَدِيرٌ
X
കഴിവുറ്റവനാകുന്നു
﴿11:4﴾ قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّمَا أَشْكُو
X
നിശ്ചയം ഞാന്‍ വേവലാതിപ്പെടുന്നു
بَثِّي
X
എന്റെ മനോവേദനയെക്കുറിച്ച്
وَحُزْنِي
X
എന്റെ വ്യസനവും
إِلَى اللَّهِ
X
അല്ലാഹുവോട് മാത്രം
وَأَعْلَمُ
X
ഞാനറിയുന്നു
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
مَا لَا تَعْلَمُونَ
X
നിങ്ങളറിയാത്തത്
﴿12:86﴾ قُلْ
X
നീ പറയുക
هَٰذِهِ
X
ഇതാണ്
سَبِيلِي
X
എന്റെ വഴി
أَدْعُو
X
ഞാന്‍ ക്ഷണിക്കുന്നു
إِلَى اللَّهِۚ
X
അല്ലാഹുവിലേക്ക്
عَلَىٰ بَصِيرَةٍ
X
തികഞ്ഞ ഉള്‍ക്കാഴ്ചയോടെ
أَنَا
X
ഞാന്‍
وَمَنِ اتَّبَعَنِيۖ
X
എന്നെ അനുഗമിച്ചവരും
وَسُبْحَانَ اللَّهِ
X
അല്ലാഹു എത്ര പരിശുദ്ധന്‍
وَمَا أَنَا
X
ഞാനല്ല
مِنَ الْمُشْرِكِينَ
X
അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരില്‍പ്പെട്ടവന്‍
﴿12:108﴾ وَأَلْقَوْا
X
അവര്‍ ഇട്ടുകൊടുക്കും
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
يَوْمَئِذٍ
X
അന്നേദിവസം
السَّلَمَۖ
X
കീഴ്വണക്കം
وَضَلَّ عَنْهُم
X
അവരില്‍ നിന്നകന്നു പോവുകയും ചെയ്യും
مَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചവ
﴿16:87﴾ يَعْلَمُ
X
അവനറിയുന്നു
مَا بَيْنَ أَيْدِيهِمْ
X
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْۗ
X
അവരുടെ പിന്നിലുള്ളതും
وَإِلَى اللَّهِ
X
അല്ലാഹുവിലേക്ക്
تُرْجَعُ
X
മടക്കപ്പെടുന്നു
الْأُمُورُ
X
കാര്യങ്ങള്‍
﴿22:76﴾ وَقُل
X
നീ പറയുക
لِّلْمُؤْمِنَاتِ
X
സത്യവിശ്വാസിനികളോട്
يَغْضُضْنَ
X
അവര്‍ താഴ്ത്തട്ടെ
مِنْ أَبْصَارِهِنَّ
X
അവരുടെ ദൃഷ്ടികള്‍
وَيَحْفَظْنَ
X
അവര്‍ സൂക്ഷിക്കുകയും ചെയ്യട്ടെ
فُرُوجَهُنَّ
X
അവരുടെ ഗുഹ്യ ഭാഗങ്ങള്‍
وَلَا يُبْدِينَ
X
അവര്‍ വെളിപ്പെടുത്തരുത്
زِينَتَهُنَّ
X
അവരുടെ സൗന്ദര്യം
إِلَّا مَا ظَهَرَ
X
വെളിവായത് ഒഴികെ
مِنْهَاۖ
X
അതില്‍ നിന്ന്
وَلْيَضْرِبْنَ
X
അവര്‍ താഴ്ത്തിയിടണം
بِخُمُرِهِنَّ
X
അവരുടെ ശിരോ വസ്ത്രം
عَلَىٰ جُيُوبِهِنَّۖ
X
അവരുടെ മാറിടത്തില്‍
وَلَا يُبْدِينَ
X
അവര്‍ വെളിപ്പെടുത്തരുത്
زِينَتَهُنَّ
X
അവരുടെ സൗന്ദര്യം
إِلَّا لِبُعُولَتِهِنَّ
X
അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കല്ലാതെ
أَوْ آبَائِهِنَّ
X
അല്ലെങ്കില്‍ അവരുടെ പിതാക്കള്‍ക്ക്
أَوْ آبَاءِ بُعُولَتِهِنَّ
X
അല്ലെങ്കില്‍ അവരുടെ ഭര്‍തൃ പിതാക്കള്‍ക്ക്
أَوْ أَبْنَائِهِنَّ
X
അല്ലെങ്കില്‍ അവരുടെ പുത്രന്‍മാര്‍ക്ക്
أَوْ أَبْنَاءِ بُعُولَتِهِنَّ
X
അല്ലെങ്കില്‍ അവരുടെ ഭര്‍തൃ പുത്രന്‍മാര്‍ക്ക്
أَوْ إِخْوَانِهِنَّ
X
അല്ലെങ്കില്‍ അവരുടെ സഹോദരന്‍മാര്‍ക്ക്
أَوْ بَنِي إِخْوَانِهِنَّ
X
അല്ലെങ്കില്‍ അവരുടെ സഹോദര പുത്രന്‍മാര്‍ക്ക്
أَوْ بَنِي أَخَوَاتِهِنَّ
X
അല്ലെങ്കില്‍ അവരുടെ സഹോദരീ പുത്രന്‍മാര്‍ക്ക്
أَوْ نِسَائِهِنَّ
X
അല്ലെങ്കില്‍ അവരുടെ സ്ത്രീകള്‍ക്ക്
أَوْ مَا مَلَكَتْ أَيْمَانُهُنَّ
X
അല്ലെങ്കില്‍ അവരുടെ വലതു കൈ ഉടമപ്പെടുത്തിയവര്‍ക്ക്
أَوِ التَّابِعِينَ
X
അല്ലെങ്കില്‍ പിന്തുടരുന്നവര്‍ക്ക്
غَيْرِ أُولِي الْإِرْبَةِ
X
ലൈംഗികാസക്തി ഇല്ലാത്തവര്‍
مِنَ الرِّجَالِ
X
പുരുഷന്‍മാരില്‍ നിന്ന്
أَوِ الطِّفْلِ
X
അല്ലെങ്കില്‍ കുട്ടികള്‍ക്ക്
الَّذِينَ لَمْ يَظْهَرُوا
X
വെളിപ്പെട്ടിട്ടില്ലാത്ത
عَلَىٰ عَوْرَاتِ النِّسَاءِۖ
X
സ്ത്രീ രഹസ്യങ്ങളെ സംബന്ധിച്ച്
وَلَا يَضْرِبْنَ
X
അവര്‍ നിലത്ത് അടിക്കരുത്
بِأَرْجُلِهِنَّ
X
അവരുടെ കാലൂകള്‍ കൊണ്ട്
لِيُعْلَمَ
X
അറിയപ്പെടാന്‍
مَا يُخْفِينَ
X
അവര്‍ മറച്ചുവെച്ചത്
مِن زِينَتِهِنَّۚ
X
തങ്ങളുടെ സൗന്ദര്യത്തില്‍ നിന്ന്
وَتُوبُوا إِلَى اللَّهِ
X
നിങ്ങള്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക
جَمِيعًا
X
എല്ലാവരും
أَيُّهَ الْمُؤْمِنُونَ
X
വിശ്വാസികളേ
لَعَلَّكُمْ تُفْلِحُونَ
X
നിങ്ങള്‍ വിജയം വരിച്ചേക്കാം
﴿24:31﴾ وَلِلَّهِ
X
അല്ലാഹുവിനാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ وَالْأَرْضِۖ
X
ആകാശ ഭൂമികളുടെ
وَإِلَى اللَّهِ
X
അല്ലാഹുവിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿24:42﴾ وَإِذَا دُعُوا
X
അവര്‍ വിളിക്കപ്പെട്ടാല്‍
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
وَرَسُولِهِ
X
അവന്റ ദൂതനിലേക്കും
لِيَحْكُمَ بَيْنَهُمْ
X
അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കാന്‍
إِذَا فَرِيقٌ
X
അപ്പോഴതാ ഒരു വിഭാഗം
مِّنْهُم
X
അവരില്‍ നിന്ന്
مُّعْرِضُونَ
X
ഒഴിഞ്ഞു കളയുന്നു
﴿24:48﴾ إِنَّمَا كَانَ
X
മാത്രമായിരിക്കും
قَوْلَ الْمُؤْمِنِينَ
X
വിശ്വാസികളുടെ പറച്ചില്‍
إِذَا دُعُوا
X
അവര്‍ വിളിക്കപ്പെട്ടാല്‍
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
وَرَسُولِهِ
X
അവന്റെ ദൂതനിലേക്കും
لِيَحْكُمَ بَيْنَهُمْ
X
അവര്‍ക്കിടയില്‍ വിധികല്‍പിക്കാന്‍
أَن يَقُولُوا
X
അവര്‍ പറയുക
سَمِعْنَا
X
ഞങ്ങള്‍ കേട്ടിരിക്കുന്നു
وَأَطَعْنَاۚ
X
ഞങ്ങള്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു
وَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُفْلِحُونَ
X
വിജയികള്‍
﴿24:51﴾ وَمَن تَابَ
X
വല്ലവനും പശ്ചാത്തപിച്ചാല്‍
وَعَمِلَ صَالِحًا
X
സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്താല്‍
فَإِنَّهُ
X
തീര്‍ച്ചയായും അവന്‍
يَتُوبُ
X
അവന്‍ മടങ്ങുന്നു
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
مَتَابًا
X
മടങ്ങേണ്ടുന്ന മുറപ്രകാരം
﴿25:71﴾ وَمَن يُسْلِمْ
X
ആരെങ്കിലും സമര്‍പ്പിക്കുന്നുവെങ്കില്‍
وَجْهَهُ
X
തന്റെ മുഖത്തെ, സ്വന്തത്തെ
إِلَى اللَّهِ
X
അല്ലാഹുവിന്ന്
وَهُوَ
X
അവനായിരിക്കെ, അവനായിക്കൊണ്ട്
مُحْسِنٌ
X
നന്‍മ പ്രവര്‍ത്തിക്കുന്നവന്‍, സല്‍ഗുണവാന്‍
فَقَدِ اسْتَمْسَكَ
X
തീര്‍ച്ചയായും അവന്‍ മുറുകെ പിടിച്ചു
بِالْعُرْوَةِ
X
പിടിവള്ളിയില്‍
الْوُثْقَىٰۗ
X
ഉറപ്പുള്ള
وَإِلَى اللَّهِ
X
അല്ലാഹുവിന്റെ സന്നിധിയിലാണ്
عَاقِبَةُ
X
പര്യവസാനം
الْأُمُورِ
X
കാര്യങ്ങളുടെ
﴿31:22﴾ وَدَاعِيًا
X
ക്ഷണിക്കുന്നവനായും
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
بِإِذْنِهِ
X
അവന്റെ അനുമതി പ്രകാരം
وَسِرَاجًا
X
വിളക്കായും
مُّنِيرًا
X
പ്രകാശം പരത്തുന്ന
﴿33:46﴾ وَإِن يُكَذِّبُوكَ
X
അവര്‍ നിന്നെ നിഷേധിച്ചു തള്ളുകയാണെങ്കില്‍
فَقَدْ كُذِّبَتْ
X
തീര്‍ച്ചയായും നിഷേധിച്ചു തള്ളപ്പെട്ടിട്ടുണ്ട്, കളവാക്കപ്പെട്ടിട്ടുണ്ട്‌
رُسُلٌ
X
ദൈവദൂതന്മാര്‍
مِّن قَبْلِكَۚ
X
നിനക്ക്മുമ്പ്
وَإِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
تُرْجَعُ
X
മടക്കപ്പെടുന്നു
الْأُمُورُ
X
കാര്യങ്ങള്‍
﴿35:4﴾ يَا أَيُّهَا النَّاسُ
X
മനുഷ്യരേ
أَنتُمُ
X
നിങ്ങള്‍
الْفُقَرَاءُ
X
ആശ്രിതരാണ്
إِلَى اللَّهِۖ
X
അല്ലാഹുവിന്റെ
وَاللَّهُ
X
അല്ലാഹുവോ
هُوَ
X
അവനാകുന്നു
الْغَنِيُّ
X
സ്വയംപര്യാപ്തന്‍
الْحَمِيدُ
X
സ്തുത്യര്‍ഹനും
﴿35:15﴾ وَلَا تَزِرُ
X
വഹിക്കുകയില്ല
وَازِرَةٌ
X
പാപം പേറുന്ന ആരും
وِزْرَ
X
പാപഭാരം
أُخْرَىٰۚ
X
അപരന്റെ
وَإِن تَدْعُ
X
വിളിച്ചാല്‍
مُثْقَلَةٌ
X
ഭാരത്താല്‍ ഞെരുങ്ങുന്നവന്‍
إِلَىٰ حِمْلِهَا
X
തന്റെ ചുമട് വഹിക്കാന്‍
لَا يُحْمَلْ
X
വഹിക്കപ്പെടുകയില്ല (ആരും തന്നെ ഏറ്റെടുക്കുകയില്ല)
مِنْهُ
X
അതില്‍നിന്ന്
شَيْءٌ
X
ഒന്നും
وَلَوْ كَانَ
X
അതാവശ്യപ്പെടുന്നയാള്‍ ആയാലും
ذَا قُرْبَىٰۗ
X
അടുത്ത ബന്ധു
إِنَّمَا تُنذِرُ
X
തീര്‍ച്ചയായും നിന്റെ മുന്നറിയിപ്പ് ഉപകരിക്കുക
الَّذِينَ يَخْشَوْنَ
X
ഭയപ്പെടുന്നവര്‍ക്കാണ്
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَيْبِ
X
അദൃശ്യമായ വിധത്തില്‍
وَأَقَامُوا
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്നു
الصَّلَاةَۚ
X
നമസ്കാരം
وَمَن تَزَكَّىٰ
X
വല്ലവനും വിശുദ്ധിവരിക്കുന്നുവെങ്കില്‍
فَإِنَّمَا
X
മാത്രമാണ്
يَتَزَكَّىٰ
X
അവന്‍ വിശുദ്ധിവരിക്കുന്നു
لِنَفْسِهِۚ
X
സ്വന്തം നന്മക്ക് വേണ്ടി
وَإِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
الْمَصِيرُ
X
(എല്ലാവരുടേയും) മടക്കം
﴿35:18﴾ أَلَا
X
അറിയുക
لِلَّهِ
X
അല്ലാഹുവിന് മാത്രം (അവകാശപ്പെട്ടതാണ്)
الدِّينُ
X
കീഴ്വണക്കം
الْخَالِصُۚ
X
കളങ്കമറ്റ
وَالَّذِينَ اتَّخَذُوا
X
സ്വീകരിച്ചവര്‍
مِن دُونِهِ
X
അവനു പുറമെ
أَوْلِيَاءَ
X
രക്ഷാധികാരികളെ
مَا نَعْبُدُهُمْ
X
ഞങ്ങള്‍ അവരെ ആരാധിക്കുന്നില്ല
إِلَّا لِيُقَرِّبُونَا
X
അവര്‍ ഞങ്ങളെ അടുപ്പിക്കുന്നതിനല്ലാതെ
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
زُلْفَىٰ
X
ഒരു അടുപ്പിക്കല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَحْكُمُ
X
അവന്‍ തീര്‍പ്പുകല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
فِي مَا
X
യാതൊരു കാര്യത്തില്‍
هُمْ
X
അവര്‍
فِيهِ
X
അതില്‍
يَخْتَلِفُونَۗ
X
അവര്‍ ഭിന്നതപുലര്‍ത്തുന്നു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
مَنْ
X
ഒരുത്തനെ
هُوَ
X
അവന്‍
كَاذِبٌ
X
കള്ളം പറയുന്നവനാകുന്നു
كَفَّارٌ
X
നിഷേധിക്കുന്നവനും
﴿39:3﴾ وَالَّذِينَ اجْتَنَبُوا
X
വര്‍ജിച്ചവര്‍
الطَّاغُوتَ
X
പിശാചിനെ
أَن يَعْبُدُوهَا
X
അവര്‍ അതിന് വഴിപ്പെടുന്നതിനെ
وَأَنَابُوا
X
അവര്‍ മടങ്ങുകയും ചെയ്തു
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
لَهُمُ
X
അവര്‍ക്കുണ്ട്
الْبُشْرَىٰۚ
X
ശുഭവാര്‍ത്ത
فَبَشِّرْ
X
അതിനാല്‍ നീ ശുഭവാര്‍ത്ത അറിയിക്കുക
عِبَادِ
X
എന്റെ ദാസന്‍മാരെ
﴿39:17﴾ لَا جَرَمَ
X
സംശയമില്ല
أَنَّمَا تَدْعُونَنِي إِلَيْهِ
X
നിങ്ങളെന്നെ ക്ഷണിച്ചു കൊണ്ടിരിക്കുന്നത്
لَيْسَ لَهُ
X
അതിനില്ല
دَعْوَةٌ
X
ഒരു സന്ദേശവും
فِي الدُّنْيَا
X
ഇഹലോകത്ത്
وَلَا فِي الْآخِرَةِ
X
പരലോകത്തുമില്ല
وَأَنَّ مَرَدَّنَا
X
തീര്‍ച്ചയായും നമ്മുടെ മടക്കം
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
وَأَنَّ الْمُسْرِفِينَ
X
തീര്‍ച്ചയായും അതിരുവിടുന്നവര്‍
هُمْ
X
അവര്‍ തന്നെയാണ്
أَصْحَابُ النَّارِ
X
നരകാവകാശികള്‍
﴿40:43﴾ فَسَتَذْكُرُونَ
X
പിന്നീട് നിങ്ങള്‍ ഓര്‍ക്കുക തന്നെ ചെയ്യും
مَا أَقُولُ لَكُمْۚ
X
ഞാന്‍ നിങ്ങളോടു പറയുന്നത്
وَأُفَوِّضُ
X
ഞാന്‍ ഏല്‍പ്പിക്കുന്നു
أَمْرِي
X
എന്റെ കാര്യം
إِلَى اللَّهِۚ
X
അല്ലാഹുവില്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بَصِيرٌ
X
വീക്ഷിക്കുന്നവനാണ്
بِالْعِبَادِ
X
ദാസന്‍മാരെ
﴿40:44﴾ وَمَنْ
X
ആരാണ്
أَحْسَنُ
X
ഏറെ ഉല്‍കൃഷ്ടന്‍
قَوْلًا
X
വചനത്താല്‍
مِّمَّن دَعَا
X
ക്ഷണിച്ചവനേക്കാള്‍
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
وَعَمِلَ
X
അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
وَقَالَ
X
അവന്‍ പറയുകയും ചെയ്തു
إِنَّنِي
X
തീര്‍ച്ചയായും ഞാന്‍
مِنَ الْمُسْلِمِينَ
X
മുസ്‌ലീംകളില്‍ പെട്ടവനാകുന്നു
﴿41:33﴾ وَمَا اخْتَلَفْتُمْ فِيهِ
X
നിങ്ങള്‍ ഭിന്നിച്ചിട്ടുള്ള
مِن شَيْءٍ
X
ഏതൊരു കാര്യവും
فَحُكْمُهُ
X
അതിന്റെ വിധി
إِلَى اللَّهِۚ
X
അല്ലാഹുവിന്നാകുന്നു
ذَٰلِكُمُ
X
അവനാണ്
اللَّهُ
X
അല്ലാഹു
رَبِّي
X
എന്റെ നാഥനായ
عَلَيْهِ
X
അവനില്‍
تَوَكَّلْتُ
X
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
وَإِلَيْهِ
X
അവങ്കലേക്കുതന്നെ
أُنِيبُ
X
ഞാന്‍ മടങ്ങുന്നു
﴿42:10﴾ صِرَاطِ اللَّهِ
X
അല്ലാഹുവിന്റെ പാതയിലേക്ക്
الَّذِي لَهُ
X
അവന്റേതാകുന്നു
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
أَلَا
X
അറിയുക
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
تَصِيرُ
X
ചെന്നെത്തുന്നു
الْأُمُورُ
X
കാര്യങ്ങള്‍
﴿42:53﴾ فَفِرُّوا
X
അതിനാല്‍ നിങ്ങള്‍ ഓടിയെത്തുക
إِلَى اللَّهِۖ
X
അല്ലാഹുവിലേക്ക്
إِنِّي
X
ഉറപ്പായും ഞാന്‍
لَكُم
X
നിങ്ങള്‍ക്കുള്ള
مِّنْهُ
X
അവനില്‍നിന്ന്
نَذِيرٌ
X
താക്കീതുകാരനാണ്
مُّبِينٌ
X
തെളിഞ്ഞ
﴿51:50﴾ لَّهُ
X
അവന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۚ
X
ഭൂമിയുടെയും
وَإِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
تُرْجَعُ
X
മടക്കപ്പെടുന്നു
الْأُمُورُ
X
കാര്യങ്ങള്‍
﴿57:5﴾ قَدْ سَمِعَ
X
നിശ്ചയം കേട്ടിട്ടുണ്ട്
اللَّهُ
X
അല്ലാഹു
قَوْلَ
X
വാക്ക്
الَّتِي تُجَادِلُكَ
X
നിന്നോട് തര്‍ക്കിക്കുന്നവളുടെ
فِي زَوْجِهَا
X
തന്റെ ഭര്‍ത്താവിനെക്കുറിച്ച്
وَتَشْتَكِي
X
അവള്‍ ആവലാതിപ്പെടുകയും ചെയ്യുന്നു
إِلَى اللَّهِ
X
അല്ലാഹുവോട്
وَاللَّهُ
X
അല്ലാഹു
يَسْمَعُ
X
അവന്‍ കേട്ടുകൊണ്ടിരിക്കുന്നു
تَحَاوُرَكُمَاۚ
X
നിങ്ങള്‍ രണ്ടുപേരുടെയും സംഭാഷണം
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
بَصِيرٌ
X
എല്ലാം കാണുന്നവനും
﴿58:1﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُونُوا
X
നിങ്ങളാവുക
أَنصَارَ اللَّهِ
X
അല്ലാഹുവിന്റെ സഹായികള്‍
كَمَا قَالَ
X
പറഞ്ഞതുപോലെ
عِيسَى ابْنُ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസാ
لِلْحَوَارِيِّينَ
X
ഹവാരികളോട്
مَنْ
X
ആരാണ്?
أَنصَارِي
X
എന്റെ സഹായികള്‍
إِلَى اللَّهِۖ
X
അല്ലാഹുവിങ്കലേക്ക്
قَالَ
X
പറഞ്ഞു
الْحَوَارِيُّونَ
X
ഹവാരികള്‍
نَحْنُ
X
ഞങ്ങള്‍
أَنصَارُ اللَّهِۖ
X
അല്ലാഹുവിന്റെ സഹായികളാകുന്നു
فَآمَنَت
X
അങ്ങനെ വിശ്വസിച്ചു
طَّائِفَةٌ
X
ഒരു വിഭാഗം
مِّن بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കളില്‍പ്പെട്ട
وَكَفَرَت
X
നിഷേധിക്കുകയും ചെയ്തു
طَّائِفَةٌۖ
X
ഒരു വിഭാഗം
فَأَيَّدْنَا
X
അപ്പോള്‍ നാം കരുത്ത് നല്‍കി
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
عَلَىٰ عَدُوِّهِمْ
X
അവരുടെ ശത്രുക്കള്‍ക്കെതിരില്‍
فَأَصْبَحُوا
X
അങ്ങനെ അവര്‍ ആയി
ظَاهِرِينَ
X
വിജയികള്‍
﴿61:14﴾ إِن تَتُوبَا
X
നിങ്ങള്‍ ഇരുവരും പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
فَقَدْ صَغَتْ
X
നിശ്ചയം വ്യതിചലിച്ചുപോയിട്ടുണ്ട്
قُلُوبُكُمَاۖ
X
നിങ്ങള്‍ ഇരുവരുടെയും മനസ്സുകള്‍
وَإِن تَظَاهَرَا
X
ഇനി നിങ്ങള്‍ ഇരുവരും പരസ്പരം സഹായിക്കുകയാണെങ്കില്‍
عَلَيْهِ
X
അദ്ദേഹത്തിനെതിരെ
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ
X
അവനാണ്
مَوْلَاهُ
X
അദ്ദേഹത്തിന്റെ സഹായി
وَجِبْرِيلُ
X
ജിബ്‌രീലും
وَصَالِحُ
X
സച്ചരിതരും
الْمُؤْمِنِينَۖ
X
വിശ്വാസികളിലെ
وَالْمَلَائِكَةُ
X
മലക്കുകളും
بَعْدَ ذَٰلِكَ
X
അതിനുപുറമെ
ظَهِيرٌ
X
സഹായികളാകുന്നു
﴿66:4﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
تُوبُوا
X
നിങ്ങള്‍ പശ്ചാത്തപിക്കുക
إِلَى اللَّهِ
X
അല്ലാഹുവോട്
تَوْبَةً
X
പശ്ചാത്താപം
نَّصُوحًا
X
നിഷ്കളങ്കമായ
عَسَىٰ
X
ആയേക്കാം
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
أَن يُكَفِّرَ
X
മായ്ച്ചുകളയു(മായേക്കാം)
عَنكُمْ
X
നിങ്ങളില്‍ നിന്ന്
سَيِّئَاتِكُمْ
X
നിങ്ങളുടെ തിന്മകള്‍
وَيُدْخِلَكُمْ
X
അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്ന
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
يَوْمَ لَا يُخْزِي
X
നിന്ദിക്കാത്ത ദിനം
اللَّهُ
X
അല്ലാഹു
النَّبِيَّ
X
പ്രവാചകനെ
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരെയും
مَعَهُۖ
X
അദ്ദേഹത്തോടൊപ്പം
نُورُهُمْ
X
അവരുടെ പ്രകാശം
يَسْعَىٰ
X
പ്രസരിച്ചുകൊണ്ടിരിക്കും
بَيْنَ أَيْدِيهِمْ
X
അവരുടെ മുന്നില്‍
وَبِأَيْمَانِهِمْ
X
അവരുടെ വലതുഭാഗങ്ങളിലും
يَقُولُونَ
X
അവര്‍ പറയും
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَتْمِمْ
X
നീ പൂര്‍ത്തീകരിച്ചു തരേണമേ!
لَنَا
X
ഞങ്ങള്‍ക്ക്
نُورَنَا
X
ഞങ്ങളുടെ പ്രകാശം
وَاغْفِرْ لَنَاۖ
X
ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ
إِنَّكَ
X
തീര്‍ച്ചയായും നീ
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാകുന്നു
﴿66:8﴾