Repeated Words in Quran

< >
Total Found : 4
إِذْ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞ സന്ദര്‍ഭം
يَا عِيسَىٰ
X
ഈസാ
إِنِّي
X
നിശ്ചയം ഞാന്‍
مُتَوَفِّيكَ
X
നിന്നെ പൂര്‍ണമായി ഏറ്റെടുക്കുന്നവനാകുന്നു
وَرَافِعُكَ
X
നിന്നെ ഉയര്‍ത്തുന്നവനുമാണ്
إِلَيَّ
X
എന്നിലേക്ക്
وَمُطَهِّرُكَ
X
നിന്നെ ശുദ്ധീകരിക്കുന്നവനുമാണ്,(നിന്നെ രക്ഷപ്പെടുത്തുന്നവനാണ്‌)
مِنَ الَّذِينَ كَفَرُوا
X
സത്യനിഷേധികളില്‍ നിന്ന്
وَجَاعِلُ
X
ആക്കുന്നവനുമാകുന്നു
الَّذِينَ اتَّبَعُوكَ
X
നിന്നെ പിന്‍പറ്റിയവരെ
فَوْقَ
X
മീതെ
الَّذِينَ كَفَرُوا
X
സത്യനിഷേധികളുടെ
إِلَىٰ يَوْمِ الْقِيَامَةِۖ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
ثُمَّ
X
പിന്നെ
إِلَيَّ
X
എന്നിലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَأَحْكُمُ
X
അപ്പോള്‍ ഞാന്‍ തീര്‍പ്പു കല്‍പിക്കും
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فِيمَا
X
ഏതൊന്നില്‍
كُنتُمْ
X
നിങ്ങള്‍ ആയിരുന്നു
فِيهِ
X
അതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നിക്കുന്നു
﴿3:55﴾ اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ദൈവമില്ല
إِلَّا هُوَۚ
X
അവനല്ലാതെ
لَيَجْمَعَنَّكُمْ
X
തീര്‍ച്ചയായും അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിത്തെഴുന്നേല്‍പ് നാളി(ലേക്ക്)ല്‍
لَا رَيْبَ فِيهِۗ
X
അതില്‍ സംശയമില്ല
وَمَنْ
X
ആരുണ്ട്
أَصْدَقُ
X
ഏറ്റം സത്യം പറയുന്നവന്‍
مِنَ اللَّهِ
X
അല്ലാഹുവിനേക്കാള്‍
حَدِيثًا
X
വര്‍ത്തമാനങ്ങളില്‍
﴿4:87﴾ وَمِنَ الَّذِينَ قَالُوا
X
പറഞ്ഞവരില്‍നിന്നും
إِنَّا
X
തീര്‍ച്ചയായും നാം
نَصَارَىٰ
X
ക്രിസ്ത്യാനികളാണെന്ന്
أَخَذْنَا
X
നാം വാങ്ങി
مِيثَاقَهُمْ
X
അവരുടെ കരാര്‍
فَنَسُوا
X
എന്നാല്‍ അവര്‍ മറന്നുകളഞ്ഞു
حَظًّا
X
(വലിയൊരു)ഭാഗം
مِّمَّا ذُكِّرُوا بِهِ
X
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതിന്‍നിന്ന്
فَأَغْرَيْنَا
X
അതിനാല്‍ നാം ഇളക്കിവിട്ടു
بَيْنَهُمُ
X
അവര്‍ക്കിടയില്‍
الْعَدَاوَةَ
X
ശത്രുത
وَالْبَغْضَاءَ
X
കടുത്ത വിരോധവും
إِلَىٰ يَوْمِ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
وَسَوْفَ يُنَبِّئُهُمُ
X
പിന്നീട് അവരെ അറിയിക്കുന്നതാണ്
اللَّهُ
X
അല്ലാഹു
بِمَا كَانُوا يَصْنَعُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി
﴿5:14﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
ജൂതന്മാര്‍
يَدُ اللَّهِ
X
അല്ലാഹുവിന്റെ കൈ
مَغْلُولَةٌۚ
X
കെട്ടിപ്പൂട്ടിവെച്ചതാണെന്ന്
غُلَّتْ
X
കെട്ടിപ്പുട്ടപ്പെടട്ടെ
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَلُعِنُوا
X
അവര്‍ ശപിക്കപ്പെട്ടു
بِمَا قَالُواۘ
X
അവര്‍ പറഞ്ഞത്കാരണം
بَلْ
X
എന്നാല്‍
يَدَاهُ
X
അവന്റെ രണ്ടു കൈകളും
مَبْسُوطَتَانِ
X
തുറന്നുവെക്കപ്പെട്ടതാണ്
يُنفِقُ
X
അവന്‍ ചെലവഴിക്കുന്നു
كَيْفَ يَشَاءُۚ
X
അവനിച്ഛിക്കുംപോലെ
وَلَيَزِيدَنَّ
X
വര്‍ധിപ്പിക്കുകതന്നെ ചെയ്യും
كَثِيرًا
X
അധികപേര്‍ക്കും
مِّنْهُم
X
അവരിലെ
مَّا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
طُغْيَانًا
X
ധിക്കാരം
وَكُفْرًاۚ
X
സത്യനിഷേധവും
وَأَلْقَيْنَا
X
നാം ഉളവാക്കിയിരിക്കുന്നു
بَيْنَهُمُ
X
അവര്‍ക്കിടയില്‍
الْعَدَاوَةَ
X
ശത്രുത
وَالْبَغْضَاءَ
X
വിദ്വേഷവും
إِلَىٰ يَوْمِ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
كُلَّمَا أَوْقَدُوا
X
അവര്‍ ജ്വലിപ്പിക്കുമ്പോഴെല്ലാം
نَارًا
X
അഗ്നി
لِّلْحَرْبِ
X
യുദ്ധത്തിന്റെ
أَطْفَأَهَا اللَّهُۚ
X
അല്ലാഹു അതിനെ ഊതിക്കെടുത്തുന്നു
وَيَسْعَوْنَ
X
അവര്‍ ശ്രമിക്കുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
فَسَادًاۚ
X
കുഴപ്പമുണ്ടാക്കാന്‍
وَاللَّهُ لَا يُحِبُّ
X
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْمُفْسِدِينَ
X
കുഴപ്പക്കാരെ
﴿5:64﴾ قُل
X
നീ പറയുക(ചോദിക്കുക)
لِّمَن
X
ആരുടെതാണ്?
مَّا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۖ
X
ഭൂമിയിലുള്ളതും
قُل
X
താങ്കള്‍ പറയുക
لِّلَّهِۚ
X
അല്ലാഹുവിന്റേതാണ്
كَتَبَ عَلَىٰ
X
അവന്‍ നിശ്ചയിച്ചു
نَفْسِهِ
X
സ്വന്തം ബാധ്യതയായി
الرَّحْمَةَۚ
X
കാരുണ്യത്തെ
لَيَجْمَعَنَّكُمْ
X
അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളിലേക്ക്
لَا رَيْبَ
X
സംശയമേയില്ല
فِيهِۚ
X
അതില്‍
الَّذِينَ خَسِرُوا
X
നഷ്ടപ്പെടുത്തിയവര്‍
أَنفُسَهُمْ
X
സ്വദേഹങ്ങളെ
فَهُمْ
X
അതിനാല്‍ അവര്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿6:12﴾ قَالَ
X
അവന്‍ പറഞ്ഞു
أَنظِرْنِي
X
എനിക്ക് നീ കാലാവധി നല്‍കിയാലും
إِلَىٰ يَوْمِ
X
ദിവസം വരെ
يُبْعَثُونَ
X
അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന
﴿7:14﴾ وَإِذْ تَأَذَّنَ
X
പ്രഖ്യാപിച്ച സന്ദര്‍ഭവും
رَبُّكَ
X
നിന്റെ നാഥന്‍
لَيَبْعَثَنَّ
X
അവന്‍ നിയോഗിക്കുക തന്നെ ചെയ്യുമെന്ന്
عَلَيْهِمْ
X
അവരുടെ നേരെ
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍ വരെ
مَن يَسُومُهُمْ
X
അവര്‍ക്ക് ശിക്ഷ ഏല്‍പിച്ചുകൊണ്ടിരിക്കുന്നവരെ
سُوءَ الْعَذَابِۗ
X
ക്രൂരമായ ശിക്ഷ
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
لَسَرِيعُ
X
വേഗതയുള്ളവനാണ്
الْعِقَابِۖ
X
ശിക്ഷിക്കുന്നതില്‍
وَإِنَّهُ
X
തീര്‍ച്ചയായും അവന്‍
لَغَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿7:167﴾ فَأَعْقَبَهُمْ
X
അനന്തരം അവന്‍ അവര്‍ക്ക് നല്‍കി
نِفَاقًا
X
കപടത
فِي قُلُوبِهِمْ
X
അവരുടെ മനസുകളില്‍
إِلَىٰ يَوْمِ يَلْقَوْنَهُ
X
അവര്‍ അവനെ കണ്ടുമുട്ടുന്ന ദിനം വരെ(അതായിരിക്കും അവസ്ഥ)
بِمَا أَخْلَفُوا
X
അവര്‍ ലംഘിച്ചതിനാലാണിത്
اللَّهَ
X
അല്ലാഹുവിനോട്
مَا وَعَدُوهُ
X
അവനോടു അവര്‍ ചെയ്ത പ്രതിജ്ഞ
وَبِمَا كَانُوا يَكْذِبُونَ
X
അവര്‍ കള്ളം പറഞ്ഞിരുന്നതിനാലും
﴿9:77﴾ وَإِنَّ
X
തീര്‍ച്ചയായും
عَلَيْكَ
X
നിന്റെമേല്‍
اللَّعْنَةَ
X
ശാപം
إِلَىٰ يَوْمِ الدِّينِ
X
ന്യായവിധിനാള്‍ വരെ
﴿15:35﴾ قَالَ
X
അവന്‍ പറഞ്ഞു
رَبِّ
X
എന്റെ നാഥാ
فَأَنظِرْنِي
X
എന്നാല്‍ എനിക്ക് നീ അവധി തരണം
إِلَىٰ يَوْمِ
X
നാള്‍ വരെ
يُبْعَثُونَ
X
അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന
﴿15:36﴾ إِلَىٰ يَوْمِ
X
ദിനം വരെ
الْوَقْتِ
X
(ആ)സമയത്തിന്റെ
الْمَعْلُومِ
X
നിശ്ചിതമായ
﴿15:38﴾ قَالَ
X
അവന്‍ പറഞ്ഞു
أَرَأَيْتَكَ
X
നീ കണ്ടുവോ
هَٰذَا الَّذِي
X
ഈയൊരുത്തനെ
كَرَّمْتَ
X
നീ ആദരിച്ചു
عَلَيَّ
X
എന്നേക്കാള്‍
لَئِنْ أَخَّرْتَنِ
X
നീ എന്നെ പിന്തിക്കുമെങ്കില്‍
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ
لَأَحْتَنِكَنَّ
X
തീര്‍ച്ചയായും ഞാന്‍ കീഴ്പെടുത്തുകതന്നെചെയ്യും
ذُرِّيَّتَهُ
X
അവന്റെ സന്താനങ്ങളെ
إِلَّا قَلِيلًا
X
കുറച്ചുപേര്‍ ഒഴികെ
﴿17:62﴾ لَعَلِّي أَعْمَلُ
X
ഞാന്‍ പ്രവര്‍ത്തിച്ചേക്കാം
صَالِحًا
X
സുകൃതം
فِيمَا تَرَكْتُۚ
X
ഞാന്‍ വീഴ്ച വരുത്തിയ കാര്യങ്ങളില്‍
كَلَّاۚ
X
ഒരിക്കലുമില്ല
إِنَّهَا كَلِمَةٌ
X
നിശ്ചയം അതൊരു വാക്കാണ്
هُوَ
X
അവന്‍
قَائِلُهَاۖ
X
അത് പറഞ്ഞുകൊണ്ടിരിക്കുന്നവനാകുന്നു
وَمِن وَرَائِهِم
X
അവരുടെ പിന്നിലുണ്ട്
بَرْزَخٌ
X
ഒരു മറ
إِلَىٰ يَوْمِ
X
ഒരു നാള്‍ വരെ
يُبْعَثُونَ
X
അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന
﴿23:100﴾ قُلْ
X
പറയുക
أَرَأَيْتُمْ
X
നിങ്ങളെപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ
إِن جَعَلَ اللَّهُ
X
അല്ലാഹു ആക്കിയാല്‍
عَلَيْكُمُ
X
നിങ്ങളില്‍
اللَّيْلَ
X
രാവിനെ
سَرْمَدًا
X
സ്ഥിരം, ശാശ്വതം
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ
مَنْ إِلَٰهٌ غَيْرُ
X
മറ്റേതു ദൈവമാണുള്ളത്
اللَّهِ
X
അല്ലാഹുവല്ലാതെ
يَأْتِيكُم
X
നിങ്ങള്‍ക്കെത്തിച്ചുതരാന്‍
بِضِيَاءٍۖ
X
വെളിച്ചം
أَفَلَا تَسْمَعُونَ
X
നിങ്ങള്‍ കേള്‍ക്കുന്നില്ലേ
﴿28:71﴾ قُلْ
X
പറയുക
أَرَأَيْتُمْ
X
നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ
إِن جَعَلَ اللَّهُ
X
അല്ലാഹു ആക്കിയാല്‍
عَلَيْكُمُ
X
നിങ്ങള്‍ക്ക്
النَّهَارَ
X
പകലിനെ
سَرْمَدًا
X
സ്ഥിരം, ശാശ്വതം
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
مَنْ إِلَٰهٌ
X
മറ്റേതു ദൈവമാണുള്ളത്
غَيْرُ اللَّهِ
X
അല്ലാഹുവല്ലാതെ
يَأْتِيكُم
X
നിങ്ങള്‍ക്ക് കൊണ്ടുതരാന്‍
بِلَيْلٍ
X
ഒരു രാവിനെ
تَسْكُنُونَ
X
നിങ്ങള്‍ക്ക് വിശ്രമിക്കാന്‍
فِيهِۖ
X
അതില്‍
أَفَلَا تُبْصِرُونَ
X
നിങ്ങള്‍ കണ്ടറിയുന്നില്ലേ
﴿28:72﴾ وَقَالَ
X
പറയും
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവര്‍
الْعِلْمَ
X
വിജ്ഞാനം
وَالْإِيمَانَ
X
വിശ്വാസവും
لَقَدْ لَبِثْتُمْ
X
നിങ്ങള്‍ (ഇവിടെ) കഴിച്ചു കൂട്ടിയിട്ടുണ്ട്
فِي كِتَابِ
X
രേഖയനുസരിച്ച്
اللَّهِ
X
അല്ലാഹുവിന്റെ
إِلَىٰ يَوْمِ الْبَعْثِۖ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
فَهَٰذَا
X
ഇതാകുന്നു, ഇതാ (എത്തിയിരിക്കുന്നു)
يَوْمُ الْبَعْثِ
X
ആ ഉയിര്‍ത്തെഴുന്നേല്‍പുനാള്‍
وَلَٰكِنَّكُمْ كُنتُمْ
X
പക്ഷേ നിങ്ങള്‍
لَا تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നില്ല
﴿30:56﴾ لَلَبِثَ
X
അദ്ദേഹം കഴിയേണ്ടിവരുമായിരുന്നു
فِي بَطْنِهِ
X
അതിന്റെ വയറ്റില്‍
إِلَىٰ يَوْمِ يُبْعَثُونَ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ
﴿37:144﴾ وَإِنَّ عَلَيْكَ
X
തീര്‍ച്ചയായും നിന്റെ മേലുണ്ട്
لَعْنَتِي
X
എന്റെ ശാപം
إِلَىٰ يَوْمِ الدِّينِ
X
വിചാരണാനാള്‍ വരെ
﴿38:78﴾ قَالَ
X
(ഇബ്‌ലീസ്) പറഞ്ഞു
رَبِّ
X
എന്റെ നാഥാ
فَأَنظِرْنِي
X
എങ്കില്‍ നീ എനിക്ക് ഒരവസരം തരേണമേ
إِلَىٰ يَوْمِ يُبْعَثُونَ
X
അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിനം വരെ
﴿38:79﴾ إِلَىٰ يَوْمِ الْوَقْتِ
X
ആ സമയം വന്നെത്തുന്ന ദിവസം വരെ
الْمَعْلُومِ
X
നിശ്ചിതമായ
﴿38:81﴾ قُلِ
X
പറയുക
اللَّهُ
X
അല്ലാഹുവാണ്
يُحْيِيكُمْ
X
നിങ്ങളെ ജീവിപ്പിക്കുന്നത്
ثُمَّ يُمِيتُكُمْ
X
പിന്നെ നിങ്ങളെയവന്‍ മരിപ്പിക്കും
ثُمَّ
X
പിന്നീട്
يَجْمَعُكُمْ
X
നിങ്ങളെയവന്‍ ഒരുമിച്ചുകൂട്ടും
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളിലേക്ക്
لَا رَيْبَ فِيهِ
X
അതിലൊട്ടും സംശയമില്ല
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَ النَّاسِ
X
മനുഷ്യരിലേറെപേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿45:26﴾ وَمَنْ
X
ആരുണ്ട്
أَضَلُّ
X
വഴിതെറ്റിയവന്‍
مِمَّن
X
ഒരുത്തനേക്കാള്‍
يَدْعُو
X
അവന്‍ പ്രാര്‍ഥിക്കുന്നു
مِن دُونِ اللَّهِ
X
അല്ലാഹുവിനു പുറമെ
مَن
X
ചിലരോട്
لَّا يَسْتَجِيبُ
X
അവര്‍ ഉത്തരം നല്‍കുകയില്ല
لَهُ
X
അവന്
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരേക്കും
وَهُمْ
X
അവര്‍
عَن دُعَائِهِمْ
X
ഇവരുടെ പ്രാര്‍ഥനയെപ്പറ്റി
غَافِلُونَ
X
അശ്രദ്ധരാകുന്നു
﴿46:5﴾ أَمْ لَكُمْ
X
അല്ലെങ്കില്‍ നിങ്ങള്‍ക്കുണ്ടോ?
أَيْمَانٌ
X
വല്ല കരാറുകളും
عَلَيْنَا
X
നമ്മുടെ മേല്‍
بَالِغَةٌ
X
എത്തുന്ന (നിലനില്‍ക്കുന്ന)
إِلَىٰ يَوْمِ الْقِيَامَةِۙ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
إِنَّ لَكُمْ
X
നിശ്ചയം നിങ്ങള്‍ക്കുണ്ട്
لَمَا تَحْكُمُونَ
X
നിങ്ങള്‍ വിധിക്കുന്നത്
﴿68:39﴾