Repeated Words in Quran

< >
Total Found : 13
وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
رَبُّكَ
X
നിന്റെ നാഥന്‍
لِلْمَلَائِكَةِ
X
മലക്കുകളോട്
إِنِّي
X
നിശ്ചയം ഞാന്‍
جَاعِلٌ
X
നിശ്ചയിക്കുകയാണ്
فِي الْأَرْضِ
X
ഭൂമിയില്‍
خَلِيفَةًۖ
X
ഒരു പ്രതിനിധിയെ
قَالُوا
X
അവര്‍ പറഞ്ഞു
أَتَجْعَلُ
X
നീ ആക്കുകയോ
فِيهَا
X
അതില്‍
مَن يُفْسِدُ
X
കുഴപ്പമുണ്ടാക്കുന്നവരെ
فِيهَا
X
അതില്‍
وَيَسْفِكُ
X
ചിന്തുകയും ചെയ്യുന്ന
الدِّمَاءَ
X
ചോര
وَنَحْنُ
X
ഞങ്ങളാകട്ടെ
نُسَبِّحُ
X
ഞങ്ങള്‍ പ്രകീര്‍ത്തിക്കുന്നു
بِحَمْدِكَ
X
നിന്നെ സ്തുതിക്കുന്നതോടൊപ്പം
وَنُقَدِّسُ
X
ഞങ്ങള്‍ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു
لَكَۖ
X
നിനക്കുള്ള
قَالَ
X
അവന്‍ പറഞ്ഞു
إِنِّي
X
നിശ്ചയം ഞാന്‍
أَعْلَمُ
X
ഞാനറിയുന്നു
مَا لَا تَعْلَمُونَ
X
നിങ്ങള്‍ അറിയാത്തത്
﴿2:30﴾ وَإِذْ قُلْنَا
X
നാം പറഞ്ഞ സന്ദര്‍ഭം
لِلْمَلَائِكَةِ
X
മലക്കുകളോട്
اسْجُدُوا
X
നിങ്ങള്‍ സാഷ്ടാംഗം നമിക്കുക
لِآدَمَ
X
ആദമിന്ന്
فَسَجَدُوا
X
അപ്പോള്‍ അവര്‍ സാഷ്ടാംഗം നമിച്ചു
إِلَّا إِبْلِيسَ
X
ഇബ്‌ലീസ്‌ ഒഴികെ
أَبَىٰ
X
അവന്‍ വിസമ്മതിച്ചു
وَاسْتَكْبَرَ
X
അഹങ്കരിക്കുകയും ചെയ്തു
وَكَانَ
X
അവന്‍ ആയിത്തീരുകയും ചെയ്തു
مِنَ الْكَافِرِينَ
X
സത്യനിഷേധികളില്‍
﴿2:34﴾ وَإِذْ نَجَّيْنَاكُم
X
നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം
مِّنْ آلِ
X
ആള്‍ക്കാരില്‍നിന്ന്
فِرْعَوْنَ
X
ഫറവോന്റെ
يَسُومُونَكُمْ
X
അവര്‍ നിങ്ങളെ പീഡിപ്പിക്കവെ
سُوءَ الْعَذَابِ
X
കഠിനമായ പീഡനം
يُذَبِّحُونَ
X
അവര്‍ അറുകൊല ചെയ്യുന്നു
أَبْنَاءَكُمْ
X
നിങ്ങളുടെ ആണ്‍കുട്ടികളെ
وَيَسْتَحْيُونَ
X
അവര്‍ ജീവിക്കാന്‍ വിടുകയും ചെയ്യുന്നു
نِسَاءَكُمْۚ
X
നിങ്ങളുടെ സ്ത്രീകളെ
وَفِي ذَٰلِكُم
X
അതിലുണ്ടായിരുന്നു
بَلَاءٌ
X
പരീക്ഷണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍നിന്ന്
عَظِيمٌ
X
കടുത്ത
﴿2:49﴾ وَإِذْ فَرَقْنَا
X
നാം പിളര്‍ത്തിയ സന്ദര്‍ഭം
بِكُمُ
X
നിങ്ങള്‍ക്ക്
الْبَحْرَ
X
സമുദ്രത്തെ
فَأَنجَيْنَاكُمْ
X
അങ്ങനെ നാം നിങ്ങളെ രക്ഷപ്പെടുത്തി
وَأَغْرَقْنَا
X
നാം മുക്കി കൊല്ലുകയും ചെയ്തു
آلَ فِرْعَوْنَ
X
ഫറവോന്റെ ആള്‍ക്കാരെ
وَأَنتُمْ تَنظُرُونَ
X
നിങ്ങള്‍ നോക്കിനില്‍ക്കെ
﴿2:50﴾ وَإِذْ وَاعَدْنَا
X
നാം സമയം നിശ്ചയിച്ച സന്ദര്‍ഭം
مُوسَىٰ
X
മൂസാക്ക്
أَرْبَعِينَ
X
നാല്‍പത്
لَيْلَةً
X
രാവ്
ثُمَّ
X
പിന്നെ
اتَّخَذْتُمُ
X
നിങ്ങള്‍ സ്വീകരിച്ചു
الْعِجْلَ
X
പശുക്കുട്ടിയെ
مِن بَعْدِهِ
X
അദ്ദേഹം പോയശേഷം
وَأَنتُمْ
X
നിങ്ങളായിരിക്കെ
ظَالِمُونَ
X
അക്രമികള്‍
﴿2:51﴾ وَإِذْ آتَيْنَا
X
നാം നല്‍കിയ സന്ദര്‍ഭം
مُوسَى
X
മൂസാക്ക്
الْكِتَابَ
X
വേദഗ്രന്ഥം
وَالْفُرْقَانَ
X
സത്യാസത്യവിവേചകവും
لَعَلَّكُمْ
X
നിങ്ങള്‍ ആകാന്‍
تَهْتَدُونَ
X
നിങ്ങള്‍ നേര്‍വഴി പ്രാപിക്കുന്നു
﴿2:53﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
مُوسَىٰ
X
മൂസാ
لِقَوْمِهِ
X
തന്റെ ജനത്തോട്
يَا قَوْمِ
X
എന്റെ ജനമേ
إِنَّكُمْ
X
നിശ്ചയം നിങ്ങള്‍
ظَلَمْتُمْ
X
നിങ്ങള്‍ അക്രമം പ്രവര്‍ത്തിച്ചു
أَنفُسَكُم
X
നിങ്ങളോടുതന്നെ
بِاتِّخَاذِكُمُ
X
നിങ്ങള്‍ സ്വീകരിച്ചുകൊണ്ട്
الْعِجْلَ
X
പശുക്കിടാവിനെ
فَتُوبُوا
X
അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുക
إِلَىٰ بَارِئِكُمْ
X
നിങ്ങളുടെ സ്രഷ്ടാവിനോട്
فَاقْتُلُوا
X
എന്നിട്ട് നിങ്ങള്‍ കൊല്ലുക
أَنفُسَكُمْ
X
നിങ്ങളെത്തന്നെ
ذَٰلِكُمْ
X
അതാണ്
خَيْرٌ لَّكُمْ
X
നിങ്ങള്‍ക്ക് ഉത്തമം
عِندَ
X
അടുക്കല്‍
بَارِئِكُمْ
X
നിങ്ങളുടെ സ്രഷ്ടാവിന്റെ
فَتَابَ عَلَيْكُمْۚ
X
പിന്നീട് അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു
إِنَّهُ
X
നിശ്ചയം അവന്‍
هُوَ التَّوَّابُ
X
ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
ദയാപരനും
﴿2:54﴾ وَإِذْ قُلْتُمْ
X
നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം
يَا مُوسَىٰ
X
ഓ മൂസാ
لَن نُّؤْمِنَ
X
ഞങ്ങള്‍ വിശ്വസിക്കില്ല, തീര്‍ച്ച
لَكَ
X
നിന്നില്‍
حَتَّىٰ نَرَى اللَّهَ
X
ഞങ്ങള്‍ അല്ലാഹുവിനെ കാണുംവരെ
جَهْرَةً
X
പരസ്യമായി
فَأَخَذَتْكُمُ
X
അപ്പോള്‍ നിങ്ങളെ പിടികൂടി
الصَّاعِقَةُ
X
ഘോര ഗര്‍ജ്ജനം
وَأَنتُمْ
X
നിങ്ങള്‍ ആയിരിക്കെ
تَنظُرُونَ
X
നിങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു
﴿2:55﴾ وَإِذْ قُلْنَا
X
നാം പറഞ്ഞ സന്ദര്‍ഭം
ادْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുക
هَٰذِهِ الْقَرْيَةَ
X
ഈ പട്ടണത്തില്‍
فَكُلُوا
X
എന്നിട്ട് നിങ്ങള്‍ ആഹരിക്കുക
مِنْهَا
X
അതില്‍നിന്ന്
حَيْثُ شِئْتُمْ
X
നിങ്ങള്‍ ഉദ്ദേശിച്ചിടത്തുനിന്ന്
رَغَدًا
X
സുഭിക്ഷമായി
وَادْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുകയും ചെയ്യുക
الْبَابَ
X
കവാടത്തില്‍
سُجَّدًا
X
തലകുനിച്ചുകൊണ്ട്
وَقُولُوا
X
നിങ്ങള്‍ പറയുകയും ചെയ്യുക
حِطَّةٌ
X
പാപമോചനം
نَّغْفِرْ
X
നാം പൊറുത്തുതരും
لَكُمْ
X
നിങ്ങള്‍ക്ക്
خَطَايَاكُمْۚ
X
നിങ്ങളുടെ പാപങ്ങള്‍
وَسَنَزِيدُ
X
നാം കൂടുതല്‍ നല്‍കുകയും ചെയ്യും
الْمُحْسِنِينَ
X
സുകൃതം ചെയ്യുന്നവര്‍ക്ക്
﴿2:58﴾ وَإِذْ قُلْتُمْ
X
നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം
يَا مُوسَىٰ
X
ഓ മുസാ
لَن نَّصْبِرَ
X
ഞങ്ങള്‍ സഹിക്കുകയില്ലതന്നെ
عَلَىٰ طَعَامٍ
X
അന്നത്തില്‍
وَاحِدٍ
X
ഒരേ
فَادْعُ
X
അതിനാല്‍ താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
X
ഞങ്ങള്‍ക്കുവേണ്ടി
رَبَّكَ
X
താങ്കളുടെ നാഥനോട്
يُخْرِجْ
X
അവന്‍ ഉല്‍പാദിപ്പിച്ചുതരട്ടെ
لَنَا
X
ഞങ്ങള്‍ക്ക്
مِمَّا تُنبِتُ
X
വിളയിക്കുന്നതില്‍നിന്ന്
الْأَرْضُ
X
ഭൂമി
مِن بَقْلِهَا
X
അതായത് അതിലെ ചീര
وَقِثَّائِهَا
X
അതിലെ കക്കരിയും
وَفُومِهَا
X
അതിലെ ഗോതമ്പും
وَعَدَسِهَا
X
അതിലെ പയറും
وَبَصَلِهَاۖ
X
അതിലെ ഉള്ളിയും
قَالَ
X
അദ്ദേഹം പറഞ്ഞു
أَتَسْتَبْدِلُونَ
X
നിങ്ങള്‍ പകരം ആവശ്യപ്പെടുകയാണോ
الَّذِي هُوَ أَدْنَىٰ
X
ഏറെ താണതിനെ
بِالَّذِي هُوَ خَيْرٌۚ
X
അത്യുത്തമമായതിന്നു പകരം
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിക്കൊള്ളുക
مِصْرًا
X
ഏതെങ്കിലും പട്ടണത്തിലേക്ക്
فَإِنَّ لَكُم
X
എന്നാല്‍ നിശ്ചയം നിങ്ങള്‍ക്കുണ്ട്
مَّا سَأَلْتُمْۗ
X
നിങ്ങള്‍ ചോദിച്ചത്
وَضُرِبَتْ
X
അടിച്ചേല്‍പിക്കപ്പെട്ടു
عَلَيْهِمُ
X
അവര്‍ക്കുമേലെ
الذِّلَّةُ
X
നിന്ദ്യത
وَالْمَسْكَنَةُ
X
ദൈന്യതയും
وَبَاءُوا
X
അവര്‍ മടങ്ങുകയും ചെയ്തു
بِغَضَبٍ
X
കോപവുമായി
مِّنَ اللَّهِۗ
X
അല്ലാഹുവില്‍നിന്നുള്ള
ذَٰلِكَ
X
അത്
بِأَنَّهُمْ كَانُوا
X
അവര്‍ ആയിരുന്നതുകൊണ്ടാണ്
يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ തെളിവുകളെ
وَيَقْتُلُونَ
X
അവര്‍ കൊല്ലുകയും ചെയ്യുന്നു
النَّبِيِّينَ
X
പ്രവാചകന്മാരെ
بِغَيْرِ الْحَقِّۗ
X
അന്യായമായി
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ ധിക്കരിച്ചത് കൊണ്ടാണ്
وَّكَانُوا
X
അവര്‍ ആയിരുന്നതിനാലും
يَعْتَدُونَ
X
അവര്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നു
﴿2:61﴾ وَإِذْ أَخَذْنَا
X
നാം വാങ്ങിയ സന്ദര്‍ഭം
مِيثَاقَكُمْ
X
നിങ്ങളുടെ കരാര്‍
وَرَفَعْنَا
X
നാം ഉയര്‍ത്തുകയും ചെയ്തു
فَوْقَكُمُ
X
നിങ്ങള്‍ക്കുമേല്‍
الطُّورَ
X
പര്‍വതത്തെ
خُذُوا
X
നിങ്ങള്‍ പിടിക്കണം
مَا آتَيْنَاكُم
X
നാം നിങ്ങള്‍ക്ക് നല്‍കിയതിനെ
بِقُوَّةٍ
X
ബലമായി
وَاذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുകയും വേണം
مَا فِيهِ
X
അതിലുള്ളതിനെ
لَعَلَّكُمْ
X
നിങ്ങള്‍ ആയിത്തീരാന്‍
تَتَّقُونَ
X
നിങ്ങള്‍ സൂക്ഷ്മതപുലര്‍ത്തുന്നു
﴿2:63﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
مُوسَىٰ
X
മൂസ
لِقَوْمِهِ
X
തന്റെ ജനത്തോട്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَأْمُرُكُمْ
X
അവന്‍ നിങ്ങളോട് കല്‍പിക്കുന്നു
أَن تَذْبَحُوا
X
നിങ്ങള്‍ അറുക്കണമെന്ന്
بَقَرَةًۖ
X
ഒരു പശുവിനെ
قَالُوا
X
അവര്‍ പറഞ്ഞു
أَتَتَّخِذُنَا
X
നീ ഞങ്ങളെ ആക്കുകയാണോ
هُزُوًاۖ
X
പരിഹാസപാത്രം
قَالَ
X
അദ്ദേഹം പറഞ്ഞു
أَعُوذُ
X
ഞാന്‍ അഭയം തേടുന്നു
بِاللَّهِ
X
അല്ലാഹുവില്‍
أَنْ أَكُونَ
X
ഞാന്‍ ആയിത്തീരുന്നതിനെക്കുറിച്ച്
مِنَ الْجَاهِلِينَ
X
അവിവേകികളില്‍
﴿2:67﴾ وَإِذْ قَتَلْتُمْ
X
നിങ്ങള്‍ കൊന്നുകളഞ്ഞ സന്ദര്‍ഭം
نَفْسًا
X
ഒരാളെ
فَادَّارَأْتُمْ
X
എന്നിട്ട് നിങ്ങള്‍ തര്‍ക്കിച്ചു ഒഴിഞ്ഞുമാറി
فِيهَاۖ
X
അതില്‍
وَاللَّهُ
X
എന്നാല്‍ അല്ലാഹു
مُخْرِجٌ
X
വെളിക്ക് കൊണ്ടുവരുന്നവന്‍
مَّا كُنتُمْ
X
നിങ്ങള്‍ ആയിരുന്നതിനെ
تَكْتُمُونَ
X
നിങ്ങള്‍ മറച്ചുവെക്കുന്നു
﴿2:72﴾ وَإِذْ أَخَذْنَا
X
നാം വാങ്ങിയ സന്ദര്‍ഭം
مِيثَاقَ
X
ഉറപ്പ്
بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളില്‍നിന്ന്
لَا تَعْبُدُونَ
X
നിങ്ങള്‍ വഴിപ്പെടരുത് (എന്ന്)
إِلَّا اللَّهَ
X
അല്ലാഹുവിനല്ലാതെ
وَبِالْوَالِدَيْنِ
X
മാതാപിതാക്കളോട്
إِحْسَانًا
X
നല്ല നിലയില്‍ വര്‍ത്തിക്കണം
وَذِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കളോടും
وَالْيَتَامَىٰ
X
അനാഥകളോടും
وَالْمَسَاكِينِ
X
അഗതികളോടും
وَقُولُوا
X
നിങ്ങള്‍ പറയുകയും വേണം
لِلنَّاسِ
X
ജനങ്ങളോട്
حُسْنًا
X
നല്ലത്
وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുക
الصَّلَاةَ
X
നമസ്കാരത്തെ
وَآتُوا
X
നിങ്ങള്‍ നല്‍കുകയും ചെയ്യുക
الزَّكَاةَ
X
സകാത്ത്
ثُمَّ
X
പിന്നീട്
تَوَلَّيْتُمْ
X
നിങ്ങള്‍ പുറം തിരിഞ്ഞു
إِلَّا
X
ഒഴിച്ച്
قَلِيلًا
X
അല്‍പം ചിലര്‍
مِّنكُمْ
X
നിങ്ങളിലെ
وَأَنتُم
X
നിങ്ങള്‍
مُّعْرِضُونَ
X
അവഗണിച്ച് പിന്തിരിഞ്ഞു നടക്കുന്നവരാകുന്നു
﴿2:83﴾ وَإِذْ أَخَذْنَا
X
നാം വാങ്ങിയ സന്ദര്‍ഭം
مِيثَاقَكُمْ
X
നിങ്ങളുടെ ഉറപ്പ്
لَا تَسْفِكُونَ
X
നിങ്ങള്‍ ചിന്തുകയില്ല (എന്ന്)
دِمَاءَكُمْ
X
നിങ്ങളുടെ ചോര
وَلَا تُخْرِجُونَ
X
നിങ്ങള്‍ പുറന്തള്ളുകയുമില്ല
أَنفُسَكُم
X
നിങ്ങളെത്തന്നെ
مِّن دِيَارِكُمْ
X
നിങ്ങളുടെ വീടുകളില്‍നിന്ന്
ثُمَّ
X
പിന്നെ
أَقْرَرْتُمْ
X
നിങ്ങള്‍ സ്ഥിരീകരിച്ചു
وَأَنتُمْ
X
നിങ്ങള്‍ ആയിക്കൊണ്ട്
تَشْهَدُونَ
X
നിങ്ങള്‍ സാക്ഷ്യം വഹിക്കുന്നു
﴿2:84﴾ وَإِذْ أَخَذْنَا
X
നാം വാങ്ങിയ സന്ദര്‍ഭം
مِيثَاقَكُمْ
X
നിങ്ങളുടെ ഉറപ്പ്
وَرَفَعْنَا
X
നാം ഉയര്‍ത്തുകയും ചെയ്തു
فَوْقَكُمُ
X
നിങ്ങള്‍ക്ക് മീതെ
الطُّورَ
X
പര്‍വതത്തെ
خُذُوا
X
നിങ്ങള്‍ പിടിക്കുക
مَا آتَيْنَاكُم
X
നാം നിങ്ങള്‍ക്ക് നല്‍കിയതിനെ
بِقُوَّةٍ
X
ബലമായി
وَاسْمَعُواۖ
X
നിങ്ങള്‍ കേള്‍ക്കുകയും ചെയ്യുവിന്‍
قَالُوا
X
അവര്‍ പറഞ്ഞു
سَمِعْنَا
X
ഞങ്ങള്‍ കേട്ടു
وَعَصَيْنَا
X
ഞങ്ങള്‍ ധിക്കരിക്കുകയും ചെയ്തു
وَأُشْرِبُوا
X
അവര്‍ കുടിപ്പിക്കപ്പെട്ടിരിക്കുന്നു
فِي قُلُوبِهِمُ
X
അവരുടെ മനസ്സുകളില്‍
الْعِجْلَ
X
പശുക്കുട്ടി
بِكُفْرِهِمْۚ
X
അവരുടെ സത്യനിഷേധം നിമിത്തം
قُلْ
X
പറയുക
بِئْسَمَا يَأْمُرُكُم بِهِ
X
നിങ്ങളോട് കല്‍പിക്കുന്നത് വളരെ ചീത്ത തന്നെ
إِيمَانُكُمْ
X
നിങ്ങളുടെ വിശ്വാസം
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿2:93﴾ قُلْ
X
നീ പറയുക
مَن كَانَ
X
ആരെങ്കിലും ആണെങ്കില്‍
عَدُوًّا
X
ശത്രു
لِّجِبْرِيلَ
X
ജിബ്‌രീലിനോട്
فَإِنَّهُ
X
നിശ്ചയമായും അദ്ദേഹം
نَزَّلَهُ
X
അത് ഇറക്കി
عَلَىٰ قَلْبِكَ
X
നിന്റെ മനസ്സില്‍
بِإِذْنِ اللَّهِ
X
അല്ലാഹുവിന്റെ അനുമതിയനുസരിച്ച്
مُصَدِّقًا
X
സത്യപ്പെടുത്തിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
X
അതിന്റെ മുമ്പിലുള്ളതിനെ
وَهُدًى
X
നേര്‍വഴികാട്ടിയായും
وَبُشْرَىٰ
X
ശുഭവാര്‍ത്തയായും
لِلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
﴿2:97﴾ وَاتَّبَعُوا
X
അവര്‍ പിന്‍പറ്റുകയും ചെയ്തു
مَا تَتْلُو
X
ഓതിക്കൊടുക്കുന്നതിനെ
الشَّيَاطِينُ
X
പിശാചുക്കള്‍
عَلَىٰ مُلْكِ
X
രാജാധിപത്യത്തെക്കുറിച്ച്
سُلَيْمَانَۖ
X
സുലൈമാന്റെ
وَمَا كَفَرَ
X
സത്യനിഷേധി ആയിട്ടില്ല
سُلَيْمَانُ
X
സുലൈമാന്‍
وَلَٰكِنَّ
X
എന്നാല്‍
الشَّيَاطِينَ
X
പിശാചുക്കള്‍
كَفَرُوا
X
അവര്‍ സത്യനിഷേധികളായി
يُعَلِّمُونَ
X
അവര്‍ പഠിപ്പിക്കുന്നു
النَّاسَ
X
ജനങ്ങളെ
السِّحْرَ
X
മാരണം
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിനെയും
عَلَى الْمَلَكَيْنِ
X
രണ്ട് മലക്കുകള്‍ക്ക്
بِبَابِلَ
X
ബാബിലോണിയയിലെ
هَارُوتَ
X
(അതായത്) ഹാറൂത്തിന്ന്
وَمَارُوتَۚ
X
മാറൂത്തിന്നും
وَمَا يُعَلِّمَانِ
X
അവര്‍ രണ്ടുപേരും പഠിപ്പിച്ചിരുന്നില്ല
مِنْ أَحَدٍ
X
ഒരാളെയും
حَتَّىٰ يَقُولَا
X
അവരിരുവരും പറയുന്നത് വരെ
إِنَّمَا
X
നിശ്ചയം
نَحْنُ
X
ഞങ്ങള്‍
فِتْنَةٌ
X
ഒരു പരീക്ഷണം (മാത്രമാകുന്നു)
فَلَا تَكْفُرْۖ
X
അതിനാല്‍ നീ സത്യനിഷേധിയാകരുത്
فَيَتَعَلَّمُونَ
X
അങ്ങനെ അവര്‍ പഠിച്ചുകൊണ്ടിരുന്നു
مِنْهُمَا
X
അവരിരുവരില്‍നിന്നും
مَا
X
യാതൊന്നിനെ
يُفَرِّقُونَ
X
അവന്‍ ഭിന്നിപ്പിക്കുന്നു
بِهِ
X
അതുകൊണ്ട്
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്റെ
وَزَوْجِهِۚ
X
അയാളുടെ ഇണ(ഭാര്യ)യുടെയും
وَمَا
X
അവരല്ല
هُم بِضَارِّينَ
X
ദ്രോഹിക്കുന്നവര്‍
بِهِ
X
അതുകൊണ്ട്
مِنْ أَحَدٍ
X
ഒരാളെയും
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
وَيَتَعَلَّمُونَ
X
അവര്‍ പഠിച്ചുകൊണ്ടിരുന്നു
مَا يَضُرُّهُمْ
X
തങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നത്
وَلَا يَنفَعُهُمْۚ
X
തങ്ങള്‍ക്ക് ഉപകാരം ചെയ്യാത്തതും
وَلَقَدْ عَلِمُوا
X
തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട്
لَمَنِ اشْتَرَاهُ
X
അത് വാങ്ങിയവന്‍
مَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്തില്‍
مِنْ خَلَاقٍۚ
X
ഒരു വിഹിതവും
وَلَبِئْسَ
X
എത്ര ചീത്ത
مَا شَرَوْا
X
അവര്‍ വാങ്ങിയത്
بِهِ
X
അതിന് പകരം
أَنفُسَهُمْۚ
X
സ്വന്തത്തെ
لَوْ كَانُوا
X
അവര്‍ ആയിരുന്നെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:102﴾ وَإِذْ جَعَلْنَا
X
നാം ആക്കിയ സന്ദര്‍ഭം
الْبَيْتَ
X
ആ ഭവനത്തെ
مَثَابَةً
X
സംഗമസ്ഥാനം
لِّلنَّاسِ
X
ജനങ്ങള്‍ക്ക്
وَأَمْنًا
X
നിര്‍ഭയസങ്കേതവും
وَاتَّخِذُوا
X
നിങ്ങള്‍ ആക്കുക
مِن مَّقَامِ
X
നിന്ന ഇടം
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
مُصَلًّىۖ
X
നിസ്കാരസ്ഥലം
وَعَهِدْنَا
X
നാം കല്‍പിക്കുകയും ചെയ്തു
إِلَىٰ إِبْرَاهِيمَ
X
ഇബ്റാഹീമിനോട്
وَإِسْمَاعِيلَ
X
ഇസ്മാഈലിനോടും
أَن طَهِّرَا
X
നിങ്ങളിരുവരും വൃത്തിയാക്കിവെക്കണമെന്ന്
بَيْتِيَ
X
എന്റെ ഭവനം
لِلطَّائِفِينَ
X
ത്വവാഫ് ചെയ്യുന്നവര്‍ക്ക്
وَالْعَاكِفِينَ
X
ഭജനമിരിക്കുന്നവര്‍ക്കും
وَالرُّكَّعِ
X
കുമ്പിട്ടുനില്‍ക്കുന്നവര്‍ക്കും
السُّجُودِ
X
സാഷ്ടാംഗം നമിക്കുന്നവര്‍ക്കും
﴿2:125﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
اجْعَلْ
X
നീ ആക്കേണമേ
هَٰذَا
X
ഇതിനെ
بَلَدًا
X
നാട്
آمِنًا
X
നിര്‍ഭയമായ
وَارْزُقْ
X
നീ ആഹാരം നല്‍കുകയും ചെയ്യേണമേ
أَهْلَهُ
X
ഇവിടത്തുകാര്‍ക്ക്
مِنَ الثَّمَرَاتِ
X
കായ്കനികളില്‍നിന്ന്
مَنْ آمَنَ
X
വിശ്വസിച്ചവര്‍ക്ക്
مِنْهُم
X
അവരിലെ
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യദിനത്തിലും
قَالَ
X
അവന്‍ പറഞ്ഞു
وَمَن كَفَرَ
X
അവിശ്വസിച്ചവനും
فَأُمَتِّعُهُ
X
ഞാന്‍ അവനെ സുഖിപ്പിക്കും
قَلِيلًا
X
കുറച്ച്
ثُمَّ
X
പിന്നീട്
أَضْطَرُّهُ
X
ഞാനവനെ നിര്‍ബന്ധിക്കും
إِلَىٰ عَذَابِ
X
ശിക്ഷക്ക്
النَّارِۖ
X
നരകത്തിന്റെ
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
ആ താവളം
﴿2:126﴾ وَإِذْ يَرْفَعُ
X
കെട്ടിപൊക്കുന്ന സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
الْقَوَاعِدَ
X
അടിത്തറകളെ
مِنَ الْبَيْتِ
X
ആ മന്ദിരത്തിന്റെ
وَإِسْمَاعِيلُ
X
ഇസ്മാഈലും
رَبَّنَا
X
ഞങ്ങളുടെ നാഥാ
تَقَبَّلْ
X
നീ സ്വീകരിക്കണേ
مِنَّاۖ
X
ഞങ്ങളില്‍നിന്ന്
إِنَّكَ أَنتَ
X
നിശ്ചയം നീ തന്നെയാണ്
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവന്‍
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿2:127﴾ إِذْ قَالَ
X
പറഞ്ഞപ്പോള്‍
لَهُ
X
അദ്ദേഹത്തോട്
رَبُّهُ
X
തന്റെ നാഥന്‍
أَسْلِمْۖ
X
നീ കീഴ്പെടുക
قَالَ
X
അദ്ദേഹം പറഞ്ഞു
أَسْلَمْتُ
X
ഞാന്‍ കീഴ്പെട്ടിരിക്കുന്നു
لِرَبِّ الْعَالَمِينَ
X
സര്‍വലോക നാഥന്
﴿2:131﴾ أَمْ
X
അതല്ല
كُنتُمْ
X
നിങ്ങളായിരുന്നോ
شُهَدَاءَ
X
സന്നിഹിതര്‍
إِذْ حَضَرَ
X
ആസന്നമായപ്പോള്‍
يَعْقُوبَ
X
യഅ്ഖൂബിന്ന്
الْمَوْتُ
X
മരണം
إِذْ قَالَ
X
അതായത് അദ്ദേഹം പറഞ്ഞനേരത്ത്
لِبَنِيهِ
X
തന്റെ മക്കളോട്
مَا تَعْبُدُونَ
X
നിങ്ങള്‍ എന്തിനെ ആരാധിക്കും
مِن بَعْدِي
X
എനിക്ക് ശേഷം
قَالُوا
X
അവര്‍ പറഞ്ഞു
نَعْبُدُ
X
ഞങ്ങള്‍ ആരാധിക്കും
إِلَٰهَكَ
X
അങ്ങയുടെ ദൈവത്തെ
وَإِلَٰهَ آبَائِكَ
X
അങ്ങയുടെ പിതാക്കളുടെ ദൈവത്തെ
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
وَإِسْمَاعِيلَ
X
ഇസ്മാഈലിന്റെയും
وَإِسْحَاقَ
X
ഇസ്ഹാഖിന്റെയും
إِلَٰهًا وَاحِدًا
X
ഏക ദൈവത്തെ
وَنَحْنُ
X
ഞങ്ങളാകട്ടെ
لَهُ
X
അവന്
مُسْلِمُونَ
X
കീഴ്പെട്ടു കഴിയുന്നവരാകുന്നു
﴿2:133﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَتَّخِذُ
X
സ്വീകരിക്കുന്നവര്‍
مِن دُونِ اللَّهِ
X
അല്ലാഹു അല്ലാത്തവരെ
أَندَادًا
X
സമന്മാരായി
يُحِبُّونَهُمْ
X
അവര്‍ അവയെ സ്നേഹിക്കുന്നു
كَحُبِّ اللَّهِۖ
X
അല്ലാഹുവിനെ സ്നേഹിക്കും പോലെ
وَالَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസികള്‍
أَشَدُّ
X
അതിശക്തമായ
حُبًّا
X
സ്നേഹം
لِّلَّهِۗ
X
അല്ലാഹുവോട്
وَلَوْ يَرَى
X
കാണുകയാണങ്കില്‍
الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവര്‍
إِذْ يَرَوْنَ
X
കണ്ടുമുട്ടുന്ന സന്ദര്‍ഭം
الْعَذَابَ
X
ശിക്ഷയെ
أَنَّ الْقُوَّةَ
X
തീര്‍ച്ചയായും ശക്തി
لِلَّهِ
X
അല്ലാഹുവിന്നാണ്
جَمِيعًا
X
എല്ലാം
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു ആണെന്നും
شَدِيدُ
X
കഠിനമായവന്‍
الْعَذَابِ
X
ശിക്ഷയില്‍
﴿2:165﴾ إِذْ تَبَرَّأَ
X
ഒഴിഞ്ഞുമാറുമ്പോള്‍
الَّذِينَ اتُّبِعُوا
X
പിന്തുടരപ്പെട്ടവര്‍
مِنَ الَّذِينَ اتَّبَعُوا
X
പിന്തുടര്‍ന്നവരില്‍ നിന്ന്
وَرَأَوُا
X
അവര്‍ കണ്ടുമുട്ടുകയും ചെയ്താല്‍
الْعَذَابَ
X
ശിക്ഷയെ
وَتَقَطَّعَتْ
X
അറ്റുപോവുകയും ചെയ്താല്‍
بِهِمُ
X
അവരോടുള്ള
الْأَسْبَابُ
X
ബന്ധങ്ങള്‍
﴿2:166﴾ كَانَ النَّاسُ
X
മനുഷ്യരായിരുന്നു
أُمَّةً وَاحِدَةً
X
ഒറ്റ സമുദായം
فَبَعَثَ
X
പിന്നെ നിയോഗിച്ചു
اللَّهُ
X
അല്ലാഹു
النَّبِيِّينَ
X
പ്രവാചകന്‍മാരെ
مُبَشِّرِينَ
X
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَ
X
താക്കീത് നല്‍കുന്നവരായും
وَأَنزَلَ
X
ഇറക്കുകയും ചെയ്തു
مَعَهُمُ
X
അവരോടൊപ്പം
الْكِتَابَ
X
വേദഗ്രന്ഥം
بِالْحَقِّ
X
സത്യവുമായി
لِيَحْكُمَ
X
തീര്‍പ്പ് കല്‍പിക്കാന്‍
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
فِيمَا اخْتَلَفُوا فِيهِۚ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
وَمَا اخْتَلَفَ
X
ഭിന്നിച്ചിട്ടില്ല
فِيهِ
X
അതില്‍
إِلَّا الَّذِينَ أُوتُوهُ
X
അത് നല്‍കപ്പെട്ടവര്‍ ഒഴികെ
مِن بَعْدِ
X
ശേഷം
مَا جَاءَتْهُمُ
X
അവര്‍ക്ക് വന്നെത്തിയതിന്റെ
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
بَغْيًا بَيْنَهُمْۖ
X
അവരുടെ പരസ്പര മാത്സര്യം മൂലം
فَهَدَى اللَّهُ
X
അല്ലാഹു വഴികാട്ടി
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
لِمَا اخْتَلَفُوا فِيهِ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
مِنَ الْحَقِّ
X
സത്യമായ
بِإِذْنِهِۗ
X
അവന്റെ ഉദ്ദേശ പ്രകാരം
وَاللَّهُ
X
അല്ലാഹു
يَهْدِي
X
വഴികാണിക്കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
إِلَىٰ صِرَاطٍ
X
പാതയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿2:213﴾ وَلَا تَنكِحُوا
X
നിങ്ങള്‍ വിവാഹം കഴിക്കരുത്
الْمُشْرِكَاتِ
X
ബഹുദൈവ വിശ്വാസിനികളെ
حَتَّىٰ يُؤْمِنَّۚ
X
അവര്‍ വിശ്വസിക്കുന്നത് വരെ
وَلَأَمَةٌ
X
ഒരു ദാസി തന്നെയാണ്
مُّؤْمِنَةٌ
X
വിശ്വാസിനിയായ
خَيْرٌ
X
ഉത്തമം
مِّن مُّشْرِكَةٍ
X
ഒരു ബഹുദൈവ വിശ്വാസിനിയേക്കാള്‍
وَلَوْ أَعْجَبَتْكُمْۗ
X
അവള്‍ നിങ്ങളെ കൗതുകപ്പെടുത്തിയാലും
وَلَا تُنكِحُوا
X
നിങ്ങള്‍ വിവാഹം ചെയ്തു കൊടുക്കരുത്
الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികള്‍ക്ക്
حَتَّىٰ يُؤْمِنُواۚ
X
അവര്‍ വിശ്വസിക്കും വരെ
وَلَعَبْدٌ
X
ഒരു അടിമയാണ്
مُّؤْمِنٌ
X
വിശ്വാസിയായ
خَيْرٌ
X
ഉത്തമന്‍
مِّن مُّشْرِكٍ
X
ഒരു ബഹുദൈവ വിശ്വാസിയേക്കാള്‍
وَلَوْ أَعْجَبَكُمْۗ
X
അവന്‍ നിങ്ങളില്‍ കൗതുകമുണര്‍ത്തിയാലും
أُولَٰئِكَ يَدْعُونَ
X
അവര്‍ വിളിക്കുന്നു
إِلَى النَّارِۖ
X
നരകത്തിലേക്ക്
وَاللَّهُ
X
അല്ലാഹു
يَدْعُو
X
വിളിക്കുന്നു
إِلَى الْجَنَّةِ
X
സ്വര്‍ഗത്തിലേക്ക്
وَالْمَغْفِرَةِ
X
പാപമോചനത്തിലേക്കും
بِإِذْنِهِۖ
X
അവന്റെ അനുമതി പ്രകാരം
وَيُبَيِّنُ
X
അവന്‍ വിവരിക്കുന്നു
آيَاتِهِ
X
അവന്റെ തെളിവുകള്‍
لِلنَّاسِ
X
ജനങ്ങള്‍ക്ക്
لَعَلَّهُمْ
X
അവരാകാന്‍
يَتَذَكَّرُونَ
X
ശ്രദ്ധിച്ചു മനസ്സിലാക്കുന്നു
﴿2:221﴾ أَلَمْ تَرَ
X
നീ അറിഞ്ഞുവോ
إِلَى الْمَلَإِ
X
പ്രമാണിമാരെപറ്റി
مِن بَنِي إِسْرَائِيلَ
X
ഇസ്രായില്‍ സന്തതികളില്‍പെട്ട
مِن بَعْدِ مُوسَىٰ
X
മൂസാക്ക് ശേഷമുള്ള
إِذْ قَالُوا
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
لِنَبِيٍّ لَّهُمُ
X
അവര്‍ക്കുള്ള പ്രവാചകനോട്
ابْعَثْ لَنَا
X
നീ ഞങ്ങള്‍ക്ക് നിയോഗിച്ചുതരിക
مَلِكًا
X
ഒരു രാജാവിനെ
نُّقَاتِلْ
X
ഞങ്ങള്‍ യുദ്ധം ചെയ്യാം
فِي سَبِيلِ اللَّهِۖ
X
ദൈവമാര്‍ഗത്തില്‍
قَالَ
X
അദ്ദേഹം പറഞ്ഞു
هَلْ عَسَيْتُمْ
X
നിങ്ങളായേക്കുമോ
إِن كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയാല്‍
الْقِتَالُ
X
യുദ്ധം
أَلَّا تُقَاتِلُواۖ
X
നിങ്ങള്‍ യുദ്ധം ചെയ്യാതെ
قَالُوا
X
അവര്‍ പറഞ്ഞു
وَمَا لَنَا
X
ഞങ്ങള്‍ക്കെന്താണ്
أَلَّا نُقَاتِلَ
X
യുദ്ധം ചെയ്യാതിരിക്കാന്‍
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍
وَقَدْ أُخْرِجْنَا
X
ഞങ്ങള്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن دِيَارِنَا
X
ഞങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
وَأَبْنَائِنَاۖ
X
ഞങ്ങളുടെ സന്തതികളുടെ അടുത്ത് നിന്നും
فَلَمَّا كُتِبَ عَلَيْهِمُ
X
അവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
الْقِتَالُ
X
യുദ്ധം
تَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞു
إِلَّا قَلِيلًا مِّنْهُمْۗ
X
അവരില്‍ കുറച്ച് പേരൊഴികെ
وَاللَّهُ عَلِيمٌ
X
അല്ലാഹു അറിയുന്നവനാണ്
بِالظَّالِمِينَ
X
അക്രമികളെപറ്റി
﴿2:246﴾ فَلَمَّا فَصَلَ
X
അങ്ങനെ പുറപ്പെട്ടപ്പോള്‍
طَالُوتُ
X
താലുത്ത്
بِالْجُنُودِ
X
പട്ടാളവുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مُبْتَلِيكُم
X
നിങ്ങളെ പരീക്ഷിക്കുന്നതാണ്
بِنَهَرٍ
X
ഒരു നദികൊണ്ട്
فَمَن شَرِبَ
X
അപ്പോള്‍ ആര്‍ കുടിക്കുന്നുവോ
مِنْهُ
X
അതില്‍ നിന്ന്
فَلَيْسَ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനല്ല
وَمَن لَّمْ يَطْعَمْهُ
X
അത് രുചിച്ചു നോക്കാത്തവന്‍
فَإِنَّهُ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനാണ്
إِلَّا مَنِ اغْتَرَفَ
X
കോരിയെടുത്തവന്‍ ഒഴികെ
غُرْفَةً
X
ഒരു കോരല്‍
بِيَدِهِۚ
X
തന്റെ കൈകൊണ്ട്
فَشَرِبُوا مِنْهُ
X
അവരതില്‍ നിന്ന് കുടിച്ചു
إِلَّا قَلِيلًا
X
ചുരുക്കം ചിലരൊഴികെ
مِّنْهُمْۚ
X
അവരില്‍ നിന്ന്
فَلَمَّا جَاوَزَهُ
X
അത് മുറിച്ചു കടന്നപ്പോള്‍
هُوَ
X
അദ്ദേഹവും
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
قَالُوا
X
അവര്‍ പറഞ്ഞു
لَا طَاقَةَ لَنَا
X
ഞങ്ങള്‍ക്ക് കഴിവില്ല
الْيَوْمَ
X
ഇന്ന്
بِجَالُوتَ
X
ജാലൂത്തിനോട്(എതിരിടാന്‍)
وَجُنُودِهِۚ
X
അവന്റെ സൈന്യത്തോടും
قَالَ
X
പറഞ്ഞു
الَّذِينَ يَظُنُّونَ
X
വിചാരിക്കുന്നവര്‍
أَنَّهُم
X
അവരാണെന്ന്
مُّلَاقُو
X
കണ്ടുമുട്ടുന്നവര്‍
اللَّهِ
X
അല്ലാഹുവിനെ
كَم مِّن فِئَةٍ
X
എത്ര സംഘങ്ങളാണ്
قَلِيلَةٍ
X
എണ്ണക്കുറവുള്ള
غَلَبَتْ
X
ജയിച്ചടക്കിയത്
فِئَةً كَثِيرَةً
X
വന്‍സംഘങ്ങളെ
بِإِذْنِ اللَّهِۗ
X
ദൈവാനുമതിയോടെ
وَاللَّهُ
X
അല്ലാഹു
مَعَ الصَّابِرِينَ
X
ക്ഷമാലുക്കളോടൊപ്പമാണ്
﴿2:249﴾ فَهَزَمُوهُم
X
അവര്‍ മറ്റുള്ളവരെ(ശത്രുക്കളെ) തോല്‍പ്പിച്ചു
بِإِذْنِ اللَّهِ
X
ദൈവഹിതത്താല്‍
وَقَتَلَ
X
വധിക്കുകയും ചെയ്തു
دَاوُودُ
X
ദാവൂദ്
جَالُوتَ
X
ജാലൂത്തിനെ
وَآتَاهُ اللَّهُ
X
അല്ലാഹു അദ്ദേഹത്തിന് നല്‍കി
الْمُلْكَ
X
ആധിപത്യം
وَالْحِكْمَةَ
X
തത്വജ്ഞാനവും
وَعَلَّمَهُ
X
അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തു
مِمَّا يَشَاءُۗ
X
അവന്‍ ഉദ്ദേശിക്കുന്നത്
وَلَوْلَا دَفْعُ اللَّهِ
X
അല്ലാഹുവിന്റെ പ്രതിരോധമുണ്ടായിരുന്നില്ലെങ്കില്‍
النَّاسَ
X
ജനങ്ങള്‍ക്ക്
بَعْضَهُم
X
അവരില്‍ ചിലരെ
بِبَعْضٍ
X
മറ്റു ചിലരെക്കൊണ്ട്
لَّفَسَدَتِ
X
കുഴപ്പത്തിലകപ്പെടുമായിരുന്നു
الْأَرْضُ
X
ഭൂമി
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
ذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى الْعَالَمِينَ
X
സര്‍വലോകരോടും
﴿2:251﴾ اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَ
X
അവനൊഴികെ
الْحَيُّ
X
എന്നെന്നും ജീവിക്കുന്നവന്‍
الْقَيُّومُۚ
X
എല്ലാറ്റിനെയും നിയന്ത്രിക്കുന്നവന്‍
لَا تَأْخُذُهُ
X
അവനെ ബാധിക്കുകയില്ല
سِنَةٌ
X
മയക്കം
وَلَا نَوْمٌۚ
X
ഉറക്കവുമില്ല
لَّهُ
X
അവനുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
مَن
X
ആരുണ്ട്
ذَا الَّذِي يَشْفَعُ
X
ശുപാര്‍ശ ചെയ്യുന്നവന്‍
عِندَهُ
X
അവന്റെ അടുത്ത്
إِلَّا بِإِذْنِهِۚ
X
അവന്റെ അനുമതി കൂടാതെ
يَعْلَمُ
X
അവനറിയും
مَا بَيْنَ أَيْدِيهِمْ
X
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْۖ
X
അവരുടെ പിന്നിലുള്ളതും
وَلَا يُحِيطُونَ
X
അവര്‍ വലയം ചെയ്യുന്നില്ല (സൂക്ഷ്മമായി അറിയുന്നില്ല
بِشَيْءٍ
X
ഒന്നും തന്നെ
مِّنْ عِلْمِهِ
X
അവന്റെ അറിവില്‍ നിന്ന്
إِلَّا بِمَا شَاءَۚ
X
അവന്‍ ഉദ്ദേശിച്ചതല്ലാതെ
وَسِعَ
X
ഉള്‍കൊണ്ടിരിക്കുന്നു
كُرْسِيُّهُ
X
അവന്റെ അധികാരപീഠം
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَۖ
X
ഭൂമിയെയും
وَلَا يَئُودُهُ
X
അവന് ഭാരമാകുന്നില്ല
حِفْظُهُمَاۚ
X
അവരണ്ടിന്റെയും സംരക്ഷണം
وَهُوَ
X
അവന്‍
الْعَلِيُّ
X
ഉന്നതനാണ്
الْعَظِيمُ
X
മഹാനും
﴿2:255﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِي حَاجَّ
X
തര്‍ക്കിച്ചവനെ
إِبْرَاهِيمَ
X
ഇബ്റാഹീമിനോട്
فِي رَبِّهِ
X
തന്റെ രക്ഷിതാവിന്റെ കാര്യത്തില്‍
أَنْ آتَاهُ اللَّهُ
X
അല്ലാഹു അവന് നല്‍കിയതിനാല്‍
الْمُلْكَ
X
രാജാധികാരം
إِذْ قَالَ إِبْرَاهِيمُ
X
ഇബ്റാഹീം പറഞ്ഞപ്പോള്‍
رَبِّيَ
X
എന്റെ നാഥനാണ്
الَّذِي يُحْيِي
X
ജീവിപ്പിക്കുന്നവന്‍
وَيُمِيتُ
X
മരിപ്പിക്കുന്നവനും
قَالَ
X
അവന്‍ പറഞ്ഞു
أَنَا أُحْيِي
X
ഞാന്‍ ജീവിപ്പിക്കുന്നു
وَأُمِيتُۖ
X
ഞാന്‍ മരിപ്പിക്കുകയും ചെയ്യുന്നു
قَالَ إِبْرَاهِيمُ
X
ഇബ്റാഹീം പറഞ്ഞു
فَإِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَأْتِي بِالشَّمْسِ
X
സൂര്യനെ കൊണ്ടുവരുന്നു
مِنَ الْمَشْرِقِ
X
കിഴക്കുനിന്ന്
فَأْتِ بِهَا
X
എന്നാല്‍ നീ അതൊന്ന് കൊണ്ടുവരൂ
مِنَ الْمَغْرِبِ
X
പടിഞ്ഞാറുനിന്ന്
فَبُهِتَ
X
അപ്പോള്‍ ഉത്തരം മുട്ടി
الَّذِي كَفَرَۗ
X
നിഷേധിച്ചവന്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿2:258﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
أَرِنِي
X
എനിക്ക് കാണിച്ചുതരൂ
كَيْفَ تُحْيِي
X
നീ എങ്ങനെ ജീവിപ്പിക്കുന്നു
الْمَوْتَىٰۖ
X
മരിച്ചവരെ
قَالَ
X
(അല്ലാഹു) ചോദിച്ചു
أَوَلَمْ تُؤْمِنۖ
X
നീ വിശ്വസിച്ചിട്ടില്ലേ
قَالَ
X
(ഇബ്റാഹീം) പറഞ്ഞു
بَلَىٰ
X
തീര്‍ച്ചയായും
وَلَٰكِن
X
എങ്കിലും
لِّيَطْمَئِنَّ
X
സമാധാനപ്പെടാന്‍
قَلْبِيۖ
X
എന്റെ മനസ്സ്
قَالَ
X
(അല്ലാഹു) പറഞ്ഞു
فَخُذْ
X
നീ പിടിക്കുക
أَرْبَعَةً
X
നാലെണ്ണത്തെ
مِّنَ الطَّيْرِ
X
പറവകളില്‍ നിന്ന്
فَصُرْهُنَّ
X
എന്നിട്ട് അവയെ ഇണക്കുക, ഇണയാക്കുക
إِلَيْكَ
X
നിന്നിലേക്ക്
ثُمَّ اجْعَلْ
X
പിന്നീടവയെ വെക്കുക
عَلَىٰ كُلِّ جَبَلٍ
X
ഓരോ മലയിലും
مِّنْهُنَّ
X
അവയില്‍ നിന്നുള്ള
جُزْءًا
X
ഓരോ ഭാഗവും
ثُمَّ
X
പിന്നെ
ادْعُهُنَّ
X
അവയെ വിളിക്കുക
يَأْتِينَكَ
X
അവ നിന്നിലേക്ക് വരും
سَعْيًاۚ
X
വേഗത്തില്‍
وَاعْلَمْ
X
അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
عَزِيزٌ
X
പ്രതാപവാന്‍
حَكِيمٌ
X
യുക്തിമാനും
﴿2:260﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
لَا تُزِغْ
X
തെറ്റിക്കരുത്
قُلُوبَنَا
X
ഞങ്ങളുടെ ഹൃദയങ്ങളെ
بَعْدَ
X
ശേഷം
إِذْ هَدَيْتَنَا
X
ഞങ്ങളെ നേര്‍വഴിയിലാക്കിയതിന്
وَهَبْ
X
നീ നല്‍കേണമേ
لَنَا
X
ഞങ്ങള്‍ക്ക്
مِن لَّدُنكَ
X
നിന്റെ പക്കല്‍നിന്ന്
رَحْمَةًۚ
X
കാരുണ്യം
إِنَّكَ
X
നിശ്ചയം നീ
أَنتَ
X
നീ (ആകുന്നു)
الْوَهَّابُ
X
അത്യുദാരന്‍
﴿3:8﴾ إِذْ
X
സന്ദര്‍ഭം
قَالَتِ
X
പ്രാര്‍ഥിച്ച
امْرَأَتُ
X
ഭാര്യ
عِمْرَانَ
X
ഇംറാന്റെ
رَبِّ
X
എന്റെ നാഥാ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
نَذَرْتُ
X
ഞാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു
لَكَ
X
നിനക്ക് വേണ്ടി
مَا فِي بَطْنِي
X
എന്റെ വയറ്റിലുള്ളത്
مُحَرَّرًا
X
(നിന്റെ) സേവനത്തിന് മാത്രമായി
فَتَقَبَّلْ
X
അതിനാല്‍ നീ സ്വീകരിക്കേണമേ
مِنِّيۖ
X
എന്നില്‍നിന്ന്
إِنَّكَ أَنتَ
X
നിശ്ചയം നീ
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവനാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿3:35﴾ وَإِذْ قَالَتِ
X
പറഞ്ഞ നേരം
الْمَلَائِكَةُ
X
മലക്കുകള്‍
يَا مَرْيَمُ
X
മര്‍യമേ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
اصْطَفَاكِ
X
നിന്നെ തെരഞ്ഞടുത്തിരിക്കുന്നു
وَطَهَّرَكِ
X
നിന്നെ വിശുദ്ധയാക്കുകയും ചെയ്തിരിക്കുന്നു
وَاصْطَفَاكِ
X
(ഉല്‍കൃഷ്ടയായി)നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു
عَلَىٰ نِسَاءِ
X
സ്ത്രീകളേക്കാള്‍ (സ്ത്രീകളില്‍വെച്ച്)
الْعَالَمِينَ
X
ലോകരിലെ (ലോകത്തിലെ)
﴿3:42﴾ ذَٰلِكَ
X
അത്
مِنْ أَنبَاءِ
X
വിവരങ്ങളില്‍പെട്ടതാണ്
الْغَيْبِ
X
അദൃശ്യ
نُوحِيهِ
X
അത് നാം ബോധനം നല്‍കുന്നു
إِلَيْكَۚ
X
നിനക്ക്
وَمَا كُنتَ
X
നീ ഉണ്ടായിരുന്നില്ല
لَدَيْهِمْ
X
അവരോടൊപ്പം
إِذْ يُلْقُونَ
X
അവര്‍ എറിയുമ്പോള്‍
أَقْلَامَهُمْ
X
അവരുടെ എഴുത്താണികള്‍(നറുക്കുകള്‍)
أَيُّهُمْ
X
അവരില്‍ ആര്
يَكْفُلُ
X
സംരക്ഷണം ഏറ്റെടുക്കുമെന്ന് (നിശ്ചയിക്കാന്‍)
مَرْيَمَ
X
മര്‍യമിന്റെ
وَمَا كُنتَ
X
നീ ഉണ്ടായിരുന്നില്ല
لَدَيْهِمْ
X
അവരോടൊപ്പം
إِذْ يَخْتَصِمُونَ
X
അവര്‍ തര്‍ക്കിക്കുമ്പോള്‍
﴿3:44﴾ إِذْ قَالَتِ
X
പറഞ്ഞ സന്ദര്‍ഭം(ഓര്‍ക്കുക)
الْمَلَائِكَةُ
X
മലക്കുകള്‍
يَا مَرْيَمُ
X
ഓ, മര്‍യം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُبَشِّرُكِ
X
നിന്നെ ശുഭവാര്‍ത്ത അറിയിക്കുന്നു
بِكَلِمَةٍ
X
ഒരു വചനത്തെ സംബന്ധിച്ച്
مِّنْهُ
X
അവനില്‍ നിന്നുള്ള
اسْمُهُ
X
അവന്റെ പേര്
الْمَسِيحُ عِيسَى ابْنُ مَرْيَمَ
X
മര്‍യമിന്റെ പുത്രന്‍ മസീഹ് ഈസാ എന്നാകുന്നു
وَجِيهًا
X
മഹത്വമുള്ളവന്‍
فِي الدُّنْيَا
X
ഈ ലോകത്തും
وَالْآخِرَةِ
X
പരലോകത്തും
وَمِنَ الْمُقَرَّبِينَ
X
ദൈവസാമീപ്യം സിദ്ധിച്ചവരില്‍പെട്ടവനുമാകുന്നു
﴿3:45﴾ وَرَسُولًا
X
ദൂതനായി(നിയോഗിക്കും)
إِلَىٰ بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളിലേക്ക്
أَنِّي
X
(അവന്‍ പറയും) നിശ്ചയം ഞാന്‍
قَدْ جِئْتُكُم
X
ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു
بِآيَةٍ
X
തെളിവുമായി
مِّن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍നിന്നുള്ള
أَنِّي
X
നിശ്ചയം ഞാന്‍
أَخْلُقُ
X
ഉണ്ടാക്കും, സൃഷ്ടിക്കും
لَكُم
X
നിങ്ങള്‍ക്കായി
مِّنَ الطِّينِ
X
കളിമണ്ണില്‍നിന്ന്
كَهَيْئَةِ
X
രൂപം പോലെ
الطَّيْرِ
X
പക്ഷിയുടെ
فَأَنفُخُ
X
പിന്നെ ഞാന്‍ ഊതും
فِيهِ
X
അതില്‍
فَيَكُونُ
X
അപ്പോള്‍ അത് ആയിത്തീരും
طَيْرًا
X
ഒരു പക്ഷി
بِإِذْنِ اللَّهِۖ
X
അല്ലാഹുവിന്റെ അനുമതിയോടെ
وَأُبْرِئُ
X
ഞാന്‍ സുഖപ്പെടുത്തും
الْأَكْمَهَ
X
ജന്മനാ അന്ധനായവനെയും
وَالْأَبْرَصَ
X
പാണ്ഡുരോഗിയേയും
وَأُحْيِي
X
ഞാന്‍ ജീവിപ്പിക്കും
الْمَوْتَىٰ
X
മരിച്ചവരെ
بِإِذْنِ اللَّهِۖ
X
അല്ലാഹുവിന്റെ അനുമതിയോടെ
وَأُنَبِّئُكُم
X
ഞാന്‍ താങ്കള്‍ക്ക് വിവരിച്ചു തരും
بِمَا تَأْكُلُونَ
X
നിങ്ങള്‍ തിന്നുന്നതെന്തെന്നും
وَمَا تَدَّخِرُونَ
X
നിങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതെന്തെന്നും
فِي بُيُوتِكُمْۚ
X
നിങ്ങളുടെ വീടുകളില്‍
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَةً
X
അടയാളങ്ങള്‍
لَّكُمْ
X
നിങ്ങള്‍ക്ക്
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿3:49﴾ إِذْ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞ സന്ദര്‍ഭം
يَا عِيسَىٰ
X
ഈസാ
إِنِّي
X
നിശ്ചയം ഞാന്‍
مُتَوَفِّيكَ
X
നിന്നെ പൂര്‍ണമായി ഏറ്റെടുക്കുന്നവനാകുന്നു
وَرَافِعُكَ
X
നിന്നെ ഉയര്‍ത്തുന്നവനുമാണ്
إِلَيَّ
X
എന്നിലേക്ക്
وَمُطَهِّرُكَ
X
നിന്നെ ശുദ്ധീകരിക്കുന്നവനുമാണ്,(നിന്നെ രക്ഷപ്പെടുത്തുന്നവനാണ്‌)
مِنَ الَّذِينَ كَفَرُوا
X
സത്യനിഷേധികളില്‍ നിന്ന്
وَجَاعِلُ
X
ആക്കുന്നവനുമാകുന്നു
الَّذِينَ اتَّبَعُوكَ
X
നിന്നെ പിന്‍പറ്റിയവരെ
فَوْقَ
X
മീതെ
الَّذِينَ كَفَرُوا
X
സത്യനിഷേധികളുടെ
إِلَىٰ يَوْمِ الْقِيَامَةِۖ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
ثُمَّ
X
പിന്നെ
إِلَيَّ
X
എന്നിലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَأَحْكُمُ
X
അപ്പോള്‍ ഞാന്‍ തീര്‍പ്പു കല്‍പിക്കും
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فِيمَا
X
ഏതൊന്നില്‍
كُنتُمْ
X
നിങ്ങള്‍ ആയിരുന്നു
فِيهِ
X
അതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നിക്കുന്നു
﴿3:55﴾ وَلَا يَأْمُرَكُمْ
X
നിങ്ങളോട് അദ്ദേഹം കല്‍പിക്കുന്നില്ല
أَن تَتَّخِذُوا
X
നിങ്ങള്‍ സ്വീകരിക്കാന്‍
الْمَلَائِكَةَ
X
മലക്കുകളെ
وَالنَّبِيِّينَ
X
പ്രവാചകന്‍മാരെയും
أَرْبَابًاۗ
X
രക്ഷകരായി
أَيَأْمُرُكُم
X
അയാള്‍ നിങ്ങളോട് കല്‍പിക്കുമോ
بِالْكُفْرِ
X
സത്യനിഷേധത്തിന്
بَعْدَ إِذْ أَنتُم
X
നിങ്ങളായതിന് ശേഷം
مُّسْلِمُونَ
X
മുസ്ലിംകള്‍
﴿3:80﴾ وَإِذْ أَخَذَ اللَّهُ
X
അല്ലാഹു വാങ്ങിയ സന്ദര്‍ഭം
مِيثَاقَ
X
ഉറപ്പ്
النَّبِيِّينَ
X
പ്രവാചകന്‍മാരുടെ
لَمَا آتَيْتُكُم
X
ഞാന്‍ നിങ്ങള്‍ക്ക് നല്‍കി
مِّن كِتَابٍ
X
വേദപുസ്തകം
وَحِكْمَةٍ
X
തത്വജ്ഞാനവും
ثُمَّ
X
പിന്നീട്
جَاءَكُمْ
X
നിങ്ങളുടെ അടുക്കല്‍ വന്നു
رَسُولٌ
X
ഒരു ദൂതന്‍
مُّصَدِّقٌ
X
സത്യപ്പെടുത്തുന്നവനായ
لِّمَا مَعَكُمْ
X
നിങ്ങളുടെ കൂടെയുള്ളതിനെ
لَتُؤْمِنُنَّ بِهِ
X
ഉറപ്പായും നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കണം
وَلَتَنصُرُنَّهُۚ
X
നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യണം
قَالَ
X
അവന്‍ (അല്ലാഹു) ചോദിച്ചു
أَأَقْرَرْتُمْ
X
നിങ്ങള്‍ അംഗീകരിച്ചുവോ
وَأَخَذْتُمْ
X
നിങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തുവോ
عَلَىٰ ذَٰلِكُمْ
X
അതനുസരിച്ച്
إِصْرِيۖ
X
എന്നോടുള്ള (ഉത്തരവാദിത്ത)ഭാരം, ബാധ്യത
قَالُوا
X
അവര്‍ പറഞ്ഞു
أَقْرَرْنَاۚ
X
ഞങ്ങള്‍ അംഗീകരിച്ചിരിക്കുന്നു
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
فَاشْهَدُوا
X
നിങ്ങള്‍ സാക്ഷികളാവുക, സാക്ഷ്യം വഹിക്കുക
وَأَنَا مَعَكُم
X
ഞാനും നിങ്ങളോടൊപ്പം
مِّنَ الشَّاهِدِينَ
X
സാക്ഷികളില്‍പെട്ടവനാണ്
﴿3:81﴾ وَاعْتَصِمُوا
X
നിങ്ങള്‍ മുറുകെ പിടിക്കുക
بِحَبْلِ اللَّهِ
X
അല്ലാഹുവിന്റെ പാശം
جَمِيعًا
X
എല്ലാവരും, ഒന്നായി
وَلَا تَفَرَّقُواۚ
X
നിങ്ങള്‍ ഭിന്നിക്കരുത്
وَاذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتَ
X
അനുഗ്രഹത്തെ
اللَّهِ
X
അല്ലാഹുവിന്റെ
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
إِذْ كُنتُمْ
X
നിങ്ങളായിരുന്ന സന്ദര്‍ഭം
أَعْدَاءً
X
ശത്രുക്കള്‍
فَأَلَّفَ
X
അപ്പോള്‍ അവന്‍ കൂട്ടിയിണക്കി
بَيْنَ قُلُوبِكُمْ
X
നിങ്ങളുടെ മനസ്സുകളെ തമ്മില്‍
فَأَصْبَحْتُم
X
അങ്ങനെ നിങ്ങള്‍ ആയിത്തീര്‍ന്നു
بِنِعْمَتِهِ
X
അവന്റെ അനുഗ്രഹത്താല്‍
إِخْوَانًا
X
സഹോദരങ്ങള്‍
وَكُنتُمْ
X
നിങ്ങളായിരുന്നു
عَلَىٰ شَفَا
X
വക്കില്‍
حُفْرَةٍ
X
ഒരു കുണ്ഡത്തിന്റെ
مِّنَ النَّارِ
X
നരകത്തില്‍നിന്നുള്ള
فَأَنقَذَكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ രക്ഷിച്ചു
مِّنْهَاۗ
X
അതില്‍നിന്ന്
كَذَٰلِكَ
X
ഈവിധം, അപ്രകാരം
يُبَيِّنُ
X
വിവരിച്ചു തരുന്നു
اللَّهُ
X
അല്ലാഹു
لَكُمْ
X
നിങ്ങള്‍ക്ക്
آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളെ
لَعَلَّكُمْ تَهْتَدُونَ
X
നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരാകാന്‍
﴿3:103﴾ وَإِذْ غَدَوْتَ
X
നീ പുലര്‍ച്ചെ ഇറങ്ങിത്തിരിച്ച സന്ദര്‍ഭം (ഓര്‍ക്കുക)
مِنْ أَهْلِكَ
X
നിന്റെ കുടുംബത്തില്‍ നിന്ന്
تُبَوِّئُ
X
ഒരുക്കുന്നു, ഒരുക്കാന്‍
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
مَقَاعِدَ
X
താവളങ്ങള്‍
لِلْقِتَالِۗ
X
യുദ്ധത്തിന്
وَاللَّهُ
X
അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവന്‍
عَلِيمٌ
X
എല്ലാം അറിയുന്നവന്‍
﴿3:121﴾ إِذْ هَمَّت
X
ഭാവിച്ച സന്ദര്‍ഭം
طَّائِفَتَانِ
X
രണ്ടു വിഭാഗം
مِنكُمْ
X
നിങ്ങളിലെ
أَن تَفْشَلَا
X
ഭയന്നോടാന്‍, ഭീരുക്കളാകാന്‍
وَاللَّهُ وَلِيُّهُمَاۗ
X
അല്ലാഹു അവരുടെ രക്ഷാധികാരിയായിരിക്കെ
وَعَلَى اللَّهِ
X
അല്ലാഹുവില്‍
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കട്ടെ
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
﴿3:122﴾ إِذْ تَقُولُ
X
നീ പറഞ്ഞ സന്ദര്‍ഭം
لِلْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
أَلَن يَكْفِيَكُمْ
X
നിങ്ങള്‍ക്ക് മതിയാവില്ലേ
أَن يُمِدَّكُمْ
X
നിങ്ങളെ സഹായിക്കുന്നത്
رَبُّكُم
X
നിങ്ങളുടെ നാഥന്‍
بِثَلَاثَةِ آلَافٍ
X
മൂവായിരം കൊണ്ട്
مِّنَ الْمَلَائِكَةِ
X
മലക്കുകളെ
مُنزَلِينَ
X
ഇറക്കി(ഇറക്കപ്പെട്ടവരായി)
﴿3:124﴾ وَمَا كَانَ لِنَفْسٍ
X
ഒരു ദേഹത്തിനും സാധ്യമല്ല
أَن تَمُوتَ
X
മരിക്കാന്‍
إِلَّا بِإِذْنِ اللَّهِ
X
ദൈവഹിതമനുസരിച്ചല്ലാതെ
كِتَابًا مُّؤَجَّلًاۗ
X
അവധി നിര്‍ണയിക്കപ്പെട്ട ഒരു രേഖയാണത്
وَمَن يُرِدْ
X
ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍
ثَوَابَ
X
പ്രതിഫലം
الدُّنْيَا
X
ഇഹലോകത്തിലെ
نُؤْتِهِ
X
നാം അവന് നല്‍കും
مِنْهَا
X
അതില്‍ നിന്ന്
وَمَن يُرِدْ
X
ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍
ثَوَابَ
X
പ്രതിഫലം
الْآخِرَةِ
X
പരലോകത്തെ
نُؤْتِهِ
X
നാം അവന് നല്‍കും
مِنْهَاۚ
X
അതില്‍ നിന്ന്
وَسَنَجْزِي
X
നാം (നല്ല) പ്രതിഫലം നല്‍കും
الشَّاكِرِينَ
X
നന്ദികാണിക്കുന്നവര്‍ക്ക്
﴿3:145﴾ وَلَقَدْ
X
തീര്‍ച്ചയായും
صَدَقَكُمُ
X
നിങ്ങളോട് നിറവേറ്റിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
وَعْدَهُ
X
അവന്റെ വാഗ്ദാനം
إِذْ تَحُسُّونَهُم
X
നിങ്ങള്‍ അവരെ കൊന്നുകൊണ്ടിരിക്കുമ്പോള്‍, നശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍
بِإِذْنِهِۖ
X
അവന്റെ (അല്ലാഹുവിന്റെ) അനുമതിപ്രകാരം
حَتَّىٰ إِذَا فَشِلْتُمْ
X
പിന്നെ നിങ്ങള്‍ ദുര്‍ബലരായിത്തീര്‍ന്നു
وَتَنَازَعْتُمْ
X
നിങ്ങള്‍ പരസ്പരം തര്‍ക്കിക്കുകയും ചെയ്തു
فِي الْأَمْرِ
X
കാര്യ(നിര്‍വഹണ)ത്തില്‍
وَعَصَيْتُم
X
നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തു
مِّن بَعْدِ
X
ശേഷം
مَا أَرَاكُم
X
അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതന്നതിന്
مَّا تُحِبُّونَۚ
X
നിങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത്
مِنكُم
X
നിങ്ങളിലുണ്ട്
مَّن يُرِيدُ
X
കൊതിക്കുന്നവര്‍
الدُّنْيَا
X
ഇഹലോകത്തെ (ഐഹിക ലാഭം)
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُرِيدُ
X
കൊതിക്കുന്നവര്‍
الْآخِرَةَۚ
X
പരലോകം
ثُمَّ
X
പിന്നെ
صَرَفَكُمْ
X
അവന്‍ നിങ്ങളെ തിരിച്ചുവിട്ടു
عَنْهُمْ
X
അവരില്‍ നിന്ന്
لِيَبْتَلِيَكُمْۖ
X
നിങ്ങളെ പരീക്ഷിക്കാന്‍
وَلَقَدْ
X
തീര്‍ച്ചയായും
عَفَا
X
(അല്ലാഹു)മാപ്പേകിയിരിക്കുന്നു
عَنكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
ذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
﴿3:152﴾ إِذْ تُصْعِدُونَ
X
നിങ്ങള്‍ ഓടിപ്പോവുകയായിരുന്ന സന്ദര്‍ഭം
وَلَا تَلْوُونَ
X
നിങ്ങള്‍ തിരിഞ്ഞുനോക്കുന്നില്ല
عَلَىٰ أَحَدٍ
X
ആരെയും
وَالرَّسُولُ
X
ദൈവദൂതന്‍
يَدْعُوكُمْ
X
നിങ്ങളെ വിളിക്കുന്നു(ണ്ടായിരുന്നു)
فِي أُخْرَاكُمْ
X
നിങ്ങളുടെ പിന്നില്‍(നിന്ന്)
فَأَثَابَكُمْ
X
അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കി
غَمًّا
X
ദുഃഖം
بِغَمٍّ
X
ദുഃഖത്തിനുമേല്‍
لِّكَيْلَا تَحْزَنُوا
X
നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍
عَلَىٰ مَا فَاتَكُمْ
X
നിങ്ങള്‍ക്ക് കൈവിട്ട്പോയതിന്റെ പേരില്‍
وَلَا مَا أَصَابَكُمْۗ
X
നിങ്ങളെ ബാധിച്ചതിന്റെ പേരിലും
وَاللَّهُ
X
അല്ലാഹു
خَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവനാണ്
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നത്
﴿3:153﴾ لَقَدْ
X
തീര്‍ച്ചയായും
مَنَّ
X
അനുഗ്രഹിച്ചിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
إِذْ بَعَثَ
X
നിയോഗിച്ചതിലൂടെ
فِيهِمْ
X
അവരിലേക്ക്
رَسُولًا
X
ഒരു ദൂതനെ
مِّنْ أَنفُسِهِمْ
X
അവരില്‍ നിന്ന് തന്നെ
يَتْلُو
X
അദ്ദേഹം ഓതിക്കേള്‍പിക്കുന്നു
عَلَيْهِمْ
X
അവര്‍ക്ക്
آيَاتِهِ
X
അവന്റെ വചനങ്ങള്‍
وَيُزَكِّيهِمْ
X
അവരെ സംസ്കരിക്കുകയും ചെയ്യുന്നു
وَيُعَلِّمُهُمُ
X
അവരെ പഠിപ്പിക്കുകയും ചെയ്യുന്നു
الْكِتَابَ
X
വേദപുസ്തകം
وَالْحِكْمَةَ
X
യുക്തിജ്ഞാനവും
وَإِن كَانُوا
X
അവര്‍ ആയിരുന്നെങ്കിലും
مِن قَبْلُ
X
അതിനു മുമ്പ്
لَفِي ضَلَالٍ
X
വഴികേടില്‍
مُّبِينٍ
X
വ്യക്തമായ
﴿3:164﴾ وَمَا أَصَابَكُمْ
X
നിങ്ങളെ ബാധിച്ച (വിപത്ത്)
يَوْمَ
X
ദിവസം
الْتَقَى
X
ഏറ്റുമുട്ടിയ
الْجَمْعَانِ
X
രണ്ടു വിഭാഗങ്ങള്‍
فَبِإِذْنِ اللَّهِ
X
അല്ലാഹുവിന്റെ അനുമതിയനുസരിച്ച് (ആകുന്നു)
وَلِيَعْلَمَ
X
അവന് തിരിച്ചറിയാന്‍ വേണ്ടി
الْمُؤْمِنِينَ
X
(യഥാര്‍ഥ) വിശ്വാസികളെ
﴿3:166﴾ وَإِذْ أَخَذَ
X
വാങ്ങിയ സന്ദര്‍ഭം
اللَّهُ
X
അല്ലാഹു
مِيثَاقَ
X
ഉറപ്പ്
الَّذِينَ أُوتُوا الْكِتَابَ
X
വേദം നല്‍കപ്പെട്ടവരോട്
لَتُبَيِّنُنَّهُ
X
നിങ്ങള്‍ അത് വിവരിച്ചുകൊടുക്കുമെന്ന്
لِلنَّاسِ
X
ജനങ്ങള്‍ക്ക്
وَلَا تَكْتُمُونَهُ
X
നിങ്ങള്‍ അത് ഒളിച്ചുവെക്കുകയില്ലെന്നും
فَنَبَذُوهُ
X
എന്നിട്ടും അവരതിനെ വലിച്ചെറിഞ്ഞു
وَرَاءَ
X
പിന്നിലേക്ക്
ظُهُورِهِمْ
X
അവരുടെ മുതുകുകളുടെ
وَاشْتَرَوْا
X
അവര്‍ വാങ്ങുകയും ചെയ്തു
بِهِ
X
അതിന് പകരം
ثَمَنًا
X
വില
قَلِيلًاۖ
X
നിസ്സാരമായ
فَبِئْسَ
X
എത്ര ചീത്ത
مَا يَشْتَرُونَ
X
അവര്‍ വാങ്ങുന്നത്
﴿3:187﴾ وَمَن لَّمْ يَسْتَطِعْ
X
ആര്‍ക്കെങ്കിലും കഴിവില്ലെങ്കില്‍
مِنكُمْ
X
നിങ്ങളില്‍
طَوْلًا
X
ധനശേഷിയാല്‍
أَن يَنكِحَ
X
വിവാഹം ചെയ്യാന്‍
الْمُحْصَنَاتِ
X
കുലീനകളെ (സ്വതന്ത്ര സ്ത്രീകളെ)
الْمُؤْمِنَاتِ
X
സത്യവിശ്വാസിനികളായ
فَمِن مَّا مَلَكَتْ
X
അപ്പോള്‍ ഉടമപ്പെടുത്തിയവരില്‍ നിന്ന്
أَيْمَانُكُم
X
നിങ്ങളുടെ വലംകൈകള്‍
مِّن فَتَيَاتِكُمُ
X
നിങ്ങളുടെ യുവതികളില്‍പെട്ട
الْمُؤْمِنَاتِۚ
X
സത്യവിശ്വാസിനികളായ
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറ്റം അറിയുന്നു
بِإِيمَانِكُمۚ
X
നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
مِّن بَعْضٍۚ
X
ചിലരില്‍ നിന്നുള്ളവര്‍
فَانكِحُوهُنَّ
X
അതിനാല്‍ അവരെ വിവാഹം ചെയ്തുകൊള്ളുക
بِإِذْنِ
X
അനുവാദത്തോടെ
أَهْلِهِنَّ
X
അവരുടെ രക്ഷിതാക്കളുടെ
وَآتُوهُنَّ
X
അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
X
അവരുടെ വിവാഹ മൂല്യം
بِالْمَعْرُوفِ
X
ന്യായമായി
مُحْصَنَاتٍ
X
ചാരിത്യ്രവതികളായ നിലയില്‍
غَيْرَ مُسَافِحَاتٍ
X
അവിഹിതബന്ധത്തിലേര്‍പ്പടുന്നവരാവാതെ
وَلَا مُتَّخِذَاتِ
X
സ്വീകരിക്കുന്നവരാവാതെയും
أَخْدَانٍۚ
X
ജാരന്‍മാരെ
فَإِذَا أُحْصِنَّ
X
അവര്‍(ദാമ്പത്യത്തില്‍) സുരക്ഷിതരായാല്‍
فَإِنْ أَتَيْنَ
X
എന്നിട്ടും അവര്‍ കൊണ്ടുവന്നാല്‍ (ഏര്‍പ്പെട്ടാല്‍)
بِفَاحِشَةٍ
X
വല്ല നീചവൃത്തി(യിലും)യും
فَعَلَيْهِنَّ
X
അവര്‍ക്കുണ്ട്
نِصْفُ
X
പകുതി
مَا عَلَى الْمُحْصَنَاتِ
X
സ്വതന്ത്ര സ്ത്രീകളുടെമേലുള്ളതിന്റെ
مِنَ الْعَذَابِۚ
X
ശിക്ഷയില്‍ നിന്ന്
ذَٰلِكَ
X
അത്
لِمَنْ خَشِيَ
X
ഭയപ്പെടുന്നവര്‍ക്കുള്ളതാകുന്നു
الْعَنَتَ
X
ദുര്‍വൃത്തിയി(തെറ്റി)ല്‍ അകപ്പെട്ടുപോകുമെന്ന്
مِنكُمْۚ
X
നിങ്ങളില്‍ നിന്ന്
وَأَن تَصْبِرُوا
X
എന്നാല്‍ നിങ്ങള്‍ ക്ഷമിക്കുന്നതാണ്
خَيْرٌ
X
ഉത്തമം
﴿4:25﴾