Repeated Words in Quran

< >
Total Found : 3
يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا تَدَايَنتُم
X
നിങ്ങള്‍ കടമിടപാട് നടത്തുകയാണെങ്കില്‍
بِدَيْنٍ
X
ഒരു കടം
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّى
X
നിശ്ചിതമായ
فَاكْتُبُوهُۚ
X
നിങ്ങള്‍ അത് എഴുതിവെക്കുക
وَلْيَكْتُب
X
എഴുതി വെക്കണം
بَّيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
كَاتِبٌ
X
എഴുത്തുകാരന്‍
بِالْعَدْلِۚ
X
നീതിയോടെ
وَلَا يَأْبَ
X
വിസമ്മതിക്കരുത്
كَاتِبٌ
X
എഴുത്തുകാരന്‍
أَن يَكْتُبَ
X
എഴുതാന്‍
كَمَا عَلَّمَهُ اللَّهُۚ
X
അല്ലാഹു അവനെ പഠിപ്പിച്ച പോലെ
فَلْيَكْتُبْ
X
അപ്പോള്‍ അവന്‍ എഴുതണം
وَلْيُمْلِلِ
X
പറഞ്ഞുകൊടുക്കണം
الَّذِي عَلَيْهِ الْحَقُّ
X
ബാധ്യതപ്പെട്ടവന്‍
وَلْيَتَّقِ اللَّهَ رَبَّهُ
X
അവന്‍ തന്റെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
وَلَا يَبْخَسْ
X
അവന്‍ കുറവ് വരുത്തരുത്
مِنْهُ
X
അതില്‍ നിന്ന്
شَيْئًاۚ
X
ഒന്നും തന്നെ
فَإِن كَانَ الَّذِي عَلَيْهِ الْحَقُّ
X
ഇനി ബാധ്യതയുള്ളവന്‍ ആണെങ്കില്‍
سَفِيهًا
X
മൂഢനോ
أَوْ ضَعِيفًا
X
അല്ലെങ്കില്‍ ദുര്‍ബലനോ
أَوْ لَا يَسْتَطِيعُ
X
അല്ലെങ്കില്‍ അവന് സാധിക്കുകയില്ല
أَن يُمِلَّ هُوَ
X
സ്വയം പറഞ്ഞ് കൊടുക്കാന്‍
فَلْيُمْلِلْ
X
പറഞ്ഞുകൊടുക്കണം
وَلِيُّهُ
X
അവന്റെ രക്ഷാധികാരി
بِالْعَدْلِۚ
X
നീതി പൂര്‍വം
وَاسْتَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തുക
شَهِيدَيْنِ
X
രണ്ട് സാക്ഷികളെ
مِن رِّجَالِكُمْۖ
X
നിങ്ങളിലെ പുരുഷന്‍മാരില്‍ നിന്ന്
فَإِن لَّمْ يَكُونَا
X
അവര്‍ രണ്ട് പേരില്ലെങ്കില്‍
رَجُلَيْنِ
X
പുരുഷരായി
فَرَجُلٌ
X
അപ്പോള്‍ ഒരു പുരുഷനും
وَامْرَأَتَانِ
X
രണ്ട് സ്ത്രീകളും
مِمَّن تَرْضَوْنَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
مِنَ الشُّهَدَاءِ
X
സാക്ഷികളില്‍ നിന്ന്
أَن تَضِلَّ إِحْدَاهُمَا
X
അവരിലൊരാള്‍ പിഴച്ചാല്‍
فَتُذَكِّرَ إِحْدَاهُمَا
X
അവരിലൊരുവള്‍ ഓര്‍മിപ്പിക്കാന്‍
الْأُخْرَىٰۚ
X
മറ്റവളെ
وَلَا يَأْبَ
X
നിരസിക്കരുത്
الشُّهَدَاءُ
X
സാക്ഷികള്‍
إِذَا مَا دُعُواۚ
X
തെളിവ് നല്‍കാന്‍ വിളിക്കപ്പെട്ടാല്‍
وَلَا تَسْأَمُوا
X
നിങ്ങള്‍ മടിക്കരുത്
أَن تَكْتُبُوهُ
X
അത് എഴുതിവെക്കാന്‍
صَغِيرًا
X
ചെറുതായാലും
أَوْ كَبِيرًا
X
വലുതായാലും
إِلَىٰ أَجَلِهِۚ
X
അതിന്റെ അവധിവരേക്ക്
ذَٰلِكُمْ
X
അത്
أَقْسَطُ
X
ഏറ്റം നീതിപൂര്‍വകമായത്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَأَقْوَمُ
X
കൂടുതല്‍ ബലം നല്‍കുന്നത്
لِلشَّهَادَةِ
X
സാക്ഷ്യത്തിന്
وَأَدْنَىٰ
X
ഏറ്റവും അടുത്തതും
أَلَّا تَرْتَابُواۖ
X
നിങ്ങള്‍ സംശയിക്കാതിരിക്കാന്‍
إِلَّا أَن تَكُونَ
X
ആയാലൊഴികെ
تِجَارَةً
X
കച്ചവടം
حَاضِرَةً
X
റൊക്കം
تُدِيرُونَهَا
X
നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فَلَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
أَلَّا تَكْتُبُوهَاۗ
X
നിങ്ങള്‍ അത് എഴുതിവെക്കാതിരിക്കുന്നതില്‍
وَأَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തണം
إِذَا تَبَايَعْتُمْۚ
X
നിങ്ങള്‍ ഇടപാട് നടത്തുകയാണെങ്കില്‍
وَلَا يُضَارَّ
X
ഉപദ്രവിക്കപ്പെടരുത്
كَاتِبٌ
X
ഒരു എഴുത്തുകാരനും
وَلَا شَهِيدٌۚ
X
ഒരു സാക്ഷിയും (ഉപദ്രവിക്കപ്പെടാവ)തല്ല
وَإِن تَفْعَلُوا
X
നിങ്ങള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍
فَإِنَّهُ
X
തീര്‍ച്ചയായും അത്
فُسُوقٌ
X
അധര്‍മമാണ്
بِكُمْۗ
X
നിങ്ങളിലുള്ള
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَيُعَلِّمُكُمُ اللَّهُۗ
X
അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നു
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യവും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:282﴾ فَجَاءَتْهُ
X
അപ്പോള്‍ അദ്ദേഹത്തെ സമീപിച്ചു
إِحْدَاهُمَا
X
ആ രണ്ടുസ്ത്രീകളിലൊരാള്‍
تَمْشِي
X
നടന്നുകൊണ്ട്
عَلَى اسْتِحْيَاءٍ
X
ലജ്ജയോടെ
قَالَتْ
X
അവള്‍ പറഞ്ഞു
إِنَّ أَبِي
X
നിശ്ചയം എന്റെ പിതാവ്
يَدْعُوكَ
X
താങ്കളെ വിളിക്കുന്നു
لِيَجْزِيَكَ
X
താങ്കള്‍ക്ക് പ്രതിഫലം തരാന്‍
أَجْرَ
X
പ്രതിഫലം
مَا سَقَيْتَ
X
താങ്കള്‍ കുടിപ്പിച്ചതിന്റെ
لَنَاۚ
X
ഞങ്ങള്‍ക്ക് വേണ്ടി
فَلَمَّا جَاءَهُ
X
അങ്ങനെ മൂസ അദ്ദേഹത്തിന്റെ അടുത്തെത്തിയപ്പോള്‍
وَقَصَّ
X
വിവരിച്ചുകൊടുക്കുകയും ചെയ്തു
عَلَيْهِ
X
അദ്ദേഹത്തോട്
الْقَصَصَ
X
തന്റെ കഥകളൊക്കെയും
قَالَ
X
അദ്ദേഹം പറഞ്ഞു
لَا تَخَفْۖ
X
നീ പേടിക്കേണ്ട
نَجَوْتَ
X
നീ രക്ഷപ്പെട്ടിരിക്കുന്നു
مِنَ الْقَوْمِ
X
ജനതയില്‍നിന്ന്
الظَّالِمِينَ
X
അക്രമികളായ
﴿28:25﴾ قَالَتْ
X
പറഞ്ഞു
إِحْدَاهُمَا
X
രണ്ട് സ്ത്രീകളില്‍ ഒരുവള്‍
يَا أَبَتِ
X
പിതാവേ
اسْتَأْجِرْهُۖ
X
അങ്ങ് ഇദ്ദേഹത്തെ കൂലിക്കാരനാക്കിയാലും
إِنَّ خَيْرَ
X
നിശ്ചയം ഏറ്റവും നല്ലവന്‍
مَنِ اسْتَأْجَرْتَ
X
നിങ്ങള്‍ കൂലിക്കാരായി നിശ്ചയിക്കുന്നവരില്‍
الْقَوِيُّ
X
ശക്തനാണ്
الْأَمِينُ
X
വിശ്വസ്തനുമാണ്
﴿28:26﴾ وَإِن
X
എങ്കില്‍, .....യാല്‍
طَائِفَتَانِ
X
രണ്ടുവിഭാഗം
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളിലെ
اقْتَتَلُوا
X
അവര്‍ പരസ്പരം ഏറ്റുമുട്ടി...
فَأَصْلِحُوا
X
നിങ്ങള്‍ സന്ധിയുണ്ടാക്കുക
بَيْنَهُمَاۖ
X
അവര്‍ക്കിടയില്‍
فَإِن بَغَتْ
X
പിന്നെ അതിക്രമം കാട്ടിയാല്‍
إِحْدَاهُمَا
X
അവരില്‍ ഒരു വിഭാഗം
عَلَى الْأُخْرَىٰ
X
മറുവിഭാഗത്തിനെതിരെ
فَقَاتِلُوا
X
അപ്പോള്‍ നിങ്ങള്‍ യുദ്ധം ചെയ്യുക
الَّتِي تَبْغِي
X
അതിക്രമം കാണിക്കുന്നവരോട്
حَتَّىٰ تَفِيءَ
X
അവര്‍ മടങ്ങിവരുംവരെ
إِلَىٰ أَمْرِ اللَّهِۚ
X
അല്ലാഹുവിന്റെ കല്‍പനയിലേക്ക്
فَإِن فَاءَتْ
X
അവര്‍ മടങ്ങിവന്നാല്‍
فَأَصْلِحُوا
X
നിങ്ങള്‍ സന്ധിയുണ്ടാക്കുക
بَيْنَهُمَا
X
അവര്‍ക്കിടയില്‍
بِالْعَدْلِ
X
നീതിപൂര്‍വം
وَأَقْسِطُواۖ
X
നിങ്ങള്‍ നീതി പാലിക്കുക
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُقْسِطِينَ
X
നീതി പാലിക്കുന്നവരെ
﴿49:9﴾