Repeated Words in Quran

< >
Total Found : 1
مَّا يَوَدُّ
X
ഇഷ്ടപ്പെടുന്നില്ല
الَّذِينَ كَفَرُوا
X
സത്യം നിഷേധിച്ചവര്‍
مِنْ أَهْلِ الْكِتَابِ
X
വേദക്കാരിലെ
وَلَا الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളിലെയും ഇല്ല
أَن يُنَزَّلَ
X
ഇറക്കപ്പെടുന്നത്
عَلَيْكُم
X
നിങ്ങള്‍ക്ക്
مِّنْ خَيْرٍ
X
ഒരു നന്മയും
مِّن رَّبِّكُمْۗ
X
നിങ്ങളുടെ നാഥനില്‍നിന്ന്
وَاللَّهُ
X
എന്നാല്‍ അല്ലാഹു
يَخْتَصُّ
X
അവന്‍ പ്രത്യേകമാക്കുന്നു
بِرَحْمَتِهِ
X
തന്റെ കാരുണ്യംകൊണ്ട്
مَن يَشَاءُۚ
X
താനിച്ഛിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
ذُو الْفَضْلِ
X
ഔദാര്യമുടയവനാകുന്നു
الْعَظِيمِ
X
അതിമഹത്തായ
﴿2:105﴾ وَدَّ
X
ആഗ്രഹിച്ചു
كَثِيرٌ
X
ഏറെ ആളുകള്‍
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരിലെ
لَوْ يَرُدُّونَكُم
X
അവര്‍ക്കു നിങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചെങ്കില്‍
مِّن بَعْدِ
X
ശേഷം
إِيمَانِكُمْ
X
നിങ്ങളുടെ സത്യവിശ്വാസത്തിന്
كُفَّارًا
X
സത്യനിഷേധികളായി
حَسَدًا
X
അസൂയകാരണം
مِّنْ عِندِ أَنفُسِهِم
X
അവരുടെ മനസ്സുകളിലെ
مِّن بَعْدِ
X
ശേഷം
مَا تَبَيَّنَ
X
നന്നായി വ്യക്തമായതിന്
لَهُمُ
X
അവര്‍ക്ക്
الْحَقُّۖ
X
സത്യം
فَاعْفُوا
X
അതിനാല്‍ നിങ്ങള്‍ മാപ്പ് നല്‍കുക
وَاصْفَحُوا
X
നിങ്ങള്‍ വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക
حَتَّىٰ
X
വരെ
يَأْتِيَ
X
വരുന്നത്
اللَّهُ
X
അല്ലാഹു
بِأَمْرِهِۗ
X
തന്റെ കല്‍പനയുമായി
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿2:109﴾ يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الشَّهْرِ الْحَرَامِ
X
വിശുദ്ധമാസത്തെപറ്റി
قِتَالٍ فِيهِۖ
X
അതില്‍ യുദ്ധംചെയ്യുന്നതിനെപ്പറ്റി
قُلْ
X
പറയുക
قِتَالٌ
X
അതില്‍ യുദ്ധംചെയ്യുന്നത്
فِيهِ كَبِيرٌۖ
X
വലിയ അപരാധമാണ്
وَصَدٌّ
X
തടയലും
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَكُفْرٌ بِهِ
X
അവനില്‍ അവിശ്വസിക്കലും
وَالْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമില്‍ നിന്ന് തടയലും
وَإِخْرَاجُ
X
പുറത്താക്കലും
أَهْلِهِ
X
അതിന്റെ അവകാശികളെ
مِنْهُ
X
അതില്‍ നിന്ന്
أَكْبَرُ
X
ഏറ്റം ഗുരുതരമാണ്
عِندَ اللَّهِۚ
X
അല്ലാഹുവിങ്കല്‍
وَالْفِتْنَةُ
X
കുഴപ്പമുണ്ടാക്കല്‍
أَكْبَرُ
X
ഏറ്റം ഗുരുതരമാണ്
مِنَ الْقَتْلِۗ
X
വധത്തേക്കാള്‍
وَلَا يَزَالُونَ
X
അവര്‍ ആയികൊണ്ടിരിക്കും
يُقَاتِلُونَكُمْ
X
നിങ്ങളോടവര്‍ യുദ്ധം ചെയ്യുന്നു
حَتَّىٰ يَرُدُّوكُمْ
X
നിങ്ങളെ മടക്കും വരെ
عَن دِينِكُمْ
X
നിങ്ങളുടെ മതത്തില്‍ നിന്ന്
إِنِ اسْتَطَاعُواۚ
X
അവര്‍ക്ക് സാധിക്കുകയാണെങ്കില്‍
وَمَن يَرْتَدِدْ
X
വല്ലവനും മടങ്ങുകയാണെങ്കില്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
عَن دِينِهِ
X
തന്റെ മതത്തില്‍ നിന്ന്
فَيَمُتْ
X
അങ്ങനെ അവന്‍ മരിക്കുകയും ചെയ്താല്‍
وَهُوَ كَافِرٌ
X
അവന്‍ നിഷേധിയായിരിക്കെ
فَأُولَٰئِكَ
X
അക്കൂട്ടര്‍
حَبِطَتْ
X
നിഷ്ഫലമായിരിക്കുന്നു
أَعْمَالُهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
فِي الدُّنْيَا
X
ഇഹത്തിലും
وَالْآخِرَةِۖ
X
പരത്തിലും
وَأُولَٰئِكَ
X
അക്കൂട്ടര്‍
أَصْحَابُ
X
അവകാശികളാണ്
النَّارِۖ
X
നരകത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
ശാശ്വതവാസികള്‍
﴿2:217﴾ وَدَّت
X
ആഗ്രഹിച്ചു
طَّائِفَةٌ
X
ഒരു കൂട്ടര്‍
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍ നിന്നുള്ള
لَوْ يُضِلُّونَكُمْ
X
നിങ്ങളെ വഴിതെറ്റിക്കാന്‍ കഴിഞ്ഞെങ്കിലെന്ന്
وَمَا يُضِلُّونَ
X
അവര്‍ വഴിതെറ്റിക്കുന്നില്ല
إِلَّا أَنفُسَهُمْ
X
അവരെത്തന്നെയല്ലാതെ
وَمَا يَشْعُرُونَ
X
അവര്‍ അതറിയുന്നില്ല
﴿3:69﴾ وَقَالَت
X
പറഞ്ഞു
طَّائِفَةٌ
X
ഒരു വിഭാഗം
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
بِالَّذِي أُنزِلَ
X
അവതീര്‍ണമായതില്‍
عَلَى الَّذِينَ آمَنُوا
X
വിശ്വാസികള്‍ക്ക്
وَجْهَ النَّهَارِ
X
പകലിന്റെ ആരംഭത്തില്‍
وَاكْفُرُوا
X
നിങ്ങള്‍ നിഷേധിക്കുകയും ചെയ്യുക
آخِرَهُ
X
അതിന്റെ(പകലിന്റെ) അന്ത്യത്തില്‍
لَعَلَّهُمْ
X
അവര്‍ ആയേക്കാം
يَرْجِعُونَ
X
അവര്‍ (വിശ്വാസത്തില്‍ നിന്ന്) മടങ്ങുന്നു
﴿3:72﴾ وَمِنْ أَهْلِ الْكِتَابِ
X
വേദക്കാരിലുണ്ട്
مَنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِقِنطَارٍ
X
ഒരു (സ്വര്‍ണ)കൂമ്പാരം
يُؤَدِّهِ
X
അത് അവന്‍ തിരിച്ചുതരും
إِلَيْكَ
X
നിനക്ക്
وَمِنْهُم
X
അവരിലുണ്ട്
مَّنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِدِينَارٍ
X
ഒരു ദീനാര്‍
لَّا يُؤَدِّهِ
X
അത് അവന്‍ തിരിച്ചുനല്‍കുകയില്ല
إِلَيْكَ
X
നിനക്ക്
إِلَّا مَا دُمْتَ عَلَيْهِ قَائِمًاۗ
X
നീ അവനെ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറഞ്ഞതുകൊണ്ടാണ്
لَيْسَ
X
ഇല്ല
عَلَيْنَا
X
നമ്മുടെ മേല്‍
فِي الْأُمِّيِّينَ
X
നിരക്ഷരരുടെ കാര്യത്തില്‍
سَبِيلٌ
X
ഒരു മാര്‍ഗവും(ഒരു കുറ്റവും)
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
وَهُمْ
X
അവരായിരിക്കെ
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿3:75﴾ لَيْسُوا
X
അവര്‍(വേദക്കാര്‍) അല്ല
سَوَاءًۗ
X
സമം, (ഒരുപോലെ)
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരിലുണ്ട്
أُمَّةٌ
X
ഒരു സമൂഹം
قَائِمَةٌ
X
(നേര്‍മാര്‍ഗത്തില്‍) നിലകൊള്ളുന്നു
يَتْلُونَ
X
അവര്‍ പാരായണം ചെയ്യുന്നു
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങള്‍
آنَاءَ اللَّيْلِ
X
രാത്രി വേളകളില്‍
وَهُمْ يَسْجُدُونَ
X
അവര്‍ സാഷ്ടാംഗം പ്രണമിക്കുന്നവരായിരിക്കെ
﴿3:113﴾ وَإِذْ غَدَوْتَ
X
നീ പുലര്‍ച്ചെ ഇറങ്ങിത്തിരിച്ച സന്ദര്‍ഭം (ഓര്‍ക്കുക)
مِنْ أَهْلِكَ
X
നിന്റെ കുടുംബത്തില്‍ നിന്ന്
تُبَوِّئُ
X
ഒരുക്കുന്നു, ഒരുക്കാന്‍
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
مَقَاعِدَ
X
താവളങ്ങള്‍
لِلْقِتَالِۗ
X
യുദ്ധത്തിന്
وَاللَّهُ
X
അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവന്‍
عَلِيمٌ
X
എല്ലാം അറിയുന്നവന്‍
﴿3:121﴾ وَإِنَّ مِنْ أَهْلِ الْكِتَابِ
X
നിശ്ചയം വേദക്കാരിലുണ്ട്
لَمَن يُؤْمِنُ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍
وَمَا أُنزِلَ إِلَيْكُمْ
X
നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും
وَمَا أُنزِلَ إِلَيْهِمْ
X
അവര്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും
خَاشِعِينَ لِلَّهِ
X
അല്ലാഹുവിനോട് ഭയമുള്ളവരായി
لَا يَشْتَرُونَ
X
അവര്‍ വില്‍ക്കുകയില്ല
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
ثَمَنًا
X
വിലക്ക്
قَلِيلًاۗ
X
തുഛമായ
أُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْۗ
X
അവരുടെ (തങ്ങളുടെ) നാഥന്റെ അടുക്കല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَرِيعُ الْحِسَابِ
X
അതിവേഗം കണക്കുനോക്കുന്നവനാണ്
﴿3:199﴾ وَمَن لَّمْ يَسْتَطِعْ
X
ആര്‍ക്കെങ്കിലും കഴിവില്ലെങ്കില്‍
مِنكُمْ
X
നിങ്ങളില്‍
طَوْلًا
X
ധനശേഷിയാല്‍
أَن يَنكِحَ
X
വിവാഹം ചെയ്യാന്‍
الْمُحْصَنَاتِ
X
കുലീനകളെ (സ്വതന്ത്ര സ്ത്രീകളെ)
الْمُؤْمِنَاتِ
X
സത്യവിശ്വാസിനികളായ
فَمِن مَّا مَلَكَتْ
X
അപ്പോള്‍ ഉടമപ്പെടുത്തിയവരില്‍ നിന്ന്
أَيْمَانُكُم
X
നിങ്ങളുടെ വലംകൈകള്‍
مِّن فَتَيَاتِكُمُ
X
നിങ്ങളുടെ യുവതികളില്‍പെട്ട
الْمُؤْمِنَاتِۚ
X
സത്യവിശ്വാസിനികളായ
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറ്റം അറിയുന്നു
بِإِيمَانِكُمۚ
X
നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
مِّن بَعْضٍۚ
X
ചിലരില്‍ നിന്നുള്ളവര്‍
فَانكِحُوهُنَّ
X
അതിനാല്‍ അവരെ വിവാഹം ചെയ്തുകൊള്ളുക
بِإِذْنِ
X
അനുവാദത്തോടെ
أَهْلِهِنَّ
X
അവരുടെ രക്ഷിതാക്കളുടെ
وَآتُوهُنَّ
X
അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
X
അവരുടെ വിവാഹ മൂല്യം
بِالْمَعْرُوفِ
X
ന്യായമായി
مُحْصَنَاتٍ
X
ചാരിത്യ്രവതികളായ നിലയില്‍
غَيْرَ مُسَافِحَاتٍ
X
അവിഹിതബന്ധത്തിലേര്‍പ്പടുന്നവരാവാതെ
وَلَا مُتَّخِذَاتِ
X
സ്വീകരിക്കുന്നവരാവാതെയും
أَخْدَانٍۚ
X
ജാരന്‍മാരെ
فَإِذَا أُحْصِنَّ
X
അവര്‍(ദാമ്പത്യത്തില്‍) സുരക്ഷിതരായാല്‍
فَإِنْ أَتَيْنَ
X
എന്നിട്ടും അവര്‍ കൊണ്ടുവന്നാല്‍ (ഏര്‍പ്പെട്ടാല്‍)
بِفَاحِشَةٍ
X
വല്ല നീചവൃത്തി(യിലും)യും
فَعَلَيْهِنَّ
X
അവര്‍ക്കുണ്ട്
نِصْفُ
X
പകുതി
مَا عَلَى الْمُحْصَنَاتِ
X
സ്വതന്ത്ര സ്ത്രീകളുടെമേലുള്ളതിന്റെ
مِنَ الْعَذَابِۚ
X
ശിക്ഷയില്‍ നിന്ന്
ذَٰلِكَ
X
അത്
لِمَنْ خَشِيَ
X
ഭയപ്പെടുന്നവര്‍ക്കുള്ളതാകുന്നു
الْعَنَتَ
X
ദുര്‍വൃത്തിയി(തെറ്റി)ല്‍ അകപ്പെട്ടുപോകുമെന്ന്
مِنكُمْۚ
X
നിങ്ങളില്‍ നിന്ന്
وَأَن تَصْبِرُوا
X
എന്നാല്‍ നിങ്ങള്‍ ക്ഷമിക്കുന്നതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
പരമദയാലു
﴿4:25﴾ وَإِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെട്ടാല്‍
شِقَاقَ
X
ഭിന്നിപ്പ്
بَيْنِهِمَا
X
അവര്‍ രണ്ടുപേര്‍(ദമ്പതിമാര്‍)ക്കിടയില്‍
فَابْعَثُوا
X
നിങ്ങള്‍ അയക്കുക(നിയോഗിക്കുക)
حَكَمًا
X
ഒരു മധ്യസ്ഥനെ
مِّنْ أَهْلِهِ
X
അവന്റെ ആള്‍ക്കാരില്‍ നിന്ന്
وَحَكَمًا
X
ഒരു മധ്യസ്ഥനെ
مِّنْ أَهْلِهَا
X
അവളുടെ ആള്‍ക്കാരില്‍ നിന്ന്
إِن يُرِيدَا
X
അവര്‍ ഇരുവരും ഉദ്ദേശിക്കുന്നുവെങ്കില്‍
إِصْلَاحًا
X
അനുരഞ്ജനം
يُوَفِّقِ اللَّهُ
X
അല്ലാഹു യോജിപ്പുണ്ടാക്കുന്നതാണ്
بَيْنَهُمَاۗ
X
അവര്‍(ദമ്പതിമാര്‍)ക്കിടയില്‍
إِنَّ اللَّهَ كَانَ
X
നിശ്ചയം അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
خَبِيرًا
X
സൂക്ഷമജ്ഞന്‍
﴿4:35﴾ إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَأْمُرُكُمْ
X
നിങ്ങളോട് കല്‍പിക്കുന്നു
أَن تُؤَدُّوا
X
നിങ്ങള്‍ വീട്ടണമെന്ന്, തിരിച്ചേല്‍പ്പിക്കണമെന്ന്
الْأَمَانَاتِ
X
വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍
إِلَىٰ أَهْلِهَا
X
അവയുടെ അവകാശികള്‍ക്ക്
وَإِذَا حَكَمْتُم
X
നിങ്ങള്‍ വിധി(തീര്‍പ്പ്)കല്‍പിച്ചാല്‍
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
أَن تَحْكُمُوا
X
നിങ്ങള്‍ വിധി കല്‍പിക്കണമെന്ന്
بِالْعَدْلِۚ
X
നീതിപൂര്‍വ്വം
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
نِعِمَّا
X
എത്ര നല്ല
يَعِظُكُم
X
ഉപദേശമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്
بِهِۗ
X
അത് മുഖേന
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
سَمِيعًا
X
എല്ലാം കേള്‍ക്കുന്നവനും
بَصِيرًا
X
എല്ലാം കാണുന്നവനും
﴿4:58﴾ وَمَا كَانَ
X
ആയിട്ടില്ല, ആകാവതല്ല
لِمُؤْمِنٍ
X
ഒരു വിശ്വാസിക്കും
أَن يَقْتُلَ
X
വധിക്കുകയെന്നത്
مُؤْمِنًا
X
(മറ്റൊരു) വിശ്വാസിയെ
إِلَّا خَطَأًۚ
X
അബദ്ധമായിട്ടല്ലാതെ
وَمَن قَتَلَ
X
ഒരുവന്‍ കൊന്നാല്‍
مُؤْمِنًا
X
ഒരു വിശ്വാസിയെ
خَطَأً
X
അബദ്ധത്തില്‍
فَتَحْرِيرُ
X
അപ്പോള്‍ മോചിപ്പിക്കലാകുന്നു
رَقَبَةٍ
X
ഒരു അടിമയെ
مُّؤْمِنَةٍ
X
വിശ്വാസിയായ
وَدِيَةٌ
X
നഷ്ടപരിഹാരവും
مُّسَلَّمَةٌ
X
നല്‍കപ്പെടുന്ന, ഏല്‍പിക്കപ്പെടുന്ന
إِلَىٰ أَهْلِهِ
X
അവന്റെ അവകാശികള്‍ക്ക്
إِلَّا أَن يَصَّدَّقُواۚ
X
അവര്‍ ദാനമായി(വിട്ടുകൊടുത്താല്‍)ഒഴികെ
فَإِن كَانَ
X
ഇനി അവനാണെങ്കില്‍
مِن قَوْمٍ
X
ഒരു ജനത്തില്‍ നിന്ന്
عَدُوٍّ
X
ശത്രു
لَّكُمْ
X
നിങ്ങളുടെ
وَهُوَ مُؤْمِنٌ
X
അവന്‍ വിശ്വാസിയാണ്
فَتَحْرِيرُ
X
എങ്കില്‍ മോചിപ്പിക്കലാണ്
رَقَبَةٍ
X
ഒരടിമയെ
مُّؤْمِنَةٍۖ
X
വിശ്വാസിയായ
وَإِن كَانَ
X
അവനാണെങ്കില്‍
مِن قَوْمٍ
X
ഒരു ജനത്തില്‍ നിന്ന്
بَيْنَكُمْ وَبَيْنَهُم
X
നിങ്ങള്‍ക്കും അവര്‍ക്കുമിടയിലുണ്ട്
مِّيثَاقٌ
X
സഖ്യം, ഉടമ്പടി
فَدِيَةٌ
X
എന്നാല്‍ നഷ്ടപരിഹാരം
مُّسَلَّمَةٌ
X
നല്‍കപ്പെടുന്ന, ഏല്‍പ്പിക്കപ്പെടുന്ന
إِلَىٰ أَهْلِهِ
X
അവന്റെ അവകാശികള്‍ക്ക്
وَتَحْرِيرُ
X
മോചിപ്പിക്കലും
رَقَبَةٍ
X
ഒരടിമയെ
مُّؤْمِنَةٍۖ
X
വിശ്വാസിയായ
فَمَن لَّمْ يَجِدْ
X
ആര്‍ക്കെങ്കിലും കിട്ടിയില്ലെങ്കില്‍ (സാധ്യമല്ലെങ്കില്‍)
فَصِيَامُ
X
നോമ്പ്
شَهْرَيْنِ
X
രണ്ടുമാസം
مُتَتَابِعَيْنِ
X
തുടര്‍ച്ചയായി
تَوْبَةً
X
പശ്ചാതാപമായി
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്ന്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:92﴾ لَّيْسَ
X
അല്ല
بِأَمَانِيِّكُمْ
X
നിങ്ങളുടെ (വ്യാ)മോഹങ്ങള്‍ അനുസരിച്ച്
وَلَا أَمَانِيِّ أَهْلِ الْكِتَابِۗ
X
വേദക്കാരുടെ (വ്യാ)മോഹമനുസരിച്ചുമല്ല
مَن يَعْمَلْ
X
വല്ലവനും ചെയ്യുന്നുവെങ്കില്‍
سُوءًا
X
തിന്മ
يُجْزَ
X
അവന്‍ ഫലം നല്‍കപ്പെടുന്നു
بِهِ
X
അതിന്റെ
وَلَا يَجِدْ
X
അവന്ന് കണ്ടെത്താനാവുകയില്ല
لَهُ
X
തനിക്ക്
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
وَلِيًّا
X
ഒരു രക്ഷകനെയും
وَلَا نَصِيرًا
X
ഒരു സഹായിയെയും
﴿4:123﴾ وَإِن مِّنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍ ഇല്ല
إِلَّا لَيُؤْمِنَنَّ
X
തീര്‍ച്ചയായും വിശ്വസിക്കാതെ
بِهِ
X
അദ്ദേഹത്തില്‍
قَبْلَ مَوْتِهِۖ
X
അദ്ദേഹത്തിന്റെ മരണത്തിന് മുമ്പ്
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍
يَكُونُ
X
അദ്ദേഹം ആകും
عَلَيْهِمْ
X
അവര്‍ക്കെതിരെ
شَهِيدًا
X
സാക്ഷി
﴿4:159﴾ لَا يُؤَاخِذُكُمُ اللَّهُ
X
അല്ലാഹു നിങ്ങളെ പിടികൂടുകയില്ല
بِاللَّغْوِ
X
ബോധപൂര്‍വമല്ലാത്തതിന്റെ പേരില്‍
فِي أَيْمَانِكُمْ
X
നിങ്ങളുടെ ശപഥങ്ങളിലെ
وَلَٰكِن
X
എന്നാല്‍
يُؤَاخِذُكُم
X
അവന്‍ നിങ്ങളെ പിടികൂടും
بِمَا عَقَّدتُّمُ
X
നിങ്ങള്‍ കരുതിക്കൂട്ടി ഉറപ്പിച്ചതിന്റെ പേരില്‍
الْأَيْمَانَۖ
X
ശപഥങ്ങളെ
فَكَفَّارَتُهُ
X
അപ്പോള്‍ അതിനുള്ള പ്രായശ്ചിത്തം
إِطْعَامُ
X
ആഹാരം നല്‍കലാണ്
عَشَرَةِ
X
പത്ത്
مَسَاكِينَ
X
അഗതികള്‍ക്ക്
مِنْ أَوْسَطِ
X
സാമാന്യനിലവാരത്തിലുള്ളതില്‍നിന്ന്
مَا تُطْعِمُونَ
X
നിങ്ങള്‍ തീറ്റിപ്പോറ്റുന്ന ഭക്ഷണങ്ങളില്‍
أَهْلِيكُمْ
X
നിങ്ങളുടെ കുടുംബത്തെ
أَوْ
X
അല്ലെങ്കില്‍
كِسْوَتُهُمْ
X
അവര്‍ക്ക് വസ്ത്രം നല്‍കലാണ്
أَوْ تَحْرِيرُ
X
അല്ലെങ്കില്‍ മോചിപ്പിക്കലാണ്
رَقَبَةٍۖ
X
ഒരടിമയെ
فَمَن
X
എന്നാല്‍ വല്ലവന്നും
لَّمْ يَجِدْ
X
അവന്ന് കിട്ടിയില്ല(എങ്കില്‍)
فَصِيَامُ
X
നോമ്പുകള്‍(നോല്‍ക്കണം)
ثَلَاثَةِ
X
മൂന്ന്
أَيَّامٍۚ
X
ദിവസങ്ങള്‍
ذَٰلِكَ
X
അതാണ്
كَفَّارَةُ
X
പ്രായശ്ചിത്തം
أَيْمَانِكُمْ
X
നിങ്ങളുടെ സത്യങ്ങളുടെ
إِذَا حَلَفْتُمْۚ
X
നിങ്ങള്‍ സത്യംചെയ്താല്‍(എന്നിട്ടത് ലംഘിച്ചാല്‍)
وَاحْفَظُوا
X
നിങ്ങള്‍ പാലിക്കുക
أَيْمَانَكُمْۚ
X
നിങ്ങളുടെ സത്യങ്ങള്‍
كَذَٰلِكَ
X
അവ്വിധം
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിച്ചുതരുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
آيَاتِهِ
X
അവന്റെ വചനങ്ങള്‍
لَعَلَّكُمْ تَشْكُرُونَ
X
നിങ്ങള്‍ നന്ദിയുള്ളവരാകാന്‍
﴿5:89﴾ أَوَلَمْ يَهْدِ
X
(അവരെ) നേര്‍വഴിക്കു നയിക്കുന്നില്ലേ
لِلَّذِينَ يَرِثُونَ
X
അനന്തരാവകാശികളായിത്തീരുന്നവര്‍ക്ക്
الْأَرْضَ
X
ഭൂമിയുടെ
مِن بَعْدِ أَهْلِهَا
X
അതിന്റെ അവകാശികള്‍ക്കു ശേഷം
أَن لَّوْ نَشَاءُ
X
നാം ഇച്ഛിക്കുന്നുവെങ്കില്‍
أَصَبْنَاهُم
X
നാം അവരെ ശിക്ഷ ബാധിപ്പിക്കുന്നതാണ് (എന്ന ബോധം)
بِذُنُوبِهِمْۚ
X
അവരുടെ പാപങ്ങളുടെ പേരില്‍
وَنَطْبَعُ
X
നാം മുദ്ര വെക്കുകയും ചെയ്യും
عَلَىٰ قُلُوبِهِمْ
X
അവരുടെ മനസ്സുകളില്‍
فَهُمْ
X
അതോടെ അവര്‍
لَا يَسْمَعُونَ
X
അവര്‍ കേള്‍ക്കുകയില്ല
﴿7:100﴾ وَمِمَّنْ حَوْلَكُم
X
നിങ്ങള്‍ക്ക് ചുറ്റുമുള്ളവരിലുണ്ട്
مِّنَ الْأَعْرَابِ
X
ഗ്രാമീണ അറബികളായ
مُنَافِقُونَۖ
X
കപടവിശ്വാസികള്‍
وَمِنْ أَهْلِ الْمَدِينَةِۖ
X
മദീനാനിവാസികളിലുമുണ്ട്
مَرَدُوا
X
അവര്‍ കടുത്തുപോയിരിക്കുന്നു
عَلَى النِّفَاقِ
X
കാപട്യത്തില്‍
لَا تَعْلَمُهُمْۖ
X
നിനക്കവരെ അറിയുകയില്ല
نَحْنُ نَعْلَمُهُمْۚ
X
നാം അവരെ അറിയുന്നു
سَنُعَذِّبُهُم
X
നാം അവരെ ശിക്ഷിക്കും
مَّرَّتَيْنِ
X
രണ്ടുതവണ
ثُمَّ
X
പിന്നീട്
يُرَدُّونَ
X
അവര്‍ തള്ളപ്പെടുകയും ചെയ്യും
إِلَىٰ عَذَابٍ
X
ശിക്ഷയിലേക്ക്
عَظِيمٍ
X
ഭീകരമായ
﴿9:101﴾ مَا كَانَ
X
പാടുള്ളതല്ല (അനുവാദമില്ല)
لِأَهْلِ الْمَدِينَةِ
X
മദീനക്കാര്‍ക്ക്
وَمَنْ حَوْلَهُم
X
അവരുടെ പരിസരത്തുള്ളവര്‍ക്കും
مِّنَ الْأَعْرَابِ
X
ഗ്രാമീണ അറബികളില്‍നിന്നുള്ള
أَن يَتَخَلَّفُوا
X
പിന്മാറി നില്‍ക്കാന്‍
عَن رَّسُولِ اللَّهِ
X
അല്ലാഹുവിന്റെ ദൂതനെവിട്ട്
وَلَا يَرْغَبُوا بِأَنفُسِهِمْ
X
സ്വന്തം കാര്യത്തില്‍ താല്‍പര്യം കാണിക്കാനും
عَن نَّفْسِهِۚ
X
അദ്ദേഹത്തെ അവഗണിച്ച്
ذَٰلِكَ
X
അത്
بِأَنَّهُمْ
X
അവരാണെന്നത്കൊണ്ടാകുന്നു
لَا يُصِيبُهُمْ
X
അവരെ ബാധിക്കുകയില്ല
ظَمَأٌ
X
ദാഹം
وَلَا نَصَبٌ
X
ക്ഷീണവും
وَلَا مَخْمَصَةٌ
X
വിശപ്പും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَلَا يَطَئُونَ
X
അവര്‍ കാല്‍വെക്കുന്നുമില്ല
مَوْطِئًا
X
വല്ല സ്ഥാനത്തും
يَغِيظُ الْكُفَّارَ
X
സത്യനിഷേധികളെ കോപിപ്പിക്കുന്ന
وَلَا يَنَالُونَ
X
അവര്‍ ഏല്‍പിക്കുകയുമില്ല
مِنْ عَدُوٍّ
X
ശത്രുവിന്ന്
نَّيْلًا
X
വല്ല നാശവും
إِلَّا كُتِبَ
X
രേഖപ്പെടുത്തിയിട്ടല്ലാതെ
لَهُم
X
അവര്‍ക്ക്
بِهِ
X
അത് കാരണമായി
عَمَلٌ صَالِحٌۚ
X
സല്‍കര്‍മം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يُضِيعُ
X
നഷ്ടപ്പെടുത്തുകയില്ല
أَجْرَ
X
പ്രതിഫലം
الْمُحْسِنِينَ
X
സല്‍കര്‍മികളുടെ
﴿9:120﴾ وَنَادَىٰ
X
വിളിച്ചു
نُوحٌ
X
നൂഹ്
رَّبَّهُ
X
തന്റെ നാഥനെ
فَقَالَ
X
എന്നിട്ടു പറഞ്ഞു
رَبِّ
X
നാഥാ
إِنَّ ابْنِي
X
നിശ്ചയം, എന്റെ മകന്‍
مِنْ أَهْلِي
X
എന്റെ കുടുംബത്തില്‍പെട്ടവനാകുന്നു
وَإِنَّ وَعْدَكَ
X
നിശ്ചയം, നിന്റെ വാഗ്ദാനം
الْحَقُّ
X
സത്യമാണ്
وَأَنتَ
X
നീ
أَحْكَمُ
X
ഏറ്റവും നല്ല വിധികര്‍ത്താവാണ്
الْحَاكِمِينَ
X
വിധികര്‍ത്താക്കളില്‍
﴿11:45﴾ قَالَ
X
അല്ലാഹു പറഞ്ഞു
يَا نُوحُ
X
നൂഹേ,
إِنَّهُ
X
നിശ്ചയം അവന്‍
لَيْسَ مِنْ أَهْلِكَۖ
X
നിന്റെ കുടുംബത്തില്‍പെട്ടവനല്ല
إِنَّهُ
X
നിശ്ചയം അവന്‍
عَمَلٌ غَيْرُ صَالِحٍۖ
X
ദുര്‍വൃത്തിയാണ്
فَلَا تَسْأَلْنِ
X
അതിനാല്‍ എന്നോടാവശ്യപ്പെടരുത്
مَا
X
ഒരു കാര്യം
لَيْسَ لَكَ
X
നിനക്കില്ല
بِهِ
X
അതേപ്പറ്റി
عِلْمٌۖ
X
അറിവ്
إِنِّي
X
നിശ്ചയം ഞാന്‍
أَعِظُكَ
X
നിന്നെ ഉപദേശിക്കുന്നു
أَن تَكُونَ
X
നീ ആകരുതെന്ന്
مِنَ الْجَاهِلِينَ
X
അവിവേകികളില്‍ പെട്ടവന്‍
﴿11:46﴾ قَالُوا
X
(മലക്കുകള്‍) പറഞ്ഞു
يَا لُوطُ
X
ലൂത്വേ,
إِنَّا
X
നിശ്ചയം ഞങ്ങള്‍
رُسُلُ
X
ദൂതന്‍മാരാണ്
رَبِّكَ
X
നിന്റെ നാഥന്റെ
لَن يَصِلُوا إِلَيْكَۖ
X
അവര്‍ക്കൊരിക്കലും നിന്റെ അടുത്തെത്താനാവില്ല
فَأَسْرِ
X
അത്കൊണ്ട് നീ പുറപ്പെടുക
بِأَهْلِكَ
X
നിന്റെ കുടുംബത്തെ കൂട്ടി
بِقِطْعٍ مِّنَ اللَّيْلِ
X
രാത്രിയിലെ ഒരു യാമത്തില്‍
وَلَا يَلْتَفِتْ
X
തിരിഞ്ഞുനോക്കരുത്
مِنكُمْ
X
നിങ്ങളില്‍ നിന്ന്
أَحَدٌ
X
ആരും
إِلَّا امْرَأَتَكَۖ
X
നിന്റെ ഭാര്യയൊഴികെ
إِنَّهُ
X
നിശ്ചയം
مُصِيبُهَا
X
അവളെ ബാധിക്കും
مَا
X
ഒരു ശിക്ഷ
أَصَابَهُمْۚ
X
അക്കൂട്ടരെ ബാധിക്കുന്ന
إِنَّ مَوْعِدَهُمُ
X
തീര്‍ച്ചയായും അവരുടെ(നാശത്തിന്റെ)നിശ്ചിത സമയം
الصُّبْحُۚ
X
പ്രഭാതമാണ്
أَلَيْسَ الصُّبْحُ
X
പ്രഭാതമല്ലയോ
بِقَرِيبٍ
X
അടുത്തത്
﴿11:81﴾ وَاسْتَبَقَا
X
അവരിരുവരും ഓടി
الْبَابَ
X
വാതില്‍ക്കലേക്ക്
وَقَدَّتْ
X
അവള്‍ വലിച്ചുകീറി
قَمِيصَهُ
X
അവന്റെ കുപ്പായം
مِن دُبُرٍ
X
പിന്നില്‍നിന്ന്
وَأَلْفَيَا
X
ഇരുവരും കണ്ടു
سَيِّدَهَا
X
അവളുടെ നാഥനെ (ഭര്‍ത്താവിനെ)
لَدَى الْبَابِۚ
X
വാതില്‍ക്കല്‍
قَالَتْ
X
അവള്‍ പറഞ്ഞു
مَا جَزَاءُ
X
പ്രതിഫലമെന്താണ്
مَنْ أَرَادَ
X
ആഗ്രഹിച്ചവനുള്ള
بِأَهْلِكَ
X
നിങ്ങളുടെ ഭാര്യയുടെ കാര്യത്തില്‍
سُوءًا
X
അരുതായ്മ
إِلَّا أَن يُسْجَنَ
X
അവന്‍ തടവിലാക്കപ്പെടുകയല്ലാതെ
أَوْ عَذَابٌ أَلِيمٌ
X
അല്ലെങ്കില്‍ നോവേറിയ ശിക്ഷ
﴿12:25﴾ قَالَ
X
(യൂസുഫ്) പറഞ്ഞു
هِيَ
X
അവള്‍
رَاوَدَتْنِي
X
എന്നെ വശീകരിക്കാന്‍ ശ്രമിച്ചതായിരുന്നു
عَن نَّفْسِيۚ
X
എന്റെ ദേഹത്തിനുവേണ്ടി
وَشَهِدَ
X
സാക്ഷ്യംനല്‍കി
شَاهِدٌ
X
ഒരു സാക്ഷി
مِّنْ أَهْلِهَا
X
അവളുടെ കുടുംബത്തില്‍നിന്നുള്ള
إِن كَانَ
X
ആണെങ്കില്‍
قَمِيصُهُ
X
അവന്റെ കുപ്പായം
قُدَّ
X
കീറി
مِن قُبُلٍ
X
മുന്നില്‍നിന്ന്
فَصَدَقَتْ
X
അവള്‍ സത്യം പറഞ്ഞു
وَهُوَ
X
അവന്‍
مِنَ الْكَاذِبِينَ
X
കള്ളം പറഞ്ഞവരില്‍പെട്ടവനാകുന്നു.
﴿12:26﴾ وَقَالَ
X
അദ്ദേഹം (യൂസുഫ്) പറഞ്ഞു
لِفِتْيَانِهِ
X
തന്റെ ഭൃത്യന്മാരോട്
اجْعَلُوا
X
നിങ്ങള്‍ വെക്കുവിന്‍
بِضَاعَتَهُمْ
X
അവരുടെ ചരക്കുകള്‍
فِي رِحَالِهِمْ
X
അവരുടെ ഭാണ്ഡങ്ങളില്‍
لَعَلَّهُمْ
X
അവരായേക്കാം
يَعْرِفُونَهَا
X
അവരത് തിരിച്ചറിയും
إِذَا انقَلَبُوا
X
അവര്‍ തിരിച്ചെത്തിയാല്‍
إِلَىٰ أَهْلِهِمْ
X
തങ്ങളുടെ കുടുംബത്തിലേക്ക്
لَعَلَّهُمْ
X
അവരായേക്കും
يَرْجِعُونَ
X
അവര്‍ മടങ്ങിവരും
﴿12:62﴾ اذْهَبُوا
X
നിങ്ങള്‍ പോവുക
بِقَمِيصِي هَٰذَا
X
എന്റെ ഈ കുപ്പായവുമായി
فَأَلْقُوهُ
X
എന്നിട്ടത് ഇട്ടുകൊടുക്കുക
عَلَىٰ وَجْهِ
X
മുഖത്ത്
أَبِي
X
എന്റെ പിതാവിന്റെ
يَأْتِ بَصِيرًا
X
അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും
وَأْتُونِي
X
പിന്നെ നിങ്ങള്‍ എന്റെ അടുക്കല്‍ കൊണ്ടുവരിക
بِأَهْلِكُمْ
X
നിങ്ങളുടെ കുടുംബക്കാരെ
أَجْمَعِينَ
X
എല്ലാവരെയും
﴿12:93﴾ وَمَا أَرْسَلْنَا
X
നാം ദൂതന്മാരായി നിയോഗിച്ചിട്ടില്ല
مِن قَبْلِكَ
X
നിനക്ക് മുമ്പ്
إِلَّا رِجَالًا
X
പുരുഷന്മാരെയല്ലാതെ
نُّوحِي
X
നാം ബോധനം നല്‍കിക്കൊണ്ട്
إِلَيْهِم
X
അവര്‍ക്ക്
مِّنْ أَهْلِ الْقُرَىٰۗ
X
പട്ടണവാസികളില്‍നിന്ന്
أَفَلَمْ يَسِيرُوا
X
അവര്‍ (അവിശ്വാസികള്‍) സഞ്ചരിച്ചിട്ടില്ലേ
فِي الْأَرْضِ
X
ഭൂമിയില്‍
فَيَنظُرُوا
X
എന്നിട്ട് അവര്‍ നോക്കിക്കണ്ടിട്ടില്ലേ
كَيْفَ كَانَ
X
എങ്ങനെയായിരുന്നുവെന്ന്
عَاقِبَةُ
X
അന്ത്യം
الَّذِينَ مِن قَبْلِهِمْۗ
X
അവര്‍ക്കു മുമ്പുണ്ടായിരുന്നവരുടെ
وَلَدَارُ الْآخِرَةِ
X
പരലോകഭവനമാണ്
خَيْرٌ
X
കൂടുതലുത്തമം
لِّلَّذِينَ اتَّقَوْاۗ
X
ഭക്തിപുലര്‍ത്തിയവര്‍ക്ക്
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
﴿12:109﴾ فَأَسْرِ
X
അതിനാല്‍, താങ്കള്‍ രാത്രി യാത്ര ചെയ്യുക
بِأَهْلِكَ
X
താങ്കളുടെ കുടുംബത്തെയും കൂട്ടി
بِقِطْعٍ مِّنَ اللَّيْلِ
X
രാത്രിയില്‍ അല്‍പസമയം ബാക്കി നില്‍ക്കെ
وَاتَّبِعْ
X
താങ്കള്‍ പിന്തുടരണം
أَدْبَارَهُمْ
X
അവരുടെ പിന്നില്‍
وَلَا يَلْتَفِتْ
X
തിരിഞ്ഞു നോക്കരുത്
مِنكُمْ
X
നിങ്ങളിലെ
أَحَدٌ
X
ആരും
وَامْضُوا
X
നിങ്ങള്‍ പോവുക
حَيْثُ تُؤْمَرُونَ
X
നിങ്ങള്‍ കല്‍പിക്കപ്പെടുന്നേടത്തേക്ക്
﴿15:65﴾ وَاذْكُرْ
X
നീ വിവരിക്കുക
فِي الْكِتَابِ
X
ഈ വേദഗ്രന്ഥത്തില്‍
مَرْيَمَ
X
മറിയമിനെ
إِذِ انتَبَذَتْ
X
അവള്‍ അകലെമാറിത്താമസിച്ചപ്പോള്‍
مِنْ أَهْلِهَا
X
അവളുടെ കുടുംബക്കാരില്‍നിന്നും
مَكَانًا
X
ഒരു സ്ഥലത്തേക്ക്
شَرْقِيًّا
X
കിഴക്കുദിക്കിലുള്ള
﴿19:16﴾ إِذْ رَأَىٰ
X
അദ്ദേഹം കണ്ടപ്പോള്‍
نَارًا
X
ഒരഗ്നി
فَقَالَ
X
അപ്പോള്‍ അദ്ദേഹം പറഞ്ഞു
لِأَهْلِهِ
X
തന്റെ കുടുംബത്തോട്
امْكُثُوا
X
നിങ്ങള്‍ നില്‍ക്കൂ
إِنِّي
X
നിശ്ചയമായും ഞാന്‍
آنَسْتُ
X
ഞാന്‍ കണ്ടിരിക്കുന്നു
نَارًا
X
ഒരഗ്നി
لَّعَلِّي
X
ഞാന്‍ ആയേക്കാം
آتِيكُم
X
നിങ്ങള്‍ക്ക് കൊണ്ടുവരുന്നവന്‍
مِّنْهَا
X
അതില്‍ നിന്ന്
بِقَبَسٍ
X
ഒരു തീ കൊള്ളി
أَوْ أَجِدُ
X
അല്ലെങ്കില്‍ ഞാന്‍ കണ്ടെത്തിയേക്കാം
عَلَى النَّارِ
X
ആ അഗ്നിയുടെ അടുത്ത്
هُدًى
X
വല്ല മാര്‍ഗ്ഗ ദര്‍ശനവും (വഴികാട്ടിയെയും)
﴿20:10﴾ وَاجْعَل
X
നീ ഏര്‍പ്പെടുത്തിത്തരേണമേ
لِّي
X
എനിക്ക്
وَزِيرًا
X
ഒരു സഹായിയെ
مِّنْ أَهْلِي
X
എന്റെ കുടുംബത്തില്‍ നിന്ന്
﴿20:29﴾ إِذْ تَمْشِي
X
നടന്നു പോകുകയായിരുന്ന സന്ദര്‍ഭം ഓര്‍ക്കുക
أُخْتُكَ
X
നിന്റെ സഹോദരി
فَتَقُولُ
X
പിന്നീട് അവള്‍ പറയുന്ന (സന്ദര്‍ഭം)
هَلْ أَدُلُّكُمْ
X
ഞാന്‍ നിങ്ങള്‍ക്കറിയിച്ചുതരട്ടെയോ
عَلَىٰ مَن
X
ഒരാളെ
يَكْفُلُهُۖ
X
അവനെ(കുഞ്ഞിനെ) പോറ്റിവളര്‍ത്തുന്നു
فَرَجَعْنَاكَ
X
അങ്ങനെ നിന്നെ ഞാന്‍ മടക്കി
إِلَىٰ أُمِّكَ
X
നിന്റെ മാതാവിങ്കലേക്ക്
كَيْ تَقَرَّ
X
കുളിര്‍ക്കുവാനായി
عَيْنُهَا
X
അവളുടെ കണ്ണ്
وَلَا تَحْزَنَۚ
X
അവള്‍ ദുഃഖിക്കാതിരിക്കാനുമായി
وَقَتَلْتَ
X
നീ കൊല്ലുകയും ചെയ്തു
نَفْسًا
X
ഒരാളെ
فَنَجَّيْنَاكَ
X
എന്നിട്ട് നിന്നെ നാം രക്ഷപ്പെടുത്തി
مِنَ الْغَمِّ
X
മനഃക്ലേശത്തില്‍ നിന്ന്
وَفَتَنَّاكَ
X
നാം നിന്നെ പരീക്ഷിക്കുകയും ചെയ്തു
فُتُونًاۚ
X
പലപരീക്ഷണങ്ങളിലൂടെയും
فَلَبِثْتَ
X
എന്നിട്ട് നീ താമസിക്കുകയും ചെയ്തു
سِنِينَ
X
വര്‍ഷങ്ങളോളം
فِي أَهْلِ مَدْيَنَ
X
മദ്‌യന്‍കാരുടെ കൂടെ
ثُمَّ
X
പിന്നെ
جِئْتَ
X
നീ വന്നിരിക്കുന്നു
عَلَىٰ قَدَرٍ
X
നിശ്ചയമനുസരിച്ച്
يَا مُوسَىٰ
X
ഓ മൂസാ
﴿20:40﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
لَا تَدْخُلُوا
X
നിങ്ങള്‍ പ്രവേശിക്കരുത്
بُيُوتًا
X
വീടുകളില്‍
غَيْرَ بُيُوتِكُمْ
X
നിങ്ങളുടെ വീടുകളല്ലാത്ത
حَتَّىٰ تَسْتَأْنِسُوا
X
നിങ്ങള്‍ അനുവാദം ചോദിക്കുംവരെ
وَتُسَلِّمُوا
X
നിങ്ങള്‍ സലാം പറയുകയും ചെയ്യുന്നു
عَلَىٰ أَهْلِهَاۚ
X
ആ വീട്ടുകാര്‍ക്ക്
ذَٰلِكُمْ
X
അതാകുന്നു
خَيْرٌ لَّكُمْ
X
നിങ്ങള്‍ക്ക് ഉത്തമം
لَعَلَّكُمْ تَذَكَّرُونَ
X
നിങ്ങള്‍ ചിന്തിക്കാന്‍വേണ്ടി
﴿24:27﴾ رَبِّ
X
എന്റെ നാഥാ
نَجِّنِي
X
എന്നെ നീ രക്ഷിക്കേണമേ
وَأَهْلِي
X
എന്റെ കുടുംബത്തെയും
مِمَّا يَعْمَلُونَ
X
ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നതില്‍ നിന്ന്
﴿26:169﴾ إِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
مُوسَىٰ
X
മൂസാ
لِأَهْلِهِ
X
തന്റെ കുടുംബത്തോട്
إِنِّي
X
തീര്‍ച്ചയായും ഞാന്‍
آنَسْتُ
X
ഞാന്‍ കാണുന്നു
نَارًا
X
തീ
سَآتِيكُم
X
ഞാന്‍ നിങ്ങള്‍ക്കെത്തിച്ചു തരാം
مِّنْهَا
X
അവിടെ നിന്ന്
بِخَبَرٍ
X
വല്ല വിവരവും
أَوْ آتِيكُم
X
അല്ലെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കെത്തിച്ചു തരാം
بِشِهَابٍ قَبَسٍ
X
തീനാളം കൊളുത്തിയത്
لَّعَلَّكُمْ
X
നിങ്ങള്‍ക്കാവാം
تَصْطَلُونَ
X
തീക്കായുന്നവര്‍
﴿27:7﴾ قَالَتْ
X
(രാജ്ഞി) പറഞ്ഞു
إِنَّ الْمُلُوكَ
X
തീര്‍ച്ചയായും രാജാക്കന്‍മാര്‍
إِذَا دَخَلُوا
X
അവര്‍ പ്രവേശിച്ചാല്‍
قَرْيَةً
X
ഒരു നാട്ടില്‍
أَفْسَدُوهَا
X
അവര്‍ അവിടെ നാശമുണ്ടാക്കും
وَجَعَلُوا
X
അവരാക്കുകയും ചെയ്യും
أَعِزَّةَ
X
പ്രതാപികളെ
أَهْلِهَا
X
അന്നാട്ടുകാരിലെ
أَذِلَّةًۖ
X
നിന്ദ്യര്‍
وَكَذَٰلِكَ
X
അപ്രകാരമാണ്
يَفْعَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
﴿27:34﴾ قَالُوا
X
അവര്‍ (അന്യോന്യം) പറഞ്ഞു
تَقَاسَمُوا
X
നിങ്ങള്‍ സത്യം ചെയ്യുക
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
لَنُبَيِّتَنَّهُ
X
അദ്ദേഹത്തെ (സ്വാലിഹിനെ) നാം രാത്രി വധിച്ചു കളയുമെന്ന്‌
وَأَهْلَهُ
X
അദ്ദേഹത്തിന്റെ കുടുംബത്തെയും
ثُمَّ
X
എന്നിട്ട്
لَنَقُولَنَّ
X
പറഞ്ഞു ബോധ്യപ്പെടുത്തണം
لِوَلِيِّهِ
X
അവന്റെ അവകാശിയോട്
مَا شَهِدْنَا
X
ഞങ്ങള്‍ സാക്ഷികളായിട്ടില്ല
مَهْلِكَ
X
നാശത്തിന്ന്
أَهْلِهِ
X
തന്റെ ആള്‍ക്കാരുടെ
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لَصَادِقُونَ
X
സത്യം പറയുന്നവരാണെന്നും
﴿27:49﴾ وَحَرَّمْنَا
X
നാം വിലക്കിയിട്ടുണ്ടായിരുന്നു
عَلَيْهِ
X
അവന് (ആ കുട്ടിക്ക്)
الْمَرَاضِعَ
X
മുലയൂട്ടുന്നവരെ
مِن قَبْلُ
X
മുമ്പ്തന്നെ
فَقَالَتْ
X
അപ്പോള്‍ അവള്‍ പറഞ്ഞു
هَلْ أَدُلُّكُمْ
X
നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചുതരട്ടെയോ
عَلَىٰ أَهْلِ بَيْتٍ
X
ഒരു വീട്ടുകാരെ കുറിച്ച്
يَكْفُلُونَهُ
X
അവര്‍ ഇവനെ സംരക്ഷിച്ചുകൊള്ളും
لَكُمْ
X
നിങ്ങള്‍ക്ക് വേണ്ടി
وَهُمْ
X
അവര്‍
لَهُ
X
ഈ കുട്ടിയോട്
نَاصِحُونَ
X
ഗുണകാംക്ഷ പുലര്‍ത്തുന്നവരാണ്
﴿28:12﴾ وَدَخَلَ
X
(മൂസ) കടന്നുചെന്നു
الْمَدِينَةَ
X
പട്ടണത്തില്‍
عَلَىٰ حِينِ غَفْلَةٍ
X
അശ്രദ്ധരായിരിക്കെ
مِّنْ أَهْلِهَا
X
അവിടത്തുകാര്‍
فَوَجَدَ
X
അപ്പോള്‍ അദ്ദേഹം കണ്ടു
فِيهَا
X
അവിടെ
رَجُلَيْنِ
X
രണ്ടുപുരുഷന്‍മാരെ
يَقْتَتِلَانِ
X
പോരടിക്കുന്നതായി, പൊരുതുന്നതായി
هَٰذَا
X
ഇവന്‍
مِن شِيعَتِهِ
X
തന്റെ കക്ഷിയില്‍പെട്ടതാണ്
وَهَٰذَا
X
ഇവന്‍
مِنْ عَدُوِّهِۖ
X
അവന്റെ ശത്രുപക്ഷത്തുള്ളവനും
فَاسْتَغَاثَهُ
X
അപ്പോള്‍ മൂസയോട് സഹായംതേടി
الَّذِي مِن شِيعَتِهِ
X
തന്റെ കക്ഷിയില്‍പെട്ടവന്‍
عَلَى الَّذِي مِنْ عَدُوِّهِ
X
തന്റെ ശത്രുവിഭാഗത്തിലുള്ളവന്നെതിരെ
فَوَكَزَهُ
X
അപ്പോള്‍ അയാളെ ഇടിച്ചു
مُوسَىٰ
X
മൂസ
فَقَضَىٰ عَلَيْهِۖ
X
അതവന്റെ കഥകഴിച്ചു
قَالَ
X
(മൂസ) പറഞ്ഞു
هَٰذَا
X
ഇത്
مِنْ عَمَلِ
X
ചെയ്തികളില്‍പെട്ടതാണ്
الشَّيْطَانِۖ
X
പിശാചിന്റെ
إِنَّهُ
X
നിശ്ചയം അവന്‍
عَدُوٌّ
X
ശത്രുവാണ്
مُّضِلٌّ
X
വഴിപിഴപ്പിക്കുന്നവനും
مُّبِينٌ
X
വ്യക്തമായ
﴿28:15﴾ فَلَمَّا قَضَىٰ
X
അങ്ങനെ പൂര്‍ത്തിയാക്കിയപ്പോള്‍
مُوسَى
X
മൂസ
الْأَجَلَ
X
അവധി
وَسَارَ
X
യാത്ര തിരിക്കുകയും (ചെയ്തപ്പോള്‍)
بِأَهْلِهِ
X
തന്റെ കുടുംബത്തെ കൂട്ടി
آنَسَ
X
അദ്ദേഹം കണ്ടു
مِن جَانِبِ الطُّورِ
X
തൂര്‍ മലയുടെ ഭാഗത്തുനിന്ന്
نَارًا
X
തീ
قَالَ
X
മൂസ പറഞ്ഞു
لِأَهْلِهِ
X
തന്റെ കുടുംബത്തോട്
امْكُثُوا
X
നിങ്ങള്‍ നില്‍ക്കുവിന്‍
إِنِّي
X
തീര്‍ച്ചയായും ഞാന്‍
آنَسْتُ
X
ഞാന്‍ കണ്ടു
نَارًا
X
തീ
لَّعَلِّي
X
ഞാനായേക്കാം
آتِيكُم
X
നിങ്ങള്‍ക്ക് കൊണ്ടുവന്നുതരുന്നവന്‍
مِّنْهَا
X
അവിടെനിന്ന്
بِخَبَرٍ
X
വല്ലവിവരവും
أَوْ جَذْوَةٍ
X
അല്ലെങ്കില്‍ ഒരു കൊള്ളി
مِّنَ النَّارِ
X
തീയിന്റെ
لَعَلَّكُمْ
X
നിങ്ങള്‍ക്ക് ആവാം
تَصْطَلُونَ
X
നിങ്ങള്‍ തീ കായുന്നു
﴿28:29﴾ وَلَٰكِنَّا
X
പക്ഷേ നാം
أَنشَأْنَا
X
നാം വളര്‍ത്തിയെടുത്തു
قُرُونًا
X
തലമുറകളെ
فَتَطَاوَلَ
X
അങ്ങനെ കടന്നു (നീണ്ടു) പോയി
عَلَيْهِمُ
X
അവരിലൂടെ
الْعُمُرُۚ
X
കുറെകാലം
وَمَا كُنتَ
X
നീ ആയിരുന്നില്ല
ثَاوِيًا
X
താമസിക്കുന്നവന്‍
فِي أَهْلِ مَدْيَنَ
X
മദ്‌യന്‍കാരില്‍
تَتْلُو
X
നീ ഓതിക്കേള്‍പിച്ചുകൊണ്ട്
عَلَيْهِمْ
X
അവര്‍ക്ക്
آيَاتِنَا
X
നമ്മുടെ വചനങ്ങള്‍
وَلَٰكِنَّا
X
എങ്കിലും നാം
كُنَّا
X
നാമായിരുന്നു
مُرْسِلِينَ
X
(ദൂതന്‍മാരെ) അയക്കുന്നവര്‍
﴿28:45﴾ وَلَمَّا جَاءَتْ
X
എത്തിയപ്പോള്‍
رُسُلُنَا
X
നമ്മുടെ ദൂതന്‍മാര്‍
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ അടുത്ത്
بِالْبُشْرَىٰ
X
ശുഭവാര്‍ത്തയുമായി
قَالُوا
X
അവര്‍ പറഞ്ഞു
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
مُهْلِكُو
X
നശിപ്പിക്കുന്നവരാണ്
أَهْلِ
X
ആളുകളെ
هَٰذِهِ الْقَرْيَةِۖ
X
ഈ നാട്ടിലെ
إِنَّ أَهْلَهَا
X
തീര്‍ച്ചയായും ഇവിടത്തുകാര്‍
كَانُوا
X
ആയിരിക്കുന്നു
ظَالِمِينَ
X
അക്രമികള്‍
﴿29:31﴾ إِنَّا مُنزِلُونَ
X
നാം ഇറക്കുക തന്നെ ചെയ്യും
عَلَىٰ أَهْلِ هَٰذِهِ الْقَرْيَةِ
X
ഇന്നാട്ടുകാരുടെ മേല്‍
رِجْزًا
X
ശിക്ഷ
مِّنَ السَّمَاءِ
X
ആകാശത്തുനിന്ന്
بِمَا كَانُوا
X
അവരായതു കൊണ്ട്
يَفْسُقُونَ
X
തെമ്മാടിത്തം ചെയ്യുന്നു
﴿29:34﴾ وَأَنزَلَ
X
അവന്‍ ഇറക്കിവിട്ടു
الَّذِينَ ظَاهَرُوهُم
X
ശത്രു സൈന്യത്തെ സഹായിച്ചവരെ
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍ നിന്ന്
مِن صَيَاصِيهِمْ
X
അവരുടെ കോട്ടകളില്‍ നിന്ന്
وَقَذَفَ
X
അവന്‍ ഇട്ടുകൊടുക്കുകയും ചെയ്തു
فِي قُلُوبِهِمُ
X
അവരുടെ ഹൃദയങ്ങളില്‍
الرُّعْبَ
X
ഭയം
فَرِيقًا
X
അവരില്‍ ചിലരെ
تَقْتُلُونَ
X
നിങ്ങള്‍ കൊല്ലുന്നു
وَتَأْسِرُونَ
X
നിങ്ങള്‍ തടവിലാക്കുന്നു
فَرِيقًا
X
മറ്റുചിലരെ
﴿33:26﴾ اسْتِكْبَارًا
X
അവര്‍ അഹങ്കരിച്ചു നടന്നതിനാലാണത്
فِي الْأَرْضِ
X
ഭൂമിയില്‍
وَمَكْرَ السَّيِّئِۚ
X
ഹീനതന്ത്രങ്ങളില്‍ പെട്ടതിനാലും
وَلَا يَحِيقُ
X
ബാധിക്കുകയില്ല
الْمَكْرُ السَّيِّئُ
X
ഹീനതന്ത്രം
إِلَّا بِأَهْلِهِۚ
X
അത് പയറ്റുന്നവരെയല്ലാതെ
فَهَلْ يَنظُرُونَ
X
അതിനാല്‍ അവര്‍ കാത്തിരിക്കുകയാണോ
إِلَّا سُنَّتَ الْأَوَّلِينَۚ
X
മുന്‍ഗാമികളുടെ ദുരനുഭവമല്ലാതെ
فَلَن تَجِدَ
X
നിനക്ക് കാണാനാവില്ല
لِسُنَّتِ اللَّهِ
X
അല്ലാഹുവിന്റെ നടപടിക്രമത്തില്‍
تَبْدِيلًاۖ
X
ഒരു ഭേദഗതിയും
وَلَن تَجِدَ
X
നിനക്ക് കണ്ടെത്താനാവില്ല
لِسُنَّتِ اللَّهِ
X
അല്ലാഹുവിന്റെ നടപടിക്രമത്തില്‍
تَحْوِيلًا
X
ഒരു മാറ്റവും
﴿35:43﴾ فَلَا يَسْتَطِيعُونَ
X
അപ്പോഴവര്‍ക്ക് സാധിക്കുകയില്ല
تَوْصِيَةً
X
ഒരു വസ്വിയ്യത്ത് ചെയ്യാന്‍ പോലും
وَلَا إِلَىٰ أَهْلِهِمْ يَرْجِعُونَ
X
സ്വന്തം കുടുംബത്തിലേക്ക് മടങ്ങാനും
﴿36:50﴾ إِنَّ ذَٰلِكَ
X
തീര്‍ച്ചയായും അത്
لَحَقٌّ
X
സത്യം തന്നെയാകുന്നു
تَخَاصُمُ
X
തമ്മിലുള്ള തര്‍ക്കം
أَهْلِ النَّارِ
X
നരകവാസികള്‍
﴿38:64﴾ فَاعْبُدُوا
X
എന്നാല്‍ നിങ്ങള്‍ വഴിപ്പെട്ടുകൊള്ളുന്നു
مَا شِئْتُم
X
നിങ്ങള്‍ ഉദ്ദേശിച്ചതിന്ന്
مِّن دُونِهِۗ
X
അവനെക്കൂടാതെ
قُلْ
X
നീ പറയുക
إِنَّ الْخَاسِرِينَ
X
തീര്‍ച്ചയായും തുലഞ്ഞവര്‍
الَّذِينَ خَسِرُوا
X
നഷ്ടപ്പെടുത്തിയവരാകുന്നു
أَنفُسَهُمْ
X
സ്വദേഹങ്ങളെ
وَأَهْلِيهِمْ
X
തങ്ങളുടെ കുടുംബക്കാരെയും
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
أَلَا
X
അറിയുക
ذَٰلِكَ
X
അത്
هُوَ
X
അത് തന്നെയാണ്
الْخُسْرَانُ
X
നഷ്ടം
الْمُبِينُ
X
വ്യക്തമായ
﴿39:15﴾ وَتَرَاهُمْ
X
അവരെ നിനക്ക് കാണാം
يُعْرَضُونَ
X
അവര്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതായി
عَلَيْهَا
X
അതിനു(നരകത്തിനു) മുമ്പില്‍
خَاشِعِينَ
X
കീഴൊതുങ്ങിയവരായി
مِنَ الذُّلِّ
X
അപമാനത്താല്‍
يَنظُرُونَ
X
അവര്‍ (നരകത്തെ) നോക്കും
مِن طَرْفٍ خَفِيٍّۗ
X
ഒളിക്കണ്ണിട്ട്
وَقَالَ
X
പറയും
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
إِنَّ الْخَاسِرِينَ
X
തീര്‍ച്ചയായും നഷ്ടം ഭവിച്ചവര്‍
الَّذِينَ خَسِرُوا
X
നഷ്ടത്തിലകപ്പെടുത്തിയവരാണ്
أَنفُسَهُمْ
X
തങ്ങളെ
وَأَهْلِيهِمْ
X
തങ്ങളുടെ കുടുംബത്തെയും
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
أَلَا
X
അറിയുക
إِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
فِي عَذَابٍ
X
ശിക്ഷയിലാണ്
مُّقِيمٍ
X
സ്ഥിരമായ
﴿42:45﴾ بَلْ ظَنَنتُمْ
X
എന്നാല്‍ നിങ്ങള്‍ കരുതി
أَن لَّن يَنقَلِبَ
X
തിരിച്ചെത്തുകയില്ലെന്ന്
الرَّسُولُ
X
ദൈവദൂതന്‍
وَالْمُؤْمِنُونَ
X
സത്യവിശ്വാസികളും
إِلَىٰ أَهْلِيهِمْ
X
തങ്ങളുടെ കുടുംബങ്ങളില്‍
أَبَدًا
X
ഒരിക്കലും
وَزُيِّنَ
X
അലംകൃതമായി തോന്നിപ്പിക്കുകയും ചെയ്തു
ذَٰلِكَ
X
അതിനെ (തോന്നലിനെ)
فِي قُلُوبِكُمْ
X
നിങ്ങളുടെ ഹൃദയങ്ങളില്‍
وَظَنَنتُمْ
X
നിങ്ങള്‍ വിചാരിച്ചു
ظَنَّ السَّوْءِ
X
നീചമായ വിചാരം
وَكُنتُمْ
X
നിങ്ങളാവുകയും ചെയ്തു
قَوْمًا
X
ഒരു ജനത
بُورًا
X
നശിച്ച, തുലഞ്ഞ
﴿48:12﴾ فَرَاغَ
X
അദ്ദേഹം അതിവേഗം ചെന്നു
إِلَىٰ أَهْلِهِ
X
തന്റെ വീട്ടുകാരിലേക്ക്
فَجَاءَ
X
എന്നിട്ട് അദ്ദേഹം കൊണ്ടുവന്നു
بِعِجْلٍ
X
ഒരു പശുക്കിടാവിനെ
سَمِينٍ
X
തടിച്ച
قَالُوا
X
അവര്‍ പറയും
إِنَّا
X
നിശ്ചയമായും നാം
كُنَّا
X
നാം ആയിരുന്നു
قَبْلُ
X
ഇതിനുമുമ്പ്
فِي أَهْلِنَا
X
നമ്മുടെ കുടുംബത്തില്‍
مُشْفِقِينَ
X
ആശങ്കാകുലര്‍
﴿52:26﴾ هُوَ
X
അവന്‍
الَّذِي أَخْرَجَ
X
പുറത്താക്കിയവനാണ്
الَّذِينَ كَفَرُوا
X
നിഷേധിച്ചവരെ
مِنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍നിന്ന്
مِن دِيَارِهِمْ
X
അവരുടെ പാര്‍പ്പിടങ്ങളില്‍നിന്ന്
لِأَوَّلِ الْحَشْرِۚ
X
ഒന്നാമത്തെ പടപ്പുറപ്പാടില്‍
مَا ظَنَنتُمْ
X
നിങ്ങള്‍ കരുതിയിരുന്നില്ല
أَن يَخْرُجُواۖ
X
അവര്‍ പുറത്തുപോകുമെന്ന്
وَظَنُّوا
X
അവര്‍ കരുതി
أَنَّهُم
X
നിശ്ചയം അവര്‍
مَّانِعَتُهُمْ
X
അവരെ രക്ഷിക്കുമെന്ന്
حُصُونُهُم
X
അവരുടെ കോട്ടകള്‍
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
فَأَتَاهُمُ
X
എന്നാല്‍ അവരുടെ അടുത്ത് വന്നു
اللَّهُ
X
അല്ലാഹു
مِنْ حَيْثُ
X
വിധത്തില്‍
لَمْ يَحْتَسِبُواۖ
X
അവര്‍ വിചാരിച്ചിട്ടില്ലാത്ത
وَقَذَفَ
X
അവന്‍ ഇട്ടുകൊടുക്കുകയും ചെയ്തു
فِي قُلُوبِهِمُ
X
അവരുടെ ഹൃദയങ്ങളില്‍
الرُّعْبَۚ
X
പേടി
يُخْرِبُونَ
X
അവര്‍ തകര്‍ക്കുന്നു
بُيُوتَهُم
X
അവരുടെ വീടുകള്‍
بِأَيْدِيهِمْ
X
അവരുടെ കൈകള്‍കൊണ്ട്
وَأَيْدِي الْمُؤْمِنِينَ
X
വിശ്വാസികളുടെ കൈകള്‍ കൊണ്ടും
فَاعْتَبِرُوا
X
അതിനാല്‍ നിങ്ങള്‍ പാഠമുള്‍ക്കൊള്ളുക
يَا أُولِي الْأَبْصَارِ
X
കണ്ണുകളുള്ളവരേ
﴿59:2﴾ مَّا أَفَاءَ اللَّهُ
X
അല്ലാഹു അധീനപ്പെടുത്തിക്കൊടുത്തത്
عَلَىٰ رَسُولِهِ
X
അവന്റെ ദൂതന്ന്
مِنْ أَهْلِ الْقُرَىٰ
X
നാട്ടുകാരില്‍നിന്ന്
فَلِلَّهِ
X
അല്ലാഹുവിന്നുള്ളതാകുന്നു
وَلِلرَّسُولِ
X
അവന്റെ ദൂതന്നും
وَلِذِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കള്‍ക്കും
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينِ
X
അഗതികള്‍ക്കും
وَابْنِ السَّبِيلِ
X
വഴിപോക്കര്‍ക്കും
كَيْ لَا يَكُونَ
X
അതാവാതിരിക്കാന്‍ വേണ്ടി
دُولَةً
X
കൈമാറ്റം ചെയ്യപ്പെടുന്നത്
بَيْنَ الْأَغْنِيَاءِ
X
ധനികര്‍ക്കിടയില്‍
مِنكُمْۚ
X
നിങ്ങളില്‍നിന്നുള്ള
وَمَا آتَاكُمُ
X
നിങ്ങള്‍ക്കു നല്‍കിയത്
الرَّسُولُ
X
ദൈവദൂതന്‍
فَخُذُوهُ
X
അത് നിങ്ങള്‍ സ്വീകരിക്കുക
وَمَا
X
യാതൊരു കാര്യം
نَهَاكُمْ
X
അദ്ദേഹം നിങ്ങളെ വിലക്കി
عَنْهُ
X
അതില്‍നിന്ന്
فَانتَهُواۚ
X
നിങ്ങള്‍ വിട്ടകലുകയും ചെയ്യുക
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
شَدِيدُ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവനാണ്
﴿59:7﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ?
إِلَى الَّذِينَ نَافَقُوا
X
കാപട്യം കാണിച്ചവരെ
يَقُولُونَ
X
അവര്‍ പറയുന്നു
لِإِخْوَانِهِمُ
X
അവരുടെ സഹോദരന്മാരോട്
الَّذِينَ كَفَرُوا
X
നിഷേധിച്ചവരായ
مِنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍നിന്ന്
لَئِنْ أُخْرِجْتُمْ
X
നിങ്ങള്‍ പുറത്താക്കപ്പെട്ടാല്‍
لَنَخْرُجَنَّ
X
നിശ്ചയമായും ഞങ്ങളും പുറത്തുപോരും
مَعَكُمْ
X
നിങ്ങളോടൊപ്പം
وَلَا نُطِيعُ
X
ഞങ്ങള്‍ അനുസരിക്കുകയില്ല
فِيكُمْ
X
നിങ്ങളുടെ കാര്യത്തില്‍
أَحَدًا
X
ആരെയും
أَبَدًا
X
ഒരിക്കലും
وَإِن قُوتِلْتُمْ
X
നിങ്ങളോട് യുദ്ധം ചെയ്യപ്പെട്ടാല്‍
لَنَنصُرَنَّكُمْ
X
ഉറപ്പായും ഞങ്ങള്‍ നിങ്ങളെ സഹായിക്കും
وَاللَّهُ
X
അല്ലാഹു
يَشْهَدُ
X
അവന്‍ സാക്ഷ്യം വഹിക്കുന്നു
إِنَّهُمْ
X
നിശ്ചയം, അവര്‍
لَكَاذِبُونَ
X
കളവ് പറയുന്നവരാണെന്ന്
﴿59:11﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
قُوا
X
നിങ്ങള്‍ കാത്തുരക്ഷിക്കുക
أَنفُسَكُمْ
X
നിങ്ങളെ
وَأَهْلِيكُمْ
X
നിങ്ങളുടെ കുടുംബക്കാരെയും
نَارًا
X
നരകാഗ്നിയില്‍നിന്ന്
وَقُودُهَا
X
അതിന്റെ ഇന്ധനം
النَّاسُ
X
മനുഷ്യരാകുന്നു
وَالْحِجَارَةُ
X
കല്ലുകളും
عَلَيْهَا
X
അതിന്റെ മേല്‍നോട്ടത്തിനുണ്ട്
مَلَائِكَةٌ
X
മലക്കുകള്‍
غِلَاظٌ
X
പരുഷപ്രകൃതരായ
شِدَادٌ
X
ശക്തരുമായ
لَّا يَعْصُونَ
X
അവര്‍ ധിക്കരിക്കുകയില്ല
اللَّهَ
X
അല്ലാഹുവിനെ
مَا أَمَرَهُمْ
X
അവന്‍ അവരോട് കല്‍പിച്ച കാര്യത്തില്‍
وَيَفْعَلُونَ
X
അവര്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യും
مَا يُؤْمَرُونَ
X
അവരോട് കല്‍പിക്കപ്പെടുന്നത്
﴿66:6﴾ ثُمَّ ذَهَبَ
X
എന്നിട്ടവന്‍ പോയി
إِلَىٰ أَهْلِهِ
X
തന്റെ സ്വന്തക്കാരുടെ അടുത്തേക്ക്
يَتَمَطَّىٰ
X
അഹങ്കരിച്ചുകൊണ്ട്
﴿75:33﴾ وَإِذَا انقَلَبُوا
X
അവര്‍ തിരിച്ചുചെല്ലുമ്പോള്‍
إِلَىٰ أَهْلِهِمُ
X
തങ്ങളുടെ കുടുംബത്തിലേക്ക്
انقَلَبُوا
X
അവര്‍ തിരിച്ചുചെല്ലുന്നു
فَكِهِينَ
X
രസിച്ചുല്ലസിക്കുന്നവരായി
﴿83:31﴾ وَيَنقَلِبُ
X
അവന്‍ മടങ്ങിച്ചെല്ലും
إِلَىٰ أَهْلِهِ
X
തന്റെ കുടുംബത്തിലേക്ക്
مَسْرُورًا
X
സന്തുഷ്ടനായി
﴿84:9﴾ إِنَّهُ
X
തീര്‍ച്ചയായും അവന്‍
كَانَ
X
അവനായിരുന്നു
فِي أَهْلِهِ
X
തന്റെ കുടുംബത്തില്‍
مَسْرُورًا
X
സന്തുഷ്ടന്‍
﴿84:13﴾ لَمْ يَكُنِ
X
ആയിട്ടില്ല
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
مِنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍പെട്ട
وَالْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളിലും
مُنفَكِّينَ
X
വേര്‍പിരിയുന്നവര്‍
حَتَّىٰ تَأْتِيَهُمُ
X
അവര്‍ക്കു വന്നെത്തുന്നതു വരെ
الْبَيِّنَةُ
X
വ്യക്തമായ തെളിവ്
﴿98:1﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം നിഷേധിച്ചവര്‍
مِنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍നിന്നുള്ള
وَالْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളില്‍നിന്നുമുള്ള
فِي نَارِ جَهَنَّمَ
X
നരകത്തീയിലാണ്
خَالِدِينَ
X
സ്ഥിരവാസികളായ നിലയില്‍
فِيهَاۚ
X
അതില്‍
أُولَٰئِكَ
X
അവര്‍
هُمْ
X
അവര്‍ തന്നെയാണ്
شَرُّ
X
ഏറ്റവും നികൃഷ്ടര്‍
الْبَرِيَّةِ
X
സൃഷ്ടികളില്‍
﴿98:6﴾