Repeated Words in Quran

< >
Total Found : 1
صِرَاطَ
X
വഴിയില്‍
الَّذِينَ
X
യാതൊരുത്തരുടെ
أَنْعَمْتَ
X
നീ അനുഗ്രഹിച്ചിരിക്കുന്നു
عَلَيْهِمْ
X
അവരെ
غَيْرِ الْمَغْضُوبِ عَلَيْهِمْ
X
കോപത്തിനിരയായവരുടേതല്ല
وَلَا الضَّالِّينَ
X
പിഴച്ചവരുടേതുമല്ല
﴿1:7﴾ وَبَشِّرِ
X
നീ ശുഭവാര്‍ത്ത അറിയിക്കുക
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
X
അവര്‍ അനുഷ്ഠിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
أَنَّ لَهُمْ
X
നിശ്ചയം അവര്‍ക്ക് ഉണ്ടെന്ന്
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۖ
X
അരുവികള്‍
كُلَّمَا رُزِقُوا
X
അവര്‍ നല്‍കപ്പെടുമ്പോഴെല്ലാം
مِنْهَا
X
അതിലെ
مِن ثَمَرَةٍ
X
വല്ല കനിയും
رِّزْقًاۙ
X
ആഹാരമായി
قَالُوا
X
അവര്‍ പറയും
هَٰذَا
X
ഇത്
الَّذِي رُزِقْنَا
X
നമുക്ക് നല്‍കപ്പെട്ടതാകുന്നു
مِن قَبْلُۖ
X
നേരത്തെ
وَأُتُوا بِهِ
X
അവര്‍ക്കത് നല്‍കപ്പെട്ടിരിക്കുന്നു
مُتَشَابِهًاۖ
X
പരസ്പരം സമാനതയുള്ളതായി
وَلَهُمْ
X
അവര്‍ക്കുണ്ട്
فِيهَا
X
അതില്‍
أَزْوَاجٌ
X
ഇണകള്‍
مُّطَهَّرَةٌۖ
X
വിശുദ്ധരായ
وَهُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
സ്ഥിരവാസികളാണ്
﴿2:25﴾ يَا بَنِي إِسْرَائِيلَ
X
ഇസ്രാഈല്‍ മക്കളേ
اذْكُرُوا
X
നിങ്ങളോര്‍ക്കുക
نِعْمَتِيَ
X
എന്റെ അനുഗ്രഹത്തെ
الَّتِي أَنْعَمْتُ
X
ഞാന്‍ അനുഗ്രഹമേകിയ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَأَوْفُوا
X
നിങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുക
بِعَهْدِي
X
എന്നോടുള്ള കരാറിനെ
أُوفِ
X
എങ്കില്‍ ഞാനും പൂര്‍ത്തിയാക്കും
بِعَهْدِكُمْ
X
നിങ്ങളോടുള്ള കരാര്‍
وَإِيَّايَ
X
എന്നെ മാത്രം
فَارْهَبُونِ
X
നിങ്ങള്‍ എന്നെ ഭയപ്പെടുക
﴿2:40﴾ يَا بَنِي إِسْرَائِيلَ
X
ഇസ്റാഈല്‍ സന്തതികളേ
اذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتِيَ
X
എന്റെ അനുഗ്രഹത്തെ
الَّتِي أَنْعَمْتُ
X
ഞാന്‍ ചെയ്ത അനുഗ്രഹം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَأَنِّي فَضَّلْتُكُمْ
X
ഞാന്‍ നിങ്ങളെ ശ്രേഷ്ഠരാക്കിയതും
عَلَى الْعَالَمِينَ
X
മറ്റു ജനവിഭാഗങ്ങളേക്കാള്‍
﴿2:47﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
مُوسَىٰ
X
മൂസ
لِقَوْمِهِ
X
തന്റെ ജനത്തോട്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَأْمُرُكُمْ
X
അവന്‍ നിങ്ങളോട് കല്‍പിക്കുന്നു
أَن تَذْبَحُوا
X
നിങ്ങള്‍ അറുക്കണമെന്ന്
بَقَرَةًۖ
X
ഒരു പശുവിനെ
قَالُوا
X
അവര്‍ പറഞ്ഞു
أَتَتَّخِذُنَا
X
നീ ഞങ്ങളെ ആക്കുകയാണോ
هُزُوًاۖ
X
പരിഹാസപാത്രം
قَالَ
X
അദ്ദേഹം പറഞ്ഞു
أَعُوذُ
X
ഞാന്‍ അഭയം തേടുന്നു
بِاللَّهِ
X
അല്ലാഹുവില്‍
أَنْ أَكُونَ
X
ഞാന്‍ ആയിത്തീരുന്നതിനെക്കുറിച്ച്
مِنَ الْجَاهِلِينَ
X
അവിവേകികളില്‍
﴿2:67﴾ ثُمَّ
X
പിന്നെ
قَسَتْ
X
കടുത്തു
قُلُوبُكُم
X
നിങ്ങളുടെ മനസ്സുകള്‍
مِّن بَعْدِ ذَٰلِكَ
X
അതിന് ശേഷം
فَهِيَ
X
അങ്ങനെ അത്
كَالْحِجَارَةِ
X
കല്ലുപോലെയാകുന്നു
أَوْ أَشَدُّ
X
അല്ല ഏറെ കഠിനതരമായത്
قَسْوَةًۚ
X
കടുപ്പത്തില്‍
وَإِنَّ مِنَ الْحِجَارَةِ
X
നിശ്ചയം കല്ലുകളില്‍ ഉണ്ട്
لَمَا يَتَفَجَّرُ
X
പൊട്ടിയൊഴുകുന്നത്
مِنْهُ
X
അതില്‍നിന്ന്
الْأَنْهَارُۚ
X
നദികള്‍
وَإِنَّ مِنْهَا
X
നിശ്ചയം അവയില്‍തന്നെയുണ്ട്
لَمَا يَشَّقَّقُ
X
പൊട്ടിപ്പിളരുന്നത്
فَيَخْرُجُ
X
എന്നിട്ട് പുറപ്പെടുന്നു
مِنْهُ
X
അതില്‍നിന്ന്
الْمَاءُۚ
X
വെള്ളം
وَإِنَّ مِنْهَا
X
നിശ്ചയം അവയില്‍തന്നെയുണ്ട്
لَمَا يَهْبِطُ
X
താഴെവീഴുന്നത്
مِنْ خَشْيَةِ اللَّهِۗ
X
ദൈവഭയത്താല്‍
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്
﴿2:74﴾ يَا بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളേ
اذْكُرُوا
X
നിങ്ങളോര്‍ക്കുക
نِعْمَتِيَ
X
എന്റെ അനുഗ്രഹത്തെ
الَّتِي أَنْعَمْتُ
X
ഞാനേകിയ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَأَنِّي فَضَّلْتُكُمْ
X
ഞാന്‍ നിങ്ങളെ ശ്രേഷ്ഠരാക്കിയതും
عَلَى الْعَالَمِينَ
X
സകല ജനത്തേക്കാളും
﴿2:122﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِي حَاجَّ
X
തര്‍ക്കിച്ചവനെ
إِبْرَاهِيمَ
X
ഇബ്റാഹീമിനോട്
فِي رَبِّهِ
X
തന്റെ രക്ഷിതാവിന്റെ കാര്യത്തില്‍
أَنْ آتَاهُ اللَّهُ
X
അല്ലാഹു അവന് നല്‍കിയതിനാല്‍
الْمُلْكَ
X
രാജാധികാരം
إِذْ قَالَ إِبْرَاهِيمُ
X
ഇബ്റാഹീം പറഞ്ഞപ്പോള്‍
رَبِّيَ
X
എന്റെ നാഥനാണ്
الَّذِي يُحْيِي
X
ജീവിപ്പിക്കുന്നവന്‍
وَيُمِيتُ
X
മരിപ്പിക്കുന്നവനും
قَالَ
X
അവന്‍ പറഞ്ഞു
أَنَا أُحْيِي
X
ഞാന്‍ ജീവിപ്പിക്കുന്നു
وَأُمِيتُۖ
X
ഞാന്‍ മരിപ്പിക്കുകയും ചെയ്യുന്നു
قَالَ إِبْرَاهِيمُ
X
ഇബ്റാഹീം പറഞ്ഞു
فَإِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَأْتِي بِالشَّمْسِ
X
സൂര്യനെ കൊണ്ടുവരുന്നു
مِنَ الْمَشْرِقِ
X
കിഴക്കുനിന്ന്
فَأْتِ بِهَا
X
എന്നാല്‍ നീ അതൊന്ന് കൊണ്ടുവരൂ
مِنَ الْمَغْرِبِ
X
പടിഞ്ഞാറുനിന്ന്
فَبُهِتَ
X
അപ്പോള്‍ ഉത്തരം മുട്ടി
الَّذِي كَفَرَۗ
X
നിഷേധിച്ചവന്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿2:258﴾ أَيَوَدُّ
X
ഇഷ്ടപ്പെടുമോ
أَحَدُكُمْ
X
നിങ്ങളിലൊരുവന്‍
أَن تَكُونَ
X
അവനുണ്ടാകാന്‍
لَهُ جَنَّةٌ
X
തോട്ടം
مِّن نَّخِيلٍ
X
ഈത്തപ്പനയുടെ
وَأَعْنَابٍ
X
മുന്തിരിയുടെയും
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തുകൂടെ
الْأَنْهَارُ
X
നദികള്‍
لَهُ
X
അവനുണ്ട്
فِيهَا
X
അതില്‍
مِن كُلِّ الثَّمَرَاتِ
X
എല്ലാ വിധ പഴങ്ങളും
وَأَصَابَهُ
X
അവന് ബാധിച്ചു
الْكِبَرُ
X
വാര്‍ദ്ധക്യം
وَلَهُ
X
അവനുണ്ട്
ذُرِّيَّةٌ
X
സന്തതികള്‍
ضُعَفَاءُ
X
ദുര്‍ബലരായ
فَأَصَابَهَا
X
അതിന്(തോട്ടത്തിന്) ബാധിച്ചു
إِعْصَارٌ
X
കൊടുങ്കാറ്റ്
فِيهِ نَارٌ
X
അതില്‍ തീയുമുണ്ട്
فَاحْتَرَقَتْۗ
X
അങ്ങനെ അത് കരിഞ്ഞു
كَذَٰلِكَ
X
അപ്രകാരം
يُبَيِّنُ
X
വിവരിക്കുന്നു
اللَّهُ
X
അല്ലാഹു
لَكُمُ
X
നിങ്ങള്‍ക്ക്
الْآيَاتِ
X
തെളിവുകള്‍
لَعَلَّكُمْ تَتَفَكَّرُونَ
X
നിങ്ങള്‍ ചിന്തിക്കാന്‍
﴿2:266﴾ زُيِّنَ
X
ചേതോഹരമാക്കപ്പെട്ടു, അലങ്കാരമാക്കപ്പെട്ടു
لِلنَّاسِ
X
മനുഷ്യര്‍ക്ക്
حُبُّ
X
മോഹം, സ്നേഹം
الشَّهَوَاتِ
X
ഇഷ്ട വസ്തുക്കളോടുള്ള
مِنَ النِّسَاءِ
X
സ്ത്രീകളില്‍ നിന്ന്
وَالْبَنِينَ
X
മക്കളില്‍നിന്നും
وَالْقَنَاطِيرِ
X
കൂമ്പാരങ്ങള്‍
الْمُقَنطَرَةِ
X
അട്ടിവെക്കപ്പെട്ട
مِنَ الذَّهَبِ
X
സ്വര്‍ണത്തില്‍ നിന്നും
وَالْفِضَّةِ
X
വെള്ളിയില്‍ നിന്നും
وَالْخَيْلِ
X
കുതിരകളില്‍ നിന്നും
الْمُسَوَّمَةِ
X
മേത്തരം, അടയാളപ്പെടുത്തപ്പെട്ട
وَالْأَنْعَامِ
X
കന്നുകാലികളില്‍ നിന്നും
وَالْحَرْثِۗ
X
കൃഷിയിടങ്ങളില്‍ നിന്നും
ذَٰلِكَ
X
അത്
مَتَاعُ
X
സുഖഭോഗവിഭവം
الْحَيَاةِ
X
ജീവിതത്തിലെ
الدُّنْيَاۖ
X
ഐഹിക
وَاللَّهُ
X
അല്ലാഹു
عِندَهُ
X
അവന്റെ അടുക്കലുണ്ട്
حُسْنُ
X
ഉത്തമ
الْمَآبِ
X
സങ്കേതം
﴿3:14﴾ قُلْ
X
പറയുക
أَؤُنَبِّئُكُم
X
ഞാന്‍ അറിയിച്ചു തരട്ടെയോ
بِخَيْرٍ
X
ശ്രേഷ്ഠമായത്
مِّن ذَٰلِكُمْۚ
X
ഇതിനേക്കാള്‍
لِلَّذِينَ اتَّقَوْا
X
സൂക്ഷ്മത പുലര്‍ത്തിയവര്‍ക്ക്
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുക്കല്‍
جَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
ആറുകള്‍, നദികള്‍
خَالِدِينَ
X
സ്ഥിരവാസികളായി
فِيهَا
X
അവയില്‍
وَأَزْوَاجٌ
X
ഇണകളും
مُّطَهَّرَةٌ
X
പരിശുദ്ധരായ
وَرِضْوَانٌ
X
പ്രീതിയും
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാണ്
بِالْعِبَادِ
X
അടിമകളെ
﴿3:15﴾ أُولَٰئِكَ
X
അവര്‍
جَزَاؤُهُم
X
അവരുടെ പ്രതിഫലം
مَّغْفِرَةٌ
X
പാപമോചനം
مِّن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَجَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങളും
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
അവര്‍ നിത്യവാസികളായിരിക്കും
فِيهَاۚ
X
അതില്‍
وَنِعْمَ
X
എത്ര മഹത്തരം
أَجْرُ
X
പ്രതിഫലം
الْعَامِلِينَ
X
(സല്‍)കര്‍മികള്‍ക്കുള്ള, പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള
﴿3:136﴾ رَّبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّنَا سَمِعْنَا
X
തീര്‍ച്ചയായും ഞങ്ങള്‍ കേട്ടിരിക്കുന്നു
مُنَادِيًا
X
ഒരു വിളിയാളനെ
يُنَادِي
X
അദ്ദേഹം വിളിക്കുന്നു
لِلْإِيمَانِ
X
സത്യവിശ്വാസത്തിലേക്ക്
أَنْ آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുവിന്‍
بِرَبِّكُمْ
X
നിങ്ങളുടെ നാഥനില്‍
فَآمَنَّاۚ
X
അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചു
رَبَّنَا
X
ഞങ്ങളുടെ നാഥാ
فَاغْفِرْ لَنَا
X
അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ
ذُنُوبَنَا
X
ഞങ്ങളുടെ പാപങ്ങള്‍
وَكَفِّرْ عَنَّا
X
ഞങ്ങളില്‍നിന്ന് നീ മായ്ച്ചുകളയേണമേ
سَيِّئَاتِنَا
X
ഞങ്ങളുടെ തിന്‍മകളെ
وَتَوَفَّنَا
X
നീ ഞങ്ങളെ മരിപ്പിക്കുകയും ചെയ്യേണമേ
مَعَ الْأَبْرَارِ
X
പുണ്യവാന്‍മാരോടൊപ്പം
﴿3:193﴾ فَاسْتَجَابَ
X
അപ്പോള്‍ ഉത്തരമേകി
لَهُمْ
X
അവര്‍ക്ക്
رَبُّهُمْ
X
അവരുടെ നാഥന്‍
أَنِّي لَا أُضِيعُ
X
തീര്‍ച്ചയായും ഞാന്‍ പാഴാക്കുകയില്ല
عَمَلَ
X
പ്രവര്‍ത്തനത്തെ
عَامِلٍ
X
പ്രവര്‍ത്തകന്റെ
مِّنكُم
X
നിങ്ങളില്‍നിന്നുള്ള
مِّن ذَكَرٍ
X
പുരുഷനായ
أَوْ أُنثَىٰۖ
X
അല്ലെങ്കില്‍ സ്ത്രീയായ
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍ (ഒരു വിഭാഗം)
مِّن بَعْضٍۖ
X
മറ്റു ചിലരില്‍ (വിഭാഗത്തില്‍) നിന്നുള്ളവരാണ്
فَالَّذِينَ هَاجَرُوا
X
അതിനാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ
وَأُخْرِجُوا
X
പുറത്താക്കപ്പെട്ട(വരും)
مِن دِيَارِهِمْ
X
സ്വന്തം വീടുകളില്‍ നിന്ന്
وَأُوذُوا
X
പീഡിപ്പിക്കപ്പെട്ട(വരും)
فِي سَبِيلِي
X
എന്റെ മാര്‍ഗത്തില്‍
وَقَاتَلُوا
X
യുദ്ധം ചെയ്തവരും
وَقُتِلُوا
X
വധിക്കപ്പെട്ടവരും
لَأُكَفِّرَنَّ عَنْهُمْ
X
അവരില്‍ നിന്ന് ഞാന്‍ മായ്ച്ചുകളയും
سَيِّئَاتِهِمْ
X
അവരുടെ തിന്‍മകളെ
وَلَأُدْخِلَنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരെ പ്രവേശിപ്പിക്കും
جَنَّاتٍ
X
സ്വര്‍ഗത്തില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
അരുവികള്‍
ثَوَابًا
X
(ഇതൊക്കെയും)പ്രതിഫലമാകുന്നു
مِّنْ عِندِ اللَّهِۗ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
عِندَهُ
X
അവങ്കലാണുള്ളത്
حُسْنُ الثَّوَابِ
X
ഉത്തമമായ പ്രതിഫലം
﴿3:195﴾ لَٰكِنِ الَّذِينَ اتَّقَوْا
X
എന്നാല്‍ സൂക്ഷിച്ച് ജീവിക്കുന്നവര്‍ക്ക്
رَبَّهُمْ
X
തങ്ങളുടെ നാഥനെ
لَهُمْ
X
അവര്‍ക്കുണ്ട്
جَنَّاتٌ
X
തോട്ടങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
അവര്‍ സ്ഥിരവാസികളായിരിക്കും
فِيهَا
X
അതില്‍
نُزُلًا
X
സല്‍കാരമാണത്
مِّنْ عِندِ اللَّهِۗ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَمَا عِندَ اللَّهِ
X
അല്ലാഹുവിന്റെ പക്കലുള്ളതാണ്
خَيْرٌ
X
ഉത്തമം
لِّلْأَبْرَارِ
X
സജ്ജനങ്ങള്‍ക്ക്
﴿3:198﴾ تِلْكَ
X
ഇത്, ഇവ (ഒക്കെയും)
حُدُودُ اللَّهِۚ
X
അല്ലാഹുവിന്റെ (നിയമ) പരിധികളാണ്
وَمَن يُطِعِ
X
അനുസരിക്കുന്നവന്‍
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
يُدْخِلْهُ
X
അവനെ അവന്‍ പ്രവേശിപ്പിക്കും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
അവര്‍ സ്ഥിരവാസികളായി
فِيهَاۚ
X
അതില്‍
وَذَٰلِكَ
X
അതത്രെ
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿4:13﴾ وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
وَعَمِلُوا
X
പ്രവര്‍ത്തിക്കുയും ചെയ്തവര്‍
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
سَنُدْخِلُهُمْ
X
വഴിയെ നാം അവരെ പ്രവേശിപ്പിക്കും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
സ്ഥിരവാസികളായി
فِيهَا
X
അതില്‍
أَبَدًاۖ
X
എന്നെന്നും
لَّهُمْ
X
അവര്‍ക്കുണ്ട്
فِيهَا
X
അതില്‍
أَزْوَاجٌ
X
ഇണകള്‍
مُّطَهَّرَةٌۖ
X
പരിശുദ്ധകളായ
وَنُدْخِلُهُمْ
X
നാം അവരെ പ്രവേശിപ്പിക്കും
ظِلًّا
X
തണലില്‍
ظَلِيلًا
X
ശീതളമായ
﴿4:57﴾ وَمَن يُطِعِ
X
അനുസരിക്കുന്നവര്‍
اللَّهَ
X
അല്ലാഹുവിനെ
وَالرَّسُولَ
X
(അവന്റെ) ദൂതനെയും
فَأُولَٰئِكَ
X
അവര്‍
مَعَ الَّذِينَ
X
ഒരു വിഭാഗത്തിന്റെ കൂടെയാണ്
أَنْعَمَ اللَّهُ
X
അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു
عَلَيْهِم
X
അവരെ, അവരുടെമേല്‍
مِّنَ النَّبِيِّينَ
X
(അതായത്) പ്രവാചകന്‍മാര്‍
وَالصِّدِّيقِينَ
X
സത്യവാന്‍മാര്‍
وَالشُّهَدَاءِ
X
രക്തസാക്ഷികള്‍
وَالصَّالِحِينَۚ
X
സച്ചരിതര്‍
وَحَسُنَ
X
(എത്ര) നന്നായിരിക്കുന്നു
أُولَٰئِكَ
X
അവര്‍
رَفِيقًا
X
കൂട്ടുകാര്‍ (കൂട്ടുകാരായി)
﴿4:69﴾ وَإِنَّ مِنكُمْ
X
തീര്‍ച്ചയായും നിങ്ങളിലുണ്ട്
لَمَن
X
ചിലര്‍
لَّيُبَطِّئَنَّ
X
അവര്‍ അറച്ചുനില്‍ക്കുന്നു, പിന്നോട്ടടിക്കുന്നു
فَإِنْ أَصَابَتْكُم
X
നിങ്ങള്‍ക്ക് പറ്റിയാല്‍
مُّصِيبَةٌ
X
വല്ല വിപത്തും
قَالَ
X
അവന്‍ പറയും
قَدْ أَنْعَمَ اللَّهُ
X
തീര്‍ച്ചയായും അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു
عَلَيَّ
X
എന്നെ, എന്റെമേല്‍
إِذْ لَمْ أَكُن
X
ഞാന്‍ അല്ലാതിരുന്ന സ്ഥിതിക്ക്
مَّعَهُمْ
X
അവരോടൊപ്പം
شَهِيدًا
X
ഹാജറായവന്‍
﴿4:72﴾ وَلَأُضِلَّنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരെ വഴിപിഴപ്പിക്കും
وَلَأُمَنِّيَنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരെ വ്യാമോഹിപ്പിക്കും
وَلَآمُرَنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരോട് കല്‍പിക്കും
فَلَيُبَتِّكُنَّ
X
അങ്ങനെ അവര്‍ മുറിക്കുകതന്നെ ചെയ്യും
آذَانَ
X
കാതുകള്‍
الْأَنْعَامِ
X
കാലികളുടെ
وَلَآمُرَنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരോട് കല്‍പിക്കും
فَلَيُغَيِّرُنَّ
X
അങ്ങനെ അവര്‍ മാറ്റം വരുത്തുകതന്നെ ചെയ്യും (വികൃതമാക്കും)
خَلْقَ اللَّهِۚ
X
അല്ലാഹുവിന്റെ സൃഷ്ടി(കളെ)യെ
وَمَن يَتَّخِذِ
X
വരിക്കുന്നവന്‍, സ്വീകരിക്കുന്നവന്‍
الشَّيْطَانَ
X
പിശാചിനെ
وَلِيًّا
X
രക്ഷകനായി, കൈകാര്യകര്‍ത്താവായി
مِّن دُونِ اللَّهِ
X
അല്ലാഹുവിനെ വിട്ടു
فَقَدْ خَسِرَ
X
അവന്‍ നഷ്ടത്തിലായിരിക്കുന്നു
خُسْرَانًا
X
നഷ്ടത്തിലാകല്‍
مُّبِينًا
X
വ്യക്തമായ
﴿4:119﴾ وَالَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
X
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
سَنُدْخِلُهُمْ
X
വഴിയെ നാം അവരെ പ്രവേശിപ്പിക്കും
جَنَّاتٍ
X
ആരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു (ഒഴുകുന്ന)
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
ആറുകള്‍
خَالِدِينَ
X
സ്ഥിരവാസികളായി
فِيهَا
X
അതില്‍
أَبَدًاۖ
X
എന്നെന്നും
وَعْدَ اللَّهِ
X
അല്ലാഹുവിന്റെ വാഗ്ദാനം
حَقًّاۚ
X
സത്യമായ
وَمَنْ
X
ആരുണ്ട്
أَصْدَقُ
X
ഏറെ സത്യവാനായി
مِنَ اللَّهِ
X
അല്ലാഹുവിനേക്കാള്‍
قِيلًا
X
വചനത്താല്‍
﴿4:122﴾ وَقَدْ نَزَّلَ
X
തീര്‍ച്ചയായും അവന്‍ ഇറക്കിയിരിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
فِي الْكِتَابِ
X
ഈ വേദപുസ്തകത്തില്‍
أَنْ
X
എന്തെന്നാല്‍, എന്ത്
إِذَا سَمِعْتُمْ
X
നിങ്ങള്‍ കേട്ടാല്‍
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
يُكْفَرُ بِهَا
X
അത് നിഷേധിക്കപ്പെടുന്നത്
وَيُسْتَهْزَأُ بِهَا
X
അത് പരിഹസിക്കപ്പെടുന്നതും
فَلَا تَقْعُدُوا
X
നിങ്ങള്‍ ഇരിക്കരുത്
مَعَهُمْ
X
അവരോടൊപ്പം
حَتَّىٰ يَخُوضُوا
X
അവര്‍ ഏര്‍പ്പെടുന്നത് (പ്രവേശിക്കുന്നത്) വരെ
فِي حَدِيثٍ
X
വര്‍ത്തമാനത്തില്‍
غَيْرِهِۚ
X
അതല്ലാത്ത, മറ്റ്
إِنَّكُمْ إِذًا
X
നിശ്ചയം നിങ്ങള്‍ അപ്പോള്‍
مِّثْلُهُمْۗ
X
അവരെപ്പോലെയാകുന്നു
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
جَامِعُ
X
ഒരുമിച്ചുകൂട്ടുന്നവനാണ്
الْمُنَافِقِينَ
X
കപടവിശ്വാസികളെ
وَالْكَافِرِينَ
X
സത്യനിഷേധികളെയും
فِي جَهَنَّمَ
X
നരകത്തില്‍
جَمِيعًا
X
ഒന്നടങ്കം, മുഴുവന്‍
﴿4:140﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
أَوْفُوا
X
നിങ്ങള്‍ പാലിക്കുക
بِالْعُقُودِۚ
X
കരാറുകള്‍
أُحِلَّتْ
X
അനുവദിക്കപ്പെട്ടിരിക്കുന്നു
لَكُم
X
നിങ്ങള്‍ക്ക്
بَهِيمَةُ
X
മൃഗം
الْأَنْعَامِ
X
കാലികളില്‍പെട്ട
إِلَّا مَا يُتْلَىٰ
X
വിവരിക്കപ്പെടുന്നത് ഒഴികെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
غَيْرَ
X
അല്ലാതെ
مُحِلِّي
X
അനുവദനീയമാക്കുന്നവര്‍
الصَّيْدِ
X
വേട്ടയാടുന്നത്
وَأَنتُمْ
X
നിങ്ങളായിരിക്കെ
حُرُمٌۗ
X
ഇഹ്റാംചെയ്തവര്‍
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
يَحْكُمُ
X
അവന്‍ വിധിക്കുന്നു
مَا يُرِيدُ
X
അവന്‍ ഇച്ഛിക്കുന്നത്
﴿5:1﴾ وَلَقَدْ أَخَذَ
X
വാങ്ങിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
مِيثَاقَ
X
കരാര്‍
بَنِي إِسْرَائِيلَ
X
ഇസ്രായീല്‍ മക്കളോട്
وَبَعَثْنَا
X
നാം നിയോഗിക്കുകയും ചെയ്തു
مِنْهُمُ
X
അവരില്‍നിന്ന്
اثْنَيْ عَشَرَ
X
പന്ത്രണ്ട്
نَقِيبًاۖ
X
മുഖ്യന്മാരെ
وَقَالَ
X
പറഞ്ഞു
اللَّهُ
X
അല്ലാഹു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
مَعَكُمْۖ
X
നിങ്ങളോടൊപ്പമുണ്ട്
لَئِنْ أَقَمْتُمُ
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയാണെങ്കില്‍
الصَّلَاةَ
X
നമസ്കാരം
وَآتَيْتُمُ
X
നിങ്ങള്‍ നല്‍കുകയും ചെയ്തു
الزَّكَاةَ
X
സകാത്ത്
وَآمَنتُم
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തു
بِرُسُلِي
X
എന്റെ ദൂതന്മാരില്‍
وَعَزَّرْتُمُوهُمْ
X
നിങ്ങളവരെ സഹായിക്കുകയും ചെയ്തു
وَأَقْرَضْتُمُ
X
നിങ്ങള്‍ കടംകൊടുക്കുകയും ചെയ്തു
اللَّهَ
X
അല്ലാഹുവിന്
قَرْضًا
X
കടം
حَسَنًا
X
നല്ല
لَّأُكَفِّرَنَّ
X
തീര്‍ച്ചയായും ഞാന്‍ മായ്ച്ചുകളയും
عَنكُمْ
X
നിങ്ങളില്‍നിന്ന്
سَيِّئَاتِكُمْ
X
നിങ്ങളുടെ തിന്മകള്‍
وَلَأُدْخِلَنَّكُمْ
X
നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۚ
X
ആറുകള്‍
فَمَن كَفَرَ
X
എന്നാല്‍ ആരെങ്കിലും സത്യനിഷേധിയായി(സത്യനിഷേധിയായാല്‍)
بَعْدَ ذَٰلِكَ
X
അതിനുശേഷം
مِنكُمْ
X
നിങ്ങളില്‍നിന്ന്
فَقَدْ ضَلَّ
X
അവന്‍ തെറ്റിപ്പോയതുതന്നെ
سَوَاءَ السَّبِيلِ
X
ചൊവ്വായ വഴിയില്‍നിന്ന്
﴿5:12﴾ قَالَ
X
പറഞ്ഞു
رَجُلَانِ
X
രണ്ടുപേര്‍
مِنَ الَّذِينَ يَخَافُونَ
X
(അല്ലാഹുവെ) ഭയപ്പെടുന്നവരില്‍പെട്ട
أَنْعَمَ اللَّهُ
X
അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു
عَلَيْهِمَا
X
അവരിരുവരെയും
ادْخُلُوا
X
നിങ്ങള്‍ കടന്നുചെല്ലുക
عَلَيْهِمُ
X
അവരുടെ അടുത്ത്
الْبَابَ
X
(പട്ടണ)വാതിലിലൂടെ
فَإِذَا دَخَلْتُمُوهُ
X
അങ്ങനെ നിങ്ങള്‍ അതിലൂടെ കടന്നുചെന്നാല്‍
فَإِنَّكُمْ
X
തീര്‍ച്ചയായും നിങ്ങള്‍
غَالِبُونَۚ
X
വിജയികളാകുന്നു
وَعَلَى اللَّهِ
X
അല്ലാഹുവില്‍
فَتَوَكَّلُوا
X
നിങ്ങള്‍ ഭരമേല്‍പിക്കുക
إِن كُنتُم
X
നിങ്ങള്‍ ആണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿5:23﴾ فَبَعَثَ اللَّهُ
X
അപ്പോള്‍ അല്ലാഹു അയച്ചു
غُرَابًا
X
ഒരു കാക്കയെ
يَبْحَثُ
X
അത് കുഴിമാന്തുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
لِيُرِيَهُ
X
അത് അവന് കാണിച്ചുകൊടുക്കാന്‍വേണ്ടി
كَيْفَ
X
എങ്ങനെ
يُوَارِي
X
അവന്‍ മറവ്ചെയ്യണമെന്ന്
سَوْءَةَ
X
മൃതദേഹം
أَخِيهِۚ
X
തന്റെ സഹോദരന്റെ
قَالَ
X
അവന്‍ പറഞ്ഞു
يَا وَيْلَتَا
X
ഹാ കഷ്ടം!
أَعَجَزْتُ
X
ഞാന്‍ കഴിയാത്തവനായോ
أَنْ أَكُونَ
X
ഞാന്‍ ആകാന്‍
مِثْلَ
X
പോലെ
هَٰذَا الْغُرَابِ
X
ഈ കാക്കയെ
فَأُوَارِيَ
X
അങ്ങനെ ഞാന്‍ മറവ്ചെയ്യാനും
سَوْءَةَ
X
മൃതദേഹം
أَخِيۖ
X
എന്റെ സഹോദരന്റെ
فَأَصْبَحَ
X
അങ്ങനെ അവന്‍ ആയിത്തീര്‍ന്നു
مِنَ النَّادِمِينَ
X
ഖേദിച്ചവരുടെ കൂട്ടത്തില്‍
﴿5:31﴾ قُلْ
X
നീ പറയുക(ചോദിക്കുക)
يَا أَهْلَ الْكِتَابِ
X
വേദക്കാരേ
هَلْ تَنقِمُونَ
X
നിങ്ങള്‍ വിരോധം പുലര്‍ത്തുന്നുണ്ടോ?
مِنَّا
X
ഞങ്ങളോട്
إِلَّا أَنْ آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചതിന് അല്ലാതെ
بِاللَّهِ
X
അല്ലാഹുവില്‍
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതിലും
إِلَيْنَا
X
ഞങ്ങള്‍ക്ക്
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതിലും
مِن قَبْلُ
X
മുമ്പ്
وَأَنَّ أَكْثَرَكُمْ
X
നിങ്ങളിലേറെപേരും ആയതിനാലും
فَاسِقُونَ
X
അധര്‍മകാരികള്‍
﴿5:59﴾ فَأَثَابَهُمُ اللَّهُ
X
അങ്ങനെ അവര്‍ക്ക് പ്രതിഫലമായി അല്ലാഹു നല്‍കി(നല്‍കും)
بِمَا قَالُوا
X
അവര്‍ പറഞ്ഞതിനാല്‍
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയ്ക്ക് താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
സ്ഥിരവാസികളായിക്കൊണ്ട്
فِيهَاۚ
X
അതില്‍
وَذَٰلِكَ
X
അത്
جَزَاءُ
X
പ്രതിഫലമാണ്
الْمُحْسِنِينَ
X
സല്‍കര്‍മികളുടെ
﴿5:85﴾ وَإِذْ أَوْحَيْتُ
X
ഞാന്‍ നിര്‍ദ്ദേശം നല്‍കിയ സന്ദര്‍ഭത്തിലും
إِلَى الْحَوَارِيِّينَ
X
ഹവാരികള്‍ക്ക്(ഈസാ നബിയുടെ പ്രത്യേക ശിഷ്യന്മാര്‍)
أَنْ آمِنُوا
X
നിങ്ങള്‍ വിശ്വസിക്കണമെന്ന്
بِي
X
എന്നിലും
وَبِرَسُولِي
X
എന്റെ ദൂതനിലും
قَالُوا
X
അവര്‍ പറഞ്ഞു
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَاشْهَدْ
X
നീ സാക്ഷ്യം വഹിക്കുക
بِأَنَّنَا
X
തീര്‍ച്ചയായും ഞങ്ങള്‍
مُسْلِمُونَ
X
മുസ്‌ലികള്‍ ആണെന്ന്
﴿5:111﴾ وَإِذْ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞ സന്ദര്‍ഭവും ഓര്‍ക്കുക
يَا عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസാ
أَأَنتَ
X
നീ ആണോ?
قُلْتَ
X
നീ പറഞ്ഞു
لِلنَّاسِ
X
ജനങ്ങളോട്
اتَّخِذُونِي
X
നിങ്ങളെന്നെ ആക്കുവിന്‍
وَأُمِّيَ
X
എന്റെ മാതാവിനെയും
إِلَٰهَيْنِ
X
രണ്ടുദൈവങ്ങള്‍
مِن دُونِ اللَّهِۖ
X
അല്ലാഹുവെ കൂടാതെ
قَالَ
X
അദ്ദേഹം പറഞ്ഞു
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍!
مَا يَكُونُ لِي
X
എനിക്കാവുകയില്ല
أَنْ أَقُولَ
X
പറയാന്‍
مَا لَيْسَ
X
ഇല്ലാത്തത്
لِي
X
എനിക്ക്
بِحَقٍّۚ
X
ഒരവകാശവും
إِن كُنتُ
X
ഞാന്‍ ആയിരുന്നെങ്കില്‍
قُلْتُهُ
X
ഞാനത് പറഞ്ഞു
فَقَدْ عَلِمْتَهُۚ
X
ഉറപ്പായും നീ അതറിഞ്ഞിരിക്കും
تَعْلَمُ
X
നീ അറിയും
مَا فِي نَفْسِي
X
എന്റെ മനസ്സിലുള്ളത്
وَلَا أَعْلَمُ
X
എന്നാല്‍ ഞാനറിയുകയില്ല
مَا فِي نَفْسِكَۚ
X
നിന്റെ മനസ്സിലുള്ളത്
إِنَّكَ
X
തീര്‍ച്ചയായും നീ
أَنتَ
X
നീ തന്നെയാണ്
عَلَّامُ
X
നന്നായറിയുന്നവന്‍
الْغُيُوبِ
X
അദൃശ്യകാര്യങ്ങള്‍
﴿5:116﴾ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞു
هَٰذَا
X
ഇത്
يَوْمُ
X
ദിനം
يَنفَعُ
X
ഉപകരിക്കും
الصَّادِقِينَ
X
സത്യസന്ധന്മാര്‍ക്ക്
صِدْقُهُمْۚ
X
അവരുടെ സത്യം
لَهُمْ
X
അവര്‍ക്കുണ്ട്
جَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
സ്ഥിരവാസികളായിക്കൊണ്ട്
فِيهَا
X
അതില്‍
أَبَدًاۚ
X
എപ്പോഴും
رَّضِيَ اللَّهُ
X
അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു
عَنْهُمْ
X
അവരെക്കുറിച്ച്
وَرَضُوا
X
അവര്‍ തൃപ്തിപ്പെട്ടിരിക്കുന്നു
عَنْهُۚ
X
അവനെപ്പറ്റി
ذَٰلِكَ
X
അതാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
അതിമഹത്തായ
﴿5:119﴾ أَلَمْ يَرَوْا
X
അവര്‍ കണ്ടിട്ടില്ലേ?
كَمْ
X
എത്ര (എത്രയേറെ)
أَهْلَكْنَا
X
നാം നശിപ്പിച്ചു
مِن قَبْلِهِم
X
അവര്‍ക്കുമുമ്പ്
مِّن قَرْنٍ
X
തലമുറകളെ
مَّكَّنَّاهُمْ
X
നാമവര്‍ക്ക് സൗകര്യം ചെയ്തുകൊടുത്തു
فِي الْأَرْضِ
X
ഭൂമിയില്‍
مَا لَمْ نُمَكِّن
X
നാം ചെയ്തുതന്നിട്ടില്ലാത്ത സൗകര്യം
لَّكُمْ
X
നിങ്ങള്‍ക്ക്
وَأَرْسَلْنَا
X
നാം അയക്കുകയും (വര്‍ഷിപ്പിക്കുകയും)ചെയ്തു
السَّمَاءَ
X
മഴ
عَلَيْهِم
X
അവര്‍ക്ക്
مِّدْرَارًا
X
ധാരാളമായി
وَجَعَلْنَا
X
നാം ആക്കുകയുംചെയ്തു
الْأَنْهَارَ
X
പുഴകളെ
تَجْرِي
X
അവ ഒഴുകുന്നു
مِن تَحْتِهِمْ
X
അവരുടെ താഴ്ഭാഗത്തൂടെ
فَأَهْلَكْنَاهُم
X
പിന്നീട് നാമവരെ നശിപ്പിച്ചു
بِذُنُوبِهِمْ
X
അവരുടെ പാപങ്ങളുടെ ഫലമായി
وَأَنشَأْنَا
X
നാം വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു
مِن بَعْدِهِمْ
X
അവര്‍ക്കു പിറകെ
قَرْنًا
X
തലമുറകളെ
آخَرِينَ
X
മറ്റു
﴿6:6﴾ قُلْ
X
നീ പറയുക (ചോദിക്കുക)
أَغَيْرَ اللَّهِ
X
അല്ലാഹുവല്ലാതെ മറ്റാരെയെങ്കിലുമാണോ?
أَتَّخِذُ
X
ഞാന്‍ സ്വീകരിക്കുന്നു (സ്വീകരിക്കുക)
وَلِيًّا
X
രക്ഷകനായി
فَاطِرِ
X
സ്രഷ്ടാവായ
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَهُوَ
X
അവന്‍
يُطْعِمُ
X
അവന്‍ അന്നം നല്‍കുന്നു
وَلَا يُطْعَمُۗ
X
എന്നാല്‍ അവന് അന്നം നല്‍കപ്പെടുന്നില്ല
قُلْ
X
നീ പറയുക
إِنِّي
X
നിശ്ചയമായും ഞാന്‍
أُمِرْتُ
X
ഞാന്‍ കല്‍പിക്കപ്പെട്ടു
أَنْ أَكُونَ
X
ഞാനാകാന്‍
أَوَّلَ
X
ഒന്നാമന്‍
مَنْ أَسْلَمَۖ
X
അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവരില്‍
وَلَا تَكُونَنَّ
X
(ഒരിക്കലും) നീ ആകരുത്
مِنَ الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളില്‍
﴿6:14﴾ قُلْ
X
നീ പറയുക
إِنِّي
X
തീര്‍ച്ചയായും ഞാന്‍
نُهِيتُ
X
ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു
أَنْ أَعْبُدَ
X
ഞാന്‍ ആരാധിക്കുന്നതില്‍നിന്ന്
الَّذِينَ تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെ
مِن دُونِ اللَّهِۚ
X
അല്ലാഹുവെക്കൂടാതെ
قُل
X
നീ പറയുക
لَّا أَتَّبِعُ
X
ഞാന്‍ പിന്‍പറ്റുകയില്ല
أَهْوَاءَكُمْۙ
X
നിങ്ങളുടെ തന്നിഷ്ടങ്ങളെ
قَدْ ضَلَلْتُ
X
ഞാന്‍ വഴിപിഴച്ചു
إِذًا
X
എങ്കില്‍(അങ്ങിനെ ചെയ്താല്‍)
وَمَا أَنَا
X
ഞാന്‍ ആവുകയില്ല
مِنَ الْمُهْتَدِينَ
X
നേര്‍വഴി പ്രാപിച്ചവരില്‍
﴿6:56﴾ وَأَنْ أَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കാനും
الصَّلَاةَ
X
നമസ്കാരം
وَاتَّقُوهُۚ
X
അവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക
وَهُوَ
X
അവന്‍
الَّذِي
X
ഒരുവനാണ്
إِلَيْهِ
X
അവനിലേക്ക്
تُحْشَرُونَ
X
നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടും
﴿6:72﴾ وَجَعَلُوا
X
അവര്‍ നിശ്ചയിച്ചുകൊടുത്തു
لِلَّهِ
X
അല്ലാഹുവിന്
مِمَّا ذَرَأَ
X
അവന്‍ സൃഷ്ടിച്ചതില്‍നിന്ന്
مِنَ الْحَرْثِ
X
കൃഷിയില്‍നിന്ന്
وَالْأَنْعَامِ
X
കാലികളില്‍നിന്നും
نَصِيبًا
X
ഒരു വിഹിതം
فَقَالُوا
X
എന്നിട്ടവര്‍ പറഞ്ഞു(പറയുന്നു)
هَٰذَا
X
ഇത്
لِلَّهِ
X
അല്ലാഹുവിനുള്ളതാണ്
بِزَعْمِهِمْ
X
അവരുടെ ജല്‍പനമനുസരിച്ച്
وَهَٰذَا
X
ഇത് (മറ്റേത്)
لِشُرَكَائِنَاۖ
X
ഞങ്ങളുടെ പങ്കാളികള്‍ക്കും(പങ്കാളികളാക്കിവച്ച ദൈവങ്ങള്‍ക്ക്)
فَمَا كَانَ
X
എന്നാല്‍ ഉള്ളത്
لِشُرَكَائِهِمْ
X
അവരുടെ പങ്കാളികള്‍ക്ക്
فَلَا يَصِلُ
X
അത് എത്തിച്ചേരുകയില്ല
إِلَى اللَّهِۖ
X
അല്ലാഹുവിലേക്ക്
وَمَا كَانَ
X
ഉള്ളത്
لِلَّهِ
X
അല്ലാഹുവിന്
فَهُوَ
X
അത്
يَصِلُ
X
അത് എത്തിച്ചേരും
إِلَىٰ شُرَكَائِهِمْۗ
X
അവരുടെ പങ്കാളികള്‍ക്ക്
سَاءَ
X
ചീത്തയായിരിക്കുന്നു
مَا يَحْكُمُونَ
X
അവര്‍ തീരുമാനിക്കുന്നത്
﴿6:136﴾ وَقَالُوا
X
അവര്‍ പറഞ്ഞു
هَٰذِهِ
X
ഇവ
أَنْعَامٌ
X
കാലികളാകുന്നു
وَحَرْثٌ
X
കൃഷിയുമാകുന്നു
حِجْرٌ
X
വിലക്കപ്പെട്ട
لَّا يَطْعَمُهَا
X
അവ തിന്നുകയില്ല
إِلَّا
X
അല്ലാതെ
مَن نَّشَاءُ
X
ഞങ്ങളുദ്ദേശിക്കുന്നവര്‍
بِزَعْمِهِمْ
X
അവര്‍ സ്വയം കെട്ടിച്ചമച്ച വാദമനുസരിച്ച്
وَأَنْعَامٌ
X
ചില മൃഗങ്ങളുണ്ട്
حُرِّمَتْ
X
നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു
ظُهُورُهَا
X
അവയുടെ പുറങ്ങള്‍(പുറങ്ങള്‍ ഉപയോഗിക്കുന്നത്)
وَأَنْعَامٌ
X
മറ്റു മൃഗങ്ങളുമുണ്ട്
لَّا يَذْكُرُونَ
X
അവര്‍ ഉച്ചരിക്കുകയില്ല
اسْمَ اللَّهِ
X
അല്ലാഹുവിന്റെ നാമം
عَلَيْهَا
X
അവയുടെമേല്‍
افْتِرَاءً
X
കെട്ടിച്ചമച്ചുണ്ടാക്കിക്കൊണ്ട്(കെട്ടിച്ചമച്ചുണ്ടാക്കിയതാണ്)
عَلَيْهِۚ
X
അവന്റെ പേരില്‍
سَيَجْزِيهِم
X
അവര്‍ക്ക് അവന്‍ പ്രതിഫലം നല്‍കും
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നു
﴿6:138﴾ وَقَالُوا
X
അവര്‍ പറഞ്ഞു
مَا فِي بُطُونِ
X
വയറുകളിലുള്ളത്
هَٰذِهِ
X
الْأَنْعَامِ
X
കാലികളുടെ
خَالِصَةٌ
X
മാത്രമുള്ളതാണ്
لِّذُكُورِنَا
X
ഞങ്ങളിലെ ആണുങ്ങള്‍ക്ക്
وَمُحَرَّمٌ
X
നിഷിദ്ധമാണ്
عَلَىٰ أَزْوَاجِنَاۖ
X
ഞങ്ങളുടെ ഭാര്യമാര്‍ക്ക്
وَإِن يَكُن
X
ഇനി അതാണെങ്കില്‍
مَّيْتَةً
X
ശവം
فَهُمْ
X
അപ്പോള്‍ അവര്‍
فِيهِ
X
അതില്‍
شُرَكَاءُۚ
X
പങ്കാളികളാകും
سَيَجْزِيهِمْ
X
വഴിയെ അവര്‍ക്ക് അവന്‍ പ്രതിഫലം നല്‍കും
وَصْفَهُمْۚ
X
അവരുടെ ജല്‍പനത്തിന്
إِنَّهُ
X
തീര്‍ച്ചയായും അവന്‍
حَكِيمٌ
X
യുക്തിമാനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿6:139﴾ وَمِنَ الْأَنْعَامِ
X
കാലികളില്‍നിന്ന്
حَمُولَةً
X
ഭാരം ചുമക്കുന്നതിനെ
وَفَرْشًاۚ
X
അറുത്തു തിന്നാനുള്ളതിനെയും
كُلُوا
X
നിങ്ങള്‍ തിന്നുക
مِمَّا رَزَقَكُمُ اللَّهُ
X
നിങ്ങള്‍ക്ക് അല്ലാഹു ഏകിയതില്‍നിന്ന്
وَلَا تَتَّبِعُوا
X
നിങ്ങള്‍ പിന്‍പറ്റരുത്
خُطُوَاتِ
X
കാല്‍പാടുകള്‍
الشَّيْطَانِۚ
X
പിശാചിന്റെ
إِنَّهُ
X
തീര്‍ച്ചയായും അവന്‍
لَكُمْ
X
നിങ്ങളുടെ
عَدُوٌّ
X
ശത്രുവാണ്
مُّبِينٌ
X
പ്രത്യക്ഷമായ
﴿6:142﴾ فَدَلَّاهُمَا
X
അങ്ങനെ അവരിരുവരെയും അവന്‍ വശപ്പെടുത്തി
بِغُرُورٍۚ
X
വഞ്ചനയിലൂടെ
فَلَمَّا ذَاقَا
X
അങ്ങനെ അവരിരുവരും രുചിച്ചപ്പോള്‍
الشَّجَرَةَ
X
ആ വൃക്ഷഫലം
بَدَتْ
X
വെളിപ്പെട്ടു
لَهُمَا
X
അവരിരുവര്‍ക്കും
سَوْآتُهُمَا
X
അവരിരുവരുടെയും നഗ്നത
وَطَفِقَا
X
അവരിരുവരും തുടങ്ങി
يَخْصِفَانِ
X
അവരിരുവരും ഒട്ടിക്കുന്നു (ഒട്ടിക്കാന്‍)
عَلَيْهِمَا
X
അവരിരുവരുടെയും മേല്‍
مِن وَرَقِ
X
ഇലകള്‍
الْجَنَّةِۖ
X
ആ തോട്ടത്തിലെ
وَنَادَاهُمَا
X
അവരിരുവരെയും വിളിച്ചു ചോദിച്ചു
رَبُّهُمَا
X
അവരിരുവരുടെയും നാഥന്‍
أَلَمْ أَنْهَكُمَا
X
നിങ്ങളിരുവരെയും ഞാന്‍ വിലക്കിയിട്ടില്ലേ
عَن تِلْكُمَا الشَّجَرَةِ
X
ആ മരത്തില്‍ നിന്ന്
وَأَقُل
X
ഞാന്‍ പറയുകയും (ചെയ്തിട്ടില്ലേ)
لَّكُمَا
X
നിങ്ങളിരുവരോടും
إِنَّ الشَّيْطَانَ
X
തീര്‍ച്ചയായും പിശാച്
لَكُمَا
X
നിങ്ങളിരുവരുടെയും
عَدُوٌّ
X
ശത്രു(വാണെന്ന്)
مُّبِينٌ
X
പ്രത്യക്ഷമായ
﴿7:22﴾ وَنَزَعْنَا
X
നാം തുടച്ചു മാറ്റും
مَا
X
ഒന്നിനെ
فِي صُدُورِهِم
X
അവരുടെ മനസ്സുകളിലുള്ള
مِّنْ غِلٍّ
X
പകയില്‍ നിന്ന്
تَجْرِي
X
ഒഴുകിക്കൊണ്ടിരിക്കും
مِن تَحْتِهِمُ
X
അവരുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۖ
X
അരുവികള്‍
وَقَالُوا
X
അവര്‍ പറയുകയും ചെയ്യും
الْحَمْدُ
X
സ്തുതി
لِلَّهِ
X
അല്ലാഹുവിന്ന്
الَّذِي هَدَانَا
X
ഞങ്ങളെ മാര്‍ഗദര്‍ശനം ചെയ്ത
لِهَٰذَا
X
ഇതിലേക്ക്
وَمَا كُنَّا
X
ഞങ്ങള്‍ ആകുമായിരുന്നില്ല
لِنَهْتَدِيَ
X
ഞങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കേണ്ടതിന്
لَوْلَا أَنْ
X
ഇല്ലായിരുന്നുവെങ്കില്‍
هَدَانَا اللَّهُۖ
X
അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കി
لَقَدْ جَاءَتْ
X
തീര്‍ച്ചയായും വന്നു
رُسُلُ
X
ദൂതന്‍മാര്‍
رَبِّنَا
X
ഞങ്ങളുടെ നാഥന്റെ
بِالْحَقِّۖ
X
സത്യവുമായി
وَنُودُوا أَن
X
അപ്പോള്‍ അവരോട് വിളിച്ചു പറയപ്പെട്ടു
تِلْكُمُ
X
അതാ
الْجَنَّةُ
X
സ്വര്‍ഗം
أُورِثْتُمُوهَا
X
നിങ്ങള്‍ അതിന്റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി
﴿7:43﴾ وَنَادَىٰ
X
വിളിച്ചു കേഴും
أَصْحَابُ النَّارِ
X
നരകത്തിന്റെ അവകാശികള്‍
أَصْحَابَ
X
അവകാശികളോട്
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
أَنْ أَفِيضُوا
X
നിങ്ങള്‍ ഒഴിച്ചു തരേണമേ
عَلَيْنَا
X
ഞങ്ങളുടെ മേല്‍
مِنَ الْمَاءِ
X
അല്പം വെള്ളം
أَوْ
X
അല്ലെങ്കില്‍
مِمَّا رَزَقَكُمُ
X
നിങ്ങള്‍ക്കു തന്ന അന്നത്തില്‍ നിന്ന്
اللَّهُۚ
X
അല്ലാഹു
قَالُوا
X
അവര്‍ പറയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
حَرَّمَهُمَا
X
അവ രണ്ടും വിലക്കിയിരിക്കുന്നു
عَلَى الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿7:50﴾ وَأَوْحَيْنَا
X
നാം ബോധനം നല്‍കി
إِلَىٰ مُوسَىٰ
X
മൂസാക്ക്
أَنْ أَلْقِ
X
നീ ഇടുക (എന്ന്)
عَصَاكَۖ
X
നിന്റെ വടി
فَإِذَا
X
അപ്പോള്‍
هِيَ تَلْقَفُ
X
അത് വിഴുങ്ങുന്നു
مَا يَأْفِكُونَ
X
അവര്‍ കൃത്രിമമായി ഉണ്ടാക്കിയതിനെ
﴿7:117﴾ قَالَ فِرْعَوْنُ
X
ഫറവോന്‍ പറഞ്ഞു
آمَنتُم
X
നിങ്ങള്‍ വിശ്വസിക്കുകയോ
بِهِ
X
അവനില്‍
قَبْلَ
X
മുമ്പ്
أَنْ آذَنَ
X
ഞാന്‍ അനുവാദം തരുന്നതിന്
لَكُمْۖ
X
നിങ്ങള്‍ക്ക്
إِنَّ هَٰذَا
X
തീര്‍ച്ചയായും ഇത്
لَمَكْرٌ
X
ഗൂഢതന്ത്രമാണ്
مَّكَرْتُمُوهُ
X
നിങ്ങള്‍ നടത്തിയ
فِي الْمَدِينَةِ
X
നഗരത്തില്‍ വച്ച്
لِتُخْرِجُوا
X
നിങ്ങള്‍ പുറത്താക്കാനായി
مِنْهَا
X
അവിടെ നിന്ന്
أَهْلَهَاۖ
X
അവിടത്തുകാരെ
فَسَوْفَ تَعْلَمُونَ
X
അതിനാല്‍ വഴിയെ നിങ്ങള്‍ അറിഞ്ഞു കൊള്ളും
﴿7:123﴾ وَمَا تَنقِمُ
X
നീ പ്രതികാരം ചെയ്യുന്നില്ല
مِنَّا
X
ഞങ്ങളോട്
إِلَّا
X
അല്ലാതെ
أَنْ آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചു എന്നതുകൊണ്ട്
بِآيَاتِ
X
ദൃഷ്ടാന്തങ്ങളില്‍
رَبِّنَا
X
ഞങ്ങളുടെ നാഥന്റെ
لَمَّا جَاءَتْنَاۚ
X
അവ ഞങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَفْرِغْ
X
നീ ചൊരിഞ്ഞു തരേണമേ
عَلَيْنَا
X
ഞങ്ങളുടെ മേല്‍
صَبْرًا
X
ക്ഷമ
وَتَوَفَّنَا
X
ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ
مُسْلِمِينَ
X
മുസ്‌ലിംകളായി
﴿7:126﴾ وَلَقَدْ ذَرَأْنَا
X
തീര്‍ച്ചയായും നാം സൃഷ്ടിച്ചിട്ടുണ്ട്
لِجَهَنَّمَ
X
നരകത്തിനു വേണ്ടി
كَثِيرًا
X
ധാരാളം പേരെ
مِّنَ الْجِنِّ
X
ജിന്നുകളില്‍ പെട്ട
وَالْإِنسِۖ
X
മനുഷ്യരിലും
لَهُمْ
X
അവര്‍ക്കുണ്ട്
قُلُوبٌ
X
ഹൃദയങ്ങള്‍
لَّا يَفْقَهُونَ
X
അവര്‍ ഗ്രഹിക്കുന്നില്ല
بِهَا
X
അവ ഉപയോഗിച്ച്
وَلَهُمْ
X
അവര്‍ക്കുണ്ട്
أَعْيُنٌ
X
കണ്ണുകള്‍
لَّا يُبْصِرُونَ
X
അവര്‍ കണ്ടറിയുന്നില്ല
بِهَا
X
അവ കൊണ്ട്
وَلَهُمْ
X
അവര്‍ക്കുണ്ട്
آذَانٌ
X
കാതുകള്‍
لَّا يَسْمَعُونَ
X
അവര്‍ കേട്ടുമനസ്സിലാക്കുന്നില്ല
بِهَاۚ
X
അവ കൊണ്ട്
أُولَٰئِكَ
X
അക്കൂട്ടര്‍
كَالْأَنْعَامِ
X
നാല്‍കാലികളെ പോലെയാണ്
بَلْ هُمْ
X
എന്നല്ല അവരാണ്
أَضَلُّۚ
X
കൂടുതല്‍ വഴിപിഴച്ചവര്‍
أُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْغَافِلُونَ
X
ശ്രദ്ധയില്ലാത്തവര്‍
﴿7:179﴾ أَوَلَمْ يَنظُرُوا
X
അവര്‍ ആലോചിച്ചു നോക്കിയിട്ടില്ലേ
فِي مَلَكُوتِ
X
ആധിപത്യ രഹസ്യത്തെ കുറിച്ച്
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا خَلَقَ اللَّهُ مِن شَيْءٍ
X
അല്ലാഹു സൃഷ്ടിച്ച ഓരോ വസ്തുവെപ്പറ്റിയും
وَأَنْ عَسَىٰ أَن يَكُونَ
X
ആയിരിക്കാമെന്നതിനെ പറ്റിയും
قَدِ اقْتَرَبَ
X
തീര്‍ച്ചയായും അടുത്തെത്തി
أَجَلُهُمْۖ
X
അവരുടെ (ജീവിത) അവധി
فَبِأَيِّ حَدِيثٍ
X
ഏതൊരു സന്ദേശത്തിലാണ്
بَعْدَهُ
X
അതിനു ശേഷം
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿7:185﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَمْ يَكُ
X
അല്ല
مُغَيِّرًا
X
മാറ്റം വരുത്തുന്നവന്‍
نِّعْمَةً
X
അനുഗ്രഹത്തെ
أَنْعَمَهَا
X
അതിനെ അവന്‍ ഔദാര്യമായി നല്‍കി
عَلَىٰ قَوْمٍ
X
ഒരു ജനതയ്ക്ക്
حَتَّىٰ
X
വരെ
يُغَيِّرُوا
X
അവര്‍ മാറ്റുന്നു
مَا بِأَنفُسِهِمْۙ
X
തങ്ങളുടെ നിലപാട്
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
അറിയുന്നവനും
﴿8:53﴾ وَعَدَ
X
വാഗ്ദാനം ചെയ്തിരിക്കുന്നു
اللَّهُ
X
അല്ലാഹു
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
وَالْمُؤْمِنَاتِ
X
സത്യവിശ്വാസിനികള്‍ക്കും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്ന
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
അവര്‍ സ്ഥിരവാസികളാകുന്നു
فِيهَا
X
അവയില്‍
وَمَسَاكِنَ
X
പാര്‍പ്പിടങ്ങളും
طَيِّبَةً
X
ശ്രേഷ്ടമായ
فِي جَنَّاتِ
X
സ്വര്‍ഗീയാരാമങ്ങളില്‍
عَدْنٍۚ
X
നിത്യവാസത്തിനുള്ള
وَرِضْوَانٌ
X
പ്രീതിയാകുന്നു
مِّنَ اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
أَكْبَرُۚ
X
ഏറ്റവും വലുത്
ذَٰلِكَ هُوَ
X
അതു തന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿9:72﴾ يَحْلِفُونَ
X
അവര്‍ ആണയിടുന്നു
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا قَالُوا
X
തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന്
وَلَقَدْ قَالُوا
X
എന്നാല്‍ ഉറപ്പായും അവര്‍ ഉരുവിട്ടിരിക്കുന്നു
كَلِمَةَ
X
വാക്ക്
الْكُفْرِ
X
സത്യനിഷേധത്തിന്റെ
وَكَفَرُوا
X
അവര്‍ സത്യനിഷേധികളാവുകയും ചെയ്തു
بَعْدَ إِسْلَامِهِمْ
X
ഇസ്‌ലാം സ്വീകരിച്ച ശേഷം
وَهَمُّوا
X
അവര്‍ മുതിരുകയും ചെയ്തു
بِمَا لَمْ يَنَالُواۚ
X
തങ്ങള്‍ക്ക് ചെയ്യാനാവാത്ത കാര്യത്തിന്
وَمَا نَقَمُوا
X
അവര്‍ ശത്രുത വെക്കുന്നില്ല
إِلَّا أَنْ أَغْنَاهُمُ
X
അവര്‍ക്കു സുഭിക്ഷത നല്‍കി എന്നതിനാലല്ലാതെ
اللَّهُ
X
അല്ലാഹു
وَرَسُولُهُ
X
അവന്റെ ദൂതനും
مِن فَضْلِهِۚ
X
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍
فَإِن يَتُوبُوا
X
ഇനിയെങ്കിലും അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍
يَكُ
X
അതായിരിക്കും
خَيْرًا
X
ഉത്തമം
لَّهُمْۖ
X
അവര്‍ക്ക്
وَإِن يَتَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍
يُعَذِّبْهُمُ
X
അവരെ ശിക്ഷിക്കും
اللَّهُ
X
അല്ലാഹു
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
فِي الدُّنْيَا
X
ഇഹത്തില്‍
وَالْآخِرَةِۚ
X
പരത്തിലും
وَمَا لَهُمْ
X
അവര്‍ക്ക് ഇല്ല
فِي الْأَرْضِ
X
ഭൂമിയില്‍
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയും
﴿9:74﴾ وَإِذَا أُنزِلَتْ
X
അവതീര്‍ണമായാല്‍
سُورَةٌ
X
ഒരു അധ്യായം
أَنْ آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَجَاهِدُوا
X
നിങ്ങള്‍ സമരം നടത്തുകയും ചെയ്യുക
مَعَ رَسُولِهِ
X
അവന്റെ ദുതനോടൊപ്പം
اسْتَأْذَنَكَ
X
നിന്നോട് സമ്മതം തേടും
أُولُو الطَّوْلِ
X
കഴിവുള്ളവര്‍
مِنْهُمْ
X
അവരിലെ
وَقَالُوا
X
അവര്‍ പറയും
ذَرْنَا
X
ഞങ്ങളെ വിട്ടേക്കൂ
نَكُن
X
ഞങ്ങള്‍ കഴിയാം
مَّعَ الْقَاعِدِينَ
X
വിട്ടിലിരിക്കുന്നവരോടൊപ്പം
﴿9:86﴾ أَعَدَّ
X
ഒരുക്കിവെച്ചിരിക്കുന്നു
اللَّهُ
X
അല്ലാഹു
لَهُمْ
X
അവര്‍ക്ക്
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്ന
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
അവര്‍ നിത്യവാസികളാകുന്നു
فِيهَاۚ
X
അവയില്‍
ذَٰلِكَ
X
അതത്രെ
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿9:89﴾ وَالسَّابِقُونَ
X
സത്യമാര്‍ഗത്തില്‍ മുന്നോട്ട് വന്നവര്‍
الْأَوَّلُونَ
X
ആദ്യമായി
مِنَ الْمُهَاجِرِينَ
X
മുഹാജിറുകളില്‍നിന്ന്
وَالْأَنصَارِ
X
അന്‍സ്വാറുകളില്‍നിന്നും
وَالَّذِينَ اتَّبَعُوهُم
X
പിന്തുടര്‍ന്നവരിലും
بِإِحْسَانٍ
X
സല്‍കര്‍മങ്ങളിലൂടെ
رَّضِيَ اللَّهُ
X
അല്ലാഹു സംതൃപ്തനായിരിക്കുന്നു
عَنْهُمْ
X
അവരില്‍
وَرَضُوا
X
അവര്‍ സംതൃപ്തരാണ്
عَنْهُ
X
അവനിലും
وَأَعَدَّ
X
അവന്‍ തയ്യാറാക്കിവെച്ചിട്ടുണ്ട്
لَهُمْ
X
അവര്‍ക്ക്
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
تَحْتَهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
നിത്യവാസികളായിരിക്കെ
فِيهَا
X
അവയില്‍
أَبَدًاۚ
X
എന്നും
ذَٰلِكَ
X
അതാകുന്നു
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿9:100﴾ أَكَانَ
X
ആയിത്തീന്നുവോ
لِلنَّاسِ
X
ജനങ്ങള്‍ക്ക്
عَجَبًا
X
ഒരത്ഭുതം
أَنْ أَوْحَيْنَا
X
നാം ദിവ്യസന്ദേശം നല്‍കിയത്
إِلَىٰ رَجُلٍ
X
ഒരാള്‍ക്ക്
مِّنْهُمْ
X
തങ്ങളില്‍ നിന്നുതന്നെയുള്ള
أَنْ أَنذِرِ
X
മുന്നറിയിപ്പ് നല്‍കുക എന്ന്
النَّاسَ
X
ജനങ്ങള്‍ക്ക്
وَبَشِّرِ
X
നീ സുവാര്‍ത്തയറിയിക്കുകയെന്നും
الَّذِينَ آمَنُوا
X
സത്യവിശ്വാസികള്‍ക്ക്
أَنَّ لَهُمْ
X
നിശ്ചയം അവര്‍ക്കുണ്ട് എന്ന്
قَدَمَ صِدْقٍ
X
സത്യത്തിനര്‍ഹമായ പദവി
عِندَ رَبِّهِمْۗ
X
തങ്ങളുടെ നാഥങ്കല്‍
قَالَ الْكَافِرُونَ
X
സത്യനിഷേധികള്‍ പറഞ്ഞു
إِنَّ هَٰذَا
X
തീര്‍ച്ചയായും ഇയാള്‍
لَسَاحِرٌ
X
ഒരു ആഭിചാരകന്‍ തന്നെ
مُّبِينٌ
X
വ്യക്തമായ
﴿10:2﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം വിശ്വസിച്ചവര്‍
وَعَمِلُوا
X
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
يَهْدِيهِمْ
X
അവരെ നേര്‍വഴിയിലേക്ക് നയിക്കും
رَبُّهُم
X
അവരുടെ നാഥന്‍
بِإِيمَانِهِمْۖ
X
അവരുടെ വിശ്വാസം കാരണം
تَجْرِي
X
ഒഴുകിക്കൊണ്ടിരിക്കും
مِن تَحْتِهِمُ
X
അവരുടെ താഴ്ഭാഗത്തുകൂടെ
الْأَنْهَارُ
X
അരുവികള്‍
فِي جَنَّاتِ
X
സ്വര്‍ഗീയാരാമങ്ങളില്‍
النَّعِيمِ
X
അനുഗ്രഹങ്ങളുടെ
﴿10:9﴾ وَإِذَا تُتْلَىٰ
X
ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍
عَلَيْهِمْ
X
അവര്‍ക്ക്
آيَاتُنَا
X
നമ്മുടെ വചനങ്ങള്‍
بَيِّنَاتٍۙ
X
സുവ്യക്തമായ
قَالَ
X
പറയും
الَّذِينَ لَا يَرْجُونَ
X
പ്രതീക്ഷിക്കാത്തവര്‍
لِقَاءَنَا
X
നാമുമായി കണ്ടുമുട്ടുമെന്ന്
ائْتِ
X
നീ കൊണ്ടുവരിക
بِقُرْآنٍ
X
ഒരു ഖുര്‍ആന്‍
غَيْرِ هَٰذَا
X
ഇതല്ലാത്ത
أَوْ بَدِّلْهُۚ
X
അല്ലെങ്കില്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്തുക
قُلْ
X
നീ പറയുക
مَا يَكُونُ لِي
X
എനിക്കവകാശമില്ല
أَنْ أُبَدِّلَهُ
X
അതില്‍ ഭേദഗതിവരുത്താന്‍
مِن تِلْقَاءِ نَفْسِيۖ
X
എന്റെ സ്വന്തം വകയായി
إِنْ أَتَّبِعُ
X
ഞാന്‍ പിന്‍പറ്റുന്നില്ല
إِلَّا
X
അല്ലാതെ
مَا يُوحَىٰ
X
ബോധനം നല്‍കപ്പെടുന്നതിനെ
إِلَيَّۖ
X
എനിക്ക്
إِنِّي
X
തീര്‍ച്ചയായും ഞാന്‍
أَخَافُ
X
ഞാന്‍ ഭയപ്പെടുന്നു
إِنْ عَصَيْتُ
X
ഞാന്‍ ധിക്കരിക്കുകയാണങ്കില്‍
رَبِّي
X
എന്റെ നാഥനെ
عَذَابَ
X
ശിക്ഷയെ
يَوْمٍ
X
ഒരു നാളിലെ
عَظِيمٍ
X
ഭയങ്കരമായ
﴿10:15﴾ إِنَّمَا مَثَلُ
X
നിശ്ചയം ഉപമ
الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
كَمَاءٍ
X
വെള്ളം പോലെയാണ്
أَنزَلْنَاهُ
X
അതിനെ നാം വര്‍ഷിപ്പിച്ചു
مِنَ السَّمَاءِ
X
മാനത്ത് നിന്ന്
فَاخْتَلَطَ
X
ഇടകലര്‍ന്നു വളര്‍ന്നു
بِهِ
X
അത് വഴി
نَبَاتُ الْأَرْضِ
X
ഭൂമിയിലെ സസ്യങ്ങള്‍
مِمَّا يَأْكُلُ النَّاسُ
X
മനുഷ്യര്‍ ഭക്ഷിക്കുന്നവയില്‍ നിന്നുള്ള
وَالْأَنْعَامُ
X
കന്നുകാലികളും
حَتَّىٰ
X
അങ്ങനെ
إِذَا أَخَذَتِ الْأَرْضُ
X
ഭൂമി കൈക്കൊണ്ടപ്പോള്‍
زُخْرُفَهَا
X
അതിന്റെ ചമയങ്ങള്‍
وَازَّيَّنَتْ
X
അത് ചേതോഹരമാകുകയും ചെയ്തു
وَظَنَّ
X
കരുതി
أَهْلُهَا
X
അതിന്റെ ഉടമകള്‍
أَنَّهُمْ
X
നിശ്ചയമായും തങ്ങള്‍
قَادِرُونَ
X
കഴിവുറ്റവരായിരിക്കുന്നു
عَلَيْهَا
X
അതിന്റെ കാര്യത്തില്‍ (അത് അനുഭവിക്കാന്‍)
أَتَاهَا
X
അതിന്ന് വന്നെത്തി
أَمْرُنَا
X
നമ്മുടെ കല്‍പന
لَيْلًا
X
രാത്രിയില്‍
أَوْ نَهَارًا
X
അല്ലെങ്കില്‍ പകല്‍
فَجَعَلْنَاهَا
X
അങ്ങനെ നാമതിനെ ആക്കി
حَصِيدًا
X
ഉന്മൂലനം ചെയ്യപ്പെട്ടത്
كَأَن لَّمْ تَغْنَ
X
അത് ഉണ്ടായിരുന്നിട്ടില്ലാത്ത വിധം
بِالْأَمْسِۚ
X
ഇന്നലെ
كَذَٰلِكَ
X
അവ്വിധം
نُفَصِّلُ
X
നാം വിശദീകരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ജനതക്കുവേണ്ടി
﴿10:24﴾