Repeated Words in Quran

< >
Total Found : 13
يَا بَنِي إِسْرَائِيلَ
X
ഇസ്റാഈല്‍ സന്തതികളേ
اذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتِيَ
X
എന്റെ അനുഗ്രഹത്തെ
الَّتِي أَنْعَمْتُ
X
ഞാന്‍ ചെയ്ത അനുഗ്രഹം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَأَنِّي فَضَّلْتُكُمْ
X
ഞാന്‍ നിങ്ങളെ ശ്രേഷ്ഠരാക്കിയതും
عَلَى الْعَالَمِينَ
X
മറ്റു ജനവിഭാഗങ്ങളേക്കാള്‍
﴿2:47﴾ يَا بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളേ
اذْكُرُوا
X
നിങ്ങളോര്‍ക്കുക
نِعْمَتِيَ
X
എന്റെ അനുഗ്രഹത്തെ
الَّتِي أَنْعَمْتُ
X
ഞാനേകിയ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَأَنِّي فَضَّلْتُكُمْ
X
ഞാന്‍ നിങ്ങളെ ശ്രേഷ്ഠരാക്കിയതും
عَلَى الْعَالَمِينَ
X
സകല ജനത്തേക്കാളും
﴿2:122﴾ وَرَسُولًا
X
ദൂതനായി(നിയോഗിക്കും)
إِلَىٰ بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളിലേക്ക്
أَنِّي
X
(അവന്‍ പറയും) നിശ്ചയം ഞാന്‍
قَدْ جِئْتُكُم
X
ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു
بِآيَةٍ
X
തെളിവുമായി
مِّن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍നിന്നുള്ള
أَنِّي
X
നിശ്ചയം ഞാന്‍
أَخْلُقُ
X
ഉണ്ടാക്കും, സൃഷ്ടിക്കും
لَكُم
X
നിങ്ങള്‍ക്കായി
مِّنَ الطِّينِ
X
കളിമണ്ണില്‍നിന്ന്
كَهَيْئَةِ
X
രൂപം പോലെ
الطَّيْرِ
X
പക്ഷിയുടെ
فَأَنفُخُ
X
പിന്നെ ഞാന്‍ ഊതും
فِيهِ
X
അതില്‍
فَيَكُونُ
X
അപ്പോള്‍ അത് ആയിത്തീരും
طَيْرًا
X
ഒരു പക്ഷി
بِإِذْنِ اللَّهِۖ
X
അല്ലാഹുവിന്റെ അനുമതിയോടെ
وَأُبْرِئُ
X
ഞാന്‍ സുഖപ്പെടുത്തും
الْأَكْمَهَ
X
ജന്മനാ അന്ധനായവനെയും
وَالْأَبْرَصَ
X
പാണ്ഡുരോഗിയേയും
وَأُحْيِي
X
ഞാന്‍ ജീവിപ്പിക്കും
الْمَوْتَىٰ
X
മരിച്ചവരെ
بِإِذْنِ اللَّهِۖ
X
അല്ലാഹുവിന്റെ അനുമതിയോടെ
وَأُنَبِّئُكُم
X
ഞാന്‍ താങ്കള്‍ക്ക് വിവരിച്ചു തരും
بِمَا تَأْكُلُونَ
X
നിങ്ങള്‍ തിന്നുന്നതെന്തെന്നും
وَمَا تَدَّخِرُونَ
X
നിങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതെന്തെന്നും
فِي بُيُوتِكُمْۚ
X
നിങ്ങളുടെ വീടുകളില്‍
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَةً
X
അടയാളങ്ങള്‍
لَّكُمْ
X
നിങ്ങള്‍ക്ക്
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿3:49﴾ فَاسْتَجَابَ
X
അപ്പോള്‍ ഉത്തരമേകി
لَهُمْ
X
അവര്‍ക്ക്
رَبُّهُمْ
X
അവരുടെ നാഥന്‍
أَنِّي لَا أُضِيعُ
X
തീര്‍ച്ചയായും ഞാന്‍ പാഴാക്കുകയില്ല
عَمَلَ
X
പ്രവര്‍ത്തനത്തെ
عَامِلٍ
X
പ്രവര്‍ത്തകന്റെ
مِّنكُم
X
നിങ്ങളില്‍നിന്നുള്ള
مِّن ذَكَرٍ
X
പുരുഷനായ
أَوْ أُنثَىٰۖ
X
അല്ലെങ്കില്‍ സ്ത്രീയായ
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍ (ഒരു വിഭാഗം)
مِّن بَعْضٍۖ
X
മറ്റു ചിലരില്‍ (വിഭാഗത്തില്‍) നിന്നുള്ളവരാണ്
فَالَّذِينَ هَاجَرُوا
X
അതിനാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ
وَأُخْرِجُوا
X
പുറത്താക്കപ്പെട്ട(വരും)
مِن دِيَارِهِمْ
X
സ്വന്തം വീടുകളില്‍ നിന്ന്
وَأُوذُوا
X
പീഡിപ്പിക്കപ്പെട്ട(വരും)
فِي سَبِيلِي
X
എന്റെ മാര്‍ഗത്തില്‍
وَقَاتَلُوا
X
യുദ്ധം ചെയ്തവരും
وَقُتِلُوا
X
വധിക്കപ്പെട്ടവരും
لَأُكَفِّرَنَّ عَنْهُمْ
X
അവരില്‍ നിന്ന് ഞാന്‍ മായ്ച്ചുകളയും
سَيِّئَاتِهِمْ
X
അവരുടെ തിന്‍മകളെ
وَلَأُدْخِلَنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരെ പ്രവേശിപ്പിക്കും
جَنَّاتٍ
X
സ്വര്‍ഗത്തില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
അരുവികള്‍
ثَوَابًا
X
(ഇതൊക്കെയും)പ്രതിഫലമാകുന്നു
مِّنْ عِندِ اللَّهِۗ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
عِندَهُ
X
അവങ്കലാണുള്ളത്
حُسْنُ الثَّوَابِ
X
ഉത്തമമായ പ്രതിഫലം
﴿3:195﴾ إِذْ
X
സന്ദര്‍ഭം (ഓര്‍ക്കുക)
تَسْتَغِيثُونَ
X
നിങ്ങള്‍ സഹായം തേടുന്നു
رَبَّكُمْ
X
നിങ്ങളുടെ നാഥനോട്
فَاسْتَجَابَ
X
അപ്പോള്‍ അവന്‍ മറുപടി നല്‍കി
لَكُمْ
X
നിങ്ങള്‍ക്ക്
أَنِّي
X
തീര്‍ച്ചയായും ഞാന്‍
مُمِدُّكُم
X
നിങ്ങളെ സഹായിക്കുന്നവനാണെന്ന്
بِأَلْفٍ
X
ആയിരം കൊണ്ട്
مِّنَ الْمَلَائِكَةِ
X
മലക്കുകളില്‍ നിന്നുള്ള
مُرْدِفِينَ
X
തുടരെത്തുടരെയായി
﴿8:9﴾ إِذْ
X
സന്ദര്‍ഭം
يُوحِي
X
ബോധനം നല്‍കുന്നു (നല്‍കിയ)
رَبُّكَ
X
നിന്റെ നാഥന്‍
إِلَى الْمَلَائِكَةِ
X
മലക്കുകള്‍ക്ക്
أَنِّي
X
നിശ്ചയമായും ഞാന്‍
مَعَكُمْ
X
നിങ്ങളോടൊപ്പമുണ്ട്
فَثَبِّتُوا
X
അതിനാല്‍ നിങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുക
الَّذِينَ آمَنُواۚ
X
സത്യവിശ്വാസികളെ
سَأُلْقِي
X
ഞാന്‍ ഇട്ടുകൊടുക്കും
فِي قُلُوبِ
X
ഹൃദയങ്ങളില്‍ (മനസ്സുകളില്‍)
الَّذِينَ كَفَرُوا
X
സത്യനിഷേധികളുടെ
الرُّعْبَ
X
ഭീതി
فَاضْرِبُوا
X
അതിനാല്‍ നിങ്ങള്‍ വെട്ടുക
فَوْقَ
X
മീതെ
الْأَعْنَاقِ
X
കഴുത്തുകള്‍ക്കു
وَاضْرِبُوا
X
നിങ്ങള്‍ വെട്ടുകയും ചെയ്യുക
مِنْهُمْ
X
അവരില്‍ നിന്നുള്ള (അവരുടെ)
كُلَّ
X
എല്ലാം
بَنَانٍ
X
വിരലുകള്‍
﴿8:12﴾ إِن نَّقُولُ
X
ഞങ്ങള്‍ പറയുന്നില്ല
إِلَّا اعْتَرَاكَ
X
നിനക്കു ഉളവാക്കിയെന്നല്ലാതെ
بَعْضُ آلِهَتِنَا
X
ഞങ്ങളുടെ ചില ദൈവങ്ങള്‍
بِسُوءٍۗ
X
ദോഷബാധ
قَالَ
X
ഹൂദ് പറഞ്ഞു
إِنِّي
X
ഞാന്‍
أُشْهِدُ
X
സാക്ഷിയാക്കുന്നു
اللَّهَ
X
അല്ലാഹുവിനെ
وَاشْهَدُوا
X
നിങ്ങളും സാക്ഷ്യം വഹിക്കുക
أَنِّي
X
നിശ്ചയം, ഞാന്‍
بَرِيءٌ
X
മുക്തനാണ്
مِّمَّا تُشْرِكُونَ
X
നിങ്ങള്‍ പങ്കുചേര്‍ക്കുന്നവയില്‍നിന്ന്
﴿11:54﴾ ذَٰلِكَ
X
അത്
لِيَعْلَمَ
X
അദ്ദേഹം(പ്രഭു)അറിയാനാണ്
أَنِّي
X
നിശ്ചയമായും ഞാന്‍
لَمْ أَخُنْهُ
X
ഞാനദ്ദേഹത്തെ (പ്രഭുവിനെ) വഞ്ചിച്ചിട്ടില്ല
بِالْغَيْبِ
X
അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
അവന്‍ ലക്ഷ്യത്തിലെത്തിക്കുകയില്ല
كَيْدَ
X
കുതന്ത്രത്തെ
الْخَائِنِينَ
X
വഞ്ചകന്മാരുടെ
﴿12:52﴾ وَلَمَّا جَهَّزَهُم
X
അദ്ദേഹം അവര്‍ക്ക് ഒരുക്കിക്കൊടുത്തപ്പോള്‍
بِجَهَازِهِمْ
X
അവര്‍ക്കുള്ള ചരക്കുകള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
ائْتُونِي
X
നിങ്ങള്‍ എന്റെയടുത്തു കൊണ്ടുവരണം
بِأَخٍ
X
സഹോദരനെ
لَّكُم
X
നിങ്ങളുടെ
مِّنْ أَبِيكُمْۚ
X
നിങ്ങളുടെ പിതാവ് വഴിയുള്ള
أَلَا تَرَوْنَ
X
നിങ്ങള്‍ കാണുന്നില്ലേ
أَنِّي
X
നിശ്ചയം ഞാന്‍
أُوفِي
X
ഞാന്‍ തികവ് വരുത്തുന്നു
الْكَيْلَ
X
അളവില്‍
وَأَنَا
X
ഞാന്‍
خَيْرُ
X
ഏറെ ഉത്തമനാകുന്നു
الْمُنزِلِينَ
X
ആതിഥ്യമരുളുന്നവരില്‍
﴿12:59﴾ نَبِّئْ
X
നീ അറിയിക്കുക
عِبَادِي
X
എന്റെ ദാസന്മാരെ
أَنِّي
X
തീര്‍ച്ചയായും ഞാന്‍
أَنَا
X
ഞാന്‍ (ആകുന്നു)
الْغَفُورُ
X
ഏറെ പൊറുക്കുന്നവന്‍
الرَّحِيمُ
X
കരുണാനിധി
﴿15:49﴾ وَأَيُّوبَ
X
അയ്യൂബിനേയും
إِذْ نَادَىٰ رَبَّهُ
X
അദ്ദേഹം തന്റെ നാഥനെ വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം
أَنِّي
X
തീര്‍ച്ചയായും ഞാന്‍
مَسَّنِيَ
X
എന്നെ ബാധിച്ചു
الضُّرُّ
X
ദുരിതം
وَأَنتَ
X
നീ
أَرْحَمُ
X
ഏറ്റവും കരുണയുള്ളവനാണ്
الرَّاحِمِينَ
X
കരുണയുള്ളവരില്‍
﴿21:83﴾ فَلَمَّا بَلَغَ
X
ആ കുട്ടി എത്തിയപ്പോള്‍
مَعَهُ
X
അദ്ദേഹത്തോടൊപ്പം
السَّعْيَ
X
എന്തെങ്കിലും ചെയ്യാവുന്ന പ്രായം
قَالَ
X
അദ്ദേഹം പറഞ്ഞു
يَا بُنَيَّ
X
എന്റെ പ്രിയ മകനേ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
أَرَىٰ
X
കണ്ടിരിക്കുന്നു
فِي الْمَنَامِ
X
സ്വപ്നം
أَنِّي أَذْبَحُكَ
X
ഞാന്‍ നിന്നെ അറുക്കുന്നതായി
فَانظُرْ
X
അതിനാല്‍ നോക്കൂ
مَاذَا تَرَىٰۚ
X
നിന്റെ അഭിപ്രായമെന്താണ് ?
قَالَ
X
അവന്‍ പറഞ്ഞു
يَا أَبَتِ
X
എന്റെ പിതാവേ
افْعَلْ
X
താങ്കള്‍ ചെയ്യുക
مَا تُؤْمَرُۖ
X
താങ്കളോട് കല്‍പിക്കപ്പെടുന്നത്
سَتَجِدُنِي
X
താങ്കള്‍ക്ക് എന്നെ കാണാം
إِن شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചെങ്കില്‍
مِنَ الصَّابِرِينَ
X
ക്ഷമാശീലരുടെ കൂട്ടത്തില്‍
﴿37:102﴾ وَاذْكُرْ
X
നീ ഓര്‍ക്കുക
عَبْدَنَا
X
നമ്മുടെ ദാസന്‍
أَيُّوبَ
X
അയ്യൂബിനെ
إِذْ نَادَىٰ
X
അദ്ദേഹം വിളിച്ച സന്ദര്‍ഭം
رَبَّهُ
X
തന്റെ നാഥനെ
أَنِّي
X
തീര്‍ച്ചയായും ഞാന്‍
مَسَّنِيَ
X
എന്നെ സ്പര്‍ശിച്ചിരിക്കുന്നു
الشَّيْطَانُ
X
ചെകുത്താന്‍
بِنُصْبٍ
X
ദുരിതത്താല്‍
وَعَذَابٍ
X
പീഡനത്താലും
﴿38:41﴾ فَدَعَا
X
അപ്പോള്‍ അദ്ദേഹം പ്രാര്‍ഥിച്ചു
رَبَّهُ
X
തന്റെ നാഥനോട്
أَنِّي
X
നിശ്ചയം, ഞാന്‍
مَغْلُوبٌ
X
അതിജയിക്കപ്പെട്ടവനാകുന്നു
فَانتَصِرْ
X
അതിനാല്‍ നീ സഹായിക്കേണമേ
﴿54:10﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
مُوسَىٰ
X
മൂസാ
لِقَوْمِهِ
X
തന്റെ ജനതയോട്
يَا قَوْمِ
X
എന്റെ ജനമേ
لِمَ
X
എന്തിന്
تُؤْذُونَنِي
X
നിങ്ങള്‍ എന്നെ പ്രയാസപ്പെടുത്തുന്നു
وَقَد تَّعْلَمُونَ
X
നിശ്ചയം നിങ്ങള്‍ക്കറിയാം
أَنِّي
X
ഉറപ്പായും ഞാന്‍
رَسُولُ اللَّهِ
X
അല്ലാഹുവിന്റെ ദൂതനാണെന്ന്
إِلَيْكُمْۖ
X
നിങ്ങളിലേക്കുള്ള
فَلَمَّا زَاغُوا
X
അങ്ങനെ അവര്‍ വ്യതിചലിച്ചപ്പോള്‍
أَزَاغَ
X
വ്യതിചലിപ്പിച്ചു
اللَّهُ
X
അല്ലാഹു
قُلُوبَهُمْۚ
X
അവരുടെ ഹൃദയങ്ങളെ
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الْفَاسِقِينَ
X
അധര്‍മകാരികളായ
﴿61:5﴾ إِنِّي
X
നിശ്ചയം, ഞാന്‍
ظَنَنتُ
X
ഞാന്‍ വിചാരിച്ചു
أَنِّي
X
നിശ്ചയമായും ഞാനാണെന്ന്
مُلَاقٍ
X
നേരിടേണ്ടവന്‍
حِسَابِيَهْ
X
എന്റെ വിചാരണയെ
﴿69:20﴾