Repeated Words in Quran

< >
Total Found : 50
أَوَلَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَعْلَمُ
X
അവന്‍ അറിയുന്നു
مَا يُسِرُّونَ
X
അവര്‍ രഹസ്യമാക്കുന്നത്
وَمَا يُعْلِنُونَ
X
അവര്‍ പരസ്യമാക്കുന്നതും
﴿2:77﴾ مَا نَنسَخْ
X
നാം ദുര്‍ബലപ്പെടുത്തുന്നപക്ഷം
مِنْ آيَةٍ
X
ഏതെങ്കിലുമൊരു വേദവാക്യത്തെ
أَوْ
X
അല്ലെങ്കില്‍
نُنسِهَا
X
നാം അതിനെ മറപ്പിക്കുന്നപക്ഷം
نَأْتِ
X
നാം കൊണ്ടുവരും
بِخَيْرٍ
X
കൂടുതല്‍ മികച്ചതിനെ
مِّنْهَا
X
അതിനെക്കാള്‍
أَوْ مِثْلِهَاۗ
X
അല്ലെങ്കില്‍ തത്തുല്യമായതിനെ
أَلَمْ تَعْلَمْ
X
നീ അറിഞ്ഞിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാകുന്നു
﴿2:106﴾ أَلَمْ تَعْلَمْ
X
നീ അറിഞ്ഞിട്ടില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَهُ
X
അവന്നാണ്
مُلْكُ
X
സമ്പൂര്‍ണാധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۗ
X
ഭൂമിയുടെയും
وَمَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയുമില്ല
﴿2:107﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَتَّخِذُ
X
സ്വീകരിക്കുന്നവര്‍
مِن دُونِ اللَّهِ
X
അല്ലാഹു അല്ലാത്തവരെ
أَندَادًا
X
സമന്മാരായി
يُحِبُّونَهُمْ
X
അവര്‍ അവയെ സ്നേഹിക്കുന്നു
كَحُبِّ اللَّهِۖ
X
അല്ലാഹുവിനെ സ്നേഹിക്കും പോലെ
وَالَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസികള്‍
أَشَدُّ
X
അതിശക്തമായ
حُبًّا
X
സ്നേഹം
لِّلَّهِۗ
X
അല്ലാഹുവോട്
وَلَوْ يَرَى
X
കാണുകയാണങ്കില്‍
الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവര്‍
إِذْ يَرَوْنَ
X
കണ്ടുമുട്ടുന്ന സന്ദര്‍ഭം
الْعَذَابَ
X
ശിക്ഷയെ
أَنَّ الْقُوَّةَ
X
തീര്‍ച്ചയായും ശക്തി
لِلَّهِ
X
അല്ലാഹുവിന്നാണ്
جَمِيعًا
X
എല്ലാം
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു ആണെന്നും
شَدِيدُ
X
കഠിനമായവന്‍
الْعَذَابِ
X
ശിക്ഷയില്‍
﴿2:165﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
نَزَّلَ
X
ഇറക്കി എന്നത് കൊണ്ടാണ്
الْكِتَابَ
X
വേദഗ്രന്ഥം
بِالْحَقِّۗ
X
സത്യവുമായി
وَإِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
اخْتَلَفُوا
X
അവര്‍ ഭിന്നിച്ചിരിക്കുന്നു
فِي الْكِتَابِ
X
വേദഗ്രന്ഥത്തിന്റെ കാര്യത്തില്‍
لَفِي شِقَاقٍ
X
ഭിന്നിപ്പിലാണ്
بَعِيدٍ
X
വളരെ വിദൂരമായ
﴿2:176﴾ الشَّهْرُ الْحَرَامُ
X
ആദരണീയമാസം
بِالشَّهْرِ الْحَرَامِ
X
ആദരണീയമാസത്തിന് പകരം
وَالْحُرُمَاتُ
X
ആദരണീയ കാര്യങ്ങള്‍ക്ക്
قِصَاصٌۚ
X
പ്രതിക്രിയയുണ്ട്
فَمَنِ اعْتَدَىٰ
X
ആരെങ്കിലും അതിക്രമം കാണിച്ചാല്‍
عَلَيْكُمْ
X
നിങ്ങള്‍ക്കെതിരെ
فَاعْتَدُوا
X
നിങ്ങളും അതിക്രമിക്കുക
عَلَيْهِ
X
അതിനുപകരം
بِمِثْلِ
X
തുല്യമായത് കൊണ്ട്
مَا اعْتَدَىٰ عَلَيْكُمْۚ
X
നിങ്ങളോട് അതിക്രമം കാണിച്ചതിന്
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം, അല്ലാഹു ആണെന്ന്
مَعَ الْمُتَّقِينَ
X
സൂക്ഷ്മത പുലര്‍ത്തുന്നവരോട് കൂടെ
﴿2:194﴾ وَأَتِمُّوا
X
നിങ്ങള്‍ പൂര്‍ണമായി നിര്‍വഹിക്കുക
الْحَجَّ
X
ഹജ്ജ്
وَالْعُمْرَةَ
X
ഉംറയും
لِلَّهِۚ
X
അല്ലാഹുവിന്ന്
فَإِنْ أُحْصِرْتُمْ
X
ഇനി നിങ്ങള്‍ തടയപ്പെട്ടാല്‍
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۖ
X
ബലിയില്‍ നിന്ന്
وَلَا تَحْلِقُوا
X
നിങ്ങള്‍ മുണ്ഡനം ചെയ്യരുത്
رُءُوسَكُمْ
X
നിങ്ങളുടെ തലകള്‍
حَتَّىٰ يَبْلُغَ
X
എത്തും വരെ
الْهَدْيُ
X
ബലിമൃഗം
مَحِلَّهُۚ
X
അതിന്റെ സ്ഥാനത്ത്
فَمَن كَانَ مِنكُم
X
നിങ്ങളില്‍ നിന്നാരെങ്കിലും ആയാല്‍
مَّرِيضًا
X
രോഗി
أَوْ بِهِ أَذًى
X
അല്ലെങ്കില്‍ മറ്റു ബുദ്ധിമുട്ടുകളോ
مِّن رَّأْسِهِ
X
അവന്റെ തലയില്‍
فَفِدْيَةٌ
X
അപ്പോള്‍ പ്രായശ്ചിത്തം നല്‍കുക
مِّن صِيَامٍ
X
ഒന്നുകില്‍ നോമ്പായി
أَوْ صَدَقَةٍ
X
അല്ലെങ്കില്‍ ദാനം
أَوْ نُسُكٍۚ
X
അല്ലെങ്കില്‍ ബലി
فَإِذَا أَمِنتُمْ
X
ഇനി നിങ്ങള്‍ നിര്‍ഭയരായാല്‍
فَمَن تَمَتَّعَ
X
സൗകര്യം ഉപയോഗിക്കുന്നവര്‍
بِالْعُمْرَةِ إِلَى الْحَجِّ
X
ഉംറക്ക് ശേഷം ഹജ്ജ് വരെ
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۚ
X
ബലിയില്‍ നിന്ന്
فَمَن لَّمْ يَجِدْ
X
അത് സാധ്യമാകാത്തവര്‍
فَصِيَامُ
X
നോമ്പ് നിര്‍വഹിക്കുക
ثَلَاثَةِ أَيَّامٍ
X
മൂന്ന് ദിവസം
فِي الْحَجِّ
X
ഹജ്ജ് വേളയില്‍
وَسَبْعَةٍ
X
ഏഴ് എണ്ണം
إِذَا رَجَعْتُمْۗ
X
നിങ്ങള്‍ മടങ്ങിക്കഴിഞ്ഞാല്‍
تِلْكَ
X
അത്
عَشَرَةٌ كَامِلَةٌۗ
X
പൂര്‍ണമായി പത്തുദിവസം
ذَٰلِكَ
X
അത്
لِمَن لَّمْ يَكُنْ
X
അല്ലാത്തവര്‍ക്ക്
أَهْلُهُ
X
അവന്റെ കുടുംബം
حَاضِرِي الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിനടുത്ത് താമസിക്കുന്നവര്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
شَدِيدُ
X
കഠിനന്‍
الْعِقَابِ
X
ശിക്ഷയുടെ കാര്യത്തില്‍
﴿2:196﴾ فَإِن زَلَلْتُم
X
നിങ്ങള്‍ തെന്നിമാറുകയാണെങ്കില്‍
مِّن بَعْدِ
X
ശേഷം
مَا جَاءَتْكُمُ
X
നിങ്ങള്‍ക്ക് വന്നെത്തിയതിന്ന്
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
فَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
عَزِيزٌ
X
പ്രതാപവാനും
حَكِيمٌ
X
യുക്തിമാനും
﴿2:209﴾ وَإِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
X
സ്ത്രീകളെ
فَبَلَغْنَ
X
അവരെത്തിയാല്‍
أَجَلَهُنَّ
X
അവരുടെ അവധി
فَأَمْسِكُوهُنَّ
X
നിങ്ങള്‍ അവരെ കൂടെ നിര്‍ത്തുക
بِمَعْرُوفٍ
X
ന്യായമായ നിലയില്‍
أَوْ سَرِّحُوهُنَّ
X
അല്ലെങ്കില്‍ പിരിച്ചയക്കുക
بِمَعْرُوفٍۚ
X
മാന്യമായ നിലക്ക്
وَلَا تُمْسِكُوهُنَّ
X
നിങ്ങളവരെ പിടിച്ചുനിര്‍ത്തരുത്
ضِرَارًا
X
ദ്രോഹിക്കാന്‍ വേണ്ടി
لِّتَعْتَدُواۚ
X
അന്യായം കാണിക്കാന്‍
وَمَن يَفْعَلْ ذَٰلِكَ
X
അങ്ങനെ ചെയ്യുന്നവന്‍
فَقَدْ ظَلَمَ
X
അക്രമം പ്രവര്‍ത്തിച്ചു
نَفْسَهُۚ
X
തനിക്ക് തന്നെ
وَلَا تَتَّخِذُوا
X
നിങ്ങളെടുക്കരുത്
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
هُزُوًاۚ
X
കളിയായി
وَاذْكُرُوا
X
നിങ്ങളോര്‍ക്കുക
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ
عَلَيْكُمْ
X
നിങ്ങളുടെ മേലുള്ള
وَمَا أَنزَلَ
X
അവനിറക്കിയതും
عَلَيْكُم
X
നിങ്ങളുടെ മേല്‍
مِّنَ الْكِتَابِ
X
വേദത്തില്‍ നിന്ന്
وَالْحِكْمَةِ
X
തത്വജ്ഞാനത്തില്‍ നിന്നും
يَعِظُكُم بِهِۚ
X
അതുകൊണ്ടവന്‍ നിങ്ങളെ ഉപദേശിക്കുന്നു
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെ കുറിച്ചും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:231﴾ وَالْوَالِدَاتُ
X
മാതാക്കള്‍
يُرْضِعْنَ
X
മുലയൂട്ടണം
أَوْلَادَهُنَّ
X
അവരുടെ മക്കളെ
حَوْلَيْنِ
X
രണ്ടുവര്‍ഷം
كَامِلَيْنِۖ
X
പൂര്‍ണമായ
لِمَنْ أَرَادَ
X
ഉദ്ദേശിക്കുന്നവര്‍ക്ക്
أَن يُتِمَّ
X
പൂര്‍ത്തിയാക്കാന്‍
الرَّضَاعَةَۚ
X
മുലകുടി
وَعَلَى الْمَوْلُودِ لَهُ
X
കുട്ടിയുടെ പിതാവിന് ബാധ്യതയാകുന്നു
رِزْقُهُنَّ
X
അവരുടെ ആഹാരം
وَكِسْوَتُهُنَّ
X
അവരുടെ വസ്ത്രവും
بِالْمَعْرُوفِۚ
X
ന്യായമായ നിലയില്‍
لَا تُكَلَّفُ
X
നിര്‍ബന്ധിക്കപ്പെടുകയില്ല
نَفْسٌ
X
ഒരാളും
إِلَّا وُسْعَهَاۚ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَا تُضَارَّ
X
ഉപദ്രവിക്കപ്പെടാവതല്ല
وَالِدَةٌ
X
ഒരുമാതാവും
بِوَلَدِهَا
X
തന്റെ കുട്ടിമൂലം
وَلَا مَوْلُودٌ لَّهُ
X
കുട്ടിയുടെ പിതാവും
بِوَلَدِهِۚ
X
തന്റെ കുട്ടിമൂലം
وَعَلَى الْوَارِثِ
X
അനന്തരവകാശിക്ക് ബാധ്യതയുണ്ട്
مِثْلُ ذَٰلِكَۗ
X
അതിന് തുല്യമായത്
فَإِنْ أَرَادَا
X
അവര്‍ രണ്ടുപേരും ഉദ്ദേശിച്ചാല്‍
فِصَالًا
X
മുലകുടിമാറ്റാന്‍
عَن تَرَاضٍ
X
തൃപ്തിയോടെ
مِّنْهُمَا
X
അവര്‍ രണ്ടുപേരുടെയും
وَتَشَاوُرٍ
X
കൂടിയാലോചനയോടെയും
فَلَا جُنَاحَ عَلَيْهِمَاۗ
X
അവര്‍ രണ്ടുപേര്‍ക്കും കുറ്റമില്ല
وَإِنْ أَرَدتُّمْ
X
നിങ്ങളുദ്ദേശിച്ചാല്‍
أَن تَسْتَرْضِعُوا
X
മുലകൊടുപ്പിക്കാന്‍
أَوْلَادَكُمْ
X
നിങ്ങളുടെ മക്കള്‍ക്ക്
فَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
إِذَا سَلَّمْتُم
X
നിങ്ങള്‍ നല്‍കുന്നുവെങ്കില്‍
مَّا آتَيْتُم
X
നിങ്ങള്‍ നല്‍കേണ്ടത്
بِالْمَعْرُوفِۗ
X
മാന്യമായ നിലയില്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
بَصِيرٌ
X
കണ്ടറിയുന്നവനാണ്
﴿2:233﴾ وَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
فِيمَا عَرَّضْتُم بِهِ
X
നിങ്ങള്‍ സൂചിപ്പിക്കുന്നതില്‍
مِنْ خِطْبَةِ النِّسَاءِ
X
സ്ത്രീകളുടെ വിവാഹക്കാര്യം
أَوْ أَكْنَنتُمْ
X
അല്ലെങ്കില്‍ നിങ്ങള്‍ മറച്ചുവെക്കുന്നതില്‍
فِي أَنفُسِكُمْۚ
X
നിങ്ങളുടെ മനസ്സില്‍
عَلِمَ اللَّهُ
X
അല്ലാഹു അറിഞ്ഞിരിക്കുന്നു
أَنَّكُمْ
X
നിങ്ങളാണെന്ന്
سَتَذْكُرُونَهُنَّ
X
നിങ്ങളവരെ ഓര്‍ക്കുമെന്ന്
وَلَٰكِن
X
എന്നാല്‍
لَّا تُوَاعِدُوهُنَّ
X
അവരോട് ഉടമ്പടി ചെയ്യരുത്
سِرًّا
X
രഹസ്യമായി
إِلَّا أَن تَقُولُوا
X
നിങ്ങള്‍ പറയുകയല്ലാതെ
قَوْلًا مَّعْرُوفًاۚ
X
നല്ലവാക്ക്
وَلَا تَعْزِمُوا
X
നിങ്ങള്‍ ഉറപ്പിക്കരുത്
عُقْدَةَ النِّكَاحِ
X
വിവാഹബന്ധം
حَتَّىٰ يَبْلُغَ
X
എത്തും വരെ
الْكِتَابُ
X
നിശ്ചിത സമയം
أَجَلَهُۚ
X
അതിന്റെ അവധി
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ يَعْلَمُ
X
അല്ലാഹു അറിയുന്നുവെന്ന്
مَا فِي أَنفُسِكُمْ
X
നിങ്ങളുടെ മനസ്സിലുള്ളത്
فَاحْذَرُوهُۚ
X
അതുകൊണ്ട് അവനെ ഭയപ്പെടുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
حَلِيمٌ
X
സഹനശീലനും
﴿2:235﴾ وَقَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
﴿2:244﴾ أَوْ
X
അല്ലെങ്കില്‍
كَالَّذِي مَرَّ
X
നടന്നുപോയവനെപ്പോലെ
عَلَىٰ قَرْيَةٍ
X
ഒരു പട്ടണത്തിലൂടെ
وَهِيَ
X
അത്
خَاوِيَةٌ عَلَىٰ عُرُوشِهَا
X
കീഴ്മേല്‍ മറിഞ്ഞതാണ്
قَالَ
X
അവന്‍ പറഞ്ഞു
أَنَّىٰ
X
എങ്ങനെയാണ്
يُحْيِي
X
ജീവിപ്പിക്കുന്നത്
هَٰذِهِ
X
ഇതിനെ
اللَّهُ
X
അല്ലാഹു
بَعْدَ مَوْتِهَاۖ
X
ഇത് നിര്‍ജീവമായതിന് ശേഷം
فَأَمَاتَهُ اللَّهُ
X
അപ്പോള്‍ അല്ലാഹു അദ്ദേഹത്തെ മരിപ്പിച്ചു
مِائَةَ عَامٍ
X
നൂറുവര്‍ഷം
ثُمَّ
X
പിന്നീട്
بَعَثَهُۖ
X
അവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
كَمْ لَبِثْتَۖ
X
നീ എത്ര കാലം കഴിച്ചുകൂട്ടി
قَالَ
X
അദ്ദേഹം പറഞ്ഞു
لَبِثْتُ
X
ഞാന്‍ കഴിച്ചുകൂട്ടി
يَوْمًا
X
ഒരു ദിവസം
أَوْ بَعْضَ يَوْمٍۖ
X
അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ അല്‍പഭാഗം
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
بَل لَّبِثْتَ
X
അല്ല; നീ കഴിച്ചുകൂട്ടി
مِائَةَ عَامٍ
X
നൂറുവര്‍ഷം
فَانظُرْ
X
നീ ഇപ്പോള്‍ നോക്കൂ
إِلَىٰ طَعَامِكَ
X
നിന്റെ ആഹാരത്തിലേക്ക്
وَشَرَابِكَ
X
നിന്റെ പാനീയത്തിലേക്കും
لَمْ يَتَسَنَّهْۖ
X
അവക്ക് മാറ്റം വന്നിട്ടില്ല
وَانظُرْ
X
എന്നാല്‍ നീ നോക്കൂ
إِلَىٰ حِمَارِكَ
X
നിന്റെ കഴുതയെ
وَلِنَجْعَلَكَ
X
നിന്നെ ആക്കാനാണിത്
آيَةً
X
ദൃഷ്ടാന്തം
لِّلنَّاسِۖ
X
ജനങ്ങള്‍ക്ക്
وَانظُرْ
X
നോക്കൂ
إِلَى الْعِظَامِ
X
എല്ലുകളിലേക്ക്
كَيْفَ
X
എങ്ങനെ
نُنشِزُهَا
X
നാം അതിനെ കൂട്ടിയിണക്കുന്നു
ثُمَّ نَكْسُوهَا
X
പിന്നെ നാം അതിനെ പൊതിയുന്നു
لَحْمًاۚ
X
മാംസം കൊണ്ട്
فَلَمَّا تَبَيَّنَ لَهُ
X
അദ്ദേഹത്തിന് കാര്യം വ്യക്തമായപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
أَعْلَمُ
X
ഞാനറിയുന്നു
أَنَّ اللَّهَ
X
അല്ലാഹു ആണെന്ന്
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാണ്
﴿2:259﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
أَرِنِي
X
എനിക്ക് കാണിച്ചുതരൂ
كَيْفَ تُحْيِي
X
നീ എങ്ങനെ ജീവിപ്പിക്കുന്നു
الْمَوْتَىٰۖ
X
മരിച്ചവരെ
قَالَ
X
(അല്ലാഹു) ചോദിച്ചു
أَوَلَمْ تُؤْمِنۖ
X
നീ വിശ്വസിച്ചിട്ടില്ലേ
قَالَ
X
(ഇബ്റാഹീം) പറഞ്ഞു
بَلَىٰ
X
തീര്‍ച്ചയായും
وَلَٰكِن
X
എങ്കിലും
لِّيَطْمَئِنَّ
X
സമാധാനപ്പെടാന്‍
قَلْبِيۖ
X
എന്റെ മനസ്സ്
قَالَ
X
(അല്ലാഹു) പറഞ്ഞു
فَخُذْ
X
നീ പിടിക്കുക
أَرْبَعَةً
X
നാലെണ്ണത്തെ
مِّنَ الطَّيْرِ
X
പറവകളില്‍ നിന്ന്
فَصُرْهُنَّ
X
എന്നിട്ട് അവയെ ഇണക്കുക, ഇണയാക്കുക
إِلَيْكَ
X
നിന്നിലേക്ക്
ثُمَّ اجْعَلْ
X
പിന്നീടവയെ വെക്കുക
عَلَىٰ كُلِّ جَبَلٍ
X
ഓരോ മലയിലും
مِّنْهُنَّ
X
അവയില്‍ നിന്നുള്ള
جُزْءًا
X
ഓരോ ഭാഗവും
ثُمَّ
X
പിന്നെ
ادْعُهُنَّ
X
അവയെ വിളിക്കുക
يَأْتِينَكَ
X
അവ നിന്നിലേക്ക് വരും
سَعْيًاۚ
X
വേഗത്തില്‍
وَاعْلَمْ
X
അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
عَزِيزٌ
X
പ്രതാപവാന്‍
حَكِيمٌ
X
യുക്തിമാനും
﴿2:260﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
أَنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുക
مِن طَيِّبَاتِ
X
നല്ലതില്‍ നിന്ന്
مَا كَسَبْتُمْ
X
നിങ്ങള്‍ സമ്പാദിച്ച
وَمِمَّا أَخْرَجْنَا
X
നാം ഉല്‍പാദിപ്പിച്ചതില്‍ നിന്നും
لَكُم
X
നിങ്ങള്‍ക്ക് വേണ്ടി
مِّنَ الْأَرْضِۖ
X
ഭൂമിയില്‍ നിന്ന്
وَلَا تَيَمَّمُوا
X
നിങ്ങള്‍ കരുതരുത്
الْخَبِيثَ
X
ചീത്തവസ്തുക്കള്‍
مِنْهُ تُنفِقُونَ
X
അതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കാന്‍
وَلَسْتُم
X
നിങ്ങളായിരിക്കില്ല
بِآخِذِيهِ
X
അത് സ്വീകരിക്കുന്നവര്‍
إِلَّا أَن تُغْمِضُوا فِيهِۚ
X
നിങ്ങള്‍ അതിന്റെ നേരെ കണ്ണടച്ചല്ലാതെ
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
അല്ലാഹു ആണെന്ന്
غَنِيٌّ
X
അനാശ്രയന്‍, ധന്യന്‍
حَمِيدٌ
X
സ്തുത്യര്‍ഹനും
﴿2:267﴾ فَنَادَتْهُ
X
അപ്പോള്‍ അദ്ദേഹത്തെ വിളിച്ചു
الْمَلَائِكَةُ
X
മലക്കുകള്‍
وَهُوَ قَائِمٌ
X
അദ്ദേഹം നില്‍ക്കുന്നവനായിരിക്കെ
يُصَلِّي
X
പ്രാര്‍ഥിച്ചുകൊണ്ട് (നമസ്കരിച്ചുകൊണ്ട്)
فِي الْمِحْرَابِ
X
മിഹ്റാബില്‍
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُبَشِّرُكَ
X
നിന്നെ ശുഭവാര്‍ത്ത അറിയിക്കുന്നു
بِيَحْيَىٰ
X
യഹ്‌യായെ സംബന്ധിച്ച
مُصَدِّقًا
X
സത്യപ്പെടുത്തുന്നവനായ
بِكَلِمَةٍ
X
വചനത്തെ
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَسَيِّدًا
X
(അദ്ദേഹം)നേതാവും
وَحَصُورًا
X
ആത്മസംയമനം പാലിക്കുന്നവനും
وَنَبِيًّا
X
പ്രവാചകനും(ആയിരിക്കും)
مِّنَ الصَّالِحِينَ
X
സദ്‌വൃത്തരില്‍പെട്ട
﴿3:39﴾ يَسْتَبْشِرُونَ
X
അവര്‍ ആഹ്ളാദിക്കുന്നു
بِنِعْمَةٍ
X
അനുഗ്രഹം കാരണം
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَفَضْلٍ
X
ഔദാര്യവും
وَأَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يُضِيعُ
X
അവന്‍ പാഴാക്കുകയില്ല
أَجْرَ
X
പ്രതിഫലം
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കുള്ള
﴿3:171﴾ ذَٰلِكَ
X
അത്
بِمَا قَدَّمَتْ
X
നേരത്തെ ചെയ്തുവെച്ചതു കൊണ്ടാണ്
أَيْدِيكُمْ
X
നിങ്ങളുടെ കൈകള്‍
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَيْسَ
X
അല്ല
بِظَلَّامٍ
X
അക്രമം (അനീതി) പ്രവര്‍ത്തിക്കുന്നവന്‍
لِّلْعَبِيدِ
X
ദാസന്‍മാരോട്
﴿3:182﴾ إِلَّا الَّذِينَ
X
ഒഴികെ
تَابُوا
X
പശ്ചാത്തപിച്ചവര്‍
مِن قَبْلِ
X
മുമ്പ്
أَن تَقْدِرُوا
X
നിങ്ങള്‍ക്ക് സാധിക്കുന്നതിന്‌
عَلَيْهِمْۖ
X
അവരെ (പിടികൂടാന്‍)
فَاعْلَمُوا
X
അതിനാല്‍ നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
പരമദയാലുവും
﴿5:34﴾ أَلَمْ تَعْلَمْ
X
നീ അറിഞ്ഞിട്ടില്ലേ?
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَهُ
X
അവന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
يُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَيَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കുന്നു
لِمَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿5:40﴾ جَعَلَ اللَّهُ
X
അല്ലാഹു ആക്കിയിരിക്കുന്നു
الْكَعْبَةَ
X
കഅ്ബയെ
الْبَيْتَ
X
അതായത് മന്ദിരത്തെ
الْحَرَامَ
X
ആദരണീയമായ
قِيَامًا
X
നിലനില്‍പിനുള്ള ആധാരം
لِّلنَّاسِ
X
മനുഷ്യരാശിയുടെ
وَالشَّهْرَ
X
മാസത്തെയും
الْحَرَامَ
X
ആദരണീയമായ
وَالْهَدْيَ
X
ബലിമൃഗത്തെയും
وَالْقَلَائِدَۚ
X
(അവയുടെ കഴുത്തിലെ) അടയാളപ്പട്ടകളെയും
ذَٰلِكَ
X
അത്
لِتَعْلَمُوا
X
നിങ്ങള്‍ അറിയാന്‍വേണ്ടിയാണ്
أَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
يَعْلَمُ
X
അവന്‍ അറിയുന്നുവെന്ന്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവ
وَمَا فِي الْأَرْضِ
X
ഭൂമിയിലുള്ളവയും
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹുവാണെന്നും
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവന്‍
﴿5:97﴾ اعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്നും
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
ദയാപരനും
﴿5:98﴾ قُلْ
X
നീ പറയുക
هَلُمَّ
X
കൊണ്ടുവരൂ
شُهَدَاءَكُمُ
X
നിങ്ങളുടെ സാക്ഷികളെ
الَّذِينَ يَشْهَدُونَ
X
സാക്ഷ്യം വഹിക്കുന്നവരായ
أَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
حَرَّمَ
X
അവന്‍ വിലക്കിയിരിക്കുന്നുവെന്ന്
هَٰذَاۖ
X
ഇത്
فَإِن شَهِدُوا
X
അവരങ്ങനെ സാക്ഷ്യംവഹിക്കുകയാണെങ്കില്‍
فَلَا تَشْهَدْ
X
നീ സാക്ഷിയാവരുത്
مَعَهُمْۚ
X
അവരോടൊപ്പം
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَ
X
തന്നിഷ്ടങ്ങളെ
الَّذِينَ كَذَّبُوا
X
കള്ളമാക്കിതള്ളിയവരുടെ
بِآيَاتِنَا
X
നമ്മുടെ തെളിവുകളെ
وَالَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരുടെയും
بِالْآخِرَةِ
X
പരലോകത്തില്‍
وَهُم
X
അവര്‍
بِرَبِّهِمْ
X
തങ്ങളുടെ നാഥന്ന്
يَعْدِلُونَ
X
അവര്‍ തുല്യരെ സങ്കല്‍പിക്കുന്നു
﴿6:150﴾ ذَٰلِكُمْ
X
അതാണ്
وَأَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
مُوهِنُ
X
ദുര്‍ബലമാക്കുന്നവനാണ്
كَيْدِ
X
തന്ത്രത്തെ
الْكَافِرِينَ
X
സത്യനിഷേധികളുടെ
﴿8:18﴾ إِن تَسْتَفْتِحُوا
X
നിങ്ങള്‍ വിജയമാണ് തേടിയിരുന്നതെങ്കില്‍
فَقَدْ جَاءَكُمُ
X
ഇതാ, നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു
الْفَتْحُۖ
X
(നിങ്ങള്‍ തേടിയ)വിജയം
وَإِن تَنتَهُوا
X
നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍
فَهُوَ
X
അതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۖ
X
നിങ്ങള്‍ക്ക്
وَإِن تَعُودُوا
X
ഇനി നിങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍
نَعُدْ
X
നാം ആവര്‍ത്തിക്കും
وَلَن تُغْنِيَ
X
ഉപകരിക്കുകയില്ല
عَنكُمْ
X
നിങ്ങള്‍ക്ക്
فِئَتُكُمْ
X
നിങ്ങളുടെ സംഘം
شَيْئًا
X
ഒട്ടും
وَلَوْ كَثُرَتْ
X
അത് വലുതായാലും
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مَعَ
X
കൂടെയാണ്
الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെ
﴿8:19﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
اسْتَجِيبُوا
X
നിങ്ങള്‍ ഉത്തരം നല്‍കുക
لِلَّهِ
X
അല്ലാഹുവിന്
وَلِلرَّسُولِ
X
ദൂതനും
إِذَا دَعَاكُمْ
X
അവന്‍ നിങ്ങളെ വിളിക്കുമ്പോള്‍
لِمَا
X
ഒന്നിലേക്ക്
يُحْيِيكُمْۖ
X
അത് നിങ്ങളെ ജീവസ്സുറ്റവരാക്കും
وَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَحُولُ
X
മറയിടും
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്നും
وَقَلْبِهِ
X
അവന്റെ മനസ്സിന്നും
وَأَنَّهُ
X
തീര്‍ച്ചയായും അവന്‍
إِلَيْهِ
X
അവങ്കലേക്ക്
تُحْشَرُونَ
X
നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടും
﴿8:24﴾ وَاتَّقُوا
X
നിങ്ങള്‍ കരുതിയിരിക്കുക
فِتْنَةً
X
ഒരു വിപത്ത്
لَّا تُصِيبَنَّ
X
അത് ബാധിക്കുകയില്ല
الَّذِينَ ظَلَمُوا
X
അക്രമികളെ
مِنكُمْ
X
നിങ്ങളിലെ
خَاصَّةًۖ
X
പ്രത്യേകമായിട്ട്
وَاعْلَمُوا
X
നിങ്ങള്‍ അറിയുകയും ചെയ്യുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷയില്‍ (ശിക്ഷിക്കുന്നതില്‍)
﴿8:25﴾ وَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّمَا
X
മാത്രമാണ്
أَمْوَالُكُمْ
X
നിങ്ങളുടെ ധനങ്ങള്‍
وَأَوْلَادُكُمْ
X
നിങ്ങളുടെ സന്താനങ്ങളും
فِتْنَةٌ
X
പരീക്ഷണം
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عِندَهُ
X
അവങ്കലാണ്
أَجْرٌ
X
പ്രതിഫലം
عَظِيمٌ
X
മഹത്തായ
﴿8:28﴾ وَإِن تَوَلَّوْا
X
അഥവാ അവര്‍ പിന്തിരിയുകയാണെങ്കില്‍
فَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹുവാണ്
مَوْلَاكُمْۚ
X
നിങ്ങളുടെ രക്ഷകന്‍
نِعْمَ
X
(അവന്‍) വളരെനല്ല
الْمَوْلَىٰ
X
രക്ഷകന്‍
وَنِعْمَ
X
വളരെ നല്ല
النَّصِيرُ
X
സഹായി
﴿8:40﴾ ذَٰلِكَ
X
അത്
بِمَا قَدَّمَتْ
X
നേരത്തെ ചെയ്തുകൂട്ടിയതിന്റെ ഫലമാണ്
أَيْدِيكُمْ
X
നിങ്ങളുടെ കൈകള്‍
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَيْسَ
X
അല്ല
بِظَلَّامٍ
X
അനീതി കാണിക്കുന്നവന്‍
لِّلْعَبِيدِ
X
അടിമകളോട്
﴿8:51﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَمْ يَكُ
X
അല്ല
مُغَيِّرًا
X
മാറ്റം വരുത്തുന്നവന്‍
نِّعْمَةً
X
അനുഗ്രഹത്തെ
أَنْعَمَهَا
X
അതിനെ അവന്‍ ഔദാര്യമായി നല്‍കി
عَلَىٰ قَوْمٍ
X
ഒരു ജനതയ്ക്ക്
حَتَّىٰ
X
വരെ
يُغَيِّرُوا
X
അവര്‍ മാറ്റുന്നു
مَا بِأَنفُسِهِمْۙ
X
തങ്ങളുടെ നിലപാട്
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
അറിയുന്നവനും
﴿8:53﴾ فَسِيحُوا
X
അതിനാല്‍ നിങ്ങള്‍ സ്വൈരമായി സഞ്ചരിച്ചു കൊള്ളുക
فِي الْأَرْضِ
X
ഭൂമിയില്‍
أَرْبَعَةَ أَشْهُرٍ
X
നാല് മാസം
وَاعْلَمُوا
X
അറിയുക
أَنَّكُمْ
X
നിശ്ചയം നിങ്ങള്‍
غَيْرُ مُعْجِزِي اللَّهِۙ
X
അല്ലാഹുവിനെ തോല്‍പിക്കാന്‍ കഴിയുന്നവരല്ല
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
مُخْزِي
X
മാനം കെടുത്തുന്നവനാണ്
الْكَافِرِينَ
X
സത്യനിഷേധികളെ
﴿9:2﴾ وَأَذَانٌ
X
അറിയിപ്പാണിത്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَرَسُولِهِ
X
അവന്റെ ദൂതനില്‍ നിന്നും
إِلَى النَّاسِ
X
ജനങ്ങള്‍ക്ക്
يَوْمَ الْحَجِّ
X
ഹജ്ജ് നാളില്‍
الْأَكْبَرِ
X
മഹത്തായ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بَرِيءٌ
X
ബാധ്യത ഒഴിഞ്ഞവനാണ്
مِّنَ الْمُشْرِكِينَۙ
X
ബഹുദൈവ വിശ്വാസികളില്‍ നിന്ന്
وَرَسُولُهُۚ
X
അവന്റെ ദൂതനും
فَإِن تُبْتُمْ
X
അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍
فَهُوَ
X
അതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۖ
X
നിങ്ങള്‍ക്ക്
وَإِن تَوَلَّيْتُمْ
X
അഥവാ നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍
فَاعْلَمُوا
X
അറിയുക
أَنَّكُمْ
X
നിശ്ചയം നിങ്ങള്‍
غَيْرُ مُعْجِزِي اللَّهِۗ
X
അല്ലാഹുവിനെ തോല്‍പിക്കാന്‍ കഴിയാത്തവരാണ്
وَبَشِّرِ
X
നീ സുവാര്‍ത്ത അറിയിക്കുക
الَّذِينَ كَفَرُوا
X
സത്യനിഷേധികളോട്
بِعَذَابٍ
X
ശിക്ഷയെപ്പറ്റി
أَلِيمٍ
X
നോവേറിയ
﴿9:3﴾ إِنَّ عِدَّةَ الشُّهُورِ
X
നിശ്ചയമായും മാസങ്ങളുടെ എണ്ണം
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുക്കല്‍
اثْنَا عَشَرَ شَهْرًا
X
പന്ത്രണ്ട് മാസമാണ്
فِي كِتَابِ اللَّهِ
X
ദൈവികപ്രമാണമനുസരിച്ച്
يَوْمَ خَلَقَ
X
സൃഷ്ടിച്ച ദിവസം(തൊട്ട്)
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
مِنْهَا
X
അവയില്‍
أَرْبَعَةٌ
X
നാലെണ്ണം
حُرُمٌۚ
X
യുദ്ധം വിലക്കപ്പെട്ടവയാണ്
ذَٰلِكَ
X
അതാണ് (ഇതാണ്)
الدِّينُ
X
വ്യവസ്ഥ
الْقَيِّمُۚ
X
ശരിയായ
فَلَا تَظْلِمُوا
X
അതിനാല്‍ നിങ്ങള്‍ അതിക്രമം ചെയ്യാതിരിക്കുവിന്‍
فِيهِنَّ
X
അവയില്‍
أَنفُسَكُمْۚ
X
നിങ്ങളോടുതന്നെ
وَقَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
الْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളോട്
كَافَّةً
X
ഒന്നായി
كَمَا يُقَاتِلُونَكُمْ
X
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നത് പോലെ
كَافَّةًۚ
X
ഒന്നിച്ച്
وَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
مَعَ الْمُتَّقِينَ
X
സൂക്ഷ്മതയുള്ളവരോടൊപ്പമാണ്
﴿9:36﴾ أَلَمْ يَعْلَمُوا
X
അവര്‍ മനസിലാക്കിയിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَعْلَمُ
X
അറിയുന്നുണ്ടെന്ന്
سِرَّهُمْ
X
അവരുടെ രഹസ്യം
وَنَجْوَاهُمْ
X
അവരുടെ ഗൂഢാലോചനയും
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَّامُ
X
സമഗ്രമായി അറിയുന്നവനാണ്
الْغُيُوبِ
X
അദൃശ്യകാര്യങ്ങള്‍
﴿9:78﴾ أَلَمْ يَعْلَمُوا
X
അവര്‍ അറിഞ്ഞിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ يَقْبَلُ
X
അവന്‍ സ്വീകരിക്കുന്നു
التَّوْبَةَ
X
പശ്ചാത്താപം
عَنْ عِبَادِهِ
X
തന്റെ ദാസന്മാരുടെ
وَيَأْخُذُ
X
ഏറ്റുവാങ്ങുകയും ചെയ്യുന്നു
الصَّدَقَاتِ
X
ദാനധര്‍മങ്ങള്‍
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
هُوَ
X
അവന്‍
التَّوَّابُ
X
ധാരാളമായി പശ്ചാത്താപം സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
പരമദയാലുവുമാണ്
﴿9:104﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
قَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
الَّذِينَ يَلُونَكُم
X
നിങ്ങളുടെ അടുത്തള്ളവരോട്
مِّنَ الْكُفَّارِ
X
സത്യനിഷേധികളില്‍
وَلْيَجِدُوا
X
അവര്‍ കാണട്ടെ
فِيكُمْ
X
നിങ്ങളില്‍
غِلْظَةًۚ
X
കാര്‍ക്കശ്യം
وَاعْلَمُوا
X
അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
مَعَ الْمُتَّقِينَ
X
സൂക്ഷ്മതയുള്ളവരോടൊപ്പമാണ്
﴿9:123﴾ ذَٰلِكَ
X
അത്
لِيَعْلَمَ
X
അദ്ദേഹം(പ്രഭു)അറിയാനാണ്
أَنِّي
X
നിശ്ചയമായും ഞാന്‍
لَمْ أَخُنْهُ
X
ഞാനദ്ദേഹത്തെ (പ്രഭുവിനെ) വഞ്ചിച്ചിട്ടില്ല
بِالْغَيْبِ
X
അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
അവന്‍ ലക്ഷ്യത്തിലെത്തിക്കുകയില്ല
كَيْدَ
X
കുതന്ത്രത്തെ
الْخَائِنِينَ
X
വഞ്ചകന്മാരുടെ
﴿12:52﴾ أَلَمْ تَرَ
X
നീ കാണുന്നില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
خَلَقَ
X
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّۚ
X
കൃത്യതയോടെ
إِن يَشَأْ
X
അവന്‍ ഇച്ഛിക്കുന്നുവെങ്കില്‍
يُذْهِبْكُمْ
X
അവന്‍ നിങ്ങളെ പോക്കിക്കളയും
وَيَأْتِ
X
അവന്‍ കൊണ്ട് വരികയും ചെയ്യും
بِخَلْقٍ
X
ഒരു സൃഷ്ടിയെ
جَدِيدٍ
X
പുതിയ
﴿14:19﴾ لَا جَرَمَ
X
ഒരു സംശയവുമില്ല
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَعْلَمُ
X
അവന്‍ അറിയുന്നു
مَا يُسِرُّونَ
X
അവര്‍ രഹസ്യമാക്കുന്നത്
وَمَا يُعْلِنُونَۚ
X
അവര്‍ വെളിപ്പെടുത്തുന്നത്
إِنَّهُ
X
നിശ്ചയം അവന്‍
لَا يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല
الْمُسْتَكْبِرِينَ
X
അഹങ്കാരികളെ
﴿16:23﴾ ذَٰلِكَ
X
അത്
بِأَنَّهُمُ اسْتَحَبُّوا
X
അവര്‍ ഇഷ്ടപ്പെട്ടതിനാലാണ്
الْحَيَاةَ الدُّنْيَا
X
ഐഹിക ജീവിതം
عَلَى الْآخِرَةِ
X
പരലോകത്തേക്കാള്‍
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
സന്‍മാര്‍ഗത്തിലാക്കുകയില്ല (എന്നതിനാലും)
الْقَوْمَ
X
ജനത്തെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿16:107﴾ أَوَلَمْ يَرَوْا
X
അവര്‍ കാണുന്നില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
الَّذِي خَلَقَ
X
സൃഷ്ടിച്ച
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
قَادِرٌ
X
കഴിവുള്ളവനാണ്
عَلَىٰ أَن يَخْلُقَ
X
സൃഷ്ടിക്കാന്‍
مِثْلَهُمْ
X
ഇവരെപ്പോലെ (വീണ്ടും)
وَجَعَلَ
X
അവന്‍ നിശ്ചയിച്ചു
لَهُمْ
X
അവര്‍ക്ക്
أَجَلًا
X
ഒരവധി
لَّا رَيْبَ
X
ഒരു സംശയവുമില്ല
فِيهِ
X
അതില്‍
فَأَبَى
X
എന്നാല്‍ വിസമ്മതിച്ചു
الظَّالِمُونَ
X
അക്രമികള്‍
إِلَّا كُفُورًا
X
കടുത്ത നിഷേധമല്ലാതെ
﴿17:99﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്നതിനാലാണ്
هُوَ الْحَقُّ
X
പരമസത്യം
وَأَنَّهُ
X
നിശ്ചയം അവന്‍ തന്നെ
يُحْيِي
X
അവന്‍ ജീവിപ്പിക്കുന്നു
الْمَوْتَىٰ
X
നിര്‍ജ്ജീവമായതിനെ
وَأَنَّهُ
X
നിശ്ചയം അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാകാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാണ്
﴿22:6﴾ وَأَنَّ السَّاعَةَ
X
തീര്‍ച്ചയായും അന്ത്യനാള്‍
آتِيَةٌ
X
വന്നെത്തുന്നതാകുന്നു
لَّا رَيْبَ فِيهَا
X
അതില്‍ സംശയമില്ല
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَبْعَثُ
X
പുനരുജ്ജീവിപ്പിക്കും
مَن فِي الْقُبُورِ
X
ഖബറുകളിലുള്ളവരെ
﴿22:7﴾ ذَٰلِكَ
X
അത്
بِمَا قَدَّمَتْ
X
പ്രവര്‍ത്തിച്ചത് കൊണ്ടാണ്
يَدَاكَ
X
നിന്റെ കൈകള്‍
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَيْسَ
X
അല്ല
بِظَلَّامٍ
X
അനീതി കാണിക്കുന്നവന്‍
لِّلْعَبِيدِ
X
അടിമകളോട്
﴿22:10﴾ وَكَذَٰلِكَ
X
അപ്രകാരം
أَنزَلْنَاهُ
X
നാമതിനെ ഇറക്കിയിരിക്കുന്നു
آيَاتٍ
X
ദൃഷ്ടാന്തങ്ങളായിട്ട്
بَيِّنَاتٍ
X
വ്യക്തമായ
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَهْدِي
X
നേര്‍വഴിയിലാക്കുന്നു
مَن يُرِيدُ
X
അവനുദ്ദേശിക്കുന്നവനെ
﴿22:16﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
يَسْجُدُ
X
സാഷ്ടാഗം ചെയ്യുന്നു
لَهُ
X
അവന്
مَن فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവര്‍
وَمَن فِي الْأَرْضِ
X
ഭൂമിയിലുള്ളവരും
وَالشَّمْسُ
X
സൂര്യനും
وَالْقَمَرُ
X
ചന്ദ്രനും
وَالنُّجُومُ
X
നക്ഷത്രങ്ങളും
وَالْجِبَالُ
X
പര്‍വ്വതങ്ങളും
وَالشَّجَرُ
X
മരങ്ങളും
وَالدَّوَابُّ
X
ജീവികളും
وَكَثِيرٌ
X
വളരെ പേരും
مِّنَ النَّاسِۖ
X
ജനങ്ങളില്‍ നിന്ന്
وَكَثِيرٌ
X
വളരെയാളുകളും
حَقَّ
X
സ്ഥിരപ്പെട്ടിരിക്കുന്നു
عَلَيْهِ
X
അവന്റെ മേല്‍
الْعَذَابُۗ
X
ശിക്ഷ
وَمَن يُهِنِ
X
ഏതൊരുത്തനെ
اللَّهُ
X
അല്ലാഹു നിന്ദിക്കുന്നു
فَمَا لَهُ
X
അപ്പോഴവനില്ല
مِن مُّكْرِمٍۚ
X
അന്തസ്സേകുന്നവന്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَفْعَلُ
X
അവന്‍ ചെയ്യുന്നു
مَا يَشَاءُ۩
X
അവനുദ്ദേശിക്കുന്നത്
﴿22:18﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
അല്ലാഹു ആണെന്നത് കൊണ്ടാണ്
يُولِجُ
X
അവന്‍ പ്രവേശിപ്പിക്കുന്നു
اللَّيْلَ
X
രാവിനെ
فِي النَّهَارِ
X
പകലില്‍
وَيُولِجُ
X
അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു
النَّهَارَ
X
പകലിനെ
فِي اللَّيْلِ
X
രാവില്‍
وَأَنَّ اللَّهَ
X
അല്ലാഹു ആകുന്നു എന്നതുകൊണ്ടുമാണ്
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവന്‍
بَصِيرٌ
X
എല്ലാം കാണുന്നവനും
﴿22:61﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
അല്ലാഹു ആണ് എന്നതിനാലാണ്
هُوَ
X
അവന്‍ തന്നെയാണ്
الْحَقُّ
X
സത്യം
وَأَنَّ مَا يَدْعُونَ
X
നിശ്ചയമായും അവര്‍ വിളിച്ച് പ്രാര്‍ത്തിക്കുന്നവ
مِن دُونِهِ
X
അവനെക്കൂടാതെ
هُوَ الْبَاطِلُ
X
അത് തന്നെയാണ് മിഥ്യ
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ الْعَلِيُّ
X
അവന്‍ തന്നെ ഉന്നതന്‍
الْكَبِيرُ
X
മഹാനും
﴿22:62﴾ أَلَمْ تَرَ
X
നീ കണ്ടിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
أَنزَلَ
X
അവന്‍ ഇറക്കി
مِنَ السَّمَاءِ
X
ആകാശത്തു നിന്ന്
مَاءً
X
വെള്ളം
فَتُصْبِحُ
X
അപ്പോള്‍ ആയിത്തീരുന്നു
الْأَرْضُ
X
ഭൂമി
مُخْضَرَّةًۗ
X
പച്ചപ്പുള്ളത്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَطِيفٌ
X
സൂക്ഷ്മജ്ഞനാണ്
خَبِيرٌ
X
ബോധവാനും
﴿22:63﴾ أَلَمْ تَرَ
X
നീ കണ്ടിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
سَخَّرَ
X
അവന്‍ കീഴ്പ്പെടുത്തിത്തന്നു
لَكُم
X
നിങ്ങള്‍ക്ക്
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
وَالْفُلْكَ
X
കപ്പലിനെയും
تَجْرِي
X
അത് സഞ്ചരിക്കുന്നു
فِي الْبَحْرِ
X
സമുദ്രത്തില്‍
بِأَمْرِهِ
X
അവന്റെ കല്‍പന പ്രകാരം
وَيُمْسِكُ
X
അവന്‍ പിടിച്ചുനിര്‍ത്തുന്നു
السَّمَاءَ
X
ആകാശത്തെ
أَن تَقَعَ
X
അത് പതിക്കാതിരിക്കാന്‍
عَلَى الْأَرْضِ
X
ഭൂമിയുടെ മേല്‍
إِلَّا بِإِذْنِهِۗ
X
അവന്റെ അനുമതിയില്ലാതെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِالنَّاسِ
X
ജനങ്ങളോട്
لَرَءُوفٌ
X
അലിവുള്ളവന്‍
رَّحِيمٌ
X
കാരുണ്യവാനും
﴿22:65﴾ أَلَمْ تَعْلَمْ
X
നീയറിഞ്ഞില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَعْلَمُ
X
അവന്‍ അറിയുന്നു
مَا فِي السَّمَاءِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۗ
X
ഭൂമിയിലുള്ളതും
إِنَّ ذَٰلِكَ
X
തീര്‍ച്ചയായും അത്
فِي كِتَابٍۚ
X
ഒരു രേഖയിലുണ്ട്
إِنَّ ذَٰلِكَ
X
തീര്‍ച്ചയായും അത്
عَلَى اللَّهِ
X
അല്ലാഹുവിനെ സംബന്ധിച്ച്
يَسِيرٌ
X
എളുപ്പമാണ്
﴿22:70﴾ وَلَوْلَا
X
ഇല്ലായിരുന്നെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ ഔദാര്യം
عَلَيْكُمْ
X
നിങ്ങളുടെമേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
وَأَنَّ اللَّهَ
X
അല്ലാഹു ആകുന്നു എന്നതും
تَوَّابٌ
X
വളരെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍
حَكِيمٌ
X
യുക്തിമാനും
﴿24:10﴾ وَلَوْلَا
X
ഉണ്ടായിരുന്നില്ലെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആകുന്നു എന്നതും
رَءُوفٌ
X
ദയാലു
رَّحِيمٌ
X
കാരുണ്യവാനും
﴿24:20﴾ يَوْمَئِذٍ
X
അന്നാളില്‍
يُوَفِّيهِمُ اللَّهُ
X
അല്ലാഹു പൂര്‍ത്തീകരിച്ചുകൊടുക്കും
دِينَهُمُ
X
അവരുടെ പ്രതിഫലം
الْحَقَّ
X
അര്‍ഹമായ
وَيَعْلَمُونَ
X
അവര്‍ അറിയും
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ
X
അവന്‍തന്നെയാണ്
الْحَقُّ الْمُبِينُ
X
പ്രത്യക്ഷമായ സത്യം
﴿24:25﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُسَبِّحُ لَهُ
X
അവന് കീര്‍ത്തനം ചെയ്യുന്നു
مَن فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവര്‍
وَالْأَرْضِ
X
ഭൂമിയിലും
وَالطَّيْرُ
X
പറവകളും
صَافَّاتٍۖ
X
ചിറകുവിടര്‍ത്തി പറക്കുന്ന
كُلٌّ
X
എല്ലാ ഓരോന്നും
قَدْ
X
തീര്‍ച്ചയായും
عَلِمَ
X
അറിഞ്ഞു
صَلَاتَهُ
X
അതിന്റെ പ്രാര്‍ത്ഥന
وَتَسْبِيحَهُۗ
X
അതിന്റെ കീര്‍ത്തനവും
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
അറിവുള്ളവനാണ്
بِمَا يَفْعَلُونَ
X
അവര്‍ ചെയ്യുന്നതിനെപറ്റി
﴿24:41﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُزْجِي
X
തെളിക്കുന്നു
سَحَابًا
X
മേഘത്തെ
ثُمَّ
X
പിന്നെ
يُؤَلِّفُ
X
കൂട്ടിച്ചേര്‍ക്കുന്നു
بَيْنَهُ
X
അതിനിടയില്‍
ثُمَّ
X
പിന്നെ
يَجْعَلُهُ
X
അതിനെയാക്കുന്നു
رُكَامًا
X
കട്ടപിടിച്ചത്
فَتَرَى
X
അപ്പോള്‍ നീ കാണും
الْوَدْقَ
X
മഴത്തുള്ളി
يَخْرُجُ
X
പുറപ്പെടുന്നു
مِنْ خِلَالِهِ
X
അതിനിടയില്‍ നിന്ന്
وَيُنَزِّلُ
X
അവന്‍ ഇറക്കുന്നു
مِنَ السَّمَاءِ
X
ആകാശത്തില്‍ നിന്ന്
مِن جِبَالٍ فِيهَا
X
അതില്‍ മല പോലുള്ള മേഘത്തില്‍ നിന്ന്
مِن بَرَدٍ
X
ആലിപ്പഴം
فَيُصِيبُ بِهِ
X
അത് ബാധിക്കും
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَيَصْرِفُهُ
X
അതിനെ തിരിച്ചുവിടുന്നു
عَن مَّن يَشَاءُۖ
X
അവനുദ്ദേശിക്കുന്നവരില്‍ നിന്ന്
يَكَادُ
X
ആവാറാകും
سَنَا
X
പ്രകാശം
بَرْقِهِ
X
അതിന്റെ മിന്നലിന്റെ
يَذْهَبُ
X
പോകും
بِالْأَبْصَارِ
X
കാഴ്ചകളുമായി
﴿24:43﴾ قَالَ
X
(ഖാറൂന്‍) പറഞ്ഞു
إِنَّمَا أُوتِيتُهُ
X
നിശ്ചയം എനിക്കിതെല്ലാം കിട്ടിയത്
عَلَىٰ عِلْمٍ
X
വിദ്യകൊണ്ട് മാത്രമാണ്
عِندِيۚ
X
എന്റെ വശമുള്ള
أَوَلَمْ يَعْلَمْ
X
അവനറിഞ്ഞിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
قَدْ أَهْلَكَ
X
നശിപ്പിച്ചിട്ടുണ്ടെന്ന്
مِن قَبْلِهِ
X
അവന്നുമുമ്പ്
مِنَ الْقُرُونِ
X
തലമുറകളില്‍
مَنْ
X
ചിലരെ
هُوَ
X
അവന്‍
أَشَدُّ
X
അതിശക്തനായിരുന്നു
مِنْهُ
X
ഇവനേക്കാള്‍
قُوَّةً
X
ബലവും
وَأَكْثَرُ جَمْعًاۚ
X
കൂടുതല്‍ സംഘബലവും
وَلَا يُسْأَلُ
X
ചോദിക്കപ്പെടുന്നതല്ല
عَن ذُنُوبِهِمُ
X
അവരുടെ കുറ്റങ്ങളെക്കുറിച്ച്
الْمُجْرِمُونَ
X
കുറ്റവാളികള്‍
﴿28:78﴾ أَوَلَمْ يَرَوْا
X
അവര്‍ കാണുന്നില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَبْسُطُ
X
വിപുലമാക്കുന്നു
الرِّزْقَ
X
ജീവിത വിഭവം
لِمَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
وَيَقْدِرُۚ
X
ഇടുങ്ങിയതാക്കുകയും ചെയ്യുന്നു
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതില്‍ ഉണ്ട്
لَآيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
X
ജനത്തിന്
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿30:37﴾ أَلَمْ تَرَوْا
X
നിങ്ങള്‍ കണ്ടിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
سَخَّرَ
X
അധീനമാക്കി, വിധേയമാക്കി (എന്ന്)
لَكُم
X
നിങ്ങള്‍ക്ക്
مَّا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِ
X
ഭൂമിയിലുള്ളതും
وَأَسْبَغَ
X
അവന്‍ വിശാലമാക്കുകയും ചെയ്തു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
نِعَمَهُ
X
അനുഗ്രഹങ്ങള്‍
ظَاهِرَةً
X
വ്യക്തമായ നിലയില്‍, പ്രത്യക്ഷമായിട്ട്
وَبَاطِنَةًۗ
X
മറഞ്ഞ നിലയിലും, പരോക്ഷമായിട്ടും
وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن
X
ചിലര്‍
يُجَادِلُ
X
തര്‍ക്കിക്കുന്ന
فِي اللَّهِ
X
അല്ലാഹുവി(ന്റെ കാര്യത്തി)ല്‍
بِغَيْرِ عِلْمٍ
X
ഒരറിവും ഇല്ലാതെ
وَلَا هُدًى
X
ഒരു മാര്‍ഗദര്‍ശനവുമില്ലാതെ
وَلَا كِتَابٍ
X
ഒരു ഗ്രന്ഥവുമില്ലാതെ
مُّنِيرٍ
X
വെളിച്ചമേകുന്ന, പ്രകാശം നല്‍കുന്ന
﴿31:20﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُولِجُ
X
കടത്തിവിടുന്നു (എന്ന്)
اللَّيْلَ
X
രാവിനെ
فِي النَّهَارِ
X
പകലില്‍
وَيُولِجُ
X
കടത്തിവിടുന്നു (എന്നും)
النَّهَارَ
X
പകലിനെ
فِي اللَّيْلِ
X
രാവിലും
وَسَخَّرَ
X
അവന്‍ അധീനപ്പെടുത്തി (എന്നും)
الشَّمْسَ
X
സൂര്യനെ
وَالْقَمَرَ
X
ചന്ദ്രനെയും
كُلٌّ
X
എല്ലാം
يَجْرِي
X
ചരിച്ചുകൊണ്ടിരിക്കുന്നു
إِلَىٰ أَجَلٍ مُّسَمًّى
X
ഒരു നിശ്ചിത അവധി വരെ
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു (ആണെന്നും)
بِمَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
خَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവന്‍
﴿31:29﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്നതുകൊണ്ടാണ്
هُوَ
X
അവന്‍ തന്നെ
الْحَقُّ
X
പരമമായ സത്യം, യഥാര്‍ഥത്തിലുള്ളവന്‍
وَأَنَّ مَا يَدْعُونَ
X
നിശ്ചയം അവര്‍ വിളിക്കുന്നവയാണെന്നും
مِن دُونِهِ
X
അവനെക്കൂടാതെ
الْبَاطِلُ
X
മിഥ്യ
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹുവാണെന്നതു കൊണ്ടും
هُوَ
X
അവന്‍ തന്നെ
الْعَلِيُّ
X
ഉന്നതന്‍
الْكَبِيرُ
X
വലിയ, മഹാന്‍
﴿31:30﴾ أَلَمْ تَرَ
X
നീ കാണുന്നില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
أَنزَلَ
X
പെയ്യിച്ചത്
مِنَ السَّمَاءِ
X
ആകാശത്ത്നിന്ന്
مَاءً
X
വെള്ളം
فَأَخْرَجْنَا
X
അങ്ങനെ നാം ഉല്പാദിപ്പിക്കുന്നു
بِهِ
X
അതുവഴി
ثَمَرَاتٍ
X
പഴങ്ങള്‍
مُّخْتَلِفًا
X
വ്യത്യസ്തങ്ങളായ
أَلْوَانُهَاۚ
X
അവയുടെ നിറങ്ങള്‍
وَمِنَ الْجِبَالِ
X
പര്‍വതങ്ങളിലുമുണ്ട്
جُدَدٌ
X
ശിലാനിരകള്‍
بِيضٌ
X
വെളുത്ത
وَحُمْرٌ
X
ചുകന്നതും
مُّخْتَلِفٌ
X
വ്യത്യസ്തങ്ങളാകുന്നു
أَلْوَانُهَا
X
അവയുടെ നിറങ്ങള്‍
وَغَرَابِيبُ سُودٌ
X
കറുത്തിരുണ്ടവയും
﴿35:27﴾ أَلَمْ تَرَ
X
നീ കാണുന്നില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
أَنزَلَ
X
അവന്‍ ഇറക്കി
مِنَ السَّمَاءِ
X
ആകാശത്തില്‍നിന്ന്
مَاءً
X
വെള്ളം
فَسَلَكَهُ
X
എന്നിട്ട് അവന്‍ അതിനെ പ്രവേശിപ്പിച്ചു
يَنَابِيعَ
X
ഉറവിടങ്ങളില്‍
فِي الْأَرْضِ
X
ഭൂമിയിലെ
ثُمَّ
X
പിന്നീട്
يُخْرِجُ
X
അവന്‍ ഉല്‍പാദിപ്പിക്കുന്നു
بِهِ
X
അത് മുഖേന
زَرْعًا
X
വിള
مُّخْتَلِفًا
X
വ്യത്യസ്തമായ
أَلْوَانُهُ
X
അതിന്റെ വര്‍ണങ്ങള്‍
ثُمَّ
X
പിന്നെ
يَهِيجُ
X
അത് ഉണങ്ങുന്നു
فَتَرَاهُ
X
അപ്പോള്‍ നിനക്കതിനെ കാണാം
مُصْفَرًّا
X
മഞ്ഞനിറം കൈകൊണ്ടതായി
ثُمَّ
X
പിന്നെ
يَجْعَلُهُ
X
അവന്‍ അതിനെ ആക്കുന്നു
حُطَامًاۚ
X
വൈക്കോല്‍തുരുമ്പ്
إِنَّ فِي ذَٰلِكَ
X
നിശ്ചയം അതിലുണ്ട്
لَذِكْرَىٰ
X
ഗുണപാഠം
لِأُولِي الْأَلْبَابِ
X
ബുദ്ധിമാന്‍മാര്‍ക്ക്
﴿39:21﴾ أَوَلَمْ يَعْلَمُوا
X
അവര്‍ മനസ്സിലാക്കിയിട്ടില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَبْسُطُ
X
അവന്‍ വിപുലമാക്കിക്കൊടുക്കുന്നു
الرِّزْقَ
X
ഉപജീവനം
لِمَن يَشَاءُ
X
താനിച്ഛിക്കുന്നവര്‍ക്ക്
وَيَقْدِرُۚ
X
അവന്‍ ചുരുക്കുകയും ചെയ്യുന്നു
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
X
ജനതക്ക്
يُؤْمِنُونَ
X
അവര്‍ സത്യവിശ്വാസം സ്വീകരിക്കുന്നു
﴿39:52﴾ أَوْ تَقُولَ
X
അല്ലെങ്കില്‍ പറഞ്ഞേക്കുമെന്നതിനാല്‍
لَوْ أَنَّ اللَّهَ هَدَانِي
X
അല്ലാഹു എന്നെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍
لَكُنتُ
X
ഞാന്‍ ആകുമായിരുന്നു
مِنَ الْمُتَّقِينَ
X
സൂക്ഷ്മതപാലിക്കുന്നവരുടെ കൂട്ടത്തില്‍
﴿39:57﴾ فَأَمَّا عَادٌ
X
എന്നാല്‍ ആദ് സമുദായം
فَاسْتَكْبَرُوا
X
അവര്‍ അഹങ്കരിച്ചു
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ الْحَقِّ
X
അന്യായമായി
وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
مَنْ
X
ആരാണ്
أَشَدُّ
X
മികച്ചവന്‍
مِنَّا
X
ഞങ്ങളേക്കാള്‍
قُوَّةًۖ
X
ശക്തിയില്‍
أَوَلَمْ يَرَوْا
X
അവര്‍ കണ്ടിട്ടില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
الَّذِي خَلَقَهُمْ
X
അവരെ സൃഷ്ടിച്ചവനായ
هُوَ
X
അവന്‍
أَشَدُّ
X
മികച്ചവനാണെന്ന്
مِنْهُمْ
X
അവരേക്കാള്‍
قُوَّةًۖ
X
ശക്തിയില്‍
وَكَانُوا
X
അവരായിരുന്നു
بِآيَاتِنَا
X
നമ്മുടെ സൂക്തങ്ങളെ
يَجْحَدُونَ
X
അവര്‍ നിഷേധിക്കുന്നു
﴿41:15﴾ وَمَا كُنتُمْ
X
നിങ്ങളായിരുന്നില്ല
تَسْتَتِرُونَ
X
നിങ്ങള്‍ ഒളിഞ്ഞിരിക്കുന്നു
أَن يَشْهَدَ عَلَيْكُمْ
X
നിങ്ങള്‍ക്കെതിരെ സാക്ഷിപറയുന്നതില്‍ നിന്ന്
سَمْعُكُمْ
X
നിങ്ങളുടെ കാത്
وَلَا أَبْصَارُكُمْ
X
നിങ്ങളുടെ കണ്ണുകളും
وَلَا جُلُودُكُمْ
X
നിങ്ങളുടെ ചര്‍മ്മങ്ങളും
وَلَٰكِن ظَنَنتُمْ
X
പക്ഷേ, നിങ്ങള്‍ വിചാരിച്ചു
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يَعْلَمُ
X
അവന്‍ അറിയുന്നില്ലെന്ന്
كَثِيرًا
X
അധികവും
مِّمَّا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍
﴿41:22﴾ أَوَلَمْ يَرَوْا
X
അവര്‍ കണ്ടറിഞ്ഞിട്ടില്ലേ?
أَنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
الَّذِي خَلَقَ
X
സൃഷ്ടിച്ചവനായ
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَلَمْ يَعْيَ
X
അവന്‍ തളര്‍ന്നിട്ടില്ല, ക്ഷീണിച്ചിട്ടില്ല
بِخَلْقِهِنَّ
X
അവയെ സൃഷ്ടിച്ചതുകൊണ്ട്
بِقَادِرٍ
X
കഴിവുറ്റവനാണെന്ന്
عَلَىٰ أَن يُحْيِيَ
X
ജീവിപ്പിക്കാന്‍
الْمَوْتَىٰۚ
X
മരിച്ചവരെ
بَلَىٰ
X
അതെ
إِنَّهُ
X
ഉറപ്പായും അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാകുന്നു
﴿46:33﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹുവായതു കൊണ്ടാണ്
مَوْلَى
X
രക്ഷകന്‍
الَّذِينَ آمَنُوا
X
വിശ്വസിച്ചവരുടെ
وَأَنَّ الْكَافِرِينَ
X
നിശ്ചയം നിഷേധിച്ചവര്‍
لَا مَوْلَىٰ
X
ഒരു രക്ഷകനും ഇല്ല; രക്ഷകനേയില്ല
لَهُمْ
X
അവര്‍ക്ക്
﴿47:11﴾ اعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
يُحْيِي
X
അവന്‍ ജീവിപ്പിക്കുന്നു
الْأَرْضَ
X
ഭൂമിയെ
بَعْدَ
X
ശേഷം
مَوْتِهَاۚ
X
അതിന്റെ മൃതാവസ്ഥ
قَدْ بَيَّنَّا
X
നാം വിവരിച്ചുതന്നിട്ടുണ്ട്
﴿57:17﴾