Repeated Words in Quran

< >
Total Found : 23
الَّذِينَ يَظُنُّونَ
X
കരുതുന്നവര്‍
أَنَّهُم
X
നിശ്ചയമായും അവരാണെന്ന്
مُّلَاقُو
X
സന്ധിക്കുന്നവര്‍
رَبِّهِمْ
X
തങ്ങളുടെ നാഥനുമായി
وَأَنَّهُمْ
X
നിശ്ചയം അവര്‍ ആണെന്നും
إِلَيْهِ
X
അവനിലേക്ക്
رَاجِعُونَ
X
തിരിച്ചുചെല്ലുന്നവര്‍
﴿2:46﴾ وَإِذْ قُلْتُمْ
X
നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം
يَا مُوسَىٰ
X
ഓ മുസാ
لَن نَّصْبِرَ
X
ഞങ്ങള്‍ സഹിക്കുകയില്ലതന്നെ
عَلَىٰ طَعَامٍ
X
അന്നത്തില്‍
وَاحِدٍ
X
ഒരേ
فَادْعُ
X
അതിനാല്‍ താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
X
ഞങ്ങള്‍ക്കുവേണ്ടി
رَبَّكَ
X
താങ്കളുടെ നാഥനോട്
يُخْرِجْ
X
അവന്‍ ഉല്‍പാദിപ്പിച്ചുതരട്ടെ
لَنَا
X
ഞങ്ങള്‍ക്ക്
مِمَّا تُنبِتُ
X
വിളയിക്കുന്നതില്‍നിന്ന്
الْأَرْضُ
X
ഭൂമി
مِن بَقْلِهَا
X
അതായത് അതിലെ ചീര
وَقِثَّائِهَا
X
അതിലെ കക്കരിയും
وَفُومِهَا
X
അതിലെ ഗോതമ്പും
وَعَدَسِهَا
X
അതിലെ പയറും
وَبَصَلِهَاۖ
X
അതിലെ ഉള്ളിയും
قَالَ
X
അദ്ദേഹം പറഞ്ഞു
أَتَسْتَبْدِلُونَ
X
നിങ്ങള്‍ പകരം ആവശ്യപ്പെടുകയാണോ
الَّذِي هُوَ أَدْنَىٰ
X
ഏറെ താണതിനെ
بِالَّذِي هُوَ خَيْرٌۚ
X
അത്യുത്തമമായതിന്നു പകരം
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിക്കൊള്ളുക
مِصْرًا
X
ഏതെങ്കിലും പട്ടണത്തിലേക്ക്
فَإِنَّ لَكُم
X
എന്നാല്‍ നിശ്ചയം നിങ്ങള്‍ക്കുണ്ട്
مَّا سَأَلْتُمْۗ
X
നിങ്ങള്‍ ചോദിച്ചത്
وَضُرِبَتْ
X
അടിച്ചേല്‍പിക്കപ്പെട്ടു
عَلَيْهِمُ
X
അവര്‍ക്കുമേലെ
الذِّلَّةُ
X
നിന്ദ്യത
وَالْمَسْكَنَةُ
X
ദൈന്യതയും
وَبَاءُوا
X
അവര്‍ മടങ്ങുകയും ചെയ്തു
بِغَضَبٍ
X
കോപവുമായി
مِّنَ اللَّهِۗ
X
അല്ലാഹുവില്‍നിന്നുള്ള
ذَٰلِكَ
X
അത്
بِأَنَّهُمْ كَانُوا
X
അവര്‍ ആയിരുന്നതുകൊണ്ടാണ്
يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ തെളിവുകളെ
وَيَقْتُلُونَ
X
അവര്‍ കൊല്ലുകയും ചെയ്യുന്നു
النَّبِيِّينَ
X
പ്രവാചകന്മാരെ
بِغَيْرِ الْحَقِّۗ
X
അന്യായമായി
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ ധിക്കരിച്ചത് കൊണ്ടാണ്
وَّكَانُوا
X
അവര്‍ ആയിരുന്നതിനാലും
يَعْتَدُونَ
X
അവര്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നു
﴿2:61﴾ وَلَمَّا جَاءَهُمْ
X
അവരുടെ അടുത്ത് വന്നപ്പോള്‍
رَسُولٌ
X
ദൂതന്‍
مِّنْ عِندِ اللَّهِ
X
അല്ലാഹുവിന്റെ അടുക്കല്‍നിന്ന്
مُصَدِّقٌ
X
സത്യപ്പെടുത്തുന്ന
لِّمَا مَعَهُمْ
X
അവരുടെ വശമുള്ളതിനെ
نَبَذَ
X
വലിച്ചെറിഞ്ഞു
فَرِيقٌ
X
ഒരുകൂട്ടര്‍
مِّنَ الَّذِينَ أُوتُوا
X
കിട്ടിയവരില്‍
الْكِتَابَ
X
വേദം
كِتَابَ اللَّهِ
X
അല്ലാഹുവിന്റെ ഗ്രന്ഥത്തെ
وَرَاءَ
X
പിന്നില്‍
ظُهُورِهِمْ
X
അവരുടെ മുതുകുകളുടെ
كَأَنَّهُمْ
X
അവരെന്നപോലെ
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿2:101﴾ وَلَوْ أَنَّهُمْ آمَنُوا
X
നിശ്ചയം അവര്‍ സത്യവിശ്വാസം സ്വീകരിച്ചിരുന്നുവെങ്കില്‍
وَاتَّقَوْا
X
അവര്‍ സൂക്ഷ്മതപുലര്‍ത്തുകയും ചെയ്തു
لَمَثُوبَةٌ
X
തീര്‍ച്ചയായും പ്രതിഫലമാണ്
مِّنْ عِندِ اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
خَيْرٌۖ
X
ഉത്തമം
لَّوْ كَانُوا
X
അവര്‍ ആയിരുന്നുവെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:103﴾ الَّذِينَ يَأْكُلُونَ
X
തിന്നുന്നവര്‍
الرِّبَا
X
പലിശ
لَا يَقُومُونَ
X
എഴുന്നേല്‍ക്കുകയില്ല
إِلَّا كَمَا يَقُومُ
X
എഴുന്നേല്‍ക്കുന്നതുപോലെയല്ലാതെ
الَّذِي يَتَخَبَّطُهُ
X
ബാധിച്ചിരിക്കുന്നവന്‍
الشَّيْطَانُ
X
പിശാച്
مِنَ الْمَسِّۚ
X
സ്പര്‍ശിച്ചത് മൂലം
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറയുന്നത് കൊണ്ടാണ്
إِنَّمَا الْبَيْعُ
X
തീര്‍ച്ചയായും കച്ചവടം
مِثْلُ الرِّبَاۗ
X
പലിശ പോലെ(മാത്രമാണ്)
وَأَحَلَّ اللَّهُ
X
അല്ലാഹു അനുവദിച്ചിരിക്കുന്നു
الْبَيْعَ
X
കച്ചവടം
وَحَرَّمَ
X
നിരോധിച്ചിരിക്കുന്നു
الرِّبَاۚ
X
പലിശ
فَمَن جَاءَهُ
X
അപ്പോള്‍ വന്നുകിട്ടിയവന്‍
مَوْعِظَةٌ
X
ഉപദേശം
مِّن رَّبِّهِ
X
തന്റെ നാഥനില്‍ നിന്നുള്ള
فَانتَهَىٰ
X
അപ്പോള്‍ അവന്‍ വിരമിക്കുകയും ചെയ്തു
فَلَهُ
X
എന്നാല്‍ അവനുണ്ട്
مَا سَلَفَ
X
കഴിഞ്ഞു പോയത്
وَأَمْرُهُ
X
അവന്റെ കാര്യം
إِلَى اللَّهِۖ
X
(അല്ലാഹുവിലേക്കാണ്) അല്ലാഹുവിന്റെ തീരുമാനത്തിന് വിടുക
وَمَنْ عَادَ
X
ആരെങ്കിലും മടങ്ങിയാല്‍
فَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿2:275﴾ ذَٰلِكَ
X
അത്
بِأَنَّهُمْ
X
കാരണം അവര്‍
قَالُوا
X
അവര്‍ പറഞ്ഞു, വാദിച്ചു
لَن تَمَسَّنَا
X
ഞങ്ങളെ തൊടില്ലെന്ന്
النَّارُ
X
നരകത്തീ
إِلَّا أَيَّامًا
X
ഏതാനും നാളുകള്‍ അല്ലാതെ
مَّعْدُودَاتٍۖ
X
നിര്‍ണിതമായ, എണ്ണപ്പെട്ട
وَغَرَّهُمْ
X
അവരെ വഞ്ചിച്ചിരിക്കുന്നു
فِي دِينِهِم
X
അവരുടെ മതകാര്യത്തില്‍
مَّا كَانُوا يَفْتَرُونَ
X
അവര്‍ സ്വയം കെട്ടിച്ചമച്ചുകൊണ്ടിരുന്നത്
﴿3:24﴾ وَمِنْ أَهْلِ الْكِتَابِ
X
വേദക്കാരിലുണ്ട്
مَنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِقِنطَارٍ
X
ഒരു (സ്വര്‍ണ)കൂമ്പാരം
يُؤَدِّهِ
X
അത് അവന്‍ തിരിച്ചുതരും
إِلَيْكَ
X
നിനക്ക്
وَمِنْهُم
X
അവരിലുണ്ട്
مَّنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِدِينَارٍ
X
ഒരു ദീനാര്‍
لَّا يُؤَدِّهِ
X
അത് അവന്‍ തിരിച്ചുനല്‍കുകയില്ല
إِلَيْكَ
X
നിനക്ക്
إِلَّا مَا دُمْتَ عَلَيْهِ قَائِمًاۗ
X
നീ അവനെ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറഞ്ഞതുകൊണ്ടാണ്
لَيْسَ
X
ഇല്ല
عَلَيْنَا
X
നമ്മുടെ മേല്‍
فِي الْأُمِّيِّينَ
X
നിരക്ഷരരുടെ കാര്യത്തില്‍
سَبِيلٌ
X
ഒരു മാര്‍ഗവും(ഒരു കുറ്റവും)
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
وَهُمْ
X
അവരായിരിക്കെ
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿3:75﴾ ضُرِبَتْ
X
അടിക്കപ്പെട്ടിരിക്കുന്നു, മുദ്രിതമായിരിക്കുന്നു
عَلَيْهِمُ
X
അവരുടെ മേല്‍
الذِّلَّةُ
X
നിന്ദ്യത, അപമാനം
أَيْنَ مَا ثُقِفُوا
X
അവര്‍ എവിടെ കാണപ്പെട്ടാലും
إِلَّا بِحَبْلٍ
X
പാശം (അവലംബം) കൊണ്ടല്ലാതെ
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَحَبْلٍ
X
പാശ(അവലംബ)വും കൊണ്ടല്ലാതെ
مِّنَ النَّاسِ
X
ജനങ്ങളില്‍ നിന്നുള്ള
وَبَاءُوا
X
അവര്‍ വിധേയരായിരിക്കുന്നു, അവര്‍ മടങ്ങിയിരിക്കുന്നു
بِغَضَبٍ
X
കോപത്തിന്ന് , കോപംകൊണ്ട്
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്നുള്ള
وَضُرِبَتْ عَلَيْهِمُ
X
അവരുടെ മേല്‍ അടി(ച്ചേല്‍പി)ക്കപ്പെട്ടിരിക്കുന്നു
الْمَسْكَنَةُۚ
X
ഹീനത്വം
ذَٰلِكَ
X
അത്
بِأَنَّهُمْ
X
അവര്‍ ആയിരുന്നത് കൊണ്ടാണ്
كَانُوا يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَيَقْتُلُونَ
X
അവര്‍ വധിക്കുകയും ചെയ്യുന്നു
الْأَنبِيَاءَ
X
പ്രവാചകന്‍മാരെ
بِغَيْرِ حَقٍّۚ
X
ഒരു ന്യായവുമില്ലാതെ
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ ധിക്കരിച്ചതുകൊണ്ടാണ്
وَّكَانُوا يَعْتَدُونَ
X
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു
﴿3:112﴾ مِّنَ الَّذِينَ هَادُوا
X
യഹൂദരായവരില്‍ പെട്ടവരത്രെ (ആ ശത്രുക്കള്‍)
يُحَرِّفُونَ
X
അവര്‍ മാറ്റിത്തിരുത്തുന്നു
الْكَلِمَ
X
വാക്യങ്ങളെ
عَن مَّوَاضِعِهِ
X
അതിന്റെ സ്ഥാനങ്ങളില്‍ നിന്ന്
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
سَمِعْنَا
X
ഞങ്ങള്‍ കേട്ടു
وَعَصَيْنَا
X
ഞങ്ങള്‍ ധിക്കരിച്ചു (എന്നും)
وَاسْمَعْ
X
നീ കേള്‍ക്കുക
غَيْرَ مُسْمَعٍ
X
കേള്‍ക്കപ്പെടേണ്ടവനല്ല
وَرَاعِنَا
X
ഞങ്ങളെ പരിഗണിക്കുക എന്നും
لَيًّا
X
വളച്ചൊടിച്ചുകൊണ്ട്
بِأَلْسِنَتِهِمْ
X
അവരുടെ നാവ്
وَطَعْنًا
X
ആക്ഷേപിച്ചും
فِي الدِّينِۚ
X
സത്യമത(ത്തെ)ത്തില്‍
وَلَوْ أَنَّهُمْ قَالُوا
X
അവര്‍ പറഞ്ഞിരുന്നുവെങ്കില്‍
سَمِعْنَا
X
ഞങ്ങള്‍ കേട്ടു
وَأَطَعْنَا
X
ഞങ്ങള്‍ അനുസരിച്ചു
وَاسْمَعْ
X
നീ കേള്‍ക്കണേ
وَانظُرْنَا
X
ഞങ്ങളെ ശ്രദ്ധിക്കണമേ
لَكَانَ
X
തീര്‍ച്ചയായും അതാകുമായിരുന്നു
خَيْرًا
X
ഗുണകരം
لَّهُمْ
X
അവര്‍ക്ക്
وَأَقْوَمَ
X
ഏറ്റവും ശരിയായതും
وَلَٰكِن
X
പക്ഷേ
لَّعَنَهُمُ اللَّهُ
X
അല്ലാഹു അവരെ ശപിച്ചിരിക്കുന്നു
بِكُفْرِهِمْ
X
അവരുടെ സത്യനിഷേധം കാരണം
فَلَا يُؤْمِنُونَ
X
അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല
إِلَّا قَلِيلًا
X
കുറച്ചല്ലാതെ
﴿4:46﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ يَزْعُمُونَ
X
വാദിക്കുന്നവരെ
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
آمَنُوا
X
വിശ്വസിച്ചിരിക്കുന്നുവെന്ന്
بِمَا أُنزِلَ
X
ഇറക്കപ്പെട്ടതില്‍
إِلَيْكَ
X
നിന്നിലേക്ക്
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
مِن قَبْلِكَ
X
നിനക്ക് മുമ്പ്
يُرِيدُونَ
X
അവര്‍ ഉദ്ദേശിക്കുന്നു
أَن يَتَحَاكَمُوا
X
വിധി(തീര്‍പ്പ്)തേടാന്‍
إِلَى الطَّاغُوتِ
X
ദൈവേതര ശക്തികളോട്
وَقَدْ أُمِرُوا
X
തീര്‍ച്ചയായും അവര്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَن يَكْفُرُوا
X
നിഷേധിക്കുവാന്‍
بِهِ
X
അതിനെ
وَيُرِيدُ
X
ആഗ്രഹിക്കുന്നു
الشَّيْطَانُ
X
പിശാച്
أَن يُضِلَّهُمْ
X
അവരെ വഴിതെറ്റിക്കാന്‍
ضَلَالًا
X
വഴിതെറ്റിക്കല്‍
بَعِيدًا
X
ബഹുദൂരം
﴿4:60﴾ وَمَا أَرْسَلْنَا
X
നാം അയച്ചിട്ടില്ല
مِن رَّسُولٍ
X
ഒരു ദൂതനേയും
إِلَّا لِيُطَاعَ
X
അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ
بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ കല്‍പനപ്രകാരം
وَلَوْ أَنَّهُمْ
X
തീര്‍ച്ചയായും അവര്‍ ആയിരുന്നെങ്കില്‍
إِذ ظَّلَمُوا
X
അക്രമം പ്രവര്‍ത്തിച്ചപ്പോള്‍
أَنفُسَهُمْ
X
തങ്ങളോട് തന്നെ
جَاءُوكَ
X
അവര്‍ നിന്റെ അടുത്ത് വന്നു
فَاسْتَغْفَرُوا
X
എന്നിട്ടവര്‍ മാപ്പിരന്നു
اللَّهَ
X
അല്ലാഹുവിനോട്
وَاسْتَغْفَرَ
X
പാപമോചനം തേടുകയും ചെയ്തു
لَهُمُ
X
അവര്‍ക്ക് വേണ്ടി
الرَّسُولُ
X
ദൈവദൂതന്‍
لَوَجَدُوا
X
തീര്‍ച്ചയായും അവര്‍ കണ്ടെത്തുമായിരുന്നു
اللَّهَ
X
അല്ലാഹുവിനെ
تَوَّابًا
X
പശ്ചാതാപം സ്വീകരിക്കുന്നവനായും
رَّحِيمًا
X
കരുണാമയനുമായും
﴿4:64﴾ وَلَوْ أَنَّا كَتَبْنَا
X
നാം ആജ്ഞാപിച്ചിരുന്നുവെങ്കില്‍
عَلَيْهِمْ
X
അവരോട്
أَنِ اقْتُلُوا أَنفُسَكُمْ
X
നിങ്ങള്‍ സ്വയം കൊല്ലുവീന്‍
أَوِ اخْرُجُوا
X
അല്ലെങ്കില്‍ പുറപ്പെട്ടുപോകുവിന്‍ (എന്ന്)
مِن دِيَارِكُم
X
നിങ്ങളുടെ വീടു(നാടു)കളില്‍ നിന്ന്
مَّا فَعَلُوهُ
X
അവര്‍ അത് ചെയ്യുമായിരുന്നില്ല
إِلَّا قَلِيلٌ
X
ചുരുക്കം പേരൊഴികെ
مِّنْهُمْۖ
X
അവരില്‍ നിന്ന്
وَلَوْ أَنَّهُمْ فَعَلُوا
X
അവര്‍ ചെയ്തിരുന്നുവെങ്കില്‍
مَا يُوعَظُونَ بِهِ
X
അവര്‍ ഉപദേശിക്കപ്പെടുന്നത്
لَكَانَ
X
അതാകുമായിരുന്നു
خَيْرًا
X
ഗുണകരം
لَّهُمْ
X
അവര്‍ക്ക്
وَأَشَدَّ
X
കൂടുതല്‍ ശക്തമായതും
تَثْبِيتًا
X
സ്ഥൈര്യം നല്‍കുന്നതില്‍
﴿4:66﴾ وَإِذَا نَادَيْتُمْ
X
നിങ്ങള്‍ വിളിച്ചാല്‍
إِلَى الصَّلَاةِ
X
നമസ്കാരത്തിലേക്ക്
اتَّخَذُوهَا
X
അവരതിനെ ആക്കി(ആക്കുന്നു)
هُزُوًا
X
പരിഹാസപാത്രം
وَلَعِبًاۚ
X
കളിയും
ذَٰلِكَ
X
അത്
بِأَنَّهُمْ
X
തീര്‍ച്ചയായും അവരായതിനാലാണ്
قَوْمٌ
X
ജനം
لَّا يَعْقِلُونَ
X
അവര്‍ ആലോചിച്ചറിയുന്നില്ല(ആലോചിച്ചറിയാത്ത)
﴿5:58﴾ وَلَوْ
X
എങ്കില്‍
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
أَقَامُوا
X
അവര്‍ യഥാവിധി പ്രയോഗത്തില്‍ വരുത്തി
التَّوْرَاةَ
X
തൗറാത്ത്
وَالْإِنجِيلَ
X
ഇഞ്ചീലും
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതും
إِلَيْهِم
X
അവര്‍ക്ക്
مِّن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്ന്
لَأَكَلُوا
X
അവര്‍ ഭൂജിക്കുമായിരുന്നു
مِن فَوْقِهِمْ
X
അവരുടെ മുകള്‍ഭാഗത്തുനിന്ന്
وَمِن تَحْتِ
X
ചുവട്ടില്‍നിന്നും
أَرْجُلِهِمۚ
X
അവരുടെ കാലുകളുടെ
مِّنْهُمْ
X
അവരിലുണ്ട്
أُمَّةٌ
X
ഒരു സമൂഹം
مُّقْتَصِدَةٌۖ
X
നേര്‍വഴി കൈക്കൊണ്ട
وَكَثِيرٌ
X
എന്നാല്‍ ഏറെപേരും
مِّنْهُمْ
X
അവരിലെ
سَاءَ
X
നീചമായി (നീചമാണ്)
مَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നത് (അവരുടെ ചെയ്തികള്‍)
﴿5:66﴾ لَتَجِدَنَّ
X
നിശ്ചയമായും നിനക്ക് കാണാം
أَشَدَّ
X
ഏറ്റവും കടുത്തവര്‍
النَّاسِ
X
മനുഷ്യരില്‍
عَدَاوَةً
X
ശത്രുതയില്‍
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസികളോട്
الْيَهُودَ
X
യഹൂദരാണെന്ന്
وَالَّذِينَ أَشْرَكُواۖ
X
ബഹുദൈവാരാധകരുമാണെന്ന്
وَلَتَجِدَنَّ
X
നിശ്ചയമായും നിനക്ക് കാണാം
أَقْرَبَهُم
X
അവരില്‍ ഏറ്റവും അടുത്തവര്‍
مَّوَدَّةً
X
സ്നേഹത്തില്‍
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസികളോട്
الَّذِينَ قَالُوا
X
പറഞ്ഞവരാണെന്ന്
إِنَّا
X
നിശ്ചയമായും ഞങ്ങള്‍
نَصَارَىٰۚ
X
ക്രിസ്ത്യാനിളാണെന്ന്
ذَٰلِكَ
X
അത്
بِأَنَّ مِنْهُمْ
X
തീര്‍ച്ചയായും അവരില്‍ ഉള്ളതുകൊണ്ടാണ്
قِسِّيسِينَ
X
പണ്ഡിതന്മാര്‍
وَرُهْبَانًا
X
ആരാധനയില്‍ നിരതരായവരും
وَأَنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَا يَسْتَكْبِرُونَ
X
അവര്‍ അഹന്ത നടിക്കുന്നില്ല(എന്നതുകൊണ്ടുമാണ്)
﴿5:82﴾ وَلَقَدْ جِئْتُمُونَا
X
നിങ്ങള്‍ നമ്മുടെയടുക്കല്‍ വന്നിരിക്കുന്നു
فُرَادَىٰ
X
ഒറ്റയൊറ്റയായി
كَمَا خَلَقْنَاكُمْ
X
നാം നിങ്ങളെ സൃഷ്ടിച്ചപോലെ
أَوَّلَ
X
ആദ്യത്തെതായ
مَرَّةٍ
X
തവണ
وَتَرَكْتُم
X
നിങ്ങള്‍ ഉപേക്ഷിച്ചു
مَّا خَوَّلْنَاكُمْ
X
നിങ്ങള്‍ക്ക് നാം അധീനപ്പെടുത്തിത്തന്നതെല്ലാം
وَرَاءَ
X
പിന്നില്‍
ظُهُورِكُمْۖ
X
നിങ്ങളുടെ മുതുകുകളുടെ
وَمَا نَرَىٰ
X
നാം കാണുന്നില്ല
مَعَكُمْ
X
നിങ്ങളോടൊപ്പം
شُفَعَاءَكُمُ
X
നിങ്ങളുടെ ശിപാര്‍ശകരെ
الَّذِينَ زَعَمْتُمْ
X
നിങ്ങള്‍ അവകാശപ്പെട്ടിരുന്നവര്‍
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
فِيكُمْ
X
നിങ്ങളില്‍ (നിങ്ങളുടെ കാര്യത്തില്‍)
شُرَكَاءُۚ
X
പങ്കുകാരെന്ന്
لَقَد تَّقَطَّعَ
X
അറ്റുപോയിരിക്കുന്നു
بَيْنَكُمْ
X
നിങ്ങള്‍ക്കിടയിലെ(ബന്ധങ്ങള്‍)
وَضَلَّ
X
കൈമോശം വന്നിരിക്കുന്നു
عَنكُم
X
നിങ്ങള്‍ക്ക്
مَّا
X
യാതൊന്ന്
كُنتُمْ
X
നിങ്ങള്‍ ആയിരുന്നു
تَزْعُمُونَ
X
നിങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നു
﴿6:94﴾ يَا مَعْشَرَ
X
സമൂഹമേ
الْجِنِّ
X
ജിന്നുകളുടെ
وَالْإِنسِ
X
മനുഷ്യരുടെയും
أَلَمْ يَأْتِكُمْ
X
നിങ്ങളുടെ അടുത്ത് വന്നിരുന്നില്ലേ
رُسُلٌ
X
ദൂതന്മാര്‍
مِّنكُمْ
X
നിങ്ങളില്‍നിന്നുള്ള
يَقُصُّونَ
X
അവര്‍ വിവരിച്ചുതരുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
آيَاتِي
X
എന്റെ പ്രമാണങ്ങള്‍
وَيُنذِرُونَكُمْ
X
നിങ്ങള്‍ക്ക് അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു
لِقَاءَ
X
നേരിടേണ്ടിവരുമെന്ന്
يَوْمِكُمْ
X
നിങ്ങളുടെ ദിനത്തെ
هَٰذَاۚ
X
قَالُوا
X
അവര്‍ പറഞ്ഞു(പറയും)
شَهِدْنَا
X
ഞങ്ങള്‍ സാക്ഷ്യംവഹിച്ചു(സാക്ഷ്യംവഹിക്കുന്നു)
عَلَىٰ أَنفُسِنَاۖ
X
ഞങ്ങള്‍ക്കെതിരെ
وَغَرَّتْهُمُ
X
അവരെ വഞ്ചനയിലകപ്പെടുത്തി
الْحَيَاةُ
X
ജീവിതം
الدُّنْيَا
X
ഇഹലോകം
وَشَهِدُوا
X
അവര്‍ സാക്ഷ്യംവഹിച്ചു(വഹിക്കുന്നു)
عَلَىٰ أَنفُسِهِمْ
X
തങ്ങള്‍ക്കെതിരെ
أَنَّهُمْ
X
തീര്‍ച്ചയായും തങ്ങള്‍
كَانُوا
X
തങ്ങള്‍ ആയിരുന്നുവെന്ന്
كَافِرِينَ
X
സത്യനിഷേധികള്‍
﴿6:130﴾ فَمَنْ
X
അപ്പോള്‍ ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളേക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ كَذَّبَ
X
അല്ലെങ്കില്‍ അവന്‍ കള്ളമാക്കിത്തള്ളി
بِآيَاتِهِۚ
X
അവന്റെ വചനങ്ങളെ
أُولَٰئِكَ
X
അവര്‍
يَنَالُهُمْ
X
അവര്‍ക്ക് ലഭിക്കും
نَصِيبُهُم
X
തങ്ങളുടെ വിഹിതം
مِّنَ الْكِتَابِۖ
X
ദൈവത്തിന്റെ വിധിതീര്‍പ്പനുസരിച്ചുള്ള
حَتَّىٰ إِذَا جَاءَتْهُمْ
X
അങ്ങനെ അവരുടെ അടുത്ത് ചെല്ലുമ്പോള്‍
رُسُلُنَا
X
നമ്മുടെ ദൂതന്‍മാര്‍
يَتَوَفَّوْنَهُمْ
X
അവര്‍ അവരെ മരിപ്പിക്കാനായി
قَالُوا
X
അവര്‍ ചോദിക്കും
أَيْنَ
X
എവിടെ
مَا كُنتُمْ تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്നവര്‍
مِن دُونِ اللَّهِۖ
X
അല്ലാഹുവിനെ വിട്ട്
قَالُوا
X
അവര്‍ പറയും
ضَلُّوا
X
അവര്‍ വിട്ടുപോയിരിക്കുന്നു
عَنَّا
X
ഞങ്ങളെ
وَشَهِدُوا
X
അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്യും
عَلَىٰ أَنفُسِهِمْ
X
തങ്ങള്‍ക്കെതിരെ
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
كَانُوا
X
അവര്‍ ആയിരുന്നു(വെന്ന്)
كَافِرِينَ
X
സത്യനിഷേധികള്‍
﴿7:37﴾ فَانتَقَمْنَا
X
അതിനാല്‍ നാം പ്രതികാരം ചെയ്തു
مِنْهُمْ
X
അവരോട്
فَأَغْرَقْنَاهُمْ
X
അങ്ങനെ നാം അവരെ മുക്കി
فِي الْيَمِّ
X
കടലില്‍
بِأَنَّهُمْ
X
കാരണം തീര്‍ച്ചയായും അവര്‍
كَذَّبُوا
X
അവര്‍ തള്ളിക്കളഞ്ഞു
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
وَكَانُوا
X
അവരാവുകയും ചെയ്തു
عَنْهَا
X
അവയെപ്പറ്റി
غَافِلِينَ
X
അശ്രദ്ധര്‍
﴿7:136﴾ سَأَصْرِفُ
X
ഞാന്‍ തെറ്റിച്ചു കളയും
عَنْ آيَاتِيَ
X
എന്റെ തെളിവുകളില്‍ നിന്ന്
الَّذِينَ يَتَكَبَّرُونَ
X
അഹങ്കരിച്ചു നടക്കുന്നവരെ
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ
X
കൂടാതെ
الْحَقِّ
X
ന്യായം
وَإِن يَرَوْا
X
അവര്‍ കണ്ടാലും
كُلَّ آيَةٍ
X
എല്ലാ തെളിവും
لَّا يُؤْمِنُوا
X
അവര്‍ വിശ്വസിക്കുകയില്ല
بِهَا
X
അതില്‍
وَإِن يَرَوْا
X
അവര്‍ കണ്ടാല്‍
سَبِيلَ الرُّشْدِ
X
നേര്‍വഴി
لَا يَتَّخِذُوهُ
X
അതിനെ അവര്‍ സ്വീകരിക്കുകയില്ല
سَبِيلًا
X
മാര്‍ഗമായി
وَإِن يَرَوْا
X
അവര്‍ കണ്ടാല്‍
سَبِيلَ الْغَيِّ
X
ദുര്‍മാര്‍ഗം
يَتَّخِذُوهُ
X
അതിനെ അവര്‍ സ്വീകരിക്കും
سَبِيلًاۚ
X
മാര്‍ഗമായി
ذَٰلِكَ
X
അത്
بِأَنَّهُمْ
X
തീര്‍ച്ചയായും അവര്‍ ആയതിനാലാണ്
كَذَّبُوا
X
അവര്‍ കള്ളമാക്കി തള്ളി
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
وَكَانُوا
X
അവര്‍ ആവുകയും ചെയ്തിരുന്നു
عَنْهَا
X
അവയെ
غَافِلِينَ
X
അവഗണിക്കുന്നവര്‍
﴿7:146﴾ وَلَمَّا سُقِطَ فِي أَيْدِيهِمْ
X
അവര്‍ക്ക് ഖേദം തോന്നിയപ്പോള്‍
وَرَأَوْا
X
അവര്‍ കണ്ടറിയുകയും ചെയ്തു
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
قَدْ ضَلُّوا
X
അവര്‍ പിഴച്ചു പോയിരിക്കുന്നു (എന്ന്)
قَالُوا
X
അവര്‍ പറഞ്ഞു
لَئِن لَّمْ يَرْحَمْنَا
X
ഞങ്ങളോട് കരുണ കാണിച്ചില്ലെങ്കില്‍
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
وَيَغْفِرْ
X
അവര്‍ പൊറുത്തു തരികയും (ചെയ്തില്ലെങ്കില്‍)
لَنَا
X
ഞങ്ങള്‍ക്ക്
لَنَكُونَنَّ
X
തീര്‍ച്ചയായും ഞങ്ങള്‍ ആയിരിക്കും
مِنَ الْخَاسِرِينَ
X
നഷ്ടപ്പെട്ടവരില്‍
﴿7:149﴾ ذَٰلِكَ
X
അത്
بِأَنَّهُمْ
X
കാരണം തീര്‍ച്ചയായും അവര്‍
شَاقُّوا اللَّهَ
X
അവര്‍ അല്ലാഹുവെ എതിര്‍ത്തു
وَرَسُولَهُۚ
X
അവന്റെ ദൂതനെയും
وَمَن
X
ആരെങ്കിലും
يُشَاقِقِ
X
എതിര്‍ക്കുന്നു(വെങ്കില്‍)
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷയില്‍
﴿8:13﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
حَرِّضِ
X
നീ പ്രേരിപ്പിക്കുക
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
عَلَى الْقِتَالِۚ
X
യുദ്ധത്തിന്
إِن يَكُن
X
ഉണ്ടെങ്കില്‍
مِّنكُمْ
X
നിങ്ങളില്‍
عِشْرُونَ
X
ഇരുപത് (പേര്‍)
صَابِرُونَ
X
ക്ഷമാശീലരായ
يَغْلِبُوا
X
അവര്‍ ജയിക്കും
مِائَتَيْنِۚ
X
ഇരുനൂറുപേരെ
وَإِن يَكُن
X
ഉണ്ടെങ്കില്‍
مِّنكُم
X
നിങ്ങളില്‍
مِّائَةٌ
X
നൂറു (പേര്‍)
يَغْلِبُوا
X
അവര്‍ ജയിക്കും
أَلْفًا
X
ആയിരം പേരെ
مِّنَ الَّذِينَ كَفَرُوا
X
സത്യനിഷേധികളിലെ
بِأَنَّهُمْ
X
തീര്‍ച്ചയായും അവര്‍ ആയതിനാല്‍
قَوْمٌ
X
ജനം
لَّا يَفْقَهُونَ
X
അവര്‍ കാര്യബോധമില്ലാത്തവരാകുന്നു
﴿8:65﴾ وَإِنْ أَحَدٌ
X
ആരെങ്കിലും
مِّنَ الْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളില്‍പെട്ട
اسْتَجَارَكَ
X
നിന്നോട് അഭയം തേടിയാല്‍
فَأَجِرْهُ
X
അവന് നീ അഭയം നല്‍കുക
حَتَّىٰ يَسْمَعَ
X
അവന്‍ കേള്‍ക്കാന്‍ വേണ്ടി
كَلَامَ اللَّهِ
X
അല്ലാഹുവിന്റെ വചനം
ثُمَّ أَبْلِغْهُ
X
പിന്നെ അവനെ എത്തിച്ചുകൊടുക്കുക
مَأْمَنَهُۚ
X
അവന്റെ സുരക്ഷാ സ്ഥാനത്ത്
ذَٰلِكَ
X
ഇതെല്ലാം ചെയ്യുന്നത്
بِأَنَّهُمْ
X
നിശ്ചയം അവര്‍ ആയതിനാലാണ്
قَوْمٌ لَّا يَعْلَمُونَ
X
അറിവില്ലാത്ത ജനത
﴿9:6﴾ وَمَا مَنَعَهُمْ
X
അവര്‍ക്ക് തടസ്സമായിട്ടില്ല
أَن تُقْبَلَ مِنْهُمْ
X
അവരില്‍ നിന്ന് സ്വീകരിക്കപ്പെടുന്നതിന്ന്
نَفَقَاتُهُمْ
X
അവരുടെ ദാനങ്ങള്‍
إِلَّا أَنَّهُمْ
X
തീര്‍ച്ചയായും അവരാണ് എന്നതല്ലാതെ
كَفَرُوا بِاللَّهِ
X
അല്ലാഹുവിനെ അവര്‍ അവിശ്വസിച്ചു
وَبِرَسُولِهِ
X
അവന്റെ ദൂതനെയും
وَلَا يَأْتُونَ
X
അവര്‍ എത്തുന്നുമില്ല
الصَّلَاةَ
X
നമസ്കാരത്തിന്
إِلَّا وَهُمْ
X
അവരായിട്ടല്ലാതെ
كُسَالَىٰ
X
മടിയന്‍മാര്‍
وَلَا يُنفِقُونَ
X
അവര്‍ ധനം ചെലവഴിക്കുന്നുമില്ല
إِلَّا وَهُمْ
X
അവരായിക്കൊണ്ടല്ലാതെ
كَارِهُونَ
X
വെറുപ്പുള്ളവര്‍
﴿9:54﴾ وَلَوْ أَنَّهُمْ رَضُوا
X
അവര്‍ തൃപ്തിയടഞ്ഞിരുന്നെങ്കില്‍
مَا آتَاهُمُ
X
അവര്‍ക്ക് നല്‍കിയതില്‍
اللَّهُ
X
അല്ലാഹു
وَرَسُولُهُ
X
അവന്റെ ദൂതനും
وَقَالُوا
X
അവര്‍ പറയുകയും(ചെയ്തിരുന്നെങ്കില്‍)
حَسْبُنَا
X
ഞങ്ങള്‍ക്ക് മതി
اللَّهُ
X
അല്ലാഹു
سَيُؤْتِينَا
X
ഇനിയും ഞങ്ങള്‍ക്ക് നല്‍കും
اللَّهُ
X
അല്ലാഹു
مِن فَضْلِهِ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَرَسُولُهُ
X
അവന്റെ ദൂതനും
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِلَى اللَّهِ
X
അല്ലാഹുവില്‍ മാത്രം
رَاغِبُونَ
X
പ്രതീക്ഷയര്‍പ്പിച്ചവരാണ്
﴿9:59﴾ لَا تَعْتَذِرُوا
X
ഇനി നിങ്ങള്‍ ഒഴികഴിവുകള്‍ പറയേണ്ട
قَدْ كَفَرْتُم
X
തീര്‍ച്ചയായും നിങ്ങള്‍ നിഷേധിച്ചിരിക്കുന്നു
بَعْدَ إِيمَانِكُمْۚ
X
നിങ്ങളുടെ വിശ്വാസത്തിനു ശേഷം
إِن نَّعْفُ
X
നാം മാപ്പു നല്‍കിയാല്‍ (തന്നെ)
عَن طَائِفَةٍ
X
ഒരു വിഭാഗത്തിന്
مِّنكُمْ
X
നിങ്ങളിലെ
نُعَذِّبْ
X
നാം ശിക്ഷിക്കുക തന്നെ ചെയ്യും
طَائِفَةً
X
മറ്റൊരു വിഭാഗത്തെ
بِأَنَّهُمْ
X
കാരണം അവര്‍
كَانُوا
X
അവരായിരുന്നു
مُجْرِمِينَ
X
കുറ്റവാളികള്‍
﴿9:66﴾ اسْتَغْفِرْ
X
നീ മാപ്പപേക്ഷിക്കുക
لَهُمْ
X
അവര്‍ക്കു വേണ്ടി
أَوْ لَا تَسْتَغْفِرْ
X
അല്ലെങ്കില്‍ മാപ്പപേക്ഷിക്കാതിരിക്കുക
لَهُمْ
X
അവര്‍ക്കു വേണ്ടി
إِن تَسْتَغْفِرْ
X
നീ മാപ്പപേക്ഷിച്ചാല്‍
لَهُمْ
X
അവര്‍ക്കു വേണ്ടി
سَبْعِينَ مَرَّةً
X
എഴുപത് പ്രാവശ്യം
فَلَن يَغْفِرَ اللَّهُ
X
അല്ലാഹു പൊറുത്തു കൊടുക്കുകയേയില്ല
لَهُمْۚ
X
അവര്‍ക്ക്
ذَٰلِكَ
X
അത്
بِأَنَّهُمْ
X
അവര്‍ ആയത് കൊണ്ട്
كَفَرُوا
X
അവര്‍ നിഷേധിച്ചു
بِاللَّهِ
X
അല്ലാഹുവിനെ
وَرَسُولِهِۗ
X
അവന്റെ ദൂതനെയും
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الْفَاسِقِينَ
X
അധാര്‍മികരായ
﴿9:80﴾ مَا كَانَ لِلنَّبِيِّ
X
പ്രവാചകന്ന് ഭൂഷണമല്ല (അനുവാദമില്ല)
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്കും
أَن يَسْتَغْفِرُوا
X
പാപമോചനത്തിന്ന് പ്രാര്‍ഥിക്കാന്‍
لِلْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികള്‍ക്ക് വേണ്ടി
وَلَوْ كَانُوا
X
അവര്‍ ആണെങ്കില്‍പോലും
أُولِي قُرْبَىٰ
X
അടുത്ത ബന്ധമുള്ളവര്‍
مِن بَعْدِ مَا تَبَيَّنَ لَهُمْ
X
തങ്ങള്‍ക്ക് വ്യക്തമായികഴിഞ്ഞ ശേഷം
أَنَّهُمْ
X
നിശ്ചയമായും അവര്‍
أَصْحَابُ الْجَحِيمِ
X
കത്തിക്കാളുന്ന നരകത്തീയിന്റെ അവകാശികളാണെന്ന്
﴿9:113﴾ مَا كَانَ
X
പാടുള്ളതല്ല (അനുവാദമില്ല)
لِأَهْلِ الْمَدِينَةِ
X
മദീനക്കാര്‍ക്ക്
وَمَنْ حَوْلَهُم
X
അവരുടെ പരിസരത്തുള്ളവര്‍ക്കും
مِّنَ الْأَعْرَابِ
X
ഗ്രാമീണ അറബികളില്‍നിന്നുള്ള
أَن يَتَخَلَّفُوا
X
പിന്മാറി നില്‍ക്കാന്‍
عَن رَّسُولِ اللَّهِ
X
അല്ലാഹുവിന്റെ ദൂതനെവിട്ട്
وَلَا يَرْغَبُوا بِأَنفُسِهِمْ
X
സ്വന്തം കാര്യത്തില്‍ താല്‍പര്യം കാണിക്കാനും
عَن نَّفْسِهِۚ
X
അദ്ദേഹത്തെ അവഗണിച്ച്
ذَٰلِكَ
X
അത്
بِأَنَّهُمْ
X
അവരാണെന്നത്കൊണ്ടാകുന്നു
لَا يُصِيبُهُمْ
X
അവരെ ബാധിക്കുകയില്ല
ظَمَأٌ
X
ദാഹം
وَلَا نَصَبٌ
X
ക്ഷീണവും
وَلَا مَخْمَصَةٌ
X
വിശപ്പും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَلَا يَطَئُونَ
X
അവര്‍ കാല്‍വെക്കുന്നുമില്ല
مَوْطِئًا
X
വല്ല സ്ഥാനത്തും
يَغِيظُ الْكُفَّارَ
X
സത്യനിഷേധികളെ കോപിപ്പിക്കുന്ന
وَلَا يَنَالُونَ
X
അവര്‍ ഏല്‍പിക്കുകയുമില്ല
مِنْ عَدُوٍّ
X
ശത്രുവിന്ന്
نَّيْلًا
X
വല്ല നാശവും
إِلَّا كُتِبَ
X
രേഖപ്പെടുത്തിയിട്ടല്ലാതെ
لَهُم
X
അവര്‍ക്ക്
بِهِ
X
അത് കാരണമായി
عَمَلٌ صَالِحٌۚ
X
സല്‍കര്‍മം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يُضِيعُ
X
നഷ്ടപ്പെടുത്തുകയില്ല
أَجْرَ
X
പ്രതിഫലം
الْمُحْسِنِينَ
X
സല്‍കര്‍മികളുടെ
﴿9:120﴾ أَوَلَا يَرَوْنَ
X
അവര്‍ കാണുന്നില്ലേ
أَنَّهُمْ
X
നിശ്ചയമായും അവര്‍
يُفْتَنُونَ
X
പരീക്ഷിക്കപ്പെടുന്നു
فِي كُلِّ عَامٍ
X
ഓരോ കൊല്ലവും
مَّرَّةً
X
ഒരിക്കല്‍
أَوْ مَرَّتَيْنِ
X
അല്ലെങ്കില്‍ രണ്ടുതവണ
ثُمَّ لَا يَتُوبُونَ
X
എന്നിട്ടും അവര്‍ പശ്ചാത്തപിച്ചു മടങ്ങുന്നില്ല
وَلَا هُمْ يَذَّكَّرُونَ
X
അവര്‍ ചിന്തിച്ചറിയുന്നുമില്ല
﴿9:126﴾ وَإِذَا مَا أُنزِلَتْ
X
അവതരിക്കുമ്പോള്‍
سُورَةٌ
X
വല്ല അദ്ധ്യായവും
نَّظَرَ
X
നോക്കും
بَعْضُهُمْ
X
അവരില്‍ ചിലര്‍
إِلَىٰ بَعْضٍ
X
മറ്റു ചിലരെ
هَلْ يَرَاكُم
X
നിങ്ങളെ കാണുന്നുണ്ടോഎന്ന്
مِّنْ أَحَدٍ
X
ആരെങ്കിലും
ثُمَّ انصَرَفُواۚ
X
പിന്നീടവര്‍ പിന്തിരിഞ്ഞുപോകുന്നു
صَرَفَ اللَّهُ
X
അല്ലാഹു തെറ്റിച്ചുകളഞ്ഞിരിക്കുന്നു
قُلُوبَهُم
X
അവരുടെ മനസ്സുകളെ
بِأَنَّهُمْ
X
കാരണം അവര്‍
قَوْمٌ
X
ഒരു ജനതയാണ്
لَّا يَفْقَهُونَ
X
കാര്യം മനസ്സിലാക്കാത്ത
﴿9:127﴾ هُوَ
X
അവനാണ്
الَّذِي
X
ഒരുവന്‍
يُسَيِّرُكُمْ
X
അവന്‍ നിങ്ങളെ ചലിപ്പിക്കുന്നു
فِي الْبَرِّ
X
കരയില്‍
وَالْبَحْرِۖ
X
കടലിലും
حَتَّىٰ
X
അങ്ങനെ
إِذَا كُنتُمْ
X
നിങ്ങളായിരിക്കുമ്പോള്‍
فِي الْفُلْكِ
X
കപ്പലുകളില്‍
وَجَرَيْنَ
X
അവ നീങ്ങിതുടങ്ങി
بِهِم
X
യാത്രക്കാരെയും കൊണ്ട്
بِرِيحٍ
X
കാറ്റിനാല്‍
طَيِّبَةٍ
X
നല്ല (അനുകൂലമായ)
وَفَرِحُوا بِهَا
X
അവരതില്‍ സന്തുഷ്ടരുമായി
جَاءَتْهَا
X
അവക്ക് വന്നെത്തി
رِيحٌ عَاصِفٌ
X
ഒരു കൊടുങ്കാറ്റ്
وَجَاءَهُمُ
X
അവര്‍ക്ക് നേരെ വന്നു
الْمَوْجُ
X
തിരമാല
مِن كُلِّ مَكَانٍ
X
എല്ലായിടത്തുനിന്നും
وَظَنُّوا
X
അവര്‍ക്ക് തോന്നി
أَنَّهُمْ أُحِيطَ بِهِمْۙ
X
തങ്ങള്‍ വലയം ചെയ്യപ്പെട്ടുവെന്ന്
دَعَوُا اللَّهَ
X
അപ്പോള്‍ അവര്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു
مُخْلِصِينَ
X
നിഷ്കളങ്കമായി സമര്‍പ്പിച്ചുകൊണ്ട്
لَهُ
X
അവന്ന്
الدِّينَ
X
കീഴ്വണക്കം
لَئِنْ أَنجَيْتَنَا
X
നീ ഞങ്ങളെ രക്ഷപ്പെടുത്തിയാല്‍
مِنْ هَٰذِهِ
X
ഇതില്‍ നിന്ന്
لَنَكُونَنَّ
X
ഉറപ്പായും ഞങ്ങളായിതീരും
مِنَ الشَّاكِرِينَ
X
നന്ദിയുള്ളവരുടെ കൂട്ടത്തില്‍
﴿10:22﴾ إِنَّمَا مَثَلُ
X
നിശ്ചയം ഉപമ
الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
كَمَاءٍ
X
വെള്ളം പോലെയാണ്
أَنزَلْنَاهُ
X
അതിനെ നാം വര്‍ഷിപ്പിച്ചു
مِنَ السَّمَاءِ
X
മാനത്ത് നിന്ന്
فَاخْتَلَطَ
X
ഇടകലര്‍ന്നു വളര്‍ന്നു
بِهِ
X
അത് വഴി
نَبَاتُ الْأَرْضِ
X
ഭൂമിയിലെ സസ്യങ്ങള്‍
مِمَّا يَأْكُلُ النَّاسُ
X
മനുഷ്യര്‍ ഭക്ഷിക്കുന്നവയില്‍ നിന്നുള്ള
وَالْأَنْعَامُ
X
കന്നുകാലികളും
حَتَّىٰ
X
അങ്ങനെ
إِذَا أَخَذَتِ الْأَرْضُ
X
ഭൂമി കൈക്കൊണ്ടപ്പോള്‍
زُخْرُفَهَا
X
അതിന്റെ ചമയങ്ങള്‍
وَازَّيَّنَتْ
X
അത് ചേതോഹരമാകുകയും ചെയ്തു
وَظَنَّ
X
കരുതി
أَهْلُهَا
X
അതിന്റെ ഉടമകള്‍
أَنَّهُمْ
X
നിശ്ചയമായും തങ്ങള്‍
قَادِرُونَ
X
കഴിവുറ്റവരായിരിക്കുന്നു
عَلَيْهَا
X
അതിന്റെ കാര്യത്തില്‍ (അത് അനുഭവിക്കാന്‍)
أَتَاهَا
X
അതിന്ന് വന്നെത്തി
أَمْرُنَا
X
നമ്മുടെ കല്‍പന
لَيْلًا
X
രാത്രിയില്‍
أَوْ نَهَارًا
X
അല്ലെങ്കില്‍ പകല്‍
فَجَعَلْنَاهَا
X
അങ്ങനെ നാമതിനെ ആക്കി
حَصِيدًا
X
ഉന്മൂലനം ചെയ്യപ്പെട്ടത്
كَأَن لَّمْ تَغْنَ
X
അത് ഉണ്ടായിരുന്നിട്ടില്ലാത്ത വിധം
بِالْأَمْسِۚ
X
ഇന്നലെ
كَذَٰلِكَ
X
അവ്വിധം
نُفَصِّلُ
X
നാം വിശദീകരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ജനതക്കുവേണ്ടി
يَتَفَكَّرُونَ
X
ചിന്തിച്ചു മനസ്സിലാക്കുന്ന
﴿10:24﴾ كَذَٰلِكَ
X
അങ്ങനെ
حَقَّتْ
X
സത്യമായി പുലര്‍ന്നിരിക്കുന്നു
كَلِمَتُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
عَلَى الَّذِينَ فَسَقُوا
X
ധിക്കാരം കൈക്കൊണ്ടവരെ സംബന്ധിച്ച
أَنَّهُمْ
X
നിശ്ചയം അവര്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿10:33﴾ لَا جَرَمَ
X
സംശയമില്ല
أَنَّهُمْ
X
നിശ്ചയം അവര്‍
فِي الْآخِرَةِ
X
പരലോകത്ത്
هُمُ
X
അവര്‍ തന്നെയാണ്
الْأَخْسَرُونَ
X
ഏറ്റവും നഷ്ടം ഭവിച്ചവര്‍
﴿11:22﴾ حَتَّىٰ إِذَا اسْتَيْأَسَ
X
അങ്ങനെ നിരാശരായിത്തീര്‍ന്നപ്പോള്‍
الرُّسُلُ
X
ആ ദൈവദൂതന്മാര്‍
وَظَنُّوا
X
ജനം കരുതുകയും ചെയ്തപ്പോള്‍
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
قَدْ كُذِبُوا
X
അവരോട് കളവ് പറയപ്പെട്ടുവെന്ന്
جَاءَهُمْ
X
അവര്‍ക്ക് വന്നെത്തി
نَصْرُنَا
X
നമ്മുടെ സഹായം
فَنُجِّيَ
X
അങ്ങനെ രക്ഷപ്പെടുത്തപ്പെട്ടു
مَن نَّشَاءُۖ
X
നാം ഇച്ഛിച്ചവര്‍
وَلَا يُرَدُّ
X
തട്ടിമാറ്റപ്പെടുകയില്ല
بَأْسُنَا
X
നമ്മുടെ ശിക്ഷ
عَنِ الْقَوْمِ
X
ജനത്തില്‍നിന്ന്
الْمُجْرِمِينَ
X
കുറ്റവാളികളായ
﴿12:110﴾ لِيُبَيِّنَ
X
അവന്‍ വ്യക്തമാക്കിക്കൊടുക്കാന്‍ വേണ്ടി
لَهُمُ
X
അവര്‍ക്ക്
الَّذِي
X
യാതൊരു കാര്യം
يَخْتَلِفُونَ
X
അവര്‍ ഭിന്നിച്ചിരിക്കുന്നു
فِيهِ
X
അതില്‍
وَلِيَعْلَمَ
X
അറിയാന്‍ വേണ്ടിയും
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
أَنَّهُمْ
X
നിശ്ചയമായും അവരായിരുന്നുവെന്ന്
كَانُوا كَاذِبِينَ
X
കളവ് പറയുന്നവര്‍
﴿16:39﴾ وَلَقَدْ نَعْلَمُ
X
തീര്‍ച്ചയായും നമുക്കറിയാം
أَنَّهُمْ يَقُولُونَ
X
തീര്‍ച്ചയായും അവര്‍ പറയുന്നുവെന്ന്
إِنَّمَا
X
നിശ്ചയം
يُعَلِّمُهُ
X
അദ്ദേഹത്തെ പഠിപ്പിക്കുന്നത്
بَشَرٌۗ
X
ഒരു മനുഷ്യന്‍ മാത്രമാണ്
لِّسَانُ
X
ഭാഷ
الَّذِي
X
ഒരുത്തന്റെ
يُلْحِدُونَ إِلَيْهِ
X
അയാളിലേക്ക് അവര്‍ ദുസ്സൂചന നല്‍കുന്നു
أَعْجَمِيٌّ
X
അനറബിയാണ്
وَهَٰذَا
X
ഇതാകട്ടെ
لِسَانٌ
X
ഭാഷ
عَرَبِيٌّ
X
അറബിയാണ്
مُّبِينٌ
X
വ്യക്തമായ
﴿16:103﴾ لَا جَرَمَ
X
സംശയമില്ല
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
فِي الْآخِرَةِ
X
പരലോകത്ത്
هُمُ
X
അവര്‍ തന്നെയാണ്
الْخَاسِرُونَ
X
നഷ്ടം പറ്റിയവര്‍
﴿16:109﴾ ذَٰلِكَ
X
അത്
جَزَاؤُهُم
X
അവര്‍ക്കുള്ള പ്രതിഫലമാണ്
بِأَنَّهُمْ كَفَرُوا
X
അവര്‍ നിഷേധിച്ചതിനാല്‍
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
أَإِذَا كُنَّا
X
ഞങ്ങളായാലുമോ
عِظَامًا
X
എല്ലുകളും
وَرُفَاتًا
X
തുരുമ്പും
أَإِنَّا
X
ഞങ്ങളോ
لَمَبْعُوثُونَ
X
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവര്‍
خَلْقًا
X
ഒരു സൃഷ്ടിയായിട്ട്
جَدِيدًا
X
പുതിയ
﴿17:98﴾ الَّذِينَ
X
ഒരുത്തര്‍
ضَلَّ
X
പിഴച്ചുപോയിരിക്കുന്നു
سَعْيُهُمْ
X
അവരുടെ പരിശ്രമങ്ങള്‍
فِي الْحَيَاةِ الدُّنْيَا
X
ഇഹലോകജീവിതത്തില്‍
وَهُمْ
X
അവരാകട്ടെ
يَحْسَبُونَ
X
അവര്‍ വിചാരിക്കുന്നു
أَنَّهُمْ
X
നിശ്ചയം അവര്‍
يُحْسِنُونَ
X
അവര്‍ നന്നായി ചെയ്യുന്നു
صُنْعًا
X
പ്രവര്‍ത്തി
﴿18:104﴾ وَحَرَامٌ
X
നിഷിദ്ധമാണ്
عَلَىٰ قَرْيَةٍ
X
ഒരു നാടിന്
أَهْلَكْنَاهَا
X
നാം അതിനെ നശിപ്പിച്ചിരിക്കുന്നു
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَا يَرْجِعُونَ
X
അവര്‍ മടങ്ങിവരില്ല
﴿21:95﴾ أُذِنَ
X
(തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു
لِلَّذِينَ
X
ഒരുകൂട്ടര്‍ക്ക്
يُقَاتَلُونَ
X
അവര്‍ യുദ്ധത്തിനിരയാകുന്നു
بِأَنَّهُمْ ظُلِمُواۚ
X
അവര്‍ അക്രമിക്കപ്പെട്ടു എന്നതിനാല്‍
وَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ نَصْرِهِمْ
X
അവരുടെ സഹായത്തിന്‌ (അവരെ സഹായിക്കാന്‍)
لَقَدِيرٌ
X
കഴിവുറ്റവന്‍ തന്നെ
﴿22:39﴾ وَالَّذِينَ
X
ഒരു കൂട്ടരും
يُؤْتُونَ
X
അവര്‍ നല്‍കുന്നു
مَا آتَوا
X
അവര്‍ നല്‍കുന്നത്
وَّقُلُوبُهُمْ
X
അവരുടെ ഹൃദയങ്ങളായിരിക്കെ
وَجِلَةٌ
X
ഭയന്നു വിറക്കുന്നവ
أَنَّهُمْ
X
അവരാണെന്നതിനാല്‍
إِلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ അടുത്തേക്ക്
رَاجِعُونَ
X
മടങ്ങുന്നവര്‍
﴿23:60﴾ إِنِّي
X
തീര്‍ച്ചയായും ഞാന്‍
جَزَيْتُهُمُ
X
ഞാന്‍ അവര്‍ക്ക് പ്രതിഫലം നല്‍കി
الْيَوْمَ
X
ഇന്ന്
بِمَا صَبَرُوا
X
അവര്‍ ക്ഷമിച്ചതിനാല്‍
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
هُمُ
X
അവര്‍ (തന്നെയാണ്)
الْفَائِزُونَ
X
വിജയികള്‍
﴿23:111﴾ أَلَمْ تَرَ
X
നീ കാണുന്നില്ലേ
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
فِي كُلِّ وَادٍ
X
സകല താഴ്‌വരകളിലും
يَهِيمُونَ
X
അലഞ്ഞു തിരിയുന്നു
﴿26:225﴾ وَأَنَّهُمْ
X
തീര്‍ച്ചയായും അവര്‍
يَقُولُونَ
X
പറയുന്നവരാണ്
مَا لَا يَفْعَلُونَ
X
അവര്‍ ചെയ്യാത്തത്
﴿26:226﴾ وَاسْتَكْبَرَ
X
അഹങ്കരിച്ചു
هُوَ
X
അവന്‍
وَجُنُودُهُ
X
അവന്റെ പടയാളികളും
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ الْحَقِّ
X
അന്യായമായി
وَظَنُّوا
X
അവര്‍ വിചാരിച്ചു
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
إِلَيْنَا
X
നമ്മിലേക്ക്
لَا يُرْجَعُونَ
X
അവര്‍ മടങ്ങിവരില്ലെന്ന്
﴿28:39﴾ وَقِيلَ
X
(ബഹുദൈവവിശ്വാസികളോട്) പറയപ്പെടും
ادْعُوا
X
നിങ്ങള്‍ വിളിക്കുവിന്‍
شُرَكَاءَكُمْ
X
നിങ്ങളുടെ പങ്കാളികളെ
فَدَعَوْهُمْ
X
അപ്പോള്‍ ഇവര്‍ അവരെ വിളിക്കും
فَلَمْ يَسْتَجِيبُوا
X
എന്നാല്‍ അവര്‍ ഉത്തരം നല്‍കുകയില്ല
لَهُمْ
X
ഇവര്‍ക്ക്
وَرَأَوُا
X
അവര്‍ നേരില്‍ കാണുന്നതുമാണ്
الْعَذَابَۚ
X
ശിക്ഷ
لَوْ أَنَّهُمْ
X
നിശ്ചയം അവരാണെങ്കില്‍
كَانُوا
X
അവരായിരുന്നു
يَهْتَدُونَ
X
അവര്‍ നേര്‍വഴിപ്രാപിക്കുന്നു
﴿28:64﴾ أَلَمْ يَرَوْا
X
ഇക്കൂട്ടര്‍ കാണുന്നില്ലേ
كَمْ أَهْلَكْنَا
X
എത്രയെത്രയാണ് നാം നശിപ്പിച്ചതെന്ന്
قَبْلَهُم
X
അവര്‍ക്കു മുമ്പ്
مِّنَ الْقُرُونِ
X
തലമുറകളെ
أَنَّهُمْ
X
പിന്നെ അവരാരും തന്നെ
إِلَيْهِمْ
X
ഇവരുടെ അടുത്തേക്ക്
لَا يَرْجِعُونَ
X
തിരിച്ചുവരുന്നില്ല
﴿36:31﴾ وَكَذَٰلِكَ
X
അപ്രകാരം
حَقَّتْ
X
ബാധകമായി
كَلِمَتُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
عَلَى الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്ക്
أَنَّهُمْ
X
നിശ്ചയമായും അവര്‍
أَصْحَابُ النَّارِ
X
നരകവാസികളാകുന്നു
﴿40:6﴾ ذَٰلِكَ
X
അത്
بِأَنَّهُمْ كَانَت
X
തീര്‍ച്ചയായും അവരായതു കൊണ്ടാണ്
تَّأْتِيهِمْ
X
അവരുടെ അടുക്കല്‍ ചെന്നിരുന്നു
رُسُلُهُم
X
അവരിലേക്കുള്ള ദൂതന്‍മാര്‍
بِالْبَيِّنَاتِ
X
(വ്യക്തമായ) തെളിവുകളുമായി
فَكَفَرُوا
X
എന്നിട്ട് അവര്‍ അവിശ്വസിച്ചു കളഞ്ഞു
فَأَخَذَهُمُ اللَّهُۚ
X
അതിനാല്‍ അല്ലാഹു അവരെ പിടികൂടി
إِنَّهُ
X
നിശ്ചയമായും അവന്‍
قَوِيٌّ
X
ശക്തനാണ്
شَدِيدُ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവനും
﴿40:22﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമിക്കുക
كَمَا صَبَرَ
X
ക്ഷമിച്ചതുപോലെ
أُولُو الْعَزْمِ
X
തീരുമാനശക്തിയുള്ളവര്‍
مِنَ الرُّسُلِ
X
ദൂതന്മാരില്‍ നിന്ന്
وَلَا تَسْتَعْجِل
X
നീ തിരക്കുകൂട്ടാതിരിക്കുക
لَّهُمْۚ
X
അവരുടെ കാര്യത്തില്‍
كَأَنَّهُمْ
X
അവരായത് പോലെ
يَوْمَ يَرَوْنَ
X
അവര്‍ കാണുന്ന ദിവസം
مَا يُوعَدُونَ
X
അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്നതിനെ
لَمْ يَلْبَثُوا
X
അവര്‍ വസിച്ചിട്ടില്ല (വസിക്കാത്ത പോലെ)
إِلَّا سَاعَةً
X
ഒരു നാഴികനേരമല്ലാതെ
مِّن نَّهَارٍۚ
X
പകലില്‍ നിന്ന്
بَلَاغٌۚ
X
(ഇത്) ഒരറിയിപ്പാകുന്നു
فَهَلْ يُهْلَكُ
X
ഇനിയും നശിപ്പിക്കപ്പെടുമോ
إِلَّا الْقَوْمُ
X
ജനസമൂഹമല്ലാതെ
الْفَاسِقُونَ
X
അധര്‍മികളായ
﴿46:35﴾ ذَٰلِكَ
X
അത്
بِأَنَّهُمْ
X
നിശ്ചയം അവര്‍
كَرِهُوا
X
അവര്‍ വെറുത്തു(വെറുത്തത് കാരണമാണ്)
مَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതിനെ
فَأَحْبَطَ
X
അതിനാലവന്‍ പാഴാക്കി
أَعْمَالَهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങളെ
﴿47:9﴾ ذَٰلِكَ
X
അത്
بِأَنَّهُمْ
X
നിശ്ചയം അവര്‍
قَالُوا
X
അവര്‍ പറഞ്ഞു(പറഞ്ഞതിനാലാണ്)
لِلَّذِينَ كَرِهُوا
X
വെറുത്തവരോട്
مَا نَزَّلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതിനെ
سَنُطِيعُكُمْ
X
ഞങ്ങള്‍ നിങ്ങളെ അനുസരിച്ചു കൊള്ളാം (എന്ന്)
فِي بَعْضِ الْأَمْرِۖ
X
ചില കാര്യങ്ങളില്‍
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
إِسْرَارَهُمْ
X
അവര്‍ രഹസ്യമാക്കിവെക്കുന്നത്
﴿47:26﴾ وَلَوْ أَنَّهُمْ صَبَرُوا
X
അവര്‍ ക്ഷമിച്ചിരുന്നെങ്കില്‍
حَتَّىٰ تَخْرُجَ
X
നീ പുറത്ത് വരുന്നതുവരെ
إِلَيْهِمْ
X
അവരുടെ അടുത്തേക്ക്
لَكَانَ
X
അതായിരുന്നു
خَيْرًا
X
ഉത്തമം
لَّهُمْۚ
X
അവര്‍ക്ക്
وَاللَّهُ غَفُورٌ
X
അല്ലാഹു ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿49:5﴾ وَيَطُوفُ
X
ചുറ്റിക്കറങ്ങും
عَلَيْهِمْ
X
അവരുടെ സമീപം
غِلْمَانٌ
X
ബാലന്മാര്‍
لَّهُمْ
X
അവര്‍ക്കുള്ള
كَأَنَّهُمْ
X
അവരാണെന്നപോലെ
لُؤْلُؤٌ
X
മുത്തുകള്‍
مَّكْنُونٌ
X
സൂക്ഷിക്കപ്പെട്ട
﴿52:24﴾ خُشَّعًا
X
താഴ്ന്നുപോയവരായി
أَبْصَارُهُمْ
X
അവരുടെ കണ്ണുകള്‍
يَخْرُجُونَ
X
അവര്‍ പുറത്തു വരും
مِنَ الْأَجْدَاثِ
X
ഖബ്റുകളില്‍നിന്ന്
كَأَنَّهُمْ
X
അവരാണെന്നപോലെ
جَرَادٌ
X
വെട്ടുകിളികള്‍
مُّنتَشِرٌ
X
പരന്ന(പരന്നുപറക്കുന്ന)
﴿54:7﴾ تَنزِعُ
X
വിട്ടൊഴിയാത്ത
النَّاسَ
X
ജനത്തെ
كَأَنَّهُمْ
X
അവരാണെന്നപോലെ
أَعْجَازُ
X
തടികള്‍
نَخْلٍ
X
ഈത്തപ്പനയുടെ
مُّنقَعِرٍ
X
കടപുഴകിവീണ
﴿54:20﴾ يَوْمَ
X
ദിവസം
يَبْعَثُهُمُ
X
അവരെ എഴുന്നേല്‍പിക്കുന്ന
اللَّهُ
X
അല്ലാഹു
جَمِيعًا
X
എല്ലാവരെയും
فَيَحْلِفُونَ
X
അപ്പോള്‍ അവര്‍ സത്യം ചെയ്യും
لَهُ
X
അവനോട്
كَمَا يَحْلِفُونَ
X
അവര്‍ സത്യം ചെയ്യുന്നപോലെ
لَكُمْۖ
X
നിങ്ങളോട്
وَيَحْسَبُونَ
X
അവര്‍ വിചാരിക്കുകയും ചെയ്യും
أَنَّهُمْ
X
നിശ്ചയം, അവരാണെന്ന്
عَلَىٰ شَيْءٍۚ
X
(നേട്ടം കിട്ടുന്ന)ഒരു കാര്യത്തില്‍
أَلَا
X
അറിയുക
إِنَّهُمْ
X
നിശ്ചയം, അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْكَاذِبُونَ
X
കള്ളം പറയുന്നവര്‍
﴿58:18﴾ ذَٰلِكَ
X
അത്
بِأَنَّهُمْ
X
നിശ്ചയം, അവരായതുകൊണ്ടാണ്
شَاقُّوا
X
അവര്‍ വിരോധം വെച്ചുപുലര്‍ത്തി
اللَّهَ
X
അല്ലാഹുവിനോട്
وَرَسُولَهُۖ
X
അവന്റെ ദൂതനോടും
وَمَن يُشَاقِّ
X
ആര്‍ വിരോധം വെച്ചുപുലര്‍ത്തുന്നുവോ
اللَّهَ
X
അല്ലാഹുവിനോട്
فَإِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
شَدِيدُ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവനാണ്
﴿59:4﴾ لَأَنتُمْ
X
നിങ്ങളോടാണ്
أَشَدُّ
X
കൂടുതല്‍ കഠിനം
رَهْبَةً
X
ഭയത്തില്‍
فِي صُدُورِهِم
X
അവരുടെ മനസ്സുകളില്‍
مِّنَ اللَّهِۚ
X
അല്ലാഹുവിനേക്കാള്‍
ذَٰلِكَ
X
അത്
بِأَنَّهُمْ
X
നിശ്ചയമായും അവരാണെന്നതു കൊണ്ടാണ്
قَوْمٌ
X
ഒരു ജനത
لَّا يَفْقَهُونَ
X
കാര്യം ഗ്രഹിക്കാത്ത
﴿59:13﴾ لَا يُقَاتِلُونَكُمْ
X
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുകയില്ല
جَمِيعًا
X
എല്ലാവരും ഒരുമിച്ച്
إِلَّا
X
അല്ലാതെ
فِي قُرًى
X
നാടുകളില്‍
مُّحَصَّنَةٍ
X
കോട്ടയായി നിര്‍മിക്കപ്പെട്ട
أَوْ
X
അല്ലെങ്കില്‍
مِن وَرَاءِ
X
പിന്നില്‍നിന്ന്
جُدُرٍۚ
X
മതിലുകളുടെ
بَأْسُهُم
X
അവരുടെ പോര്
بَيْنَهُمْ
X
അവര്‍ക്കിടയില്‍
شَدِيدٌۚ
X
അതിരൂക്ഷമാണ്
تَحْسَبُهُمْ
X
അവരെക്കുറിച്ച് നീ കരുതുന്നു
جَمِيعًا
X
ഒറ്റക്കെട്ടാണെന്ന്
وَقُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
شَتَّىٰۚ
X
വിഭിന്നങ്ങളാണ്
ذَٰلِكَ
X
അത്
بِأَنَّهُمْ
X
നിശ്ചയം അവരാണെന്നതുകൊണ്ടാണ്
قَوْمٌ
X
ഒരു ജനത
لَّا يَعْقِلُونَ
X
കാര്യം ഗ്രഹിക്കാത്ത
﴿59:14﴾ ذَٰلِكَ
X
അത്
بِأَنَّهُمْ
X
അവരായതിന്റെ ഫലമാണ്
آمَنُوا
X
അവര്‍ വിശ്വസിച്ചു
ثُمَّ
X
പിന്നെ
كَفَرُوا
X
അവര്‍ നിഷേധിച്ചു
فَطُبِعَ
X
അങ്ങനെ മുദ്രവെക്കപ്പെട്ടു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങള്‍ക്ക്
فَهُمْ
X
അതിനാല്‍ അവര്‍
لَا يَفْقَهُونَ
X
അവര്‍ക്ക് ഗ്രഹിക്കാനാവുന്നില്ല
﴿63:3﴾ وَإِذَا رَأَيْتَهُمْ
X
നീ അവരെ കണ്ടാല്‍
تُعْجِبُكَ
X
നിന്നെ വിസ്മയിപ്പിക്കും
أَجْسَامُهُمْۖ
X
അവരുടെ ശരീരങ്ങള്‍
وَإِن يَقُولُوا
X
അവര്‍ സംസാരിക്കുകയാണെങ്കില്‍
تَسْمَعْ
X
നീ ചെവി കൊടുക്കും
لِقَوْلِهِمْۖ
X
അവരുടെ വാക്കിന്
كَأَنَّهُمْ
X
അവരാണെന്നപോലെ
خُشُبٌ
X
മരത്തടികള്‍
مُّسَنَّدَةٌۖ
X
ചാരിവെക്കപ്പെട്ട
يَحْسَبُونَ
X
അവര്‍ കരുതുന്നു
كُلَّ صَيْحَةٍ
X
എല്ലാ ഒച്ചയും
عَلَيْهِمْۚ
X
അവര്‍ക്കെതിരാണെന്ന്
هُمُ
X
അവരാണ്
الْعَدُوُّ
X
ശത്രു
فَاحْذَرْهُمْۚ
X
അതിനാല്‍ നീ അവരെ സൂക്ഷിക്കുക
قَاتَلَهُمُ اللَّهُۖ
X
അല്ലാഹു അവരെ തുലയ്ക്കട്ടെ
أَنَّىٰ
X
എങ്ങനെ?
يُؤْفَكُونَ
X
അവര്‍ വഴി തെറ്റിക്കപ്പെട്ടുന്നു
﴿63:4﴾ سَخَّرَهَا
X
അവന്‍ അതിനെ തിരിച്ചുവിട്ടു
عَلَيْهِمْ
X
അവരുടെ നേരെ
سَبْعَ
X
ഏഴ്
لَيَالٍ
X
രാവുകള്‍
وَثَمَانِيَةَ
X
എട്ട്
أَيَّامٍ
X
പകലുകള്‍
حُسُومًا
X
ഇടതടവില്ലാതെ
فَتَرَى
X
അപ്പോള്‍ നിനക്കു കാണാം
الْقَوْمَ
X
ആ ജനതയെ
فِيهَا
X
അതില്‍
صَرْعَىٰ
X
വീണുകിടക്കുന്നവരായി
كَأَنَّهُمْ
X
അവരാണെന്നപോലെ
أَعْجَازُ
X
തടികള്‍
نَخْلٍ
X
ഈത്തപ്പനകളുടെ
خَاوِيَةٍ
X
കടപുഴകി വീണ
﴿69:7﴾ يَوْمَ
X
ദിവസം
يَخْرُجُونَ
X
അവര്‍ പുറത്ത് വരുന്ന
مِنَ الْأَجْدَاثِ
X
ശവകുടീരങ്ങളില്‍നിന്ന്
سِرَاعًا
X
ധൃതിപ്പെട്ട്
كَأَنَّهُمْ
X
അവരാണെന്ന പോലെ
إِلَىٰ نُصُبٍ
X
ഒരു നാട്ടക്കുറിയിലേക്ക്
يُوفِضُونَ
X
അവര്‍ ഓടിയടുക്കുന്നു (ഓടിയടുക്കുന്നപോലെ)
﴿70:43﴾ وَأَنَّهُمْ ظَنُّوا
X
അവര്‍ കരുതിയെന്നും
كَمَا ظَنَنتُمْ
X
നിങ്ങള്‍ കരുതിയപോലെ
أَن لَّن يَبْعَثَ
X
(ദൂതനായി) നിയോഗിക്കുകയില്ലെന്ന്
اللَّهُ
X
അല്ലാഹു
أَحَدًا
X
ആരെയും
﴿72:7﴾ كَأَنَّهُمْ
X
അവരാണെന്നപോലെ
حُمُرٌ
X
കഴുതകള്‍
مُّسْتَنفِرَةٌ
X
വിരണ്ടോടുന്ന
﴿74:50﴾ كَأَنَّهُمْ
X
അവരായത് പോലെ
يَوْمَ يَرَوْنَهَا
X
അവര്‍ അത് കാണുന്ന ദിവസം
لَمْ يَلْبَثُوا
X
അവര്‍ താമസിച്ചിട്ടില്ല
إِلَّا عَشِيَّةً
X
ഒരു സായാഹ്നം അല്ലാതെ
أَوْ ضُحَاهَا
X
അല്ലെങ്കില്‍ അതിന്റെ പൂ൪വാഹ്നം
﴿79:46﴾