Repeated Words in Quran

< >
Total Found : 16
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَسْتَحْيِي
X
ലജ്ജിക്കുന്നില്ല
أَن يَضْرِبَ مَثَلًا
X
ഉദാഹരിക്കാന്‍
مَّا
X
ഏതൊരു ഉപമയും
بَعُوضَةً
X
കൊതുകിനെ
فَمَا فَوْقَهَاۚ
X
അതിലും നിസ്സാരമായതിനെ
فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ വിശ്വാസികള്‍
فَيَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهُ الْحَقُّ
X
നിശ്ചയം അത് സത്യമാണെന്ന്
مِن رَّبِّهِمْۖ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَأَمَّا الَّذِينَ كَفَرُوا
X
എന്നാല്‍ സത്യനിഷേധികള്‍
فَيَقُولُونَ
X
അവര്‍ പറയും
مَاذَا
X
എന്താണ്
أَرَادَ
X
ഉദ്ദേശിച്ചു (ഉദ്ദേശിച്ചത്)
اللَّهُ
X
അല്ലാഹു
بِهَٰذَا
X
مَثَلًاۘ
X
ഉപമകൊണ്ട്
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
بِهِ
X
ഇതുകൊണ്ട്
كَثِيرًا
X
നിരവധിപേരെ
وَيَهْدِي بِهِ
X
ഇതുകൊണ്ട് അവന്‍ നേര്‍വഴിയിലുമാക്കുന്നു
كَثِيرًاۚ
X
ഒട്ടനവധിപേരെ
وَمَا يُضِلُّ بِهِ
X
ഇതുകൊണ്ട് അവന്‍ വഴിതെറ്റിക്കുന്നില്ല
إِلَّا الْفَاسِقِينَ
X
അധര്‍മികളെയല്ലാതെ
﴿2:26﴾ الَّذِينَ يَظُنُّونَ
X
കരുതുന്നവര്‍
أَنَّهُم
X
നിശ്ചയമായും അവരാണെന്ന്
مُّلَاقُو
X
സന്ധിക്കുന്നവര്‍
رَبِّهِمْ
X
തങ്ങളുടെ നാഥനുമായി
وَأَنَّهُمْ
X
നിശ്ചയം അവര്‍ ആണെന്നും
إِلَيْهِ
X
അവനിലേക്ക്
رَاجِعُونَ
X
തിരിച്ചുചെല്ലുന്നവര്‍
﴿2:46﴾ وَإِذْ قُلْتُمْ
X
നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം
يَا مُوسَىٰ
X
ഓ മുസാ
لَن نَّصْبِرَ
X
ഞങ്ങള്‍ സഹിക്കുകയില്ലതന്നെ
عَلَىٰ طَعَامٍ
X
അന്നത്തില്‍
وَاحِدٍ
X
ഒരേ
فَادْعُ
X
അതിനാല്‍ താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
X
ഞങ്ങള്‍ക്കുവേണ്ടി
رَبَّكَ
X
താങ്കളുടെ നാഥനോട്
يُخْرِجْ
X
അവന്‍ ഉല്‍പാദിപ്പിച്ചുതരട്ടെ
لَنَا
X
ഞങ്ങള്‍ക്ക്
مِمَّا تُنبِتُ
X
വിളയിക്കുന്നതില്‍നിന്ന്
الْأَرْضُ
X
ഭൂമി
مِن بَقْلِهَا
X
അതായത് അതിലെ ചീര
وَقِثَّائِهَا
X
അതിലെ കക്കരിയും
وَفُومِهَا
X
അതിലെ ഗോതമ്പും
وَعَدَسِهَا
X
അതിലെ പയറും
وَبَصَلِهَاۖ
X
അതിലെ ഉള്ളിയും
قَالَ
X
അദ്ദേഹം പറഞ്ഞു
أَتَسْتَبْدِلُونَ
X
നിങ്ങള്‍ പകരം ആവശ്യപ്പെടുകയാണോ
الَّذِي هُوَ أَدْنَىٰ
X
ഏറെ താണതിനെ
بِالَّذِي هُوَ خَيْرٌۚ
X
അത്യുത്തമമായതിന്നു പകരം
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിക്കൊള്ളുക
مِصْرًا
X
ഏതെങ്കിലും പട്ടണത്തിലേക്ക്
فَإِنَّ لَكُم
X
എന്നാല്‍ നിശ്ചയം നിങ്ങള്‍ക്കുണ്ട്
مَّا سَأَلْتُمْۗ
X
നിങ്ങള്‍ ചോദിച്ചത്
وَضُرِبَتْ
X
അടിച്ചേല്‍പിക്കപ്പെട്ടു
عَلَيْهِمُ
X
അവര്‍ക്കുമേലെ
الذِّلَّةُ
X
നിന്ദ്യത
وَالْمَسْكَنَةُ
X
ദൈന്യതയും
وَبَاءُوا
X
അവര്‍ മടങ്ങുകയും ചെയ്തു
بِغَضَبٍ
X
കോപവുമായി
مِّنَ اللَّهِۗ
X
അല്ലാഹുവില്‍നിന്നുള്ള
ذَٰلِكَ
X
അത്
بِأَنَّهُمْ كَانُوا
X
അവര്‍ ആയിരുന്നതുകൊണ്ടാണ്
يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ തെളിവുകളെ
وَيَقْتُلُونَ
X
അവര്‍ കൊല്ലുകയും ചെയ്യുന്നു
النَّبِيِّينَ
X
പ്രവാചകന്മാരെ
بِغَيْرِ الْحَقِّۗ
X
അന്യായമായി
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ ധിക്കരിച്ചത് കൊണ്ടാണ്
وَّكَانُوا
X
അവര്‍ ആയിരുന്നതിനാലും
يَعْتَدُونَ
X
അവര്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നു
﴿2:61﴾ وَلَمَّا جَاءَهُمْ
X
അവരുടെ അടുത്ത് വന്നപ്പോള്‍
رَسُولٌ
X
ദൂതന്‍
مِّنْ عِندِ اللَّهِ
X
അല്ലാഹുവിന്റെ അടുക്കല്‍നിന്ന്
مُصَدِّقٌ
X
സത്യപ്പെടുത്തുന്ന
لِّمَا مَعَهُمْ
X
അവരുടെ വശമുള്ളതിനെ
نَبَذَ
X
വലിച്ചെറിഞ്ഞു
فَرِيقٌ
X
ഒരുകൂട്ടര്‍
مِّنَ الَّذِينَ أُوتُوا
X
കിട്ടിയവരില്‍
الْكِتَابَ
X
വേദം
كِتَابَ اللَّهِ
X
അല്ലാഹുവിന്റെ ഗ്രന്ഥത്തെ
وَرَاءَ
X
പിന്നില്‍
ظُهُورِهِمْ
X
അവരുടെ മുതുകുകളുടെ
كَأَنَّهُمْ
X
അവരെന്നപോലെ
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿2:101﴾ وَلَوْ أَنَّهُمْ آمَنُوا
X
നിശ്ചയം അവര്‍ സത്യവിശ്വാസം സ്വീകരിച്ചിരുന്നുവെങ്കില്‍
وَاتَّقَوْا
X
അവര്‍ സൂക്ഷ്മതപുലര്‍ത്തുകയും ചെയ്തു
لَمَثُوبَةٌ
X
തീര്‍ച്ചയായും പ്രതിഫലമാണ്
مِّنْ عِندِ اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
خَيْرٌۖ
X
ഉത്തമം
لَّوْ كَانُوا
X
അവര്‍ ആയിരുന്നുവെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:103﴾ قَدْ
X
തീര്‍ച്ചയായും
نَرَىٰ
X
നാം കാണുന്നു
تَقَلُّبَ
X
തിരിഞ്ഞുകൊണ്ടിരിക്കലിനെ
وَجْهِكَ
X
താങ്കളുടെ മുഖത്തിന്റെ
فِي السَّمَاءِۖ
X
ആകാശത്തിലേക്ക്
فَلَنُوَلِّيَنَّكَ
X
അതിനാല്‍ താങ്കളെ നാം തിരിക്കും
قِبْلَةً
X
ഖിബ്‌ലയിലേക്ക്
تَرْضَاهَاۚ
X
താങ്കളതിനെ ഇഷ്ടപ്പെടുന്നു
فَوَلِّ
X
ഇനിമേല്‍ താങ്കള്‍ തിരിക്കുക
وَجْهَكَ
X
താങ്കളുടെ മുഖത്തെ
شَطْرَ
X
നേരെ
الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിന്
وَحَيْثُ مَا كُنتُمْ
X
നിങ്ങളെവിടെയായാലും
فَوَلُّوا
X
നിങ്ങള്‍ തിരിക്കുക
وُجُوهَكُمْ
X
നിങ്ങളുടെ മുഖത്തെ
شَطْرَهُۗ
X
അതിന്റെ നേരെ
وَإِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
أُوتُوا
X
അവര്‍ നല്‍കപ്പെട്ടിരിക്കുന്നു
الْكِتَابَ
X
വേദഗ്രന്ഥം
لَيَعْلَمُونَ
X
അവര്‍ അറിയുക തന്നെ ചെയ്യുന്നു
أَنَّهُ
X
അതാണെന്ന്
الْحَقُّ
X
സത്യം
مِن رَّبِّهِمْۗ
X
തങ്ങളുടെ രക്ഷിതാവില്‍ നിന്ന്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപറ്റി
﴿2:144﴾ فَلَمَّا فَصَلَ
X
അങ്ങനെ പുറപ്പെട്ടപ്പോള്‍
طَالُوتُ
X
താലുത്ത്
بِالْجُنُودِ
X
പട്ടാളവുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مُبْتَلِيكُم
X
നിങ്ങളെ പരീക്ഷിക്കുന്നതാണ്
بِنَهَرٍ
X
ഒരു നദികൊണ്ട്
فَمَن شَرِبَ
X
അപ്പോള്‍ ആര്‍ കുടിക്കുന്നുവോ
مِنْهُ
X
അതില്‍ നിന്ന്
فَلَيْسَ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനല്ല
وَمَن لَّمْ يَطْعَمْهُ
X
അത് രുചിച്ചു നോക്കാത്തവന്‍
فَإِنَّهُ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനാണ്
إِلَّا مَنِ اغْتَرَفَ
X
കോരിയെടുത്തവന്‍ ഒഴികെ
غُرْفَةً
X
ഒരു കോരല്‍
بِيَدِهِۚ
X
തന്റെ കൈകൊണ്ട്
فَشَرِبُوا مِنْهُ
X
അവരതില്‍ നിന്ന് കുടിച്ചു
إِلَّا قَلِيلًا
X
ചുരുക്കം ചിലരൊഴികെ
مِّنْهُمْۚ
X
അവരില്‍ നിന്ന്
فَلَمَّا جَاوَزَهُ
X
അത് മുറിച്ചു കടന്നപ്പോള്‍
هُوَ
X
അദ്ദേഹവും
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
قَالُوا
X
അവര്‍ പറഞ്ഞു
لَا طَاقَةَ لَنَا
X
ഞങ്ങള്‍ക്ക് കഴിവില്ല
الْيَوْمَ
X
ഇന്ന്
بِجَالُوتَ
X
ജാലൂത്തിനോട്(എതിരിടാന്‍)
وَجُنُودِهِۚ
X
അവന്റെ സൈന്യത്തോടും
قَالَ
X
പറഞ്ഞു
الَّذِينَ يَظُنُّونَ
X
വിചാരിക്കുന്നവര്‍
أَنَّهُم
X
അവരാണെന്ന്
مُّلَاقُو
X
കണ്ടുമുട്ടുന്നവര്‍
اللَّهِ
X
അല്ലാഹുവിനെ
كَم مِّن فِئَةٍ
X
എത്ര സംഘങ്ങളാണ്
قَلِيلَةٍ
X
എണ്ണക്കുറവുള്ള
غَلَبَتْ
X
ജയിച്ചടക്കിയത്
فِئَةً كَثِيرَةً
X
വന്‍സംഘങ്ങളെ
بِإِذْنِ اللَّهِۗ
X
ദൈവാനുമതിയോടെ
وَاللَّهُ
X
അല്ലാഹു
مَعَ الصَّابِرِينَ
X
ക്ഷമാലുക്കളോടൊപ്പമാണ്
﴿2:249﴾ الَّذِينَ يَأْكُلُونَ
X
തിന്നുന്നവര്‍
الرِّبَا
X
പലിശ
لَا يَقُومُونَ
X
എഴുന്നേല്‍ക്കുകയില്ല
إِلَّا كَمَا يَقُومُ
X
എഴുന്നേല്‍ക്കുന്നതുപോലെയല്ലാതെ
الَّذِي يَتَخَبَّطُهُ
X
ബാധിച്ചിരിക്കുന്നവന്‍
الشَّيْطَانُ
X
പിശാച്
مِنَ الْمَسِّۚ
X
സ്പര്‍ശിച്ചത് മൂലം
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറയുന്നത് കൊണ്ടാണ്
إِنَّمَا الْبَيْعُ
X
തീര്‍ച്ചയായും കച്ചവടം
مِثْلُ الرِّبَاۗ
X
പലിശ പോലെ(മാത്രമാണ്)
وَأَحَلَّ اللَّهُ
X
അല്ലാഹു അനുവദിച്ചിരിക്കുന്നു
الْبَيْعَ
X
കച്ചവടം
وَحَرَّمَ
X
നിരോധിച്ചിരിക്കുന്നു
الرِّبَاۚ
X
പലിശ
فَمَن جَاءَهُ
X
അപ്പോള്‍ വന്നുകിട്ടിയവന്‍
مَوْعِظَةٌ
X
ഉപദേശം
مِّن رَّبِّهِ
X
തന്റെ നാഥനില്‍ നിന്നുള്ള
فَانتَهَىٰ
X
അപ്പോള്‍ അവന്‍ വിരമിക്കുകയും ചെയ്തു
فَلَهُ
X
എന്നാല്‍ അവനുണ്ട്
مَا سَلَفَ
X
കഴിഞ്ഞു പോയത്
وَأَمْرُهُ
X
അവന്റെ കാര്യം
إِلَى اللَّهِۖ
X
(അല്ലാഹുവിലേക്കാണ്) അല്ലാഹുവിന്റെ തീരുമാനത്തിന് വിടുക
وَمَنْ عَادَ
X
ആരെങ്കിലും മടങ്ങിയാല്‍
فَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿2:275﴾ شَهِدَ
X
സാക്ഷ്യം വഹിച്ചിരിക്കുന്നു
اللَّهُ
X
അല്ലാഹു
أَنَّهُ
X
നിശ്ചയം അവന്‍
لَا إِلَٰهَ
X
ദൈവമില്ലെന്ന്
إِلَّا هُوَ
X
അവനല്ലാതെ
وَالْمَلَائِكَةُ
X
മലക്കുകളും
وَأُولُو الْعِلْمِ
X
ജ്ഞാനികളും
قَائِمًا
X
സ്ഥാപിക്കുന്നവനായി
بِالْقِسْطِۚ
X
നീതി
لَا إِلَٰهَ
X
ദൈവമില്ല
إِلَّا هُوَ
X
അവനല്ലാതെ
الْعَزِيزُ
X
പ്രതാപി
الْحَكِيمُ
X
യുക്തിമാന്‍
﴿3:18﴾ ذَٰلِكَ
X
അത്
بِأَنَّهُمْ
X
കാരണം അവര്‍
قَالُوا
X
അവര്‍ പറഞ്ഞു, വാദിച്ചു
لَن تَمَسَّنَا
X
ഞങ്ങളെ തൊടില്ലെന്ന്
النَّارُ
X
നരകത്തീ
إِلَّا أَيَّامًا
X
ഏതാനും നാളുകള്‍ അല്ലാതെ
مَّعْدُودَاتٍۖ
X
നിര്‍ണിതമായ, എണ്ണപ്പെട്ട
وَغَرَّهُمْ
X
അവരെ വഞ്ചിച്ചിരിക്കുന്നു
فِي دِينِهِم
X
അവരുടെ മതകാര്യത്തില്‍
مَّا كَانُوا يَفْتَرُونَ
X
അവര്‍ സ്വയം കെട്ടിച്ചമച്ചുകൊണ്ടിരുന്നത്
﴿3:24﴾ وَمِنْ أَهْلِ الْكِتَابِ
X
വേദക്കാരിലുണ്ട്
مَنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِقِنطَارٍ
X
ഒരു (സ്വര്‍ണ)കൂമ്പാരം
يُؤَدِّهِ
X
അത് അവന്‍ തിരിച്ചുതരും
إِلَيْكَ
X
നിനക്ക്
وَمِنْهُم
X
അവരിലുണ്ട്
مَّنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِدِينَارٍ
X
ഒരു ദീനാര്‍
لَّا يُؤَدِّهِ
X
അത് അവന്‍ തിരിച്ചുനല്‍കുകയില്ല
إِلَيْكَ
X
നിനക്ക്
إِلَّا مَا دُمْتَ عَلَيْهِ قَائِمًاۗ
X
നീ അവനെ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറഞ്ഞതുകൊണ്ടാണ്
لَيْسَ
X
ഇല്ല
عَلَيْنَا
X
നമ്മുടെ മേല്‍
فِي الْأُمِّيِّينَ
X
നിരക്ഷരരുടെ കാര്യത്തില്‍
سَبِيلٌ
X
ഒരു മാര്‍ഗവും(ഒരു കുറ്റവും)
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
وَهُمْ
X
അവരായിരിക്കെ
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿3:75﴾ ضُرِبَتْ
X
അടിക്കപ്പെട്ടിരിക്കുന്നു, മുദ്രിതമായിരിക്കുന്നു
عَلَيْهِمُ
X
അവരുടെ മേല്‍
الذِّلَّةُ
X
നിന്ദ്യത, അപമാനം
أَيْنَ مَا ثُقِفُوا
X
അവര്‍ എവിടെ കാണപ്പെട്ടാലും
إِلَّا بِحَبْلٍ
X
പാശം (അവലംബം) കൊണ്ടല്ലാതെ
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَحَبْلٍ
X
പാശ(അവലംബ)വും കൊണ്ടല്ലാതെ
مِّنَ النَّاسِ
X
ജനങ്ങളില്‍ നിന്നുള്ള
وَبَاءُوا
X
അവര്‍ വിധേയരായിരിക്കുന്നു, അവര്‍ മടങ്ങിയിരിക്കുന്നു
بِغَضَبٍ
X
കോപത്തിന്ന് , കോപംകൊണ്ട്
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്നുള്ള
وَضُرِبَتْ عَلَيْهِمُ
X
അവരുടെ മേല്‍ അടി(ച്ചേല്‍പി)ക്കപ്പെട്ടിരിക്കുന്നു
الْمَسْكَنَةُۚ
X
ഹീനത്വം
ذَٰلِكَ
X
അത്
بِأَنَّهُمْ
X
അവര്‍ ആയിരുന്നത് കൊണ്ടാണ്
كَانُوا يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَيَقْتُلُونَ
X
അവര്‍ വധിക്കുകയും ചെയ്യുന്നു
الْأَنبِيَاءَ
X
പ്രവാചകന്‍മാരെ
بِغَيْرِ حَقٍّۚ
X
ഒരു ന്യായവുമില്ലാതെ
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ ധിക്കരിച്ചതുകൊണ്ടാണ്
وَّكَانُوا يَعْتَدُونَ
X
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു
﴿3:112﴾ مِّنَ الَّذِينَ هَادُوا
X
യഹൂദരായവരില്‍ പെട്ടവരത്രെ (ആ ശത്രുക്കള്‍)
يُحَرِّفُونَ
X
അവര്‍ മാറ്റിത്തിരുത്തുന്നു
الْكَلِمَ
X
വാക്യങ്ങളെ
عَن مَّوَاضِعِهِ
X
അതിന്റെ സ്ഥാനങ്ങളില്‍ നിന്ന്
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
سَمِعْنَا
X
ഞങ്ങള്‍ കേട്ടു
وَعَصَيْنَا
X
ഞങ്ങള്‍ ധിക്കരിച്ചു (എന്നും)
وَاسْمَعْ
X
നീ കേള്‍ക്കുക
غَيْرَ مُسْمَعٍ
X
കേള്‍ക്കപ്പെടേണ്ടവനല്ല
وَرَاعِنَا
X
ഞങ്ങളെ പരിഗണിക്കുക എന്നും
لَيًّا
X
വളച്ചൊടിച്ചുകൊണ്ട്
بِأَلْسِنَتِهِمْ
X
അവരുടെ നാവ്
وَطَعْنًا
X
ആക്ഷേപിച്ചും
فِي الدِّينِۚ
X
സത്യമത(ത്തെ)ത്തില്‍
وَلَوْ أَنَّهُمْ قَالُوا
X
അവര്‍ പറഞ്ഞിരുന്നുവെങ്കില്‍
سَمِعْنَا
X
ഞങ്ങള്‍ കേട്ടു
وَأَطَعْنَا
X
ഞങ്ങള്‍ അനുസരിച്ചു
وَاسْمَعْ
X
നീ കേള്‍ക്കണേ
وَانظُرْنَا
X
ഞങ്ങളെ ശ്രദ്ധിക്കണമേ
لَكَانَ
X
തീര്‍ച്ചയായും അതാകുമായിരുന്നു
خَيْرًا
X
ഗുണകരം
لَّهُمْ
X
അവര്‍ക്ക്
وَأَقْوَمَ
X
ഏറ്റവും ശരിയായതും
وَلَٰكِن
X
പക്ഷേ
لَّعَنَهُمُ اللَّهُ
X
അല്ലാഹു അവരെ ശപിച്ചിരിക്കുന്നു
بِكُفْرِهِمْ
X
അവരുടെ സത്യനിഷേധം കാരണം
فَلَا يُؤْمِنُونَ
X
അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല
إِلَّا قَلِيلًا
X
കുറച്ചല്ലാതെ
﴿4:46﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ يَزْعُمُونَ
X
വാദിക്കുന്നവരെ
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
آمَنُوا
X
വിശ്വസിച്ചിരിക്കുന്നുവെന്ന്
بِمَا أُنزِلَ
X
ഇറക്കപ്പെട്ടതില്‍
إِلَيْكَ
X
നിന്നിലേക്ക്
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
مِن قَبْلِكَ
X
നിനക്ക് മുമ്പ്
يُرِيدُونَ
X
അവര്‍ ഉദ്ദേശിക്കുന്നു
أَن يَتَحَاكَمُوا
X
വിധി(തീര്‍പ്പ്)തേടാന്‍
إِلَى الطَّاغُوتِ
X
ദൈവേതര ശക്തികളോട്
وَقَدْ أُمِرُوا
X
തീര്‍ച്ചയായും അവര്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَن يَكْفُرُوا
X
നിഷേധിക്കുവാന്‍
بِهِ
X
അതിനെ
وَيُرِيدُ
X
ആഗ്രഹിക്കുന്നു
الشَّيْطَانُ
X
പിശാച്
أَن يُضِلَّهُمْ
X
അവരെ വഴിതെറ്റിക്കാന്‍
ضَلَالًا
X
വഴിതെറ്റിക്കല്‍
بَعِيدًا
X
ബഹുദൂരം
﴿4:60﴾ وَمَا أَرْسَلْنَا
X
നാം അയച്ചിട്ടില്ല
مِن رَّسُولٍ
X
ഒരു ദൂതനേയും
إِلَّا لِيُطَاعَ
X
അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ
بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ കല്‍പനപ്രകാരം
وَلَوْ أَنَّهُمْ
X
തീര്‍ച്ചയായും അവര്‍ ആയിരുന്നെങ്കില്‍
إِذ ظَّلَمُوا
X
അക്രമം പ്രവര്‍ത്തിച്ചപ്പോള്‍
أَنفُسَهُمْ
X
തങ്ങളോട് തന്നെ
جَاءُوكَ
X
അവര്‍ നിന്റെ അടുത്ത് വന്നു
فَاسْتَغْفَرُوا
X
എന്നിട്ടവര്‍ മാപ്പിരന്നു
اللَّهَ
X
അല്ലാഹുവിനോട്
وَاسْتَغْفَرَ
X
പാപമോചനം തേടുകയും ചെയ്തു
لَهُمُ
X
അവര്‍ക്ക് വേണ്ടി
الرَّسُولُ
X
ദൈവദൂതന്‍
لَوَجَدُوا
X
തീര്‍ച്ചയായും അവര്‍ കണ്ടെത്തുമായിരുന്നു
اللَّهَ
X
അല്ലാഹുവിനെ
تَوَّابًا
X
പശ്ചാതാപം സ്വീകരിക്കുന്നവനായും
رَّحِيمًا
X
കരുണാമയനുമായും
﴿4:64﴾ وَلَوْ أَنَّا كَتَبْنَا
X
നാം ആജ്ഞാപിച്ചിരുന്നുവെങ്കില്‍
عَلَيْهِمْ
X
അവരോട്
أَنِ اقْتُلُوا أَنفُسَكُمْ
X
നിങ്ങള്‍ സ്വയം കൊല്ലുവീന്‍
أَوِ اخْرُجُوا
X
അല്ലെങ്കില്‍ പുറപ്പെട്ടുപോകുവിന്‍ (എന്ന്)
مِن دِيَارِكُم
X
നിങ്ങളുടെ വീടു(നാടു)കളില്‍ നിന്ന്
مَّا فَعَلُوهُ
X
അവര്‍ അത് ചെയ്യുമായിരുന്നില്ല
إِلَّا قَلِيلٌ
X
ചുരുക്കം പേരൊഴികെ
مِّنْهُمْۖ
X
അവരില്‍ നിന്ന്
وَلَوْ أَنَّهُمْ فَعَلُوا
X
അവര്‍ ചെയ്തിരുന്നുവെങ്കില്‍
مَا يُوعَظُونَ بِهِ
X
അവര്‍ ഉപദേശിക്കപ്പെടുന്നത്
لَكَانَ
X
അതാകുമായിരുന്നു
خَيْرًا
X
ഗുണകരം
لَّهُمْ
X
അവര്‍ക്ക്
وَأَشَدَّ
X
കൂടുതല്‍ ശക്തമായതും
تَثْبِيتًا
X
സ്ഥൈര്യം നല്‍കുന്നതില്‍
﴿4:66﴾ مِنْ أَجْلِ ذَٰلِكَ
X
അക്കാരണത്താല്‍
كَتَبْنَا
X
നാം വിധിച്ചു
عَلَىٰ بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ സന്തതികള്‍ക്ക്
أَنَّهُ
X
തീര്‍ച്ചയായും
مَن قَتَلَ
X
വല്ലവനും വധിച്ചു (വധിച്ചാല്‍)
نَفْسًا
X
ഒരാളെ
بِغَيْرِ نَفْسٍ
X
മറ്റൊരാള്‍ക്ക് (അയാളെ കൊന്നതിന്)പകരമായല്ലാതെ
أَوْ فَسَادٍ
X
അല്ലെങ്കില്‍ കുഴപ്പമുണ്ടാക്കിയതിനോ (അല്ലാതെ)
فِي الْأَرْضِ
X
ഭൂമിയില്‍
فَكَأَنَّمَا قَتَلَ
X
അപ്പോള്‍ അവന്‍ വധിച്ചതിനു തുല്യമാണ്
النَّاسَ
X
മനുഷ്യരെ
جَمِيعًا
X
മുഴുവന്‍
وَمَنْ أَحْيَاهَا
X
വല്ലവനും ഒരാള്‍ക്ക് ജീവിതം നല്‍കിയാല്‍
فَكَأَنَّمَا أَحْيَا
X
അവന്‍ ജീവിതം നല്‍കിയത് പോലെയാകുന്നു
النَّاسَ
X
മനുഷ്യര്‍ക്ക്
جَمِيعًاۚ
X
മുഴുവന്‍
وَلَقَدْ جَاءَتْهُمْ
X
അവരുടെ അടുത്ത് വന്നിരുന്നു
رُسُلُنَا
X
നമ്മുടെ ദൂതന്മാര്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
ثُمَّ
X
എന്നിട്ട്
إِنَّ كَثِيرًا
X
തീര്‍ച്ചയായും ധാരാളംപേര്‍
مِّنْهُم
X
അവരില്‍നിന്നുള്ള
بَعْدَ ذَٰلِكَ
X
അതിനു ശേഷം
فِي الْأَرْضِ
X
ഭൂമിയില്‍
لَمُسْرِفُونَ
X
അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്
﴿5:32﴾ وَإِذَا نَادَيْتُمْ
X
നിങ്ങള്‍ വിളിച്ചാല്‍
إِلَى الصَّلَاةِ
X
നമസ്കാരത്തിലേക്ക്
اتَّخَذُوهَا
X
അവരതിനെ ആക്കി(ആക്കുന്നു)
هُزُوًا
X
പരിഹാസപാത്രം
وَلَعِبًاۚ
X
കളിയും
ذَٰلِكَ
X
അത്
بِأَنَّهُمْ
X
തീര്‍ച്ചയായും അവരായതിനാലാണ്
قَوْمٌ
X
ജനം
لَّا يَعْقِلُونَ
X
അവര്‍ ആലോചിച്ചറിയുന്നില്ല(ആലോചിച്ചറിയാത്ത)
﴿5:58﴾ وَلَوْ
X
എങ്കില്‍
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
أَقَامُوا
X
അവര്‍ യഥാവിധി പ്രയോഗത്തില്‍ വരുത്തി
التَّوْرَاةَ
X
തൗറാത്ത്
وَالْإِنجِيلَ
X
ഇഞ്ചീലും
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതും
إِلَيْهِم
X
അവര്‍ക്ക്
مِّن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്ന്
لَأَكَلُوا
X
അവര്‍ ഭൂജിക്കുമായിരുന്നു
مِن فَوْقِهِمْ
X
അവരുടെ മുകള്‍ഭാഗത്തുനിന്ന്
وَمِن تَحْتِ
X
ചുവട്ടില്‍നിന്നും
أَرْجُلِهِمۚ
X
അവരുടെ കാലുകളുടെ
مِّنْهُمْ
X
അവരിലുണ്ട്
أُمَّةٌ
X
ഒരു സമൂഹം
مُّقْتَصِدَةٌۖ
X
നേര്‍വഴി കൈക്കൊണ്ട
وَكَثِيرٌ
X
എന്നാല്‍ ഏറെപേരും
مِّنْهُمْ
X
അവരിലെ
سَاءَ
X
നീചമായി (നീചമാണ്)
مَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നത് (അവരുടെ ചെയ്തികള്‍)
﴿5:66﴾ لَتَجِدَنَّ
X
നിശ്ചയമായും നിനക്ക് കാണാം
أَشَدَّ
X
ഏറ്റവും കടുത്തവര്‍
النَّاسِ
X
മനുഷ്യരില്‍
عَدَاوَةً
X
ശത്രുതയില്‍
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസികളോട്
الْيَهُودَ
X
യഹൂദരാണെന്ന്
وَالَّذِينَ أَشْرَكُواۖ
X
ബഹുദൈവാരാധകരുമാണെന്ന്
وَلَتَجِدَنَّ
X
നിശ്ചയമായും നിനക്ക് കാണാം
أَقْرَبَهُم
X
അവരില്‍ ഏറ്റവും അടുത്തവര്‍
مَّوَدَّةً
X
സ്നേഹത്തില്‍
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസികളോട്
الَّذِينَ قَالُوا
X
പറഞ്ഞവരാണെന്ന്
إِنَّا
X
നിശ്ചയമായും ഞങ്ങള്‍
نَصَارَىٰۚ
X
ക്രിസ്ത്യാനിളാണെന്ന്
ذَٰلِكَ
X
അത്
بِأَنَّ مِنْهُمْ
X
തീര്‍ച്ചയായും അവരില്‍ ഉള്ളതുകൊണ്ടാണ്
قِسِّيسِينَ
X
പണ്ഡിതന്മാര്‍
وَرُهْبَانًا
X
ആരാധനയില്‍ നിരതരായവരും
وَأَنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَا يَسْتَكْبِرُونَ
X
അവര്‍ അഹന്ത നടിക്കുന്നില്ല(എന്നതുകൊണ്ടുമാണ്)
﴿5:82﴾ فَإِنْ عُثِرَ عَلَىٰ
X
ഇനി വെളിപ്പെട്ടാല്‍
أَنَّهُمَا
X
തീര്‍ച്ചയായും അവരിരുവരും
اسْتَحَقَّا
X
അവരിരുവരും അര്‍ഹരായിരിക്കുന്നു
إِثْمًا
X
കുറ്റത്തിന്
فَآخَرَانِ
X
അപ്പോള്‍ മറ്റുരണ്ടുപേര്‍
يَقُومَانِ
X
അവരിരുവരും നില്‍ക്കണം
مَقَامَهُمَا
X
അവരിരുവരുടെയും സ്ഥാനത്ത്
مِنَ الَّذِينَ
X
ഒരു കൂട്ടരില്‍നിന്ന്
اسْتَحَقَّ
X
സാക്ഷ്യം ബാധകമായിരിക്കുന്നു
عَلَيْهِمُ
X
അവര്‍ക്കെതിരെ
الْأَوْلَيَانِ
X
ഏറ്റം അടുത്ത ബന്ധമുള്ള രണ്ടുപേര്‍
فَيُقْسِمَانِ
X
എന്നിട്ട് അവരിരുവരും സത്യംചെയ്തു പറയണം
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
لَشَهَادَتُنَا
X
ഉറപ്പായും ഞങ്ങളുടെ സാക്ഷ്യമാണ്
أَحَقُّ
X
ഏറ്റം സത്യസന്ധമായിട്ടുള്ളത്
مِن شَهَادَتِهِمَا
X
ഇവരിരുവരുടെ സാക്ഷ്യത്തെക്കാള്‍
وَمَا اعْتَدَيْنَا
X
ഞങ്ങള്‍(പരിധി)ലംഘിച്ചിട്ടില്ല
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِذًا
X
എങ്കില്‍
لَّمِنَ الظَّالِمِينَ
X
അക്രമികളില്‍പെട്ടവരാകുന്നു
﴿5:107﴾ وَإِذَا جَاءَكَ
X
നിന്നെ സമീപിച്ചാല്‍
الَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِآيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
فَقُلْ
X
അപ്പോള്‍ നീ പറയുക
سَلَامٌ
X
സമാധാനം
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
كَتَبَ
X
നിശ്ചയിച്ചു
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
عَلَىٰ نَفْسِهِ
X
തന്റെമേല്‍ ബാധ്യതയായി
الرَّحْمَةَۖ
X
കാരുണ്യത്തെ
أَنَّهُ مَنْ
X
അതിനാല്‍ വല്ലവനും
عَمِلَ
X
ചെയ്തു
مِنكُمْ
X
നിങ്ങളിലെ
سُوءًا
X
വല്ല തെറ്റും
بِجَهَالَةٍ
X
അറിവില്ലായ്മ കാരണം
ثُمَّ
X
പിന്നീട്
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
مِن بَعْدِهِ
X
അതിനുശേഷം
وَأَصْلَحَ
X
(കര്‍മങ്ങള്‍) നന്നാക്കുകയും ചെയ്തു
فَأَنَّهُ
X
അപ്പോള്‍ തീര്‍ച്ചയായും അവന്‍
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿6:54﴾ وَلَقَدْ جِئْتُمُونَا
X
നിങ്ങള്‍ നമ്മുടെയടുക്കല്‍ വന്നിരിക്കുന്നു
فُرَادَىٰ
X
ഒറ്റയൊറ്റയായി
كَمَا خَلَقْنَاكُمْ
X
നാം നിങ്ങളെ സൃഷ്ടിച്ചപോലെ
أَوَّلَ
X
ആദ്യത്തെതായ
مَرَّةٍ
X
തവണ
وَتَرَكْتُم
X
നിങ്ങള്‍ ഉപേക്ഷിച്ചു
مَّا خَوَّلْنَاكُمْ
X
നിങ്ങള്‍ക്ക് നാം അധീനപ്പെടുത്തിത്തന്നതെല്ലാം
وَرَاءَ
X
പിന്നില്‍
ظُهُورِكُمْۖ
X
നിങ്ങളുടെ മുതുകുകളുടെ
وَمَا نَرَىٰ
X
നാം കാണുന്നില്ല
مَعَكُمْ
X
നിങ്ങളോടൊപ്പം
شُفَعَاءَكُمُ
X
നിങ്ങളുടെ ശിപാര്‍ശകരെ
الَّذِينَ زَعَمْتُمْ
X
നിങ്ങള്‍ അവകാശപ്പെട്ടിരുന്നവര്‍
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
فِيكُمْ
X
നിങ്ങളില്‍ (നിങ്ങളുടെ കാര്യത്തില്‍)
شُرَكَاءُۚ
X
പങ്കുകാരെന്ന്
لَقَد تَّقَطَّعَ
X
അറ്റുപോയിരിക്കുന്നു
بَيْنَكُمْ
X
നിങ്ങള്‍ക്കിടയിലെ(ബന്ധങ്ങള്‍)
وَضَلَّ
X
കൈമോശം വന്നിരിക്കുന്നു
عَنكُم
X
നിങ്ങള്‍ക്ക്
مَّا
X
യാതൊന്ന്
كُنتُمْ
X
നിങ്ങള്‍ ആയിരുന്നു
تَزْعُمُونَ
X
നിങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നു
﴿6:94﴾ أَفَغَيْرَ اللَّهِ
X
അല്ലാഹു അല്ലാത്തവരെയാണോ
أَبْتَغِي
X
ഞാന്‍ തേടുന്നു(തേടേണ്ടത്?)
حَكَمًا
X
വിധികര്‍ത്താവായി
وَهُوَ
X
അവനായിരിക്കെ
الَّذِي أَنزَلَ
X
ഇറക്കിത്തന്നവന്‍
إِلَيْكُمُ
X
നിങ്ങള്‍ക്ക്
الْكِتَابَ
X
വേദപുസ്തകം
مُفَصَّلًاۚ
X
വിശദീകരിക്കപ്പെട്ടനിലയില്‍
وَالَّذِينَ آتَيْنَاهُمُ
X
നാം നല്‍കിയവര്‍
الْكِتَابَ
X
വേദം
يَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهُ
X
തീര്‍ച്ചയായും അത്
مُنَزَّلٌ
X
അവതീര്‍ണമായതാണെന്ന്
مِّن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
بِالْحَقِّۖ
X
സത്യവുമായി
فَلَا تَكُونَنَّ
X
അതിനാല്‍ നീ ആകരുത്
مِنَ الْمُمْتَرِينَ
X
സംശയാലുക്കളില്‍
﴿6:114﴾ يَا مَعْشَرَ
X
സമൂഹമേ
الْجِنِّ
X
ജിന്നുകളുടെ
وَالْإِنسِ
X
മനുഷ്യരുടെയും
أَلَمْ يَأْتِكُمْ
X
നിങ്ങളുടെ അടുത്ത് വന്നിരുന്നില്ലേ
رُسُلٌ
X
ദൂതന്മാര്‍
مِّنكُمْ
X
നിങ്ങളില്‍നിന്നുള്ള
يَقُصُّونَ
X
അവര്‍ വിവരിച്ചുതരുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
آيَاتِي
X
എന്റെ പ്രമാണങ്ങള്‍
وَيُنذِرُونَكُمْ
X
നിങ്ങള്‍ക്ക് അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു
لِقَاءَ
X
നേരിടേണ്ടിവരുമെന്ന്
يَوْمِكُمْ
X
നിങ്ങളുടെ ദിനത്തെ
هَٰذَاۚ
X
قَالُوا
X
അവര്‍ പറഞ്ഞു(പറയും)
شَهِدْنَا
X
ഞങ്ങള്‍ സാക്ഷ്യംവഹിച്ചു(സാക്ഷ്യംവഹിക്കുന്നു)
عَلَىٰ أَنفُسِنَاۖ
X
ഞങ്ങള്‍ക്കെതിരെ
وَغَرَّتْهُمُ
X
അവരെ വഞ്ചനയിലകപ്പെടുത്തി
الْحَيَاةُ
X
ജീവിതം
الدُّنْيَا
X
ഇഹലോകം
وَشَهِدُوا
X
അവര്‍ സാക്ഷ്യംവഹിച്ചു(വഹിക്കുന്നു)
عَلَىٰ أَنفُسِهِمْ
X
തങ്ങള്‍ക്കെതിരെ
أَنَّهُمْ
X
തീര്‍ച്ചയായും തങ്ങള്‍
كَانُوا
X
തങ്ങള്‍ ആയിരുന്നുവെന്ന്
كَافِرِينَ
X
സത്യനിഷേധികള്‍
﴿6:130﴾ فَرِيقًا
X
ഒരു വിഭാഗത്തെ
هَدَىٰ
X
അവന്‍ നേര്‍മാര്‍ഗത്തിലാക്കി
وَفَرِيقًا
X
മറ്റൊരു വിഭാഗം
حَقَّ
X
നിര്‍ബന്ധമായിരിക്കുന്നു
عَلَيْهِمُ
X
അവര്‍ക്ക്
الضَّلَالَةُۗ
X
ദുര്‍മാര്‍ഗം
إِنَّهُمُ
X
തീര്‍ച്ചയായും അവര്‍
اتَّخَذُوا
X
അവരാക്കി
الشَّيَاطِينَ
X
പിശാചുക്കളെ
أَوْلِيَاءَ
X
രക്ഷാധികാരികള്‍
مِن دُونِ اللَّهِ
X
അല്ലാഹുവിനെ വിട്ട്
وَيَحْسَبُونَ
X
അവര്‍ വിചാരിക്കുകയും ചെയ്യുന്നു
أَنَّهُم
X
തീര്‍ച്ചയായും അവര്‍ (ആണെന്ന്)
مُّهْتَدُونَ
X
നേര്‍വഴി പ്രാപിച്ചവര്‍
﴿7:30﴾ فَمَنْ
X
അപ്പോള്‍ ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളേക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ كَذَّبَ
X
അല്ലെങ്കില്‍ അവന്‍ കള്ളമാക്കിത്തള്ളി
بِآيَاتِهِۚ
X
അവന്റെ വചനങ്ങളെ
أُولَٰئِكَ
X
അവര്‍
يَنَالُهُمْ
X
അവര്‍ക്ക് ലഭിക്കും
نَصِيبُهُم
X
തങ്ങളുടെ വിഹിതം
مِّنَ الْكِتَابِۖ
X
ദൈവത്തിന്റെ വിധിതീര്‍പ്പനുസരിച്ചുള്ള
حَتَّىٰ إِذَا جَاءَتْهُمْ
X
അങ്ങനെ അവരുടെ അടുത്ത് ചെല്ലുമ്പോള്‍
رُسُلُنَا
X
നമ്മുടെ ദൂതന്‍മാര്‍
يَتَوَفَّوْنَهُمْ
X
അവര്‍ അവരെ മരിപ്പിക്കാനായി
قَالُوا
X
അവര്‍ ചോദിക്കും
أَيْنَ
X
എവിടെ
مَا كُنتُمْ تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്നവര്‍
مِن دُونِ اللَّهِۖ
X
അല്ലാഹുവിനെ വിട്ട്
قَالُوا
X
അവര്‍ പറയും
ضَلُّوا
X
അവര്‍ വിട്ടുപോയിരിക്കുന്നു
عَنَّا
X
ഞങ്ങളെ
وَشَهِدُوا
X
അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്യും
عَلَىٰ أَنفُسِهِمْ
X
തങ്ങള്‍ക്കെതിരെ
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
كَانُوا
X
അവര്‍ ആയിരുന്നു(വെന്ന്)
كَافِرِينَ
X
സത്യനിഷേധികള്‍
﴿7:37﴾ فَانتَقَمْنَا
X
അതിനാല്‍ നാം പ്രതികാരം ചെയ്തു
مِنْهُمْ
X
അവരോട്
فَأَغْرَقْنَاهُمْ
X
അങ്ങനെ നാം അവരെ മുക്കി
فِي الْيَمِّ
X
കടലില്‍
بِأَنَّهُمْ
X
കാരണം തീര്‍ച്ചയായും അവര്‍
كَذَّبُوا
X
അവര്‍ തള്ളിക്കളഞ്ഞു
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
وَكَانُوا
X
അവരാവുകയും ചെയ്തു
عَنْهَا
X
അവയെപ്പറ്റി
غَافِلِينَ
X
അശ്രദ്ധര്‍
﴿7:136﴾ سَأَصْرِفُ
X
ഞാന്‍ തെറ്റിച്ചു കളയും
عَنْ آيَاتِيَ
X
എന്റെ തെളിവുകളില്‍ നിന്ന്
الَّذِينَ يَتَكَبَّرُونَ
X
അഹങ്കരിച്ചു നടക്കുന്നവരെ
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ
X
കൂടാതെ
الْحَقِّ
X
ന്യായം
وَإِن يَرَوْا
X
അവര്‍ കണ്ടാലും
كُلَّ آيَةٍ
X
എല്ലാ തെളിവും
لَّا يُؤْمِنُوا
X
അവര്‍ വിശ്വസിക്കുകയില്ല
بِهَا
X
അതില്‍
وَإِن يَرَوْا
X
അവര്‍ കണ്ടാല്‍
سَبِيلَ الرُّشْدِ
X
നേര്‍വഴി
لَا يَتَّخِذُوهُ
X
അതിനെ അവര്‍ സ്വീകരിക്കുകയില്ല
سَبِيلًا
X
മാര്‍ഗമായി
وَإِن يَرَوْا
X
അവര്‍ കണ്ടാല്‍
سَبِيلَ الْغَيِّ
X
ദുര്‍മാര്‍ഗം
يَتَّخِذُوهُ
X
അതിനെ അവര്‍ സ്വീകരിക്കും
سَبِيلًاۚ
X
മാര്‍ഗമായി
ذَٰلِكَ
X
അത്
بِأَنَّهُمْ
X
തീര്‍ച്ചയായും അവര്‍ ആയതിനാലാണ്
كَذَّبُوا
X
അവര്‍ കള്ളമാക്കി തള്ളി
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
وَكَانُوا
X
അവര്‍ ആവുകയും ചെയ്തിരുന്നു
عَنْهَا
X
അവയെ
غَافِلِينَ
X
അവഗണിക്കുന്നവര്‍
﴿7:146﴾ وَاتَّخَذَ
X
ഉണ്ടാക്കി
قَوْمُ مُوسَىٰ
X
മൂസായുടെ ജനത
مِن بَعْدِهِ
X
അദ്ദേഹത്തിനു ശേഷം
مِنْ حُلِيِّهِمْ
X
തങ്ങളുടെ ആഭരണങ്ങള്‍ കൊണ്ട്
عِجْلًا
X
ഒരു കാളക്കുട്ടിയെ
جَسَدًا
X
ഒരു ശരീരം
لَّهُ
X
അതിനുണ്ട്
خُوَارٌۚ
X
മുക്ര
أَلَمْ يَرَوْا
X
അവര്‍ കണ്ടില്ലേ
أَنَّهُ
X
തീര്‍ച്ചയായും അത്
لَا يُكَلِّمُهُمْ
X
അതവരോട് സംസാരിക്കുന്നില്ലെന്ന്
وَلَا يَهْدِيهِمْ
X
അതവരെ നയിക്കുന്നില്ലെന്നും
سَبِيلًاۘ
X
വഴിയില്‍
اتَّخَذُوهُ
X
അതിനെ അവര്‍ (ദൈവമായി) സ്വീകരിച്ചു
وَكَانُوا
X
അവരായിരിക്കുന്നു
ظَالِمِينَ
X
അക്രമികള്‍
﴿7:148﴾ وَلَمَّا سُقِطَ فِي أَيْدِيهِمْ
X
അവര്‍ക്ക് ഖേദം തോന്നിയപ്പോള്‍
وَرَأَوْا
X
അവര്‍ കണ്ടറിയുകയും ചെയ്തു
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
قَدْ ضَلُّوا
X
അവര്‍ പിഴച്ചു പോയിരിക്കുന്നു (എന്ന്)
قَالُوا
X
അവര്‍ പറഞ്ഞു
لَئِن لَّمْ يَرْحَمْنَا
X
ഞങ്ങളോട് കരുണ കാണിച്ചില്ലെങ്കില്‍
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
وَيَغْفِرْ
X
അവര്‍ പൊറുത്തു തരികയും (ചെയ്തില്ലെങ്കില്‍)
لَنَا
X
ഞങ്ങള്‍ക്ക്
لَنَكُونَنَّ
X
തീര്‍ച്ചയായും ഞങ്ങള്‍ ആയിരിക്കും
مِنَ الْخَاسِرِينَ
X
നഷ്ടപ്പെട്ടവരില്‍
﴿7:149﴾ وَإِذْ
X
സന്ദര്‍ഭവും (ഓര്‍ക്കുക)
نَتَقْنَا
X
നാം ഉയര്‍ത്തി നിര്‍ത്തി
الْجَبَلَ
X
പര്‍വതത്തെ
فَوْقَهُمْ
X
അവരുടെ മീതെ
كَأَنَّهُ ظُلَّةٌ
X
അത് ഒരു കുടയെന്ന പോലെ
وَظَنُّوا
X
അവര്‍ വിചാരിക്കുകയും ചെയ്തു
أَنَّهُ
X
തീര്‍ച്ചയായും അത്
وَاقِعٌ بِهِمْ
X
അവരുടെ മേല്‍ വീഴുന്നത് (ആണെന്ന്)
خُذُوا
X
നിങ്ങള്‍ പിടിക്കുക
مَا آتَيْنَاكُم
X
നിങ്ങള്‍ക്ക് നാം നല്‍കിയത്
بِقُوَّةٍ
X
ശക്തിയോടെ
وَاذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക
مَا فِيهِ
X
അതിലുള്ളത്
لَعَلَّكُمْ تَتَّقُونَ
X
നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം
﴿7:171﴾ ذَٰلِكَ
X
അത്
بِأَنَّهُمْ
X
കാരണം തീര്‍ച്ചയായും അവര്‍
شَاقُّوا اللَّهَ
X
അവര്‍ അല്ലാഹുവെ എതിര്‍ത്തു
وَرَسُولَهُۚ
X
അവന്റെ ദൂതനെയും
وَمَن
X
ആരെങ്കിലും
يُشَاقِقِ
X
എതിര്‍ക്കുന്നു(വെങ്കില്‍)
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷയില്‍
﴿8:13﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
اسْتَجِيبُوا
X
നിങ്ങള്‍ ഉത്തരം നല്‍കുക
لِلَّهِ
X
അല്ലാഹുവിന്
وَلِلرَّسُولِ
X
ദൂതനും
إِذَا دَعَاكُمْ
X
അവന്‍ നിങ്ങളെ വിളിക്കുമ്പോള്‍
لِمَا
X
ഒന്നിലേക്ക്
يُحْيِيكُمْۖ
X
അത് നിങ്ങളെ ജീവസ്സുറ്റവരാക്കും
وَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَحُولُ
X
മറയിടും
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്നും
وَقَلْبِهِ
X
അവന്റെ മനസ്സിന്നും
وَأَنَّهُ
X
തീര്‍ച്ചയായും അവന്‍
إِلَيْهِ
X
അവങ്കലേക്ക്
تُحْشَرُونَ
X
നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടും
﴿8:24﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
حَرِّضِ
X
നീ പ്രേരിപ്പിക്കുക
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
عَلَى الْقِتَالِۚ
X
യുദ്ധത്തിന്
إِن يَكُن
X
ഉണ്ടെങ്കില്‍
مِّنكُمْ
X
നിങ്ങളില്‍
عِشْرُونَ
X
ഇരുപത് (പേര്‍)
صَابِرُونَ
X
ക്ഷമാശീലരായ
يَغْلِبُوا
X
അവര്‍ ജയിക്കും
مِائَتَيْنِۚ
X
ഇരുനൂറുപേരെ
وَإِن يَكُن
X
ഉണ്ടെങ്കില്‍
مِّنكُم
X
നിങ്ങളില്‍
مِّائَةٌ
X
നൂറു (പേര്‍)
يَغْلِبُوا
X
അവര്‍ ജയിക്കും
أَلْفًا
X
ആയിരം പേരെ
مِّنَ الَّذِينَ كَفَرُوا
X
സത്യനിഷേധികളിലെ
بِأَنَّهُمْ
X
തീര്‍ച്ചയായും അവര്‍ ആയതിനാല്‍
قَوْمٌ
X
ജനം
لَّا يَفْقَهُونَ
X
അവര്‍ കാര്യബോധമില്ലാത്തവരാകുന്നു
﴿8:65﴾ وَإِنْ أَحَدٌ
X
ആരെങ്കിലും
مِّنَ الْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളില്‍പെട്ട
اسْتَجَارَكَ
X
നിന്നോട് അഭയം തേടിയാല്‍
فَأَجِرْهُ
X
അവന് നീ അഭയം നല്‍കുക
حَتَّىٰ يَسْمَعَ
X
അവന്‍ കേള്‍ക്കാന്‍ വേണ്ടി
كَلَامَ اللَّهِ
X
അല്ലാഹുവിന്റെ വചനം
ثُمَّ أَبْلِغْهُ
X
പിന്നെ അവനെ എത്തിച്ചുകൊടുക്കുക
مَأْمَنَهُۚ
X
അവന്റെ സുരക്ഷാ സ്ഥാനത്ത്
ذَٰلِكَ
X
ഇതെല്ലാം ചെയ്യുന്നത്
بِأَنَّهُمْ
X
നിശ്ചയം അവര്‍ ആയതിനാലാണ്
قَوْمٌ لَّا يَعْلَمُونَ
X
അറിവില്ലാത്ത ജനത
﴿9:6﴾ وَمَا مَنَعَهُمْ
X
അവര്‍ക്ക് തടസ്സമായിട്ടില്ല
أَن تُقْبَلَ مِنْهُمْ
X
അവരില്‍ നിന്ന് സ്വീകരിക്കപ്പെടുന്നതിന്ന്
نَفَقَاتُهُمْ
X
അവരുടെ ദാനങ്ങള്‍
إِلَّا أَنَّهُمْ
X
തീര്‍ച്ചയായും അവരാണ് എന്നതല്ലാതെ
كَفَرُوا بِاللَّهِ
X
അല്ലാഹുവിനെ അവര്‍ അവിശ്വസിച്ചു
وَبِرَسُولِهِ
X
അവന്റെ ദൂതനെയും
وَلَا يَأْتُونَ
X
അവര്‍ എത്തുന്നുമില്ല
الصَّلَاةَ
X
നമസ്കാരത്തിന്
إِلَّا وَهُمْ
X
അവരായിട്ടല്ലാതെ
كُسَالَىٰ
X
മടിയന്‍മാര്‍
وَلَا يُنفِقُونَ
X
അവര്‍ ധനം ചെലവഴിക്കുന്നുമില്ല
إِلَّا وَهُمْ
X
അവരായിക്കൊണ്ടല്ലാതെ
كَارِهُونَ
X
വെറുപ്പുള്ളവര്‍
﴿9:54﴾ وَلَوْ أَنَّهُمْ رَضُوا
X
അവര്‍ തൃപ്തിയടഞ്ഞിരുന്നെങ്കില്‍
مَا آتَاهُمُ
X
അവര്‍ക്ക് നല്‍കിയതില്‍
اللَّهُ
X
അല്ലാഹു
وَرَسُولُهُ
X
അവന്റെ ദൂതനും
وَقَالُوا
X
അവര്‍ പറയുകയും(ചെയ്തിരുന്നെങ്കില്‍)
حَسْبُنَا
X
ഞങ്ങള്‍ക്ക് മതി
اللَّهُ
X
അല്ലാഹു
سَيُؤْتِينَا
X
ഇനിയും ഞങ്ങള്‍ക്ക് നല്‍കും
اللَّهُ
X
അല്ലാഹു
مِن فَضْلِهِ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَرَسُولُهُ
X
അവന്റെ ദൂതനും
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِلَى اللَّهِ
X
അല്ലാഹുവില്‍ മാത്രം
رَاغِبُونَ
X
പ്രതീക്ഷയര്‍പ്പിച്ചവരാണ്
﴿9:59﴾ أَلَمْ يَعْلَمُوا
X
അവര്‍ അറിഞ്ഞിട്ടില്ലേ
أَنَّهُ
X
തീര്‍ച്ചയായും
مَن يُحَادِدِ
X
ആരെങ്കിലും എതിരിടുന്നുവെങ്കില്‍
اللَّهَ
X
അല്ലാഹുവോട്
وَرَسُولَهُ
X
അവന്റെ ദൂതനോടും
فَأَنَّ لَهُ
X
നിശ്ചയമായും അവനുണ്ട്
نَارَ جَهَنَّمَ
X
നരകത്തീ
خَالِدًا
X
അവന്‍ നിത്യവാസിയായിരിക്കെ
فِيهَاۚ
X
അതില്‍ (അവിടെ)
ذَٰلِكَ
X
അത്
الْخِزْيُ
X
അപമാനം തന്നെ
الْعَظِيمُ
X
അത്യന്തം
﴿9:63﴾ لَا تَعْتَذِرُوا
X
ഇനി നിങ്ങള്‍ ഒഴികഴിവുകള്‍ പറയേണ്ട
قَدْ كَفَرْتُم
X
തീര്‍ച്ചയായും നിങ്ങള്‍ നിഷേധിച്ചിരിക്കുന്നു
بَعْدَ إِيمَانِكُمْۚ
X
നിങ്ങളുടെ വിശ്വാസത്തിനു ശേഷം
إِن نَّعْفُ
X
നാം മാപ്പു നല്‍കിയാല്‍ (തന്നെ)
عَن طَائِفَةٍ
X
ഒരു വിഭാഗത്തിന്
مِّنكُمْ
X
നിങ്ങളിലെ
نُعَذِّبْ
X
നാം ശിക്ഷിക്കുക തന്നെ ചെയ്യും
طَائِفَةً
X
മറ്റൊരു വിഭാഗത്തെ
بِأَنَّهُمْ
X
കാരണം അവര്‍
كَانُوا
X
അവരായിരുന്നു
مُجْرِمِينَ
X
കുറ്റവാളികള്‍
﴿9:66﴾ اسْتَغْفِرْ
X
നീ മാപ്പപേക്ഷിക്കുക
لَهُمْ
X
അവര്‍ക്കു വേണ്ടി
أَوْ لَا تَسْتَغْفِرْ
X
അല്ലെങ്കില്‍ മാപ്പപേക്ഷിക്കാതിരിക്കുക
لَهُمْ
X
അവര്‍ക്കു വേണ്ടി
إِن تَسْتَغْفِرْ
X
നീ മാപ്പപേക്ഷിച്ചാല്‍
لَهُمْ
X
അവര്‍ക്കു വേണ്ടി
سَبْعِينَ مَرَّةً
X
എഴുപത് പ്രാവശ്യം
فَلَن يَغْفِرَ اللَّهُ
X
അല്ലാഹു പൊറുത്തു കൊടുക്കുകയേയില്ല
لَهُمْۚ
X
അവര്‍ക്ക്
ذَٰلِكَ
X
അത്
بِأَنَّهُمْ
X
അവര്‍ ആയത് കൊണ്ട്
كَفَرُوا
X
അവര്‍ നിഷേധിച്ചു
بِاللَّهِ
X
അല്ലാഹുവിനെ
وَرَسُولِهِۗ
X
അവന്റെ ദൂതനെയും
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الْفَاسِقِينَ
X
അധാര്‍മികരായ
﴿9:80﴾ مَا كَانَ لِلنَّبِيِّ
X
പ്രവാചകന്ന് ഭൂഷണമല്ല (അനുവാദമില്ല)
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്കും
أَن يَسْتَغْفِرُوا
X
പാപമോചനത്തിന്ന് പ്രാര്‍ഥിക്കാന്‍
لِلْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികള്‍ക്ക് വേണ്ടി
وَلَوْ كَانُوا
X
അവര്‍ ആണെങ്കില്‍പോലും
أُولِي قُرْبَىٰ
X
അടുത്ത ബന്ധമുള്ളവര്‍
مِن بَعْدِ مَا تَبَيَّنَ لَهُمْ
X
തങ്ങള്‍ക്ക് വ്യക്തമായികഴിഞ്ഞ ശേഷം
أَنَّهُمْ
X
നിശ്ചയമായും അവര്‍
أَصْحَابُ الْجَحِيمِ
X
കത്തിക്കാളുന്ന നരകത്തീയിന്റെ അവകാശികളാണെന്ന്
﴿9:113﴾ وَمَا كَانَ
X
ആയിരുന്നില്ല
اسْتِغْفَارُ
X
പാപമോചനാര്‍ഥന
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
لِأَبِيهِ
X
തന്റെ പിതാവിന്ന് വേണ്ടി
إِلَّا عَن مَّوْعِدَةٍ
X
വാഗ്ദാനത്തിന്റെ പേരിലല്ലാതെ
وَعَدَهَا
X
അദ്ദേഹം അത് വഗ്ദാനം ചെയ്തു
إِيَّاهُ
X
അദ്ദേഹത്തോട് (പിതാവിനോട്)
فَلَمَّا تَبَيَّنَ لَهُ
X
അദ്ദേഹത്തിന് വ്യക്തമായപ്പോള്‍
أَنَّهُ
X
നിശ്ചയം അയാള്‍
عَدُوٌّ لِّلَّهِ
X
അല്ലാഹുവിന്റെ ശത്രുവാണെന്ന്
تَبَرَّأَ مِنْهُۚ
X
അദ്ദേഹം അയാളെ കൈയൊഴിച്ചു
إِنَّ إِبْرَاهِيمَ
X
നിശ്ചയം ഇബ്റാഹീം
لَأَوَّاهٌ
X
ഏറെ പശ്ചാത്താപമുള്ളവനാണ്
حَلِيمٌ
X
സഹനശാലിയുമാണ്
﴿9:114﴾ مَا كَانَ
X
പാടുള്ളതല്ല (അനുവാദമില്ല)
لِأَهْلِ الْمَدِينَةِ
X
മദീനക്കാര്‍ക്ക്
وَمَنْ حَوْلَهُم
X
അവരുടെ പരിസരത്തുള്ളവര്‍ക്കും
مِّنَ الْأَعْرَابِ
X
ഗ്രാമീണ അറബികളില്‍നിന്നുള്ള
أَن يَتَخَلَّفُوا
X
പിന്മാറി നില്‍ക്കാന്‍
عَن رَّسُولِ اللَّهِ
X
അല്ലാഹുവിന്റെ ദൂതനെവിട്ട്
وَلَا يَرْغَبُوا بِأَنفُسِهِمْ
X
സ്വന്തം കാര്യത്തില്‍ താല്‍പര്യം കാണിക്കാനും
عَن نَّفْسِهِۚ
X
അദ്ദേഹത്തെ അവഗണിച്ച്
ذَٰلِكَ
X
അത്
بِأَنَّهُمْ
X
അവരാണെന്നത്കൊണ്ടാകുന്നു
لَا يُصِيبُهُمْ
X
അവരെ ബാധിക്കുകയില്ല
ظَمَأٌ
X
ദാഹം
وَلَا نَصَبٌ
X
ക്ഷീണവും
وَلَا مَخْمَصَةٌ
X
വിശപ്പും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَلَا يَطَئُونَ
X
അവര്‍ കാല്‍വെക്കുന്നുമില്ല
مَوْطِئًا
X
വല്ല സ്ഥാനത്തും
يَغِيظُ الْكُفَّارَ
X
സത്യനിഷേധികളെ കോപിപ്പിക്കുന്ന
وَلَا يَنَالُونَ
X
അവര്‍ ഏല്‍പിക്കുകയുമില്ല
مِنْ عَدُوٍّ
X
ശത്രുവിന്ന്
نَّيْلًا
X
വല്ല നാശവും
إِلَّا كُتِبَ
X
രേഖപ്പെടുത്തിയിട്ടല്ലാതെ
لَهُم
X
അവര്‍ക്ക്
بِهِ
X
അത് കാരണമായി
عَمَلٌ صَالِحٌۚ
X
സല്‍കര്‍മം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يُضِيعُ
X
നഷ്ടപ്പെടുത്തുകയില്ല
أَجْرَ
X
പ്രതിഫലം
الْمُحْسِنِينَ
X
സല്‍കര്‍മികളുടെ
﴿9:120﴾ أَوَلَا يَرَوْنَ
X
അവര്‍ കാണുന്നില്ലേ
أَنَّهُمْ
X
നിശ്ചയമായും അവര്‍
يُفْتَنُونَ
X
പരീക്ഷിക്കപ്പെടുന്നു
فِي كُلِّ عَامٍ
X
ഓരോ കൊല്ലവും
مَّرَّةً
X
ഒരിക്കല്‍
أَوْ مَرَّتَيْنِ
X
അല്ലെങ്കില്‍ രണ്ടുതവണ
ثُمَّ لَا يَتُوبُونَ
X
എന്നിട്ടും അവര്‍ പശ്ചാത്തപിച്ചു മടങ്ങുന്നില്ല
وَلَا هُمْ يَذَّكَّرُونَ
X
അവര്‍ ചിന്തിച്ചറിയുന്നുമില്ല
﴿9:126﴾ وَإِذَا مَا أُنزِلَتْ
X
അവതരിക്കുമ്പോള്‍
سُورَةٌ
X
വല്ല അദ്ധ്യായവും
نَّظَرَ
X
നോക്കും
بَعْضُهُمْ
X
അവരില്‍ ചിലര്‍
إِلَىٰ بَعْضٍ
X
മറ്റു ചിലരെ
هَلْ يَرَاكُم
X
നിങ്ങളെ കാണുന്നുണ്ടോഎന്ന്
مِّنْ أَحَدٍ
X
ആരെങ്കിലും
ثُمَّ انصَرَفُواۚ
X
പിന്നീടവര്‍ പിന്തിരിഞ്ഞുപോകുന്നു
صَرَفَ اللَّهُ
X
അല്ലാഹു തെറ്റിച്ചുകളഞ്ഞിരിക്കുന്നു
قُلُوبَهُم
X
അവരുടെ മനസ്സുകളെ
بِأَنَّهُمْ
X
കാരണം അവര്‍
قَوْمٌ
X
ഒരു ജനതയാണ്
لَّا يَفْقَهُونَ
X
കാര്യം മനസ്സിലാക്കാത്ത
﴿9:127﴾ هُوَ
X
അവനാണ്
الَّذِي
X
ഒരുവന്‍
يُسَيِّرُكُمْ
X
അവന്‍ നിങ്ങളെ ചലിപ്പിക്കുന്നു
فِي الْبَرِّ
X
കരയില്‍
وَالْبَحْرِۖ
X
കടലിലും
حَتَّىٰ
X
അങ്ങനെ
إِذَا كُنتُمْ
X
നിങ്ങളായിരിക്കുമ്പോള്‍
فِي الْفُلْكِ
X
കപ്പലുകളില്‍
وَجَرَيْنَ
X
അവ നീങ്ങിതുടങ്ങി
بِهِم
X
യാത്രക്കാരെയും കൊണ്ട്
بِرِيحٍ
X
കാറ്റിനാല്‍
طَيِّبَةٍ
X
നല്ല (അനുകൂലമായ)
وَفَرِحُوا بِهَا
X
അവരതില്‍ സന്തുഷ്ടരുമായി
جَاءَتْهَا
X
അവക്ക് വന്നെത്തി
رِيحٌ عَاصِفٌ
X
ഒരു കൊടുങ്കാറ്റ്
وَجَاءَهُمُ
X
അവര്‍ക്ക് നേരെ വന്നു
الْمَوْجُ
X
തിരമാല
مِن كُلِّ مَكَانٍ
X
എല്ലായിടത്തുനിന്നും
وَظَنُّوا
X
അവര്‍ക്ക് തോന്നി
أَنَّهُمْ أُحِيطَ بِهِمْۙ
X
തങ്ങള്‍ വലയം ചെയ്യപ്പെട്ടുവെന്ന്
دَعَوُا اللَّهَ
X
അപ്പോള്‍ അവര്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു
مُخْلِصِينَ
X
നിഷ്കളങ്കമായി സമര്‍പ്പിച്ചുകൊണ്ട്
لَهُ
X
അവന്ന്
الدِّينَ
X
കീഴ്വണക്കം
لَئِنْ أَنجَيْتَنَا
X
നീ ഞങ്ങളെ രക്ഷപ്പെടുത്തിയാല്‍
مِنْ هَٰذِهِ
X
ഇതില്‍ നിന്ന്
لَنَكُونَنَّ
X
ഉറപ്പായും ഞങ്ങളായിതീരും
مِنَ الشَّاكِرِينَ
X
നന്ദിയുള്ളവരുടെ കൂട്ടത്തില്‍
﴿10:22﴾ إِنَّمَا مَثَلُ
X
നിശ്ചയം ഉപമ
الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
كَمَاءٍ
X
വെള്ളം പോലെയാണ്
أَنزَلْنَاهُ
X
അതിനെ നാം വര്‍ഷിപ്പിച്ചു
مِنَ السَّمَاءِ
X
മാനത്ത് നിന്ന്
فَاخْتَلَطَ
X
ഇടകലര്‍ന്നു വളര്‍ന്നു
بِهِ
X
അത് വഴി
نَبَاتُ الْأَرْضِ
X
ഭൂമിയിലെ സസ്യങ്ങള്‍
مِمَّا يَأْكُلُ النَّاسُ
X
മനുഷ്യര്‍ ഭക്ഷിക്കുന്നവയില്‍ നിന്നുള്ള
وَالْأَنْعَامُ
X
കന്നുകാലികളും
حَتَّىٰ
X
അങ്ങനെ
إِذَا أَخَذَتِ الْأَرْضُ
X
ഭൂമി കൈക്കൊണ്ടപ്പോള്‍
زُخْرُفَهَا
X
അതിന്റെ ചമയങ്ങള്‍
وَازَّيَّنَتْ
X
അത് ചേതോഹരമാകുകയും ചെയ്തു
وَظَنَّ
X
കരുതി
أَهْلُهَا
X
അതിന്റെ ഉടമകള്‍
أَنَّهُمْ
X
നിശ്ചയമായും തങ്ങള്‍
قَادِرُونَ
X
കഴിവുറ്റവരായിരിക്കുന്നു
عَلَيْهَا
X
അതിന്റെ കാര്യത്തില്‍ (അത് അനുഭവിക്കാന്‍)
أَتَاهَا
X
അതിന്ന് വന്നെത്തി
أَمْرُنَا
X
നമ്മുടെ കല്‍പന
لَيْلًا
X
രാത്രിയില്‍
أَوْ نَهَارًا
X
അല്ലെങ്കില്‍ പകല്‍
فَجَعَلْنَاهَا
X
അങ്ങനെ നാമതിനെ ആക്കി
حَصِيدًا
X
ഉന്മൂലനം ചെയ്യപ്പെട്ടത്
كَأَن لَّمْ تَغْنَ
X
അത് ഉണ്ടായിരുന്നിട്ടില്ലാത്ത വിധം
بِالْأَمْسِۚ
X
ഇന്നലെ
كَذَٰلِكَ
X
അവ്വിധം
نُفَصِّلُ
X
നാം വിശദീകരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ജനതക്കുവേണ്ടി
يَتَفَكَّرُونَ
X
ചിന്തിച്ചു മനസ്സിലാക്കുന്ന
﴿10:24﴾ كَذَٰلِكَ
X
അങ്ങനെ
حَقَّتْ
X
സത്യമായി പുലര്‍ന്നിരിക്കുന്നു
كَلِمَتُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
عَلَى الَّذِينَ فَسَقُوا
X
ധിക്കാരം കൈക്കൊണ്ടവരെ സംബന്ധിച്ച
أَنَّهُمْ
X
നിശ്ചയം അവര്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿10:33﴾ وَجَاوَزْنَا
X
നാം കടത്തി
بِبَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കളെ
الْبَحْرَ
X
കടല്‍
فَأَتْبَعَهُمْ
X
അപ്പോള്‍ അവരെ പിന്തുടര്‍ന്നു
فِرْعَوْنُ
X
ഫറവോന്‍
وَجُنُودُهُ
X
അവന്റെ സൈന്യവും
بَغْيًا
X
ധിക്കാരമായി
وَعَدْوًاۖ
X
അതിക്രമവും
حَتَّىٰ
X
അങ്ങനെ
إِذَا أَدْرَكَهُ الْغَرَقُ
X
മുങ്ങിമരിക്കാറായപ്പോള്‍
قَالَ
X
ഫറവോന്‍ പറഞ്ഞു
آمَنتُ
X
ഞാന്‍ വിശ്വസിച്ചിരിക്കുന്നു
أَنَّهُ لَا إِلَٰهَ
X
ദൈവമില്ലെന്ന്
إِلَّا الَّذِي
X
ഒരുത്തനല്ലാതെ
آمَنَتْ بِهِ
X
അവനില്‍ വിശ്വസിച്ചിരിക്കുന്നു
بَنُو إِسْرَائِيلَ
X
ഇസ്രയേല്‍ മക്കള്‍
وَأَنَا
X
ഞാന്‍
مِنَ الْمُسْلِمِينَ
X
മുസ്‌ലിംകളില്‍ പെട്ടവനാകുന്നു
﴿10:90﴾ لَا جَرَمَ
X
സംശയമില്ല
أَنَّهُمْ
X
നിശ്ചയം അവര്‍
فِي الْآخِرَةِ
X
പരലോകത്ത്
هُمُ
X
അവര്‍ തന്നെയാണ്
الْأَخْسَرُونَ
X
ഏറ്റവും നഷ്ടം ഭവിച്ചവര്‍
﴿11:22﴾ وَأُوحِيَ
X
ദിവ്യസന്ദേശം അറിയിക്കപ്പെട്ടു
إِلَىٰ نُوحٍ
X
നൂഹിന്ന്
أَنَّهُ
X
തീര്‍ച്ചയായും
لَن يُؤْمِنَ
X
വിശ്വസിക്കുകയില്ല
مِن قَوْمِكَ
X
നിന്റെ ജനതയില്‍നിന്ന്
إِلَّا مَن قَدْ آمَنَ
X
ഇപ്പോള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുള്ളവരല്ലാതെ
فَلَا تَبْتَئِسْ
X
അതിനാല്‍ നീ ദുഃഖിക്കാതിരിക്കുക
بِمَا كَانُوا يَفْعَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച്
﴿11:36﴾ وَقَالَ
X
അവന്‍ (യൂസുഫ്) പറഞ്ഞു
لِلَّذِي
X
ഒരുവനോട്
ظَنَّ
X
അവന്‍ കരുതി
أَنَّهُ
X
ഉറപ്പായും അയാളാണെന്ന്
نَاجٍ
X
രക്ഷപ്പെടുന്നവന്‍
مِّنْهُمَا
X
അവരിരുവരില്‍
اذْكُرْنِي
X
നീ എന്നെപ്പറ്റി പറയുക
عِندَ رَبِّكَ
X
നിന്റെ യജമാനന്റെ അടുക്കല്‍
فَأَنسَاهُ
X
എങ്കിലും അയാളെ മറപ്പിച്ചു
الشَّيْطَانُ
X
പിശാച്
ذِكْرَ
X
പറയാന്‍
رَبِّهِ
X
തന്റെ യജമാനനോട്
فَلَبِثَ
X
അതിനാല്‍ അദ്ദേഹം താമസിച്ചു
فِي السِّجْنِ
X
ജയിലില്‍
بِضْعَ
X
ഏതാനും
سِنِينَ
X
വര്‍ഷങ്ങള്‍
﴿12:42﴾ حَتَّىٰ إِذَا اسْتَيْأَسَ
X
അങ്ങനെ നിരാശരായിത്തീര്‍ന്നപ്പോള്‍
الرُّسُلُ
X
ആ ദൈവദൂതന്മാര്‍
وَظَنُّوا
X
ജനം കരുതുകയും ചെയ്തപ്പോള്‍
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
قَدْ كُذِبُوا
X
അവരോട് കളവ് പറയപ്പെട്ടുവെന്ന്
جَاءَهُمْ
X
അവര്‍ക്ക് വന്നെത്തി
نَصْرُنَا
X
നമ്മുടെ സഹായം
فَنُجِّيَ
X
അങ്ങനെ രക്ഷപ്പെടുത്തപ്പെട്ടു
مَن نَّشَاءُۖ
X
നാം ഇച്ഛിച്ചവര്‍
وَلَا يُرَدُّ
X
തട്ടിമാറ്റപ്പെടുകയില്ല
بَأْسُنَا
X
നമ്മുടെ ശിക്ഷ
عَنِ الْقَوْمِ
X
ജനത്തില്‍നിന്ന്
الْمُجْرِمِينَ
X
കുറ്റവാളികളായ
﴿12:110﴾ يُنَزِّلُ
X
അവന്‍ ഇറക്കുന്നു
الْمَلَائِكَةَ
X
മലക്കുകളെ
بِالرُّوحِ
X
ദിവ്യ ചൈതന്യവുമായി
مِنْ أَمْرِهِ
X
അവന്റെ തീരുമാനമനുസരിച്ചു
عَلَىٰ مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവരുടെ മേല്‍
مِنْ عِبَادِهِ
X
അവന്റെ ദാസന്മാരില്‍ നിന്ന്
أَنْ أَنذِرُوا
X
നിങ്ങള്‍ താകീത് നല്‍കുവിന്‍
أَنَّهُ لَا إِلَٰهَ
X
ഒരു ദൈവവുമില്ലെന്ന്
إِلَّا أَنَا
X
ഞാനല്ലാതെ
فَاتَّقُونِ
X
അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍
﴿16:2﴾ لِيُبَيِّنَ
X
അവന്‍ വ്യക്തമാക്കിക്കൊടുക്കാന്‍ വേണ്ടി
لَهُمُ
X
അവര്‍ക്ക്
الَّذِي
X
യാതൊരു കാര്യം
يَخْتَلِفُونَ
X
അവര്‍ ഭിന്നിച്ചിരിക്കുന്നു
فِيهِ
X
അതില്‍
وَلِيَعْلَمَ
X
അറിയാന്‍ വേണ്ടിയും
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
أَنَّهُمْ
X
നിശ്ചയമായും അവരായിരുന്നുവെന്ന്
كَانُوا كَاذِبِينَ
X
കളവ് പറയുന്നവര്‍
﴿16:39﴾ وَيَجْعَلُونَ
X
അവര്‍ ആക്കുന്നു
لِلَّهِ
X
അല്ലാഹുവിന്
مَا يَكْرَهُونَ
X
അവര്‍ വെറുക്കുന്നതിനെ
وَتَصِفُ
X
കെട്ടിപ്പറയുന്നു
أَلْسِنَتُهُمُ
X
അവരുടെ നാവുകള്‍
الْكَذِبَ
X
വ്യാജം
أَنَّ لَهُمُ
X
നിശ്ചയം അവര്‍ക്കുണ്ടാവുമെന്ന
الْحُسْنَىٰۖ
X
ഏറ്റവും നല്ലത്
لَا جَرَمَ
X
സംശയമില്ല
أَنَّ لَهُمُ
X
നിശ്ചയം അവര്‍ക്കുണ്ട്
النَّارَ
X
നരകം
وَأَنَّهُم مُّفْرَطُونَ
X
നിശ്ചയം അവര്‍ (അങ്ങോട്ട്) മുമ്പില്‍ നയിക്കപ്പെടുന്നവരുമാണ്‌
﴿16:62﴾ وَلَقَدْ نَعْلَمُ
X
തീര്‍ച്ചയായും നമുക്കറിയാം
أَنَّهُمْ يَقُولُونَ
X
തീര്‍ച്ചയായും അവര്‍ പറയുന്നുവെന്ന്
إِنَّمَا
X
നിശ്ചയം
يُعَلِّمُهُ
X
അദ്ദേഹത്തെ പഠിപ്പിക്കുന്നത്
بَشَرٌۗ
X
ഒരു മനുഷ്യന്‍ മാത്രമാണ്
لِّسَانُ
X
ഭാഷ
الَّذِي
X
ഒരുത്തന്റെ
يُلْحِدُونَ إِلَيْهِ
X
അയാളിലേക്ക് അവര്‍ ദുസ്സൂചന നല്‍കുന്നു
أَعْجَمِيٌّ
X
അനറബിയാണ്
وَهَٰذَا
X
ഇതാകട്ടെ
﴿16:103﴾