Repeated Words in Quran

< >
Total Found : 17
إِلَّا الَّذِينَ تَابُوا
X
പശ്ചാതപിച്ചവരൊഴികെ
وَأَصْلَحُوا
X
നന്നാക്കുകയും ചെയ്തവര്‍
وَبَيَّنُوا
X
വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍
فَأُولَٰئِكَ
X
അക്കൂട്ടര്‍
أَتُوبُ عَلَيْهِمْۚ
X
അവരുടെ പശ്ചാതാപം സ്വീകരിക്കുന്നവനാണ്
وَأَنَا
X
ഞാന്‍
التَّوَّابُ
X
ധാരാളമായി പശ്ചാതാപം സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
കരുണാനിധിയും
﴿2:160﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِي حَاجَّ
X
തര്‍ക്കിച്ചവനെ
إِبْرَاهِيمَ
X
ഇബ്റാഹീമിനോട്
فِي رَبِّهِ
X
തന്റെ രക്ഷിതാവിന്റെ കാര്യത്തില്‍
أَنْ آتَاهُ اللَّهُ
X
അല്ലാഹു അവന് നല്‍കിയതിനാല്‍
الْمُلْكَ
X
രാജാധികാരം
إِذْ قَالَ إِبْرَاهِيمُ
X
ഇബ്റാഹീം പറഞ്ഞപ്പോള്‍
رَبِّيَ
X
എന്റെ നാഥനാണ്
الَّذِي يُحْيِي
X
ജീവിപ്പിക്കുന്നവന്‍
وَيُمِيتُ
X
മരിപ്പിക്കുന്നവനും
قَالَ
X
അവന്‍ പറഞ്ഞു
أَنَا أُحْيِي
X
ഞാന്‍ ജീവിപ്പിക്കുന്നു
وَأُمِيتُۖ
X
ഞാന്‍ മരിപ്പിക്കുകയും ചെയ്യുന്നു
قَالَ إِبْرَاهِيمُ
X
ഇബ്റാഹീം പറഞ്ഞു
فَإِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَأْتِي بِالشَّمْسِ
X
സൂര്യനെ കൊണ്ടുവരുന്നു
مِنَ الْمَشْرِقِ
X
കിഴക്കുനിന്ന്
فَأْتِ بِهَا
X
എന്നാല്‍ നീ അതൊന്ന് കൊണ്ടുവരൂ
مِنَ الْمَغْرِبِ
X
പടിഞ്ഞാറുനിന്ന്
فَبُهِتَ
X
അപ്പോള്‍ ഉത്തരം മുട്ടി
الَّذِي كَفَرَۗ
X
നിഷേധിച്ചവന്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿2:258﴾ وَإِذْ أَخَذَ اللَّهُ
X
അല്ലാഹു വാങ്ങിയ സന്ദര്‍ഭം
مِيثَاقَ
X
ഉറപ്പ്
النَّبِيِّينَ
X
പ്രവാചകന്‍മാരുടെ
لَمَا آتَيْتُكُم
X
ഞാന്‍ നിങ്ങള്‍ക്ക് നല്‍കി
مِّن كِتَابٍ
X
വേദപുസ്തകം
وَحِكْمَةٍ
X
തത്വജ്ഞാനവും
ثُمَّ
X
പിന്നീട്
جَاءَكُمْ
X
നിങ്ങളുടെ അടുക്കല്‍ വന്നു
رَسُولٌ
X
ഒരു ദൂതന്‍
مُّصَدِّقٌ
X
സത്യപ്പെടുത്തുന്നവനായ
لِّمَا مَعَكُمْ
X
നിങ്ങളുടെ കൂടെയുള്ളതിനെ
لَتُؤْمِنُنَّ بِهِ
X
ഉറപ്പായും നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കണം
وَلَتَنصُرُنَّهُۚ
X
നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യണം
قَالَ
X
അവന്‍ (അല്ലാഹു) ചോദിച്ചു
أَأَقْرَرْتُمْ
X
നിങ്ങള്‍ അംഗീകരിച്ചുവോ
وَأَخَذْتُمْ
X
നിങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തുവോ
عَلَىٰ ذَٰلِكُمْ
X
അതനുസരിച്ച്
إِصْرِيۖ
X
എന്നോടുള്ള (ഉത്തരവാദിത്ത)ഭാരം, ബാധ്യത
قَالُوا
X
അവര്‍ പറഞ്ഞു
أَقْرَرْنَاۚ
X
ഞങ്ങള്‍ അംഗീകരിച്ചിരിക്കുന്നു
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
فَاشْهَدُوا
X
നിങ്ങള്‍ സാക്ഷികളാവുക, സാക്ഷ്യം വഹിക്കുക
وَأَنَا مَعَكُم
X
ഞാനും നിങ്ങളോടൊപ്പം
مِّنَ الشَّاهِدِينَ
X
സാക്ഷികളില്‍പെട്ടവനാണ്
﴿3:81﴾ هَا أَنتُمْ
X
നോക്കൂ നിങ്ങള്‍ കൂട്ടരേ
أُولَاءِ تُحِبُّونَهُمْ
X
നിങ്ങള്‍ അവരെ സ്നേഹിക്കുന്നു
وَلَا يُحِبُّونَكُمْ
X
അവരോ നിങ്ങളെ സ്നേഹിക്കുന്നില്ല
وَتُؤْمِنُونَ
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു
بِالْكِتَابِ كُلِّهِ
X
എല്ലാ വേദത്തിലും
وَإِذَا لَقُوكُمْ
X
നിങ്ങളെ അവര്‍ കണ്ടുമുട്ടിയാല്‍
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَإِذَا خَلَوْا
X
(നിങ്ങളില്‍ നിന്ന്) അവര്‍ പിരിഞ്ഞുപോയാല്‍
عَضُّوا
X
അവര്‍ കടിക്കുന്നു
عَلَيْكُمُ
X
നിങ്ങളോടുള്ള അരിശംകൊണ്ട്
الْأَنَامِلَ
X
വിരലുകള്‍
مِنَ الْغَيْظِۚ
X
കോപം കാരണം
قُلْ
X
പറയുക
مُوتُوا
X
നിങ്ങള്‍ മരിച്ചുകൊള്ളുക
بِغَيْظِكُمْۗ
X
നിങ്ങളുടെ വിദ്വേഷവുമായി
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
നെഞ്ചുകളിലുള്ള(മനസ്സുകളിലുള്ള)തൊക്കെയും
﴿3:119﴾ لَئِن بَسَطتَ
X
നീ നീട്ടിയാല്‍തന്നെയും
إِلَيَّ
X
എന്റെനേരെ
يَدَكَ
X
നിന്റെ കൈ
لِتَقْتُلَنِي
X
നീ എന്നെ കൊല്ലാന്‍വേണ്ടി
مَا أَنَا
X
ഞാനല്ല
بِبَاسِطٍ
X
നീട്ടുന്നവന്‍
يَدِيَ
X
എന്റെ കൈ
إِلَيْكَ
X
നിന്റെ നേരെ
لِأَقْتُلَكَۖ
X
നിന്നെ ഞാന്‍ കൊല്ലാന്‍വേണ്ടി
إِنِّي
X
തീര്‍ച്ചയായും ഞാന്‍
أَخَافُ
X
ഞാന്‍ ഭയപ്പെടുന്നു
اللَّهَ
X
അല്ലാഹുവെ
رَبَّ الْعَالَمِينَ
X
ലോകനാഥനായ
﴿5:28﴾ قُلْ
X
നീ പറയുക
إِنِّي
X
തീര്‍ച്ചയായും ഞാന്‍
نُهِيتُ
X
ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു
أَنْ أَعْبُدَ
X
ഞാന്‍ ആരാധിക്കുന്നതില്‍നിന്ന്
الَّذِينَ تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെ
مِن دُونِ اللَّهِۚ
X
അല്ലാഹുവെക്കൂടാതെ
قُل
X
നീ പറയുക
لَّا أَتَّبِعُ
X
ഞാന്‍ പിന്‍പറ്റുകയില്ല
أَهْوَاءَكُمْۙ
X
നിങ്ങളുടെ തന്നിഷ്ടങ്ങളെ
قَدْ ضَلَلْتُ
X
ഞാന്‍ വഴിപിഴച്ചു
إِذًا
X
എങ്കില്‍(അങ്ങിനെ ചെയ്താല്‍)
وَمَا أَنَا
X
ഞാന്‍ ആവുകയില്ല
مِنَ الْمُهْتَدِينَ
X
നേര്‍വഴി പ്രാപിച്ചവരില്‍
﴿6:56﴾ إِنِّي
X
തീര്‍ച്ചയായും ഞാന്‍
وَجَّهْتُ
X
ഞാന്‍ തിരിച്ചിരിക്കുന്നു
وَجْهِيَ
X
എന്റെ മുഖം
لِلَّذِي
X
ഒരുവനിലേക്ക്
فَطَرَ
X
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
حَنِيفًاۖ
X
നേര്‍വഴിയില്‍ അടിയുറച്ചവനായിക്കൊണ്ട്
وَمَا أَنَا
X
ഞാന്‍ അല്ല
مِنَ الْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളില്‍പെട്ടവന്‍
﴿6:79﴾ قَدْ جَاءَكُم
X
നിങ്ങള്‍ക്കിതാ വന്നെത്തിയിരിക്കുന്നു
بَصَائِرُ
X
ഉള്‍ക്കാഴ്ചതരുന്ന തെളിവുകള്‍
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍നിന്ന്
فَمَنْ
X
ആരെങ്കിലും
أَبْصَرَ
X
അവന്‍ കണ്ടറിഞ്ഞു(എങ്കില്‍)
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവനുതന്നെയാണ്
وَمَنْ
X
ആരെങ്കിലും
عَمِيَ
X
അവന്‍ അന്ധനായി(എങ്കില്‍)
فَعَلَيْهَاۚ
X
അതിന്റെ ദോഷം അവനുതന്നെ
وَمَا
X
അല്ല
أَنَا
X
ഞാന്‍
عَلَيْكُم
X
നിങ്ങളുടെ മേല്‍
بِحَفِيظٍ
X
സൂക്ഷിപ്പുകാരന്‍
﴿6:104﴾ لَا
X
ഇല്ല
شَرِيكَ
X
പങ്കാളി
لَهُۖ
X
അവന്
وَبِذَٰلِكَ
X
അപ്രകാരമാണ്
أُمِرْتُ
X
എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്
وَأَنَا
X
ഞാന്‍
أَوَّلُ
X
ഒന്നാമനാണ്
الْمُسْلِمِينَ
X
(അവനെ) അനുസരിക്കുന്നവരില്‍
﴿6:163﴾ قَالَ
X
(അല്ലാഹു) ചോദിച്ചു
مَا
X
എന്ത്
مَنَعَكَ
X
നിന്നെ തടഞ്ഞു
أَلَّا تَسْجُدَ
X
നീ പ്രണാമമര്‍പ്പിക്കാതിരിക്കാന്‍
إِذْ أَمَرْتُكَۖ
X
ഞാന്‍ നിന്നോടു കല്‍പിച്ചപ്പോള്‍
قَالَ
X
അവന്‍ പറഞ്ഞു
أَنَا
X
ഞാനാണ്
خَيْرٌ
X
ഉത്തമന്‍, മെച്ചം
مِّنْهُ
X
അവനേക്കാള്‍
خَلَقْتَنِي
X
നീ എന്നെ സൃഷ്ടിച്ചു
مِن نَّارٍ
X
തീയില്‍ നിന്ന്
وَخَلَقْتَهُ
X
അവനെ നീ സൃഷ്ടിച്ചു
مِن طِينٍ
X
കളിമണ്ണില്‍ നിന്ന്
﴿7:12﴾ أُبَلِّغُكُمْ
X
നിങ്ങള്‍ക്ക് ഞാന്‍ എത്തിച്ചു തരുന്നു
رِسَالَاتِ
X
സന്ദേശങ്ങള്‍
رَبِّي
X
എന്റെ നാഥന്റെ
وَأَنَا
X
ഞാന്‍
لَكُمْ
X
നിങ്ങള്‍ക്ക്
نَاصِحٌ
X
ഗുണകാംക്ഷിയാണ്
أَمِينٌ
X
വിശ്വസ്തനായ
﴿7:68﴾ وَلَمَّا جَاءَ
X
വന്നപ്പോള്‍
مُوسَىٰ
X
മൂസാ
لِمِيقَاتِنَا
X
നാം നിശ്ചയിച്ച സമയത്ത്
وَكَلَّمَهُ
X
അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
أَرِنِي
X
(നിന്നെ) എനിക്ക് കാണിച്ചു തരൂ
أَنظُرْ إِلَيْكَۚ
X
ഞാന്‍ നിന്നെ നോക്കിക്കാണട്ടെ
قَالَ
X
അവന്‍ പറഞ്ഞു
لَن تَرَانِي
X
നീ എന്നെ കാണുകയില്ല
وَلَٰكِنِ
X
എന്നാലും
انظُرْ
X
നീ നോക്കുക
إِلَى الْجَبَلِ
X
ആ മലയിലേക്ക്
فَإِنِ اسْتَقَرَّ
X
അത് ഉറച്ചു നിന്നാല്‍
مَكَانَهُ
X
സ്വസ്ഥാനത്ത്
فَسَوْفَ تَرَانِيۚ
X
വഴിയേ നീയെന്നെ കാണും
فَلَمَّا تَجَلَّىٰ
X
അങ്ങനെ പ്രത്യക്ഷമായപ്പോള്‍
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
لِلْجَبَلِ
X
പര്‍വതത്തിന്
جَعَلَهُ
X
അവനതിനെ ആക്കി
دَكًّا
X
പൊടി
وَخَرَّ مُوسَىٰ
X
മൂസാ വീഴുകയും ചെയ്തു
صَعِقًاۚ
X
ബോധരഹിതനായി
فَلَمَّا أَفَاقَ
X
പിന്നീട് അദ്ദേഹത്തിന് ബോധമുണര്‍ന്നപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
سُبْحَانَكَ
X
നീയെത്ര പരിശുദ്ധന്‍
تُبْتُ
X
ഞാന്‍ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു
إِلَيْكَ
X
നിന്നിലേക്ക്
وَأَنَا
X
ഞാന്‍
أَوَّلُ
X
ഒന്നാമനാകുന്നു
الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
﴿7:143﴾ قُل
X
നീ പറയുക
لَّا أَمْلِكُ
X
എനിക്കു വരുത്താനാവില്ല
لِنَفْسِي
X
എനിക്കു തന്നെ
نَفْعًا
X
ഗുണം
وَلَا ضَرًّا
X
ദോഷവും ഇല്ല
إِلَّا
X
ഒഴികെ
مَا شَاءَ
X
ഇച്ഛിച്ചത്
اللَّهُۚ
X
അല്ലാഹു
وَلَوْ كُنتُ
X
ഞാനായിരുന്നുവെങ്കില്‍
أَعْلَمُ
X
ഞാനറിയും
الْغَيْبَ
X
അഭൗതിക കാര്യം
لَاسْتَكْثَرْتُ
X
ഞാന്‍ കൂടുതല്‍ കൈവരുത്തുമായിരുന്നു
مِنَ الْخَيْرِ
X
ഗുണം
وَمَا مَسَّنِيَ
X
എന്നെ ബാധിക്കുമായിരുന്നില്ല
السُّوءُۚ
X
ദോഷം
إِنْ أَنَا
X
ഞാനല്ല
إِلَّا نَذِيرٌ
X
മുന്നറിയിപ്പുകാരനല്ലാതെ
وَبَشِيرٌ
X
ശുഭവാര്‍ത്ത അറിയിക്കുന്നവനും
لِّقَوْمٍ
X
ജനത്തിന്
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿7:188﴾ يَعْتَذِرُونَ
X
അവര്‍ ഒഴികഴിവുകള്‍ ബോധിപ്പിക്കും
إِلَيْكُمْ
X
നിങ്ങളോട്
إِذَا رَجَعْتُمْ
X
നിങ്ങള്‍ തിരിച്ചെത്തിയാല്‍
إِلَيْهِمْۚ
X
അവരുടെ അടുത്ത്
قُل
X
നീ പറയുക
لَّا تَعْتَذِرُوا
X
നിങ്ങള്‍ ഒഴികഴിവൊന്നും ബോധിപ്പിക്കേണ്ട
لَن نُّؤْمِنَ
X
ഞങ്ങളൊട്ടും വിശ്വസിക്കുന്നില്ല
لَكُمْ
X
നിങ്ങളെ
قَدْ نَبَّأَنَا
X
ഞങ്ങളെ ധരിപ്പിച്ചിട്ടുണ്ട്
اللَّهُ
X
അല്ലാഹു
مِنْ أَخْبَارِكُمْۚ
X
നിങ്ങളുടെ വിവരങ്ങള്‍
وَسَيَرَى
X
കണ്ടറിയുന്നുണ്ട്
اللَّهُ
X
അല്ലാഹു
عَمَلَكُمْ
X
നിങ്ങളുടെ പ്രവര്‍ത്തനം
وَرَسُولُهُ
X
അവന്റെ ദൂതനും
ثُمَّ
X
പിന്നീട്
تُرَدُّونَ
X
നിങ്ങള്‍ മടക്കപ്പെടും
إِلَىٰ عَالِمِ
X
അിറയുന്നവന്റെയടുത്തേക്ക്
الْغَيْبِ
X
മറഞ്ഞത്
وَالشَّهَادَةِ
X
തെളിഞ്ഞതും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി
﴿9:94﴾ وَإِن كَذَّبُوكَ
X
അവര്‍ നിന്നെ നിഷേധിച്ചു തള്ളുകയാണങ്കില്‍
فَقُل
X
നീ പറയുക
لِّي
X
എനിക്ക്
عَمَلِي
X
എന്റെ കര്‍മ്മം
وَلَكُمْ
X
നിങ്ങള്‍ക്ക്
عَمَلُكُمْۖ
X
നിങ്ങളുടെ കര്‍മം
أَنتُم
X
നിങ്ങള്‍
بَرِيئُونَ
X
മുക്തരാണ്
مِمَّا أَعْمَلُ
X
ഞാന്‍ പ്രവര്‍ത്തിക്കുന്നതി(ന്റെ ബാധ്യതയി)ല്‍ നിന്ന്‌
وَأَنَا
X
ഞാന്‍
بَرِيءٌ
X
മുക്തനാണ്
مِّمَّا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതി(ന്റെ ബാധ്യതയി)ല്‍ നിന്ന്‌
﴿10:41﴾ وَجَاوَزْنَا
X
നാം കടത്തി
بِبَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കളെ
الْبَحْرَ
X
കടല്‍
فَأَتْبَعَهُمْ
X
അപ്പോള്‍ അവരെ പിന്തുടര്‍ന്നു
فِرْعَوْنُ
X
ഫറവോന്‍
وَجُنُودُهُ
X
അവന്റെ സൈന്യവും
بَغْيًا
X
ധിക്കാരമായി
وَعَدْوًاۖ
X
അതിക്രമവും
حَتَّىٰ
X
അങ്ങനെ
إِذَا أَدْرَكَهُ الْغَرَقُ
X
മുങ്ങിമരിക്കാറായപ്പോള്‍
قَالَ
X
ഫറവോന്‍ പറഞ്ഞു
آمَنتُ
X
ഞാന്‍ വിശ്വസിച്ചിരിക്കുന്നു
أَنَّهُ لَا إِلَٰهَ
X
ദൈവമില്ലെന്ന്
إِلَّا الَّذِي
X
ഒരുത്തനല്ലാതെ
آمَنَتْ بِهِ
X
അവനില്‍ വിശ്വസിച്ചിരിക്കുന്നു
بَنُو إِسْرَائِيلَ
X
ഇസ്രയേല്‍ മക്കള്‍
وَأَنَا
X
ഞാന്‍
مِنَ الْمُسْلِمِينَ
X
മുസ്‌ലിംകളില്‍ പെട്ടവനാകുന്നു
﴿10:90﴾ قُلْ
X
നീ പറയുക
يَا أَيُّهَا النَّاسُ
X
മനുഷ്യരേ
قَدْ جَاءَكُمُ
X
നിങ്ങള്‍ക്കു സമാഗതമായിരിക്കുന്നു
الْحَقُّ
X
സത്യം
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍നിന്നുള്ള
فَمَنِ اهْتَدَىٰ
X
അതിനാല്‍, ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ
فَإِنَّمَا يَهْتَدِي
X
തീര്‍ച്ചയായും അവന്‍ സന്മാര്‍ഗം സ്വീകരിക്കുന്നു
لِنَفْسِهِۖ
X
അവനുവേണ്ടിതന്നെ
وَمَن ضَلَّ
X
അരെങ്കിലും വഴിമാറിപ്പോവുകയാണെങ്കില്‍
فَإِنَّمَا يَضِلُّ
X
തീര്‍ച്ചയായും അവന്‍ വഴികേടിലകപ്പെടുന്നു
عَلَيْهَاۖ
X
അവനു പ്രതികൂലമായി
وَمَا أَنَا
X
ഞാനല്ല
عَلَيْكُم
X
നിങ്ങളുടെ മേല്‍
بِوَكِيلٍ
X
ഒരു ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവന്‍
﴿10:108﴾ وَيَا قَوْمِ
X
എന്റെ ജനമേ
لَا أَسْأَلُكُمْ
X
ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല
عَلَيْهِ
X
ഇതിന്റെ പേരില്‍
مَالًاۖ
X
സ്വത്ത്
إِنْ أَجْرِيَ
X
എന്റെ പ്രതിഫലമല്ല
إِلَّا عَلَى اللَّهِۚ
X
അല്ലാഹുവിങ്കലല്ലാതെ
وَمَا أَنَا
X
ഞാനല്ല
بِطَارِدِ
X
ആട്ടിയകറ്റുന്നവന്‍
الَّذِينَ آمَنُواۚ
X
വിശ്വസിച്ചവരെ
إِنَّهُم
X
തീര്‍ച്ചയായും അവര്‍
مُّلَاقُو
X
സന്ധിക്കുന്നവരാണ്
رَبِّهِمْ
X
തങ്ങളുടെ നാഥനുമായി
وَلَٰكِنِّي
X
എന്നാല്‍ ഞാന്‍
أَرَاكُمْ
X
നിങ്ങളെ കാണുന്നു
قَوْمًا
X
ഒരു ജനതയായി
تَجْهَلُونَ
X
നിങ്ങള്‍ അവിവേകം പ്രവര്‍ത്തിക്കുന്നു
﴿11:29﴾ أَمْ يَقُولُونَ
X
അതല്ല, അവര്‍ പറയുന്നുവോ
افْتَرَاهُۖ
X
അദ്ദേഹം ഇത് കെട്ടിച്ചമച്ചുവെന്ന്
قُلْ
X
നീ പറയുക
إِنِ افْتَرَيْتُهُ
X
ഞാനത് കെട്ടിച്ചമച്ചുവെങ്കില്‍
فَعَلَيَّ
X
എനിക്കുതന്നെയായിരിക്കും
إِجْرَامِي
X
എന്റെ പാപത്തിന്റെ ദോഷഫലം
وَأَنَا
X
ഞാന്‍
بَرِيءٌ
X
മുക്തനാണ്
مِّمَّا تُجْرِمُونَ
X
നിങ്ങള്‍ ചെയ്യുന്ന കുറ്റങ്ങളില്‍നിന്ന്
﴿11:35﴾ قَالَتْ
X
അവര്‍ പറഞ്ഞു
يَا وَيْلَتَىٰ
X
കഷ്ടം
أَأَلِدُ
X
ഞാന്‍ പ്രസവിക്കുകയോ
وَأَنَا
X
ഞാനാകട്ടെ
عَجُوزٌ
X
പടുകിഴവിയാണ്
وَهَٰذَا
X
ഇതാ
بَعْلِي
X
എന്റെ ഭര്‍ത്താവ്
شَيْخًاۖ
X
പടുവൃദ്ധനായി
إِنَّ هَٰذَا
X
നിശ്ചയം,ഇത്
لَشَيْءٌ عَجِيبٌ
X
അത്ഭുതകരമായൊരു കാര്യം തന്നെ
﴿11:72﴾ بَقِيَّتُ اللَّهِ
X
അല്ലാഹു അവശേഷിപ്പിച്ചു തരുന്നതാകുന്നു
خَيْرٌ
X
ഉത്തമം
لَّكُمْ
X
നിങ്ങള്‍ക്ക്
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَۚ
X
സത്യവിശ്വാസികള്‍
وَمَا أَنَا
X
ഞാനല്ല
عَلَيْكُم
X
നിങ്ങളുടെ മേല്‍
بِحَفِيظٍ
X
മേല്‍നോട്ടക്കാരന്‍
﴿11:86﴾ وَقَالَ
X
പറഞ്ഞു
الَّذِي نَجَا
X
രക്ഷപ്പെട്ടവന്‍
مِنْهُمَا
X
അവരിരുവരില്‍നിന്ന്
وَادَّكَرَ
X
അയാള്‍ ഓര്‍മ്മിക്കുകയും ചെയ്തു
بَعْدَ أُمَّةٍ
X
കുറെകാലത്തിന്നുശേഷം
أَنَا
X
ഞാന്‍
أُنَبِّئُكُم
X
ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരാം
بِتَأْوِيلِهِ
X
അതിന്റെ വ്യാഖ്യാനം
فَأَرْسِلُونِ
X
നിങ്ങള്‍ എന്നെ അയച്ചാലും
﴿12:45﴾ قَالَ
X
രാജാവ്(സ്ത്രീകളോട്)ചോദിച്ചു
مَا خَطْبُكُنَّ
X
നിങ്ങളുടെ അനുഭവമെന്ത്
إِذْ رَاوَدتُّنَّ
X
നിങ്ങള്‍ വശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍
يُوسُفَ
X
യൂസുഫിനെ
عَن نَّفْسِهِۚ
X
തന്റെ ദേഹത്തിനുവേണ്ടി
قُلْنَ
X
അവര്‍ പറഞ്ഞു
حَاشَ لِلَّهِ
X
അല്ലാഹു എത്രപരിശുദ്ധന്‍
مَا عَلِمْنَا
X
ഞങ്ങള്‍ അറിഞ്ഞിട്ടില്ല
عَلَيْهِ
X
അദ്ദേഹത്തെപ്പറ്റി
مِن سُوءٍۚ
X
മോശമായ ഒന്നും
قَالَتِ
X
പറഞ്ഞു
امْرَأَتُ
X
പത്നി
الْعَزِيزِ
X
പ്രഭുവിന്റെ
الْآنَ
X
ഇപ്പോള്‍
حَصْحَصَ
X
വെളിപ്പെട്ടിരിക്കുന്നു
الْحَقُّ
X
സത്യം
أَنَا
X
ഞാന്‍
رَاوَدتُّهُ
X
ഞാന്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിച്ചു
عَن نَّفْسِهِ
X
അദ്ദേഹത്തിന്റെ ദേഹത്തിന്ന് വേണ്ടി
وَإِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
لَمِنَ الصَّادِقِينَ
X
സത്യവാന്മാരില്‍പെട്ടവനാണ്
﴿12:51﴾ وَلَمَّا جَهَّزَهُم
X
അദ്ദേഹം അവര്‍ക്ക് ഒരുക്കിക്കൊടുത്തപ്പോള്‍
بِجَهَازِهِمْ
X
അവര്‍ക്കുള്ള ചരക്കുകള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
ائْتُونِي
X
നിങ്ങള്‍ എന്റെയടുത്തു കൊണ്ടുവരണം
بِأَخٍ
X
സഹോദരനെ
لَّكُم
X
നിങ്ങളുടെ
مِّنْ أَبِيكُمْۚ
X
നിങ്ങളുടെ പിതാവ് വഴിയുള്ള
أَلَا تَرَوْنَ
X
നിങ്ങള്‍ കാണുന്നില്ലേ
أَنِّي
X
നിശ്ചയം ഞാന്‍
أُوفِي
X
ഞാന്‍ തികവ് വരുത്തുന്നു
الْكَيْلَ
X
അളവില്‍
وَأَنَا
X
ഞാന്‍
خَيْرُ
X
ഏറെ ഉത്തമനാകുന്നു
الْمُنزِلِينَ
X
ആതിഥ്യമരുളുന്നവരില്‍
﴿12:59﴾ وَلَمَّا دَخَلُوا
X
അവര്‍ പ്രവേശിച്ചപ്പോള്‍
عَلَىٰ يُوسُفَ
X
യൂസുഫിന്റെ സന്നിധിയില്‍
آوَىٰ
X
അദ്ദേഹം അടുപ്പിച്ചു
إِلَيْهِ
X
തന്നിലേക്ക്
أَخَاهُۖ
X
തന്റെ സഹോദരനെ
قَالَ
X
അദ്ദേഹം പറഞ്ഞു
إِنِّي
X
നിശ്ചയം ഞാന്‍
أَنَا
X
ഞാന്‍ തന്നെയാണ്
أَخُوكَ
X
നിന്റെ സഹോദരന്‍
فَلَا تَبْتَئِسْ
X
അതിനാല്‍ നീ ദുഃഖിക്കേണ്ടതില്ല
بِمَا كَانُوا يَعْمَلُونَ
X
ഇവര്‍ ചെയ്തുകൊണ്ടിരുന്നതിനെക്കുറിച്ച്
﴿12:69﴾ قَالُوا
X
അവര്‍ പറഞ്ഞു
نَفْقِدُ
X
ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു
صُوَاعَ
X
അളവുപാത്രം
الْمَلِكِ
X
രാജാവിന്റെ
وَلِمَن جَاءَ بِهِ
X
അത് കൊണ്ടുവന്നുതരുന്നവന്നുണ്ട്
حِمْلُ
X
ചുമക്കാവുന്നത്ര (ധാന്യം)
بَعِيرٍ
X
ഒരൊട്ടകത്തിന്ന്
وَأَنَا
X
ഞാന്‍
بِهِ
X
അതിന്
زَعِيمٌ
X
ബാധ്യസ്ഥനാണ്
﴿12:72﴾ قَالُوا
X
അവര്‍ ചോദിച്ചു
أَإِنَّكَ
X
നിശ്ചയം താങ്കളാണോ
لَأَنتَ
X
താങ്കള്‍ തന്നെ
يُوسُفُۖ
X
യൂസുഫ്!
قَالَ
X
അദ്ദേഹം പറഞ്ഞു
أَنَا
X
ഞാന്‍ തന്നെയാണ്
يُوسُفُ
X
യൂസുഫ്
وَهَٰذَا
X
ഇത്
أَخِيۖ
X
എന്റെ സഹോദരനുമാണ്
قَدْ مَنَّ اللَّهُ
X
അല്ലാഹു ഔദാര്യംകാണിച്ചിരിക്കുന്നു
عَلَيْنَاۖ
X
ഞങ്ങളോട്
إِنَّهُ
X
തീര്‍ച്ച
مَن يَتَّقِ
X
ആര്‍ സൂക്ഷ്മതപുലര്‍ത്തുന്നുവോ
وَيَصْبِرْ
X
ക്ഷമപാലിക്കുകയുംചെയ്യുന്നു
فَإِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يُضِيعُ
X
അവന്‍ നഷ്ടപ്പെടുത്തുകയില്ല
أَجْرَ
X
പ്രതിഫലം
الْمُحْسِنِينَ
X
സദ്‌വൃത്തരുടെ
﴿12:90﴾ قُلْ
X
നീ പറയുക
هَٰذِهِ
X
ഇതാണ്
سَبِيلِي
X
എന്റെ വഴി
أَدْعُو
X
ഞാന്‍ ക്ഷണിക്കുന്നു
إِلَى اللَّهِۚ
X
അല്ലാഹുവിലേക്ക്
عَلَىٰ بَصِيرَةٍ
X
തികഞ്ഞ ഉള്‍ക്കാഴ്ചയോടെ
أَنَا
X
ഞാന്‍
وَمَنِ اتَّبَعَنِيۖ
X
എന്നെ അനുഗമിച്ചവരും
وَسُبْحَانَ اللَّهِ
X
അല്ലാഹു എത്ര പരിശുദ്ധന്‍
وَمَا أَنَا
X
ഞാനല്ല
مِنَ الْمُشْرِكِينَ
X
അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരില്‍പ്പെട്ടവന്‍
﴿12:108﴾ وَيَقُولُ
X
പറയുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لَوْلَا أُنزِلَ
X
എന്തുകൊണ്ടാണ് ഇറക്കപ്പെടാത്തത്
عَلَيْهِ
X
ഇയാള്‍ക്ക്
آيَةٌ
X
അടയാളം
مِّن رَّبِّهِۗ
X
ഇയാളുടെ നാഥനില്‍ നിന്ന്
قُلْ
X
നീ പറയുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
وَيَهْدِي
X
അവന്‍ മാര്‍ഗദര്‍ശനം നല്‍കുന്നു
إِلَيْهِ
X
അവങ്കലേക്ക്
مَنْ أَنَابَ
X
പശ്ചാത്തപിച്ചുമടങ്ങുന്നവരെ
﴿13:27﴾ وَقَالَ
X
പറഞ്ഞു
الشَّيْطَانُ
X
പിശാച്
لَمَّا قُضِيَ
X
തീര്‍പ്പുണ്ടായപ്പോള്‍
الْأَمْرُ
X
വിധി
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
وَعَدَكُمْ
X
അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കി
وَعْدَ الْحَقِّ
X
സത്യമായ വാഗ്ദാനം
وَوَعَدتُّكُمْ
X
ഞാനും നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കി
فَأَخْلَفْتُكُمْۖ
X
എന്നാല്‍ ഞാന്‍ അത് നിങ്ങളോട് ലംഘിച്ചു
وَمَا كَانَ لِيَ
X
എനിക്കില്ലായിരുന്നു
عَلَيْكُم
X
നിങ്ങളുടെ മേല്‍
مِّن سُلْطَانٍ
X
ഒരധികാരവും
إِلَّا أَن دَعَوْتُكُمْ
X
ഞാന്‍ നിങ്ങളെ ക്ഷണിച്ചുവെന്ന് മാത്രം
فَاسْتَجَبْتُمْ لِيۖ
X
അപ്പോള്‍ നിങ്ങള്‍ എനിക്ക് ഉത്തരം നല്‍കി
فَلَا تَلُومُونِي
X
അതിനാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട
وَلُومُوا
X
നിങ്ങള്‍ കുറ്റപ്പെടുത്തുക
أَنفُسَكُمۖ
X
നിങ്ങളെ തന്നെ
مَّا أَنَا بِمُصْرِخِكُمْ
X
ഞാന്‍ നിങ്ങളെ രക്ഷിക്കുന്നവനല്ല
وَمَا أَنتُم
X
നിങ്ങളുമല്ല
بِمُصْرِخِيَّۖ
X
എന്നെ രക്ഷിക്കുന്നവന്‍
إِنِّي كَفَرْتُ
X
തീര്‍ച്ചയായും ഞാന്‍ നിഷേധിക്കുന്നു
بِمَا أَشْرَكْتُمُونِ
X
നിങ്ങള്‍ എന്നെ അല്ലാഹുവിന്റെ പങ്കാളിയാക്കിയതിനെ
مِن قَبْلُۗ
X
നേരത്തെ
إِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿14:22﴾ نَبِّئْ
X
നീ അറിയിക്കുക
عِبَادِي
X
എന്റെ ദാസന്മാരെ
أَنِّي
X
തീര്‍ച്ചയായും ഞാന്‍
أَنَا
X
ഞാന്‍ (ആകുന്നു)
الْغَفُورُ
X
ഏറെ പൊറുക്കുന്നവന്‍
الرَّحِيمُ
X
കരുണാനിധി
﴿15:49﴾ وَقُلْ
X
നീ പറയുക
إِنِّي أَنَا
X
തീര്‍ച്ചയായും ഞാന്‍
النَّذِيرُ
X
മുന്നറിയിപ്പുകാരനാണ്
الْمُبِينُ
X
വ്യക്തമായ
﴿15:89﴾ يُنَزِّلُ
X
അവന്‍ ഇറക്കുന്നു
الْمَلَائِكَةَ
X
മലക്കുകളെ
بِالرُّوحِ
X
ദിവ്യ ചൈതന്യവുമായി
مِنْ أَمْرِهِ
X
അവന്റെ തീരുമാനമനുസരിച്ചു
عَلَىٰ مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവരുടെ മേല്‍
مِنْ عِبَادِهِ
X
അവന്റെ ദാസന്മാരില്‍ നിന്ന്
أَنْ أَنذِرُوا
X
നിങ്ങള്‍ താകീത് നല്‍കുവിന്‍
أَنَّهُ لَا إِلَٰهَ
X
ഒരു ദൈവവുമില്ലെന്ന്
إِلَّا أَنَا
X
ഞാനല്ലാതെ
فَاتَّقُونِ
X
അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍
﴿16:2﴾ وَكَانَ
X
ഉണ്ടായിരുന്നു
لَهُ
X
അവന്ന്
ثَمَرٌ
X
(വേറെയും) ഫലങ്ങള്‍, (വരുമാനം)
فَقَالَ
X
അങ്ങനെ അവന്‍ പറഞ്ഞു
لِصَاحِبِهِ
X
അവന്റെ കൂട്ടുകാരനോട്
وَهُوَ يُحَاوِرُهُ
X
അവന്‍ അവനുമായി സംഭാഷണം നടത്തവെ
أَنَا
X
ഞാന്‍
أَكْثَرُ
X
കൂടുതലുള്ളവനാണ്
مِنكَ
X
നിന്നെക്കാള്‍
مَالًا
X
സമ്പത്തിനാല്‍
وَأَعَزُّ
X
ഏറെ പ്രതാപിയും
نَفَرًا
X
സംഘ(ബല)ത്താല്‍
﴿18:34﴾ وَلَوْلَا
X
ആയിക്കൂടായിരുന്നോ
إِذْ دَخَلْتَ
X
നീ പ്രവേശിച്ചപ്പോള്‍
جَنَّتَكَ
X
നിന്റെ തോട്ടത്തില്‍
قُلْتَ
X
നീ പറഞ്ഞു (ഇങ്ങനെ പറഞ്ഞു കൂടായിരുന്നോ)
مَا شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചത് (ആണിത്)
لَا قُوَّةَ
X
ഒരു ശക്തിയുമില്ല
إِلَّا بِاللَّهِۚ
X
അല്ലാഹുവിനെക്കൊണ്ടല്ലാതെ
إِن تَرَنِ
X
എന്നെ നീ കാണുന്നുവെങ്കില്‍
أَنَا
X
ഞാന്‍
أَقَلَّ
X
വളരെ കുറഞ്ഞവനായി
مِنكَ
X
നിന്നെക്കാള്‍
مَالًا
X
ധനത്തില്‍
وَوَلَدًا
X
സന്താനത്തിലും
﴿18:39﴾ قُلْ
X
നീ പറയുക
إِنَّمَا
X
നിശ്ചയമായും
أَنَا
X
ഞാന്‍
بَشَرٌ
X
മനുഷ്യന്‍(മാത്രമാണ്)
مِّثْلُكُمْ
X
നിങ്ങളെപ്പോലുള്ള
يُوحَىٰ
X
ദിവ്യബോധനം നല്‍കപ്പെടുന്നു
إِلَيَّ
X
എനിക്ക്
أَنَّمَا إِلَٰهُكُمْ
X
നിങ്ങളുടെ ദൈവമാണെന്ന്
إِلَٰهٌ وَاحِدٌۖ
X
ഏകനായ ദൈവം
فَمَن كَانَ يَرْجُو
X
അതിനാല്‍ ആര്‍ ആഗ്രഹിക്കുന്നുവോ
لِقَاءَ
X
കണ്ടുമുട്ടല്‍
رَبِّهِ
X
തന്റെ നാഥന്റെ
فَلْيَعْمَلْ
X
അവന്‍ പ്രവര്‍ത്തിച്ചു കൊള്ളട്ടെ
عَمَلًا
X
പ്രവര്‍ത്തനങ്ങള്‍
صَالِحًا
X
നല്ലതായ
وَلَا يُشْرِكْ
X
അവന്‍ പങ്കു ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ
بِعِبَادَةِ
X
കീഴ്പെടുന്ന കാര്യത്തില്‍
رَبِّهِ
X
തന്റെ നാഥന്
أَحَدًا
X
ഒരുത്തനെയും
﴿18:110﴾ قَالَ
X
അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു
إِنَّمَا
X
നിശ്ചയമായും ഞാന്‍
أَنَا رَسُولُ
X
ദൂതന്‍(മാത്രമാകുന്നു)
رَبِّكِ
X
നിന്റെ നാഥന്റെ
لِأَهَبَ
X
ഞാന്‍ ദാനംനല്‍കാന്‍
لَكِ
X
നിനക്ക്
غُلَامًا
X
ഒരാണ്‍കുഞ്ഞിനെ
زَكِيًّا
X
പരിശുദ്ധനായ
﴿19:19﴾ إِنِّي
X
നിശ്ചയമായും ഞാന്‍
أَنَا رَبُّكَ
X
ഞാന്‍ നിന്റെ നാഥനാണ്
فَاخْلَعْ
X
അതിനാല്‍ നീ അഴിച്ചുമാറ്റുക
نَعْلَيْكَۖ
X
നിന്റെ രണ്ട് ചെരുപ്പുകളും
إِنَّكَ
X
നിശ്ചയമായും നീ
بِالْوَادِ
X
താഴ്വരയിലാണ്
الْمُقَدَّسِ
X
പരിശുദ്ധമായ
طُوًى
X
തുവാ (എന്ന)
﴿20:12﴾ وَأَنَا
X
ഞാന്‍
اخْتَرْتُكَ
X
നിന്നെ ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു
فَاسْتَمِعْ
X
അതിനാല്‍ നീ ശ്രദ്ധിച്ചുകേള്‍ക്കുക
لِمَا يُوحَىٰ
X
ബോധനം നല്‍കപ്പെടുന്നത്
﴿20:13﴾ إِنَّنِي
X
നിശ്ചയം ഞാന്‍
أَنَا اللَّهُ
X
ഞാന്‍ അല്ലാഹുവാകുന്നു
لَا إِلَٰهَ
X
യാതൊരു ദൈവവുമില്ല
إِلَّا أَنَا
X
ഞാനല്ലാതെ
فَاعْبُدْنِي
X
അതിനാല്‍ നീ എനിക്ക് വഴിപ്പെടുക
وَأَقِمِ
X
നീ നിലനിര്‍ത്തുകയും ചെയ്യുക
الصَّلَاةَ
X
നമസ്കാരം
لِذِكْرِي
X
എന്നെ ഓര്‍ക്കാനായി
﴿20:14﴾ وَمَا أَرْسَلْنَا
X
നാം അയച്ചിട്ടില്ല
مِن قَبْلِكَ
X
നിനക്കു മുമ്പ്
مِن رَّسُولٍ
X
ഒരു ദൂതനേയും
إِلَّا نُوحِي
X
നാം ബോധനം നല്‍കിക്കൊണ്ടല്ലാതെ
إِلَيْهِ
X
അദ്ദേഹത്തിന്
أَنَّهُ
X
നിശ്ചയമായും
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا أَنَا
X
ഞാനല്ലാതെ
فَاعْبُدُونِ
X
അതിനാല്‍ നിങ്ങള്‍ എനിക്ക് വഴിപ്പെടുക
﴿21:25﴾ قَالَ
X
അദ്ദേഹം പറഞ്ഞു
بَل
X
അല്ല
رَّبُّكُمْ
X
നിങ്ങളുടെ നാഥന്‍
رَبُّ السَّمَاوَاتِ وَالْأَرْضِ
X
ആകാശഭൂമികളുടെ നാഥനാണ്
الَّذِي
X
യാതൊരുത്തന്‍
فَطَرَهُنَّ
X
അവയെ അവന്‍ സൃഷ്ടിച്ചു
وَأَنَا
X
ഞാന്‍
عَلَىٰ ذَٰلِكُم
X
അതിന്
مِّنَ الشَّاهِدِينَ
X
സാക്ഷികളില്‍ പെട്ടവനാണ്
﴿21:56﴾ إِنَّ هَٰذِهِ
X
തീര്‍ച്ചയായും ഇത്
أُمَّتُكُمْ
X
നിങ്ങളുടെ സമുദായമാണ്
أُمَّةً وَاحِدَةً
X
ഒരൊറ്റ സമുദായം
وَأَنَا
X
ഞാനോ
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
فَاعْبُدُونِ
X
അതിനാല്‍ നിങ്ങളെനിക്ക് വഴിപ്പെടുക
﴿21:92﴾ قُلْ
X
പറയുക
يَا أَيُّهَا النَّاسُ
X
ഹേ ജനങ്ങളേ
إِنَّمَا أَنَا
X
നിശ്ചയം ഞാന്‍
لَكُمْ
X
നിങ്ങള്‍ക്ക്
نَذِيرٌ
X
മുന്നറിയിപ്പുകാരനാകുന്നു
مُّبِينٌ
X
വ്യക്തമായ
﴿22:49﴾ وَإِنَّ هَٰذِهِ
X
തീര്‍ച്ചയായും ഇതാണ്
أُمَّتُكُمْ
X
നിങ്ങളുടെ സമുദായം
أُمَّةً وَاحِدَةً
X
ഏക സമുദായം
وَأَنَا
X
ഞാന്‍
رَبُّكُمْ
X
നിങ്ങളുടെ നാഥനും
فَاتَّقُونِ
X
അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിച്ച് ജീവിക്കുക
﴿23:52﴾ لِّنُحْيِيَ
X
നാം ജീവന്‍ നല്‍കാന്‍
بِهِ
X
അതുവഴി
بَلْدَةً
X
നാടിനെ
مَّيْتًا
X
ചത്ത
وَنُسْقِيَهُ
X
നാം അതിനെ കുടിപ്പിക്കാനും
مِمَّا خَلَقْنَا
X
നാം സൃഷ്ടിച്ചവക്ക്
أَنْعَامًا
X
കാലികളെയും
وَأَنَاسِيَّ
X
മനുഷ്യരെയും
كَثِيرًا
X
ഒട്ടുവളരെ
﴿25:49﴾ قَالَ
X
മൂസ പറഞ്ഞു
فَعَلْتُهَا
X
അങ്ങനെ ഞാന്‍ ചെയ്തു
إِذًا
X
അന്നേരം
وَأَنَا
X
ഞാന്‍
مِنَ الضَّالِّينَ
X
പിഴവ് സംഭവിക്കുന്നവരില്‍ പെട്ടവനായിരുന്നു
﴿26:20﴾ وَمَا أَنَا
X
ഞാനല്ല
بِطَارِدِ
X
ആട്ടിയകറ്റുന്നവന്‍
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
﴿26:114﴾ إِنْ أَنَا إِلَّا نَذِيرٌ
X
തീര്‍ച്ചയായും ഞാന്‍ താക്കീതുകാരന്‍ മാത്രമാണ്
مُّبِينٌ
X
വ്യക്തമായ
﴿26:115﴾ يَا مُوسَىٰ
X
ഓ, മൂസാ
إِنَّهُ
X
നിശ്ചയം കാര്യം
أَنَا
X
ഞാന്‍
اللَّهُ
X
അല്ലാഹുവാണ്
الْعَزِيزُ
X
അജയ്യന്‍
الْحَكِيمُ
X
യുക്തിജ്ഞനും
﴿27:9﴾ قَالَ
X
പറഞ്ഞു
عِفْرِيتٌ
X
ഒരു മഹാമല്ലന്‍
مِّنَ الْجِنِّ
X
ജിന്നുകളിലെ
أَنَا
X
ഞാന്‍
آتِيكَ بِهِ
X
അങ്ങേക്കു അത് കൊണ്ടു തരാം
قَبْلَ
X
മുമ്പ്
أَن تَقُومَ
X
താങ്കള്‍ എഴുന്നേല്‍ക്കുന്നതിന്ന്
مِن مَّقَامِكَۖ
X
അങ്ങയുടെ ഇരിപ്പിടത്തില്‍ നിന്ന്
وَإِنِّي
X
തീര്‍ച്ചയായും ഞാന്‍
عَلَيْهِ
X
അതിന്ന്
لَقَوِيٌّ
X
കഴിവുള്ളവന്‍ തന്നെയാണ്
أَمِينٌ
X
വിശ്വസ്തനുമാണ്
﴿27:39﴾ قَالَ
X
പറഞ്ഞു
الَّذِي عِندَهُ
X
തന്റെ അടുക്കലുള്ള ഒരാള്‍
عِلْمٌ
X
വിജ്ഞാനം
مِّنَ الْكِتَابِ
X
വേദത്തില്‍ നിന്നുളള
أَنَا
X
ഞാന്‍
آتِيكَ
X
അങ്ങേക്കു കൊണ്ടു തരാം
بِهِ
X
അത്
قَبْلَ
X
മുമ്പായി
أَن يَرْتَدَّ
X
മടങ്ങുന്നതിന്റെ
إِلَيْكَ
X
അങ്ങയിലേക്ക്
طَرْفُكَۚ
X
അങ്ങയുടെ കണ്ണ്
فَلَمَّا رَآهُ
X
അങ്ങനെ അതു (സിംഹാസനം) കണ്ടപ്പോള്‍
مُسْتَقِرًّا
X
സ്ഥാപിച്ചതായി
عِندَهُ
X
തന്റെയടുക്കല്‍
قَالَ
X
(സുലൈമാന്‍) പറഞ്ഞു
هَٰذَا
X
ഇത്
مِن فَضْلِ
X
അനുഗ്രഹം കൊണ്ടാണ്
رَبِّي
X
എന്റെ നാഥന്റെ
لِيَبْلُوَنِي
X
എന്നെ പരീക്ഷിക്കാന്‍ വേണ്ടി
أَأَشْكُرُ
X
ഞാന്‍ നന്ദി കാണിക്കുമോ
أَمْ أَكْفُرُۖ
X
അതല്ല ഞാന്‍ നന്ദികേടു കാണിക്കുമോ
وَمَن شَكَرَ
X
ആര്‍ നന്ദികാണിക്കുന്നുവോ
فَإِنَّمَا يَشْكُرُ
X
തീര്‍ച്ചയായും അവന്‍ നന്ദികാണിക്കുന്നു
لِنَفْسِهِۖ
X
സ്വന്തം നന്മക്കു വേണ്ടി മാത്രമാണ്
وَمَن كَفَرَ
X
ആര്‍ നന്ദികേടുകാണിക്കുന്നുവോ
فَإِنَّ رَبِّي
X
തീര്‍ച്ചയായും എന്റെ നാഥന്‍
غَنِيٌّ
X
അനാശ്രയനാണ്
كَرِيمٌ
X
അത്യുല്‍കൃഷ്ടനും
﴿27:40﴾ وَأَنْ أَتْلُوَ
X
ഞാന്‍ ഓതിക്കേള്‍പിക്കണമെന്നും
الْقُرْآنَۖ
X
ഈ ഖുര്‍ആനിനെ
فَمَنِ
X
അതിനാല്‍ ആരെങ്കിലും
اهْتَدَىٰ
X
നേര്‍വഴി സ്വീകരിക്കുന്നുവെങ്കില്‍
فَإِنَّمَا يَهْتَدِي
X
തീര്‍ച്ചയായും അവന്‍ സന്‍മാര്‍ഗം സ്വീകരിക്കുന്നത്
لِنَفْسِهِۖ
X
തനിക്ക് വേണ്ടി തന്നെ
وَمَن ضَلَّ
X
ആരെങ്കിലും വഴികേടിലാവുന്നുവെങ്കില്‍
فَقُلْ
X
നീ പറയുക
إِنَّمَا أَنَا
X
തീര്‍ച്ചയായും ഞാന്‍
مِنَ الْمُنذِرِينَ
X
മുന്നറിയിപ്പുകാരില്‍ പെട്ടവന്‍ (മാത്രമാണ്)
﴿27:92﴾ فَلَمَّا أَتَاهَا
X
അങ്ങനെ അദ്ദേഹം അതിന്റെയടുത്തെത്തിയപ്പോള്‍
نُودِيَ
X
വിളിക്കപ്പെട്ടു
مِن شَاطِئِ
X
ഓരത്തുനിന്ന്
الْوَادِ
X
താഴ്വരയുടെ
الْأَيْمَنِ
X
വലതുവശത്തെ
فِي الْبُقْعَةِ
X
ഭാഗത്ത് (പ്രദേശത്ത്)
الْمُبَارَكَةِ
X
അനുഗൃഹീതമായ
مِنَ الشَّجَرَةِ
X
ആ മരത്തിന്റെ
أَن يَا مُوسَىٰ
X
ഹേ, മൂസാ
إِنِّي أَنَا
X
തീര്‍ച്ചയായും ഞാന്‍
اللَّهُ
X
അല്ലാഹുവാണ്
رَبُّ
X
സംരക്ഷകന്‍
الْعَالَمِينَ
X
സര്‍വലോകത്തിന്റെയും
﴿28:30﴾ وَقَالُوا
X
അവര്‍ ചോദിക്കുന്നു
لَوْلَا أُنزِلَ
X
ഇറക്കപ്പെട്ടുകൂടെ, ഇറക്കപ്പെടരുതോ
عَلَيْهِ
X
ഇയാള്‍ക്ക്
آيَاتٌ
X
വല്ല ദൃഷ്ടാന്തങ്ങളും
مِّن رَّبِّهِۖ
X
ഇയാളുടെ നാഥനില്‍ നിന്ന്
قُلْ
X
നീ പറയുക
إِنَّمَا الْآيَاتُ
X
നിശ്ചയം ദൃഷ്ടാന്തങ്ങള്‍
عِندَ اللَّهِ
X
അല്ലാഹുവിന്റെ പക്കല്‍ മാത്രമാണുള്ളത്
وَإِنَّمَا أَنَا
X
നിശ്ചയം ഞാന്‍
نَذِيرٌ
X
ഒരു മുന്നറിയിപ്പുകാരന്‍ (മാത്രമാണ്)
مُّبِينٌ
X
വ്യക്തമായ
﴿29:50﴾ وَإِن جَاهَدَاكَ
X
അവരിരുവരും നിന്നെ നിര്‍ബന്ധിച്ചാല്‍
عَلَىٰ أَن تُشْرِكَ
X
നീ പങ്ക് ചേര്‍ക്കാന്‍
بِي
X
എന്നില്‍
مَا لَيْسَ
X
ഇല്ലാത്ത യാതൊന്നിനെ
لَكَ
X
നിനക്ക്
بِهِ
X
അതിനെപ്പറ്റി
عِلْمٌ
X
ഒരറിവും
فَلَا تُطِعْهُمَاۖ
X
അപ്പോള്‍ നീ അവരെ അനുസരിക്കരുത്
وَصَاحِبْهُمَا
X
എന്നാലും അവരോട് നീ സഹവസിക്കുക
فِي الدُّنْيَا
X
ഇഹലോകത്ത്
مَعْرُوفًاۖ
X
നല്ലനിലയില്‍
وَاتَّبِعْ
X
നീ പിന്തുടരുകയും ചെയ്യുക
سَبِيلَ
X
പാത
مَنْ أَنَابَ
X
പശ്ചാത്തപിച്ചു മടങ്ങിയവന്റെ
إِلَيَّۚ
X
എന്നിലേക്ക്
ثُمَّ
X
പിന്നീട്
إِلَيَّ
X
എന്നിലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَأُنَبِّئُكُم
X
അപ്പോള്‍ ഞാന്‍ നിങ്ങളെ അറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെ പറ്റി
﴿31:15﴾ قَالَ
X
(ദാവൂദ്) പറഞ്ഞു
لَقَدْ ظَلَمَكَ
X
തീര്‍ച്ചയായും ഇവന്‍ നിന്നോടു അക്രമം ചെയ്തിരിക്കുന്നു
بِسُؤَالِ
X
ആവശ്യപ്പെടുന്നതിലൂടെ
نَعْجَتِكَ
X
നിന്റെ പെണ്ണാടിനെക്കൂടി
إِلَىٰ نِعَاجِهِۖ
X
തന്റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക്
وَإِنَّ كَثِيرًا
X
നിശ്ചയമായും അധികപേരും
مِّنَ الْخُلَطَاءِ
X
പങ്കാളികളില്‍
لَيَبْغِي
X
അതിക്രമം പ്രവര്‍ത്തിക്കുന്നു
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍ
X
ചിലരോട്
إِلَّا الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവരൊഴികെ
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
وَقَلِيلٌ مَّا
X
വളരെ കുറവാണ്
هُمْۗ
X
അവര്‍
وَظَنَّ دَاوُودُ
X
ദാവൂദിന്ന് മനസ്സിലായി
أَنَّمَا فَتَنَّاهُ
X
തീര്‍ച്ചയായും നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെ ചെയ്തുവെന്ന്‌
فَاسْتَغْفَرَ
X
അതിനാല്‍ അദ്ദേഹം പാപമോചനം തേടി
رَبَّهُ
X
തന്റെ നാഥനോട്
وَخَرَّ
X
അദ്ദേഹം വീണു
رَاكِعًا
X
കുമ്പിട്ടുകൊണ്ട്
۩ وَأَنَابَ
X
അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തു
﴿38:24﴾ وَلَقَدْ فَتَنَّا
X
തീര്‍ച്ചയായും നാം പരീക്ഷിച്ചു
سُلَيْمَانَ
X
സുലൈമാനെ
وَأَلْقَيْنَا
X
നാം ഇടുകയും ചെയ്തു
عَلَىٰ كُرْسِيِّهِ
X
അദ്ദേഹത്തിന്റെ സിംഹാസനത്തില്‍
جَسَدًا
X
ഒരു ജഡം
ثُمَّ أَنَابَ
X
പിന്നെ അദ്ദേഹം ഖേദിച്ചു മടങ്ങി
﴿38:34﴾ قُلْ
X
നീ പറയുക
إِنَّمَا أَنَا
X
തീര്‍ച്ചയായും ഞാന്‍
مُنذِرٌۖ
X
മുന്നറിയിപ്പുകാരന്‍ (മാത്രം)
وَمَا مِنْ إِلَٰهٍ
X
ഒരു ദൈവവുമില്ല
إِلَّا اللَّهُ
X
അല്ലാഹുവൊഴികെ
الْوَاحِدُ
X
ഏകനായ
الْقَهَّارُ
X
സര്‍വാധിപതിയും
﴿38:65﴾ إِن يُوحَىٰ
X
ദിവ്യബോധനമായി നല്‍കപ്പെടുന്നില്ല
إِلَيَّ
X
എനിക്ക്
إِلَّا أَنَّمَا
X
തീര്‍ച്ചയായും ഞാന്‍ ആയതിനാലല്ലാതെ
أَنَا نَذِيرٌ
X
ഒരു മുന്നറിയിപ്പുകാരന്‍
مُّبِينٌ
X
വ്യക്തമായ
﴿38:70﴾ قَالَ
X
(ഇബ്‌ലീസ്) പറഞ്ഞു
أَنَا
X
ഞാന്‍
خَيْرٌ
X
ശ്രേഷ്ഠനാകുന്നു
مِّنْهُۖ
X
ഇവനേക്കാള്‍
خَلَقْتَنِي
X
നീ എന്നെ പടച്ചു
مِن نَّارٍ
X
തീയില്‍നിന്ന്
وَخَلَقْتَهُ
X
നീ അവനെ സൃഷ്ടിക്കുകയും ചെയ്തു
مِن طِينٍ
X
കളിമണ്ണില്‍ നിന്ന്
﴿38:76﴾ قُلْ
X
നീ പറയുക
مَا أَسْأَلُكُمْ
X
നിങ്ങളോട് ഞാന്‍ ചോദിക്കുന്നില്ല
عَلَيْهِ
X
ഇതിന്റെ പേരില്‍
مِنْ أَجْرٍ
X
ഒരു പ്രതിഫലവും
وَمَا أَنَا
X
ഞാനല്ല
مِنَ الْمُتَكَلِّفِينَ
X
പുറംപൂച്ചുകാരില്‍പെട്ടവന്‍
﴿38:86﴾ وَالَّذِينَ اجْتَنَبُوا
X
വര്‍ജിച്ചവര്‍
الطَّاغُوتَ
X
പിശാചിനെ
أَن يَعْبُدُوهَا
X
അവര്‍ അതിന് വഴിപ്പെടുന്നതിനെ
وَأَنَابُوا
X
അവര്‍ മടങ്ങുകയും ചെയ്തു
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
لَهُمُ
X
അവര്‍ക്കുണ്ട്
الْبُشْرَىٰۚ
X
ശുഭവാര്‍ത്ത
فَبَشِّرْ
X
അതിനാല്‍ നീ ശുഭവാര്‍ത്ത അറിയിക്കുക
عِبَادِ
X
എന്റെ ദാസന്‍മാരെ
﴿39:17﴾ تَدْعُونَنِي
X
നിങ്ങളെന്നെ ക്ഷണിക്കുന്നു
لِأَكْفُرَ
X
ഞാന്‍ അവിശ്വസിക്കാന്‍
بِاللَّهِ
X
അല്ലാഹുവില്‍
وَأُشْرِكَ بِهِ
X
ഞാനവനില്‍ പങ്കുചേര്‍ക്കാനും
مَا لَيْسَ لِي بِهِ عِلْمٌ
X
എനിക്ക് യാതൊരറിവും ഇല്ലാത്തതിനെ
وَأَنَا
X
ഞാന്‍
أَدْعُوكُمْ
X
ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു
إِلَى الْعَزِيزِ
X
അജയ്യനിലേക്ക്
الْغَفَّارِ
X
ഏറെ പൊറുക്കുന്നവനായ
﴿40:42﴾ قُلْ
X
നീ പറയുക
إِنَّمَا
X
തീര്‍ച്ചയായും ഞാന്‍
أَنَا بَشَرٌ
X
ഒരു മനുഷ്യന്‍ (മാത്രമാണ്)
مِّثْلُكُمْ
X
നിങ്ങളെ പോലുള്ള
يُوحَىٰ إِلَيَّ
X
എനിക്ക് ദിവ്യബോധനം നല്‍കപ്പെടുന്നു
أَنَّمَا إِلَٰهُكُمْ
X
തീര്‍ച്ചയായും നിങ്ങളുടെ ദൈവം
إِلَٰهٌ وَاحِدٌ
X
ഏകനായ ദൈവം (മാത്രമാണ്)
فَاسْتَقِيمُوا
X
അതിനാല്‍ നിങ്ങള്‍ നേരെ നിലകൊള്ളുവിന്‍
إِلَيْهِ
X
അവങ്കലേക്ക്
وَاسْتَغْفِرُوهُۗ
X
നിങ്ങള്‍ അവനോടു പാപമോചനം തേടുകയും ചെയ്യുവിന്‍
وَوَيْلٌ
X
മഹാനാശം
لِّلْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികള്‍ക്കാണ്
﴿41:6﴾ أَمْ أَنَا خَيْرٌ
X
അല്ല, ഞാനാകുന്നു ഉത്തമന്‍
مِّنْ هَٰذَا
X
ഈ ഒരുവനെക്കാള്‍
الَّذِي هُوَ مَهِينٌ
X
അവന്‍ നിന്ദ്യനാണ്
وَلَا يَكَادُ
X
അവനായേക്കുകയുമില്ല
يُبِينُ
X
തെളിച്ചു സംസാരിക്കുന്നു
﴿43:52﴾ قُلْ
X
നീ പറയുക
إِن كَانَ لِلرَّحْمَٰنِ
X
പരമകാരുണികന് ഉണ്ടായിരുന്നുവെങ്കില്‍
وَلَدٌ
X
പുത്രന്‍
فَأَنَا
X
ഞാന്‍
أَوَّلُ
X
ഒന്നാമനാകുന്നു
الْعَابِدِينَ
X
(അവനെ) ആരാധിക്കുന്നവരില്‍
﴿43:81﴾ قُلْ
X
നീ പറയുക
مَا كُنتُ
X
ഞാന്‍ ആയിട്ടില്ല
بِدْعًا
X
പുതിയ ആള്‍
مِّنَ الرُّسُلِ
X
ദൂതന്മാരില്‍
وَمَا أَدْرِي
X
എനിക്ക് അറിവില്ല
مَا يُفْعَلُ
X
എന്ത് ചെയ്യപ്പെടുമെന്ന്
بِي
X
എന്നെക്കൊണ്ട്
وَلَا بِكُمْۖ
X
നിങ്ങളെക്കൊണ്ടും
إِنْ أَتَّبِعُ
X
ഞാന്‍ പിന്തുടരുന്നില്ല
إِلَّا مَا يُوحَىٰ
X
ബോധനം നല്‍കപ്പെടുന്നതല്ലാതെ
إِلَيَّ
X
എനിക്ക്
وَمَا أَنَا
X
ഞാനല്ല
إِلَّا نَذِيرٌ
X
ഒരു മുന്നറിയിപ്പുകാരനല്ലാതെ
مُّبِينٌ
X
വ്യക്തമായ
﴿46:9﴾ مَا يُبَدَّلُ
X
മാറ്റപ്പെടുന്നതല്ല
الْقَوْلُ
X
വാക്ക്
لَدَيَّ
X
എന്റെ അടുത്ത്
وَمَا أَنَا
X
ഞാനല്ല
بِظَلَّامٍ
X
അനീതി ചെയ്യുന്നവന്‍
لِّلْعَبِيدِ
X
ദാസന്മാരോട്
﴿50:29﴾ وَالْأَرْضَ
X
ഭൂമിയെ
وَضَعَهَا
X
അതിനെ അവന്‍ സംവിധാനിച്ചു
لِلْأَنَامِ
X
സൃഷ്ടികള്‍ക്കുവേണ്ടി
﴿55:10﴾ كَتَبَ
X
വിധി എഴുതിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
لَأَغْلِبَنَّ
X
നിശ്ചയമായും നാം വിജയംവരിക്കും
أَنَا
X
നാം തന്നെ
وَرُسُلِيۚ
X
എന്റെ ദൂതന്മാരും
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
قَوِيٌّ
X
അതിശക്തനാകുന്നു
عَزِيزٌ
X
അജയ്യനും
﴿58:21﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَتَّخِذُوا
X
നിങ്ങള്‍ ആക്കരുത് (സ്വീകരിക്കരുത്)
عَدُوِّي
X
എന്റെ ശത്രുവിനെ
وَعَدُوَّكُمْ
X
നിങ്ങളുടെയും ശത്രുവിനെ
أَوْلِيَاءَ
X
ഉറ്റമിത്രങ്ങള്‍
تُلْقُونَ
X
നിങ്ങള്‍ ഇട്ടുകൊടുക്കുന്നു
إِلَيْهِم
X
അവരിലേക്ക്
بِالْمَوَدَّةِ
X
സ്നേഹം
وَقَدْ كَفَرُوا
X
അവര്‍ നിഷേധിച്ചിരിക്കെ
بِمَا جَاءَكُم
X
നിങ്ങള്‍ക്കു വന്നെത്തിയതിനെ
مِّنَ الْحَقِّ
X
സത്യത്തില്‍നിന്ന്
يُخْرِجُونَ
X
അവര്‍ പുറത്താക്കുന്നു
الرَّسُولَ
X
ദൈവദൂതനെ
وَإِيَّاكُمْۙ
X
നിങ്ങളെയും
أَن تُؤْمِنُوا
X
നിങ്ങള്‍ വിശ്വസിച്ചതിനാല്‍
بِاللَّهِ
X
അല്ലാഹുവില്‍
رَبِّكُمْ
X
നിങ്ങളുടെ നാഥനായ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
خَرَجْتُمْ
X
നിങ്ങള്‍ പുറപ്പെട്ടിരിക്കുന്നു
جِهَادًا
X
പൊരുതുന്നതിന്
فِي سَبِيلِي
X
എന്റെ മാര്‍ഗത്തില്‍
وَابْتِغَاءَ
X
തേടുന്നതിനും
مَرْضَاتِيۚ
X
എന്റെ പ്രീതി
تُسِرُّونَ
X
നിങ്ങള്‍ രഹസ്യമായി പുലര്‍ത്തുന്നു
إِلَيْهِم
X
അവരുമായി
بِالْمَوَدَّةِ
X
സ്നേഹബന്ധം
وَأَنَا
X
നാമാവട്ടെ
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവനാണ്
بِمَا أَخْفَيْتُمْ
X
നിങ്ങള്‍ മറച്ചുവെച്ചത്
وَمَا أَعْلَنتُمْۚ
X
നിങ്ങള്‍ പരസ്യമാക്കിയതും
وَمَن
X
ആര്‍
يَفْعَلْهُ
X
അത് ചെയ്യുന്നു
مِنكُمْ
X
നിങ്ങളില്‍നിന്ന്
فَقَدْ ضَلَّ
X
അവന്‍ തെറ്റിപ്പോയി
سَوَاءَ
X
നേരായ
السَّبِيلِ
X
വഴിയില്‍നിന്ന്
﴿60:1﴾ قُلْ
X
നീ പറയുക
إِنَّمَا الْعِلْمُ
X
നിശ്ചയം ആ അറിവ്
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കല്‍ മാത്രമാകുന്നു
وَإِنَّمَا أَنَا
X
നിശ്ചയം ഞാന്‍
نَذِيرٌ
X
മുന്നറിയിപ്പുകാരന്‍ മാത്രമാണ്
مُّبِينٌ
X
വ്യക്തമായ
﴿67:26﴾ فَقَالَ
X
അവന്‍ പ്രഖ്യാപിച്ചു
أَنَا
X
ഞാനാണ്
رَبُّكُمُ
X
നിങ്ങളുടെ നാഥന്‍
الْأَعْلَىٰ
X
സര്‍വോന്നതനായ
﴿79:24﴾ وَلَا أَنَا
X
ഞാനല്ല
عَابِدٌ
X
ആരാധിക്കുന്നവന്‍
مَّا عَبَدتُّمْ
X
നിങ്ങള്‍ ആരാധിക്കുന്നതിനെ
﴿109:4﴾