Repeated Words in Quran

< >
Total Found : 24
يُخَادِعُونَ
X
അവര്‍ വഞ്ചിക്കാന്‍ നോക്കുന്നു
اللَّهَ
X
അല്ലാഹുവിനെ
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരെയും
وَمَا يَخْدَعُونَ
X
എന്നാല്‍ അവര്‍ വഞ്ചിക്കുന്നില്ല
إِلَّا أَنفُسَهُمْ
X
സ്വന്തത്തെ അല്ലാതെ
وَمَا يَشْعُرُونَ
X
അവര്‍ അറിയുന്നില്ല
﴿2:9﴾ وَظَلَّلْنَا
X
നാം തണലാക്കി തരികയും ചെയ്തു
عَلَيْكُمُ
X
നിങ്ങള്‍ക്ക്
الْغَمَامَ
X
മേഘത്തെ
وَأَنزَلْنَا
X
നാം ഇറക്കിത്തരികയും ചെയ്തു
عَلَيْكُمُ
X
നിങ്ങള്‍ക്ക്
الْمَنَّ
X
മന്നായെ
وَالسَّلْوَىٰۖ
X
സല്‍വായേയും
كُلُوا
X
നിങ്ങള്‍ ഭക്ഷിക്കുക
مِن طَيِّبَاتِ
X
വിശിഷ്ടവിഭവങ്ങളില്‍നിന്ന്
مَا رَزَقْنَاكُمْۖ
X
നിങ്ങള്‍ക്ക് നാമേകിയ
وَمَا ظَلَمُونَا
X
അവര്‍ നമ്മെ ദ്രോഹിച്ചിട്ടില്ല
وَلَٰكِن
X
പക്ഷേ
كَانُوا
X
അവര്‍ ആയിരുന്നു
أَنفُسَهُمْ
X
തങ്ങള്‍ക്ക് തന്നെ
يَظْلِمُونَ
X
അവര്‍ ദ്രോഹം ചെയ്യുന്നു
﴿2:57﴾ بِئْسَمَا اشْتَرَوْا
X
അവര്‍ വാങ്ങിയത് എത്രചീത്ത
بِهِ
X
അതിന് പകരം
أَنفُسَهُمْ
X
സ്വന്തത്തെ
أَن يَكْفُرُوا
X
അതായത് അവര്‍ നിഷേധിച്ചത്
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതിനെ
بَغْيًا
X
അമര്‍ഷം കാരണം
أَن يُنَزِّلَ اللَّهُ
X
അല്ലാഹു അവതരിപ്പിക്കുന്നതിനാല്‍
مِن فَضْلِهِ
X
തന്റെ ഔദാര്യത്തില്‍നിന്ന്
عَلَىٰ مَن يَشَاءُ
X
താന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്
مِنْ عِبَادِهِۖ
X
തന്റെ ദാസന്മാരില്‍
فَبَاءُوا
X
അതിനാല്‍ അവര്‍ മടങ്ങി
بِغَضَبٍ
X
കോപവുമായി
عَلَىٰ غَضَبٍۚ
X
കോപത്തിനുമേല്‍
وَلِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
നിന്ദ്യമായ
﴿2:90﴾ وَاتَّبَعُوا
X
അവര്‍ പിന്‍പറ്റുകയും ചെയ്തു
مَا تَتْلُو
X
ഓതിക്കൊടുക്കുന്നതിനെ
الشَّيَاطِينُ
X
പിശാചുക്കള്‍
عَلَىٰ مُلْكِ
X
രാജാധിപത്യത്തെക്കുറിച്ച്
سُلَيْمَانَۖ
X
സുലൈമാന്റെ
وَمَا كَفَرَ
X
സത്യനിഷേധി ആയിട്ടില്ല
سُلَيْمَانُ
X
സുലൈമാന്‍
وَلَٰكِنَّ
X
എന്നാല്‍
الشَّيَاطِينَ
X
പിശാചുക്കള്‍
كَفَرُوا
X
അവര്‍ സത്യനിഷേധികളായി
يُعَلِّمُونَ
X
അവര്‍ പഠിപ്പിക്കുന്നു
النَّاسَ
X
ജനങ്ങളെ
السِّحْرَ
X
മാരണം
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിനെയും
عَلَى الْمَلَكَيْنِ
X
രണ്ട് മലക്കുകള്‍ക്ക്
بِبَابِلَ
X
ബാബിലോണിയയിലെ
هَارُوتَ
X
(അതായത്) ഹാറൂത്തിന്ന്
وَمَارُوتَۚ
X
മാറൂത്തിന്നും
وَمَا يُعَلِّمَانِ
X
അവര്‍ രണ്ടുപേരും പഠിപ്പിച്ചിരുന്നില്ല
مِنْ أَحَدٍ
X
ഒരാളെയും
حَتَّىٰ يَقُولَا
X
അവരിരുവരും പറയുന്നത് വരെ
إِنَّمَا
X
നിശ്ചയം
نَحْنُ
X
ഞങ്ങള്‍
فِتْنَةٌ
X
ഒരു പരീക്ഷണം (മാത്രമാകുന്നു)
فَلَا تَكْفُرْۖ
X
അതിനാല്‍ നീ സത്യനിഷേധിയാകരുത്
فَيَتَعَلَّمُونَ
X
അങ്ങനെ അവര്‍ പഠിച്ചുകൊണ്ടിരുന്നു
مِنْهُمَا
X
അവരിരുവരില്‍നിന്നും
مَا
X
യാതൊന്നിനെ
يُفَرِّقُونَ
X
അവന്‍ ഭിന്നിപ്പിക്കുന്നു
بِهِ
X
അതുകൊണ്ട്
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്റെ
وَزَوْجِهِۚ
X
അയാളുടെ ഇണ(ഭാര്യ)യുടെയും
وَمَا
X
അവരല്ല
هُم بِضَارِّينَ
X
ദ്രോഹിക്കുന്നവര്‍
بِهِ
X
അതുകൊണ്ട്
مِنْ أَحَدٍ
X
ഒരാളെയും
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
وَيَتَعَلَّمُونَ
X
അവര്‍ പഠിച്ചുകൊണ്ടിരുന്നു
مَا يَضُرُّهُمْ
X
തങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നത്
وَلَا يَنفَعُهُمْۚ
X
തങ്ങള്‍ക്ക് ഉപകാരം ചെയ്യാത്തതും
وَلَقَدْ عَلِمُوا
X
തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട്
لَمَنِ اشْتَرَاهُ
X
അത് വാങ്ങിയവന്‍
مَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്തില്‍
مِنْ خَلَاقٍۚ
X
ഒരു വിഹിതവും
وَلَبِئْسَ
X
എത്ര ചീത്ത
مَا شَرَوْا
X
അവര്‍ വാങ്ങിയത്
بِهِ
X
അതിന് പകരം
أَنفُسَهُمْۚ
X
സ്വന്തത്തെ
لَوْ كَانُوا
X
അവര്‍ ആയിരുന്നെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:102﴾ وَدَّت
X
ആഗ്രഹിച്ചു
طَّائِفَةٌ
X
ഒരു കൂട്ടര്‍
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍ നിന്നുള്ള
لَوْ يُضِلُّونَكُمْ
X
നിങ്ങളെ വഴിതെറ്റിക്കാന്‍ കഴിഞ്ഞെങ്കിലെന്ന്
وَمَا يُضِلُّونَ
X
അവര്‍ വഴിതെറ്റിക്കുന്നില്ല
إِلَّا أَنفُسَهُمْ
X
അവരെത്തന്നെയല്ലാതെ
وَمَا يَشْعُرُونَ
X
അവര്‍ അതറിയുന്നില്ല
﴿3:69﴾ مَثَلُ
X
ഉദാഹരണം
مَا يُنفِقُونَ
X
അവര്‍ ചിലവഴിക്കുന്നതിന്റെ
فِي هَٰذِهِ الْحَيَاةِ الدُّنْيَا
X
ഈ ഐഹിക ജീവിതത്തില്‍
كَمَثَلِ
X
ഉദാഹരണം പോലെയാണ്
رِيحٍ
X
കാറ്റിന്റെ
فِيهَا
X
അതിലുണ്ട്
صِرٌّ
X
കൊടും ശൈത്യം
أَصَابَتْ
X
അത് ബാധിച്ചു
حَرْثَ
X
കൃഷിയെ, കൃഷിയിടത്തെ
قَوْمٍ
X
ഒരു ജനതയുടെ
ظَلَمُوا
X
അവര്‍ അക്രമം കാണിച്ചു
أَنفُسَهُمْ
X
അവരോട് തന്നെ
فَأَهْلَكَتْهُۚ
X
അങ്ങനെ അത് (കാറ്റ്) അതിനെ നശിപ്പിച്ചു
وَمَا ظَلَمَهُمُ
X
അവരെ ദ്രോഹിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
وَلَٰكِنْ
X
പക്ഷേ
أَنفُسَهُمْ
X
തങ്ങളെത്തന്നെ
يَظْلِمُونَ
X
അവര്‍ ദ്രോഹിക്കുന്നു
﴿3:117﴾ وَالَّذِينَ
X
അവര്‍ ഒരു കൂട്ടരാകുന്നു
إِذَا فَعَلُوا
X
അവര്‍ ചെയ്താല്‍
فَاحِشَةً
X
വല്ല നീചകൃത്യവും
أَوْ ظَلَمُوا
X
അല്ലെങ്കില്‍ അക്രമം കാണിച്ചാല്‍
أَنفُسَهُمْ
X
തങ്ങളോട് തന്നെ
ذَكَرُوا
X
അവര്‍ ഓര്‍ക്കുന്നു(ഓര്‍ക്കും)
اللَّهَ
X
അല്ലാഹുവെ
فَاسْتَغْفَرُوا
X
അപ്പോള്‍ തന്നെ അവര്‍ മാപ്പിരക്കും
لِذُنُوبِهِمْ
X
തങ്ങളുടെ പാപങ്ങള്‍ക്ക്
وَمَن يَغْفِرُ
X
ആര് പൊറുക്കും
الذُّنُوبَ
X
പാപങ്ങള്‍
إِلَّا اللَّهُ
X
അല്ലാഹുവല്ലാതെ
وَلَمْ يُصِرُّوا
X
അവര്‍ ഉറച്ചുനില്‍ക്കുകയുമില്ല
عَلَىٰ مَا فَعَلُوا
X
അവര്‍ പ്രവര്‍ത്തിച്ചതില്‍ (തെറ്റുകളില്‍)
وَهُمْ يَعْلَمُونَ
X
അവര്‍ അറിയുന്നവരായിരിക്കെ
﴿3:135﴾ وَمَا أَرْسَلْنَا
X
നാം അയച്ചിട്ടില്ല
مِن رَّسُولٍ
X
ഒരു ദൂതനേയും
إِلَّا لِيُطَاعَ
X
അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ
بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ കല്‍പനപ്രകാരം
وَلَوْ أَنَّهُمْ
X
തീര്‍ച്ചയായും അവര്‍ ആയിരുന്നെങ്കില്‍
إِذ ظَّلَمُوا
X
അക്രമം പ്രവര്‍ത്തിച്ചപ്പോള്‍
أَنفُسَهُمْ
X
തങ്ങളോട് തന്നെ
جَاءُوكَ
X
അവര്‍ നിന്റെ അടുത്ത് വന്നു
فَاسْتَغْفَرُوا
X
എന്നിട്ടവര്‍ മാപ്പിരന്നു
اللَّهَ
X
അല്ലാഹുവിനോട്
وَاسْتَغْفَرَ
X
പാപമോചനം തേടുകയും ചെയ്തു
لَهُمُ
X
അവര്‍ക്ക് വേണ്ടി
الرَّسُولُ
X
ദൈവദൂതന്‍
لَوَجَدُوا
X
തീര്‍ച്ചയായും അവര്‍ കണ്ടെത്തുമായിരുന്നു
اللَّهَ
X
അല്ലാഹുവിനെ
تَوَّابًا
X
പശ്ചാതാപം സ്വീകരിക്കുന്നവനായും
رَّحِيمًا
X
കരുണാമയനുമായും
﴿4:64﴾ وَلَا تُجَادِلْ
X
നീ തര്‍ക്കിക്കരുത് (വാദിക്കരുത്)
عَنِ الَّذِينَ يَخْتَانُونَ
X
വഞ്ചന നടത്തുന്നവര്‍ക്ക് വേണ്ടി
أَنفُسَهُمْۚ
X
തങ്ങളോട് നന്നെ, സ്വന്തം ആത്മാക്കളോട്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുന്നില്ല
مَن كَانَ
X
ആയിത്തീര്‍ന്നവനെ
خَوَّانًا
X
കൊടും വഞ്ചകന്‍
أَثِيمًا
X
മഹാപാപി
﴿4:107﴾ وَلَوْلَا
X
ഇല്ലായിരുന്നെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكَ
X
നിന്റെ മേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
لَهَمَّت
X
തീര്‍ച്ചയായും തുനിഞ്ഞതായിരുന്നു
طَّائِفَةٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍
أَن يُضِلُّوكَ
X
നിന്നെ വഴിതെറ്റിക്കാന്‍
وَمَا يُضِلُّونَ
X
അവര്‍ വഴിപിഴപ്പിക്കുന്നില്ല
إِلَّا أَنفُسَهُمْۖ
X
തങ്ങളെത്തന്നെയല്ലാതെ
وَمَا يَضُرُّونَكَ
X
അവര്‍ നിനക്ക് ദ്രോഹം വരുത്തുകയുമില്ല
مِن شَيْءٍۚ
X
യാതൊന്നും
وَأَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിത്തന്നു
عَلَيْكَ
X
നിനക്ക്
الْكِتَابَ
X
വേദപുസ്തകം
وَالْحِكْمَةَ
X
യുക്തിജ്ഞാനവും
وَعَلَّمَكَ
X
നിന്നെ പഠിപ്പിക്കുകയും ചെയ്തു
مَا لَمْ تَكُن تَعْلَمُۚ
X
നീ അറിഞ്ഞിരുന്നിട്ടില്ലാത്തത്
وَكَانَ
X
ആയിരിക്കുന്നു
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكَ
X
നിന്റെ മേലുള്ള
عَظِيمًا
X
അതിമഹത്തരം
﴿4:113﴾ قُل
X
നീ പറയുക(ചോദിക്കുക)
لِّمَن
X
ആരുടെതാണ്?
مَّا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۖ
X
ഭൂമിയിലുള്ളതും
قُل
X
താങ്കള്‍ പറയുക
لِّلَّهِۚ
X
അല്ലാഹുവിന്റേതാണ്
كَتَبَ عَلَىٰ
X
അവന്‍ നിശ്ചയിച്ചു
نَفْسِهِ
X
സ്വന്തം ബാധ്യതയായി
الرَّحْمَةَۚ
X
കാരുണ്യത്തെ
لَيَجْمَعَنَّكُمْ
X
അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളിലേക്ക്
لَا رَيْبَ
X
സംശയമേയില്ല
فِيهِۚ
X
അതില്‍
الَّذِينَ خَسِرُوا
X
നഷ്ടപ്പെടുത്തിയവര്‍
أَنفُسَهُمْ
X
സ്വദേഹങ്ങളെ
فَهُمْ
X
അതിനാല്‍ അവര്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿6:12﴾ الَّذِينَ آتَيْنَاهُمُ الْكِتَابَ
X
നാം വേദം നല്‍കിയവര്‍
يَعْرِفُونَهُ
X
അവര്‍ അതറിയുന്നു
كَمَا يَعْرِفُونَ
X
അവര്‍ അറിയുംപോലെ
أَبْنَاءَهُمُۘ
X
സ്വന്തം മക്കളെ
الَّذِينَ خَسِرُوا
X
നഷ്ടപ്പെടുത്തിയവര്‍
أَنفُسَهُمْ
X
സ്വദേഹങ്ങളെ
فَهُمْ
X
അതിനാലവര്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿6:20﴾ وَهُمْ
X
അവര്‍
يَنْهَوْنَ
X
അവര്‍ (മറ്റുള്ളവരെ) തടയുന്നു
عَنْهُ
X
അതില്‍നിന്ന്
وَيَنْأَوْنَ
X
അവര്‍ സ്വയം അകന്നു നില്‍ക്കുകയും ചെയ്യുന്നു
عَنْهُۖ
X
അതില്‍നിന്ന്
وَإِن يُهْلِكُونَ
X
അവര്‍ നാശമുണ്ടാക്കുന്നില്ല
إِلَّا أَنفُسَهُمْ
X
തങ്ങള്‍ക്കുതന്നെയല്ലാതെ
وَمَا يَشْعُرُونَ
X
അവര്‍ (അതേക്കുറിച്ച്) ബോധവാന്മാരാകുന്നില്ല
﴿6:26﴾ هَلْ يَنظُرُونَ
X
അവര്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നുവോ
إِلَّا
X
അല്ലാതെ
تَأْوِيلَهُۚ
X
അതിന്റെ പുലര്‍ച്ച
يَوْمَ
X
നാളില്‍
يَأْتِي
X
വരുന്ന
تَأْوِيلُهُ
X
അതിന്റെ പുലര്‍ച്ച
يَقُولُ
X
പറയും
الَّذِينَ نَسُوهُ
X
അതിനെ മറന്നിരുന്നവര്‍
مِن قَبْلُ
X
മുമ്പ്
قَدْ جَاءَتْ
X
തീര്‍ച്ചയായും വന്നിരിക്കുന്നു
رُسُلُ
X
ദൂതന്‍മാര്‍
رَبِّنَا
X
ഞങ്ങളുടെ നാഥന്റെ
بِالْحَقِّ
X
സത്യവുമായി
فَهَل لَّنَا
X
ഇനി ഞങ്ങള്‍ക്കുണ്ടോ
مِن شُفَعَاءَ
X
ശിപാര്‍ശക്കാര്‍
فَيَشْفَعُوا
X
എങ്കില്‍ അവര്‍ ശിപാര്‍ശ ചെയ്യും
لَنَا
X
ഞങ്ങള്‍ക്കു വേണ്ടി
أَوْ
X
അല്ലെങ്കില്‍
نُرَدُّ
X
ഞങ്ങള്‍ (ഒന്ന്) തിരിച്ചയക്കപ്പെടു(മോ)
فَنَعْمَلَ
X
എങ്കില്‍ ഞങ്ങള്‍ ചെയ്യുമായിരുന്നു
غَيْرَ
X
അല്ലാത്തത്
الَّذِي كُنَّا نَعْمَلُۚ
X
(മുമ്പ്) ഞങ്ങള്‍ ചെയ്തിരുന്നത്
قَدْ خَسِرُوا
X
അവര്‍ നഷ്ടത്തില്‍ അകപ്പെടുത്തി
أَنفُسَهُمْ
X
തങ്ങളെത്തന്നെ
وَضَلَّ عَنْهُم
X
വിട്ടകലുകയും ചെയ്തു
مَّا
X
അവരെ
كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നത്
﴿7:53﴾ وَقَطَّعْنَاهُمُ
X
അവരെ നാം വിഭജിച്ചു
اثْنَتَيْ عَشْرَةَ أَسْبَاطًا
X
പന്ത്രണ്ട് ഗോത്രങ്ങളായി
أُمَمًاۚ
X
അഥവാ സമൂഹങ്ങളായി
وَأَوْحَيْنَا
X
നാം ബോധനം നല്‍കി
إِلَىٰ مُوسَىٰ
X
മൂസാക്ക്
إِذِ اسْتَسْقَاهُ
X
അദ്ദേഹത്തോട് കുടിവെള്ളം ആവശ്യപ്പെട്ടപ്പോള്‍
قَوْمُهُ
X
അദ്ദേഹത്തിന്റെ ജനത
أَنِ اضْرِب
X
നീ അടിക്കുക
بِّعَصَاكَ
X
നിന്റെ വടി കൊണ്ട്
الْحَجَرَۖ
X
പാറക്കല്ലില്‍
فَانبَجَسَتْ
X
അപ്പോള്‍ പൊട്ടിയൊഴുകി
مِنْهُ
X
അതില്‍ നിന്ന്
اثْنَتَا عَشْرَةَ عَيْنًاۖ
X
പന്ത്രണ്ട് ഉറവകള്‍
قَدْ عَلِمَ
X
മനസ്സിലാക്കി
كُلُّ أُنَاسٍ
X
എല്ലാ വിഭാഗവും
مَّشْرَبَهُمْۚ
X
തങ്ങള്‍ വെള്ളം കുടിക്കേണ്ട സ്ഥലം
وَظَلَّلْنَا
X
നാം തണലേകുകയും ചെയ്തു
عَلَيْهِمُ
X
അവര്‍ക്ക്
الْغَمَامَ
X
മേഘം കൊണ്ട്
وَأَنزَلْنَا عَلَيْهِمُ
X
നാം അവര്‍ക്ക് ഇറക്കിക്കൊടുക്കുകയും ചെയ്തു
الْمَنَّ
X
മന്ന
وَالسَّلْوَىٰۖ
X
സല്‍വായും
كُلُوا
X
നിങ്ങള്‍ തിന്നുകൊള്ളുക
مِن طَيِّبَاتِ
X
ഉത്തമ പദാര്‍ഥങ്ങളില്‍ നിന്ന്
مَا رَزَقْنَاكُمْۚ
X
നിങ്ങള്‍ക്ക് നാം നല്‍കിയ
وَمَا ظَلَمُونَا
X
അവര്‍ നമുക്കൊരു ദ്രോഹവും വരുത്തിയിട്ടില്ല
وَلَٰكِن كَانُوا
X
എന്നാല്‍ അവരായിരുന്നു
أَنفُسَهُمْ
X
അവരെത്തന്നെ
يَظْلِمُونَ
X
അവര്‍ ദ്രോഹിക്കുന്നു
﴿7:160﴾ سَاءَ
X
വളരെ ചീത്ത തന്നെ
مَثَلًا
X
ഉപമയാല്‍
الْقَوْمُ
X
ആ ജനത
الَّذِينَ كَذَّبُوا
X
തള്ളിപ്പറഞ്ഞവരായ
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
وَأَنفُسَهُمْ
X
തങ്ങള്‍ക്കു തന്നെ
كَانُوا
X
അവരായിരുന്നു
يَظْلِمُونَ
X
ദ്രോഹം വരുത്തി വയ്ക്കുന്നു
﴿7:177﴾ وَلَا يَسْتَطِيعُونَ
X
അവര്‍ക്കാവില്ല
لَهُمْ
X
ഇവര്‍ക്ക്
نَصْرًا
X
സഹായം ചെയ്യാന്‍
وَلَا أَنفُسَهُمْ
X
തങ്ങള്‍ക്കു തന്നെയുമില്ല
يَنصُرُونَ
X
അവര്‍ സഹായം ചെയ്യുന്നു
﴿7:192﴾ وَالَّذِينَ تَدْعُونَ
X
നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവര്‍
مِن دُونِهِ
X
അവനെ കൂടാതെ
لَا يَسْتَطِيعُونَ
X
അവര്‍ക്ക് സാധിക്കുകയില്ല
نَصْرَكُمْ
X
നിങ്ങളെ സഹായിക്കാന്‍
وَلَا أَنفُسَهُمْ
X
തങ്ങള്‍ക്കു തന്നെയുമില്ല
يَنصُرُونَ
X
അവര്‍ സഹായം ചെയ്യുന്നു
﴿7:197﴾ لَوْ كَانَ
X
ആയിരുന്നെങ്കില്‍
عَرَضًا
X
നേട്ടം
قَرِيبًا
X
അടുത്തതായ (ക്ഷിപ്രസാധ്യമായ)
وَسَفَرًا
X
യാത്രയും
قَاصِدًا
X
പ്രയാസ രഹിതമായ
لَّاتَّبَعُوكَ
X
അവര്‍ നിന്നെ അനുഗമിക്കുമായിരുന്നു
وَلَٰكِن
X
എന്നാല്‍
بَعُدَتْ
X
വിദൂരമായിരിക്കുന്നു (ദുസ്സഹമായിരിക്കുന്നു)
عَلَيْهِمُ
X
അവര്‍ക്ക്
الشُّقَّةُۚ
X
വഴിദൂരം
وَسَيَحْلِفُونَ
X
അതിനാല്‍ അവര്‍ സത്യം ചെയ്തു പറയും
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
لَوِ اسْتَطَعْنَا
X
ഞങ്ങള്‍ക്ക് സാധിച്ചിരുന്നുവെങ്കില്‍
لَخَرَجْنَا
X
ഞങ്ങള്‍ പുറപ്പെടുമായിരുന്നു
مَعَكُمْ
X
നിങ്ങളോടൊപ്പം
يُهْلِكُونَ
X
അവര്‍ നശിപ്പിക്കുകയാണ്
أَنفُسَهُمْ
X
തങ്ങളെ തന്നെ
وَاللَّهُ يَعْلَمُ
X
അല്ലാഹുവിനറിയാം
إِنَّهُمْ
X
അവരാണെന്ന്
لَكَاذِبُونَ
X
കളളം പറയുന്നവര്‍
﴿9:42﴾ أَلَمْ يَأْتِهِمْ
X
ഇവര്‍ക്ക് വന്നെത്തിയിട്ടില്ലേ
نَبَأُ
X
വൃത്താന്തം
الَّذِينَ مِن قَبْلِهِمْ
X
ഇവരുടെ മുന്‍ഗാമികളുടെ
قَوْمِ نُوحٍ
X
നൂഹിന്റെ സമുദായത്തിന്റെ
وَعَادٍ
X
ആദിന്റെയും
وَثَمُودَ
X
സമൂദിന്റെയും
وَقَوْمِ إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ ജനതയുടെയും
وَأَصْحَابِ مَدْيَنَ
X
മദ്‌യന്‍കാരുടെയും
وَالْمُؤْتَفِكَاتِۚ
X
കീഴ്മേല്‍ മറിഞ്ഞ നാടുകളുടെയും
أَتَتْهُمْ
X
അവരില്‍ ആഗതരായി
رُسُلُهُم
X
അവരിലേക്കുള്ള ദൈവദൂതന്‍മാര്‍
بِالْبَيِّنَاتِۖ
X
വ്യക്തമായ തെളിവുകളുമായി
فَمَا كَانَ اللَّهُ
X
അപ്പോള്‍ അല്ലാഹു ആയിരുന്നിട്ടില്ല
لِيَظْلِمَهُمْ
X
അവരോട് ദ്രോഹം ചെയ്യുന്നവന്‍
وَلَٰكِن
X
പ്രത്യുത
كَانُوا
X
അവരായിരുന്നു
أَنفُسَهُمْ
X
തങ്ങളെത്തന്നെ
يَظْلِمُونَ
X
ദ്രോഹിക്കു(കയായിരു)ന്നു
﴿9:70﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
اشْتَرَىٰ
X
വിലക്കു വാങ്ങിയിരിക്കുന്നു
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍നിന്ന്
أَنفُسَهُمْ
X
അവരുടെ ദേഹങ്ങളെ
وَأَمْوَالَهُم
X
അവരുടെ സമ്പത്തുകളെയും
بِأَنَّ لَهُمُ
X
അവര്‍ക്കുണ്ടെന്നതിനു പകരമായി
الْجَنَّةَۚ
X
സ്വര്‍ഗം
يُقَاتِلُونَ
X
അവര്‍ യുദ്ധം ചെയ്യുന്നു
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَيَقْتُلُونَ
X
അങ്ങനെ അവര്‍ വധിക്കുന്നു
وَيُقْتَلُونَۖ
X
അവര്‍ വധിക്കപ്പെടുകയും ചെയ്യുന്നു
وَعْدًا
X
വാഗ്ദാനമാണിത്
عَلَيْهِ
X
തന്റെമേല്‍ ബാധ്യതയായിട്ടുള്ള
حَقًّا
X
സത്യനിഷ്ഠമായ
فِي التَّوْرَاةِ
X
തൗറാത്തില്‍
وَالْإِنجِيلِ
X
ഇഞ്ചീലിലും
وَالْقُرْآنِۚ
X
ഖുര്‍ആനിലും
وَمَنْ أَوْفَىٰ
X
പാലിക്കുന്നവന്‍ ആരുണ്ട്
بِعَهْدِهِ
X
തന്റെ കരാര്‍
مِنَ اللَّهِۚ
X
അല്ലാഹുവെക്കാള്‍
فَاسْتَبْشِرُوا
X
അതിനാല്‍ നിങ്ങള്‍ സന്തോഷിച്ചുകൊള്ളുക
بِبَيْعِكُمُ
X
നിങ്ങളുടെ കച്ചവടത്തില്‍
الَّذِي بَايَعْتُم بِهِۚ
X
നിങ്ങള്‍ നടത്തിയ
وَذَٰلِكَ هُوَ
X
അത് തന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿9:111﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَظْلِمُ
X
അക്രമം കാണിക്കുകയില്ല
النَّاسَ
X
മനുഷ്യരോട്
شَيْئًا
X
ഒന്നും
وَلَٰكِنَّ النَّاسَ
X
മറിച്ച് ജനം
أَنفُسَهُمْ
X
തങ്ങളോട് തന്നെ
يَظْلِمُونَ
X
അവര്‍ അക്രമം കാണിക്കുന്നു
﴿10:44﴾ أُولَٰئِكَ
X
അവര്‍
الَّذِينَ خَسِرُوا
X
നഷ്ടത്തിലകപ്പെടുത്തിയവരാണ്
أَنفُسَهُمْ
X
തങ്ങളെതന്നെ
وَضَلَّ عَنْهُم
X
അവരില്‍നിന്ന് അകന്നുപോയി
مَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നത്
﴿11:21﴾ وَمَا ظَلَمْنَاهُمْ
X
നാം അവരോട് ഒരതിക്രമവും കാണിച്ചിട്ടില്ല
وَلَٰكِن
X
എന്നാല്‍
ظَلَمُوا
X
അവര്‍ അതിക്രമം കാണിക്കുകയായിരുന്നു
أَنفُسَهُمْۖ
X
തങ്ങളോടുതന്നെ
فَمَا أَغْنَتْ
X
എന്നിട്ട് ഒരുപകാരവും ചെയ്തില്ല
عَنْهُمْ
X
അവര്‍ക്ക്
آلِهَتُهُمُ
X
അവരുടെ ദൈവങ്ങള്‍
الَّتِي يَدْعُونَ
X
അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന
مِن دُونِ اللَّهِ
X
അല്ലാഹുവെ വിട്ട്
مِن شَيْءٍ
X
ഒന്നും
لَّمَّا جَاءَ
X
വന്നപ്പോള്‍
أَمْرُ
X
വിധി
رَبِّكَۖ
X
നിന്റെ നാഥന്റെ
وَمَا زَادُوهُمْ
X
അവര്‍ക്ക് അവ വര്‍ധിപ്പിച്ചുകൊടുത്തതുമില്ല
غَيْرَ تَتْبِيبٍ
X
നാശമല്ലാതെ
﴿11:101﴾ وَسَكَنتُمْ
X
നിങ്ങള്‍ താമസിക്കുകയും ചെയ്തു
فِي مَسَاكِنِ
X
പാര്‍പ്പിടങ്ങളില്‍
الَّذِينَ ظَلَمُوا
X
അതിക്രമം കാണിച്ചവരുടെ
أَنفُسَهُمْ
X
തങ്ങളോട് തന്നെ
وَتَبَيَّنَ
X
വ്യക്തമാവുകയും ചെയ്തു
لَكُمْ
X
നിങ്ങള്‍ക്ക്
كَيْفَ
X
എങ്ങനെ
فَعَلْنَا
X
നാം ചെയ്തു
بِهِمْ
X
അവരെ
وَضَرَبْنَا
X
നാം ഉദാഹരിക്കുകയും ചെയ്തു
لَكُمُ
X
നിങ്ങള്‍ക്ക്
الْأَمْثَالَ
X
ഉദാഹരണങ്ങള്‍
﴿14:45﴾ هَلْ يَنظُرُونَ
X
അവര്‍ പ്രതീക്ഷിക്കുകയാണോ
إِلَّا أَن تَأْتِيَهُمُ
X
അവര്‍ക്ക് വരുന്നതിനെയല്ലാതെ
الْمَلَائِكَةُ
X
മലക്കുകള്‍
أَوْ
X
അല്ലെങ്കില്‍
يَأْتِيَ
X
വന്നെത്തുന്നത്
أَمْرُ رَبِّكَۚ
X
നിന്റെ നാഥന്റെ കല്‍പന
كَذَٰلِكَ
X
അപ്രകാരം(തന്നെയാണ്)
فَعَلَ
X
ചെയ്തത്
الَّذِينَ مِن قَبْلِهِمْۚ
X
അവര്‍ക്ക് മുമ്പുള്ളവര്‍
وَمَا ظَلَمَهُمُ
X
അവരോട് അക്രമം കാണിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
وَلَٰكِن
X
എന്നാല്‍
كَانُوا
X
അവരായിരുന്നു
أَنفُسَهُمْ
X
അവരോട് തന്നെ
يَظْلِمُونَ
X
അക്രമം പ്രവര്‍ത്തിക്കുന്നവര്‍
﴿16:33﴾ وَعَلَى الَّذِينَ هَادُوا
X
യഹൂദികളായവര്‍ക്കും
حَرَّمْنَا
X
നാം നിഷിദ്ധമാക്കി
مَا قَصَصْنَا
X
നാം വിവരിച്ചവ
عَلَيْكَ
X
നിനക്ക്
مِن قَبْلُۖ
X
മുമ്പ്
وَمَا ظَلَمْنَاهُمْ
X
നാം അവരോട് അനീതി കാണിച്ചിട്ടില്ല
وَلَٰكِن
X
പക്ഷേ
كَانُوا
X
അവരായിരുന്നു
أَنفُسَهُمْ
X
അവരോട് തന്നെ
يَظْلِمُونَ
X
അവര്‍ അനീതി പ്രവര്‍ത്തിക്കുന്നു
﴿16:118﴾ وَمَنْ
X
എന്നാല്‍ ആര്
خَفَّتْ
X
ലഘുവായി
مَوَازِينُهُ
X
അവന്റെ തൂക്കങ്ങള്‍
فَأُولَٰئِكَ
X
അക്കൂട്ടരാണ്
الَّذِينَ خَسِرُوا
X
നഷ്ടത്തില്‍ അകപ്പെടുത്തിയവര്‍
أَنفُسَهُمْ
X
തങ്ങളെത്തന്നെ
فِي جَهَنَّمَ
X
നരകത്തില്‍
خَالِدُونَ
X
ശാശ്വതവാസികളാകുന്നു
﴿23:103﴾ فَكُلًّا
X
അങ്ങനെ അവരെയെല്ലാം
أَخَذْنَا
X
നാം പിടികൂടി
بِذَنبِهِۖ
X
അവരുടെ പാപങ്ങളുടെ പേരില്‍
فَمِنْهُم
X
അവരില്‍ ഉണ്ട്
مَّنْ
X
ചിലര്‍
أَرْسَلْنَا
X
നാം അയച്ചു
عَلَيْهِ
X
അവന്റെ(രുടെ) മേല്‍
حَاصِبًا
X
ചരല്‍കാറ്റ്
وَمِنْهُم
X
അവരില്‍ ഉണ്ട്
مَّنْ
X
ചിലര്‍
أَخَذَتْهُ
X
അവനെ പിടികൂടി
الصَّيْحَةُ
X
ഘോരഗര്‍ജനം
وَمِنْهُم
X
അവരില്‍ ഉണ്ട്
مَّنْ
X
ചിലര്‍
خَسَفْنَا بِهِ
X
അവനെ നാം ആഴ്ത്തി
الْأَرْضَ
X
ഭൂമിയില്‍
وَمِنْهُم
X
അവരില്‍ ഉണ്ട്
مَّنْ أَغْرَقْنَاۚ
X
നാം മുക്കിനശിപ്പിച്ചവരും
وَمَا كَانَ اللَّهُ
X
അല്ലാഹു ആയിരുന്നില്ല
لِيَظْلِمَهُمْ
X
അവരെ അക്രമിക്കുക
وَلَٰكِن
X
പക്ഷേ
كَانُوا
X
അവരായിരുന്നു
أَنفُسَهُمْ
X
തങ്ങളോടു തന്നെ
يَظْلِمُونَ
X
അക്രമം പ്രവര്‍ത്തിക്കുന്നവര്‍
﴿29:40﴾ أَوَلَمْ يَسِيرُوا
X
അവര്‍ സഞ്ചരിക്കുന്നില്ലേ
فِي الْأَرْضِ
X
ഭൂമിയില്‍
فَيَنظُرُوا
X
അങ്ങനെ അവര്‍ നോക്കുകയും (ചെയ്യുന്നില്ലേ)
كَيْفَ كَانَ
X
എവ്വിധമായിരുന്നുവെന്ന്
عَاقِبَةُ
X
അന്ത്യം
الَّذِينَ مِن قَبْلِهِمْۚ
X
അവര്‍ക്കു മുമ്പുള്ളവരുടെ
كَانُوا
X
അവരായിരുന്നു
أَشَدَّ
X
കൂടുതല്‍ ശക്തര്‍
مِنْهُمْ
X
ഇവരെക്കാള്‍
قُوَّةً
X
ശക്തിയാല്‍
وَأَثَارُوا
X
അവര്‍ കിളച്ചു(ഉഴുതു)മറിച്ചിരുന്നു
الْأَرْضَ
X
ഭൂമി
وَعَمَرُوهَا
X
അവരതിനെ വാസയോഗ്യമാക്കുകയും ചെയ്തിരുന്നു
أَكْثَرَ مِمَّا عَمَرُوهَا
X
ഇവരതിനെ വാസയോഗ്യമാക്കിയതിനേക്കാള്‍
وَجَاءَتْهُمْ
X
അവരുടെ അടുത്തു ചെന്നു
رُسُلُهُم
X
അവര്‍ക്കുള്ള ദൂതന്‍മാര്‍
بِالْبَيِّنَاتِۖ
X
വ്യക്തമായ തെളിവുകളുമായി
فَمَا كَانَ اللَّهُ
X
അല്ലാഹു ആയിരുന്നില്ല
لِيَظْلِمَهُمْ
X
അവരോട് അക്രമം കാണിക്കുന്നവന്‍
وَلَٰكِن
X
മറിച്ച്
كَانُوا
X
അവരായിരുന്നു
أَنفُسَهُمْ
X
അവരോടു തന്നെ
يَظْلِمُونَ
X
അവര്‍ അക്രമം കാണിക്കുന്നു
﴿30:9﴾ فَقَالُوا
X
അപ്പോള്‍ അവര്‍ പറഞ്ഞു
رَبَّنَا
X
ഞങ്ങളുടെ നാഥാ
بَاعِدْ
X
നീ അകലമുണ്ടാക്കേണമേ
بَيْنَ أَسْفَارِنَا
X
ഞങ്ങളുടെ യാത്രാതാവളങ്ങള്‍ക്കിടയില്‍
وَظَلَمُوا
X
അവര്‍ ദ്രോഹം വരുത്തുകയായിരുന്നു
أَنفُسَهُمْ
X
തങ്ങള്‍ക്ക് തന്നെ
فَجَعَلْنَاهُمْ
X
അപ്പോള്‍ നാം അവരെയാക്കി
أَحَادِيثَ
X
കഥകള്‍
وَمَزَّقْنَاهُمْ
X
അവരെ നാം അപ്പാടെ ഛിന്നഭിന്നമാക്കി
كُلَّ مُمَزَّقٍۚ
X
എല്ലാ തരത്തിലുമുള്ള ഛിന്നഭിന്നമാക്കല്‍
إِنَّ فِي ذَٰلِكَ
X
നിശ്ചയമായും അതിലുണ്ട്
لَآيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
لِّكُلِّ صَبَّارٍ
X
എല്ലാ ക്ഷമാലുക്കള്‍ക്കും
شَكُورٍ
X
നന്ദിയുള്ള
﴿34:19﴾ فَاعْبُدُوا
X
എന്നാല്‍ നിങ്ങള്‍ വഴിപ്പെട്ടുകൊള്ളുന്നു
مَا شِئْتُم
X
നിങ്ങള്‍ ഉദ്ദേശിച്ചതിന്ന്
مِّن دُونِهِۗ
X
അവനെക്കൂടാതെ
قُلْ
X
നീ പറയുക
إِنَّ الْخَاسِرِينَ
X
തീര്‍ച്ചയായും തുലഞ്ഞവര്‍
الَّذِينَ خَسِرُوا
X
നഷ്ടപ്പെടുത്തിയവരാകുന്നു
أَنفُسَهُمْ
X
സ്വദേഹങ്ങളെ
وَأَهْلِيهِمْ
X
തങ്ങളുടെ കുടുംബക്കാരെയും
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
أَلَا
X
അറിയുക
ذَٰلِكَ
X
അത്
هُوَ
X
അത് തന്നെയാണ്
الْخُسْرَانُ
X
നഷ്ടം
الْمُبِينُ
X
വ്യക്തമായ
﴿39:15﴾ وَتَرَاهُمْ
X
അവരെ നിനക്ക് കാണാം
يُعْرَضُونَ
X
അവര്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതായി
عَلَيْهَا
X
അതിനു(നരകത്തിനു) മുമ്പില്‍
خَاشِعِينَ
X
കീഴൊതുങ്ങിയവരായി
مِنَ الذُّلِّ
X
അപമാനത്താല്‍
يَنظُرُونَ
X
അവര്‍ (നരകത്തെ) നോക്കും
مِن طَرْفٍ خَفِيٍّۗ
X
ഒളിക്കണ്ണിട്ട്
وَقَالَ
X
പറയും
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
إِنَّ الْخَاسِرِينَ
X
തീര്‍ച്ചയായും നഷ്ടം ഭവിച്ചവര്‍
الَّذِينَ خَسِرُوا
X
നഷ്ടത്തിലകപ്പെടുത്തിയവരാണ്
أَنفُسَهُمْ
X
തങ്ങളെ
وَأَهْلِيهِمْ
X
തങ്ങളുടെ കുടുംബത്തെയും
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
أَلَا
X
അറിയുക
إِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
فِي عَذَابٍ
X
ശിക്ഷയിലാണ്
مُّقِيمٍ
X
സ്ഥിരമായ
﴿42:45﴾ وَلَا تَكُونُوا
X
നിങ്ങളാകരുത്
كَالَّذِينَ
X
യാതൊരുത്തരെപ്പോലെ
نَسُوا
X
അവര്‍ മറന്നു
اللَّهَ
X
അല്ലാഹുവിനെ
فَأَنسَاهُمْ
X
അപ്പോള്‍ അവന്‍ അവരെ മറന്നവരാക്കി
أَنفُسَهُمْۚ
X
അവരെത്തന്നെ
أُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْفَاسِقُونَ
X
അധര്‍മകാരികള്‍
﴿59:19﴾