Repeated Words in Quran

< >
Total Found : 20
إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം സത്യനിഷേധികള്‍
سَوَاءٌ
X
തുല്യമാണ്
عَلَيْهِمْ
X
അവര്‍ക്ക്
أَأَنذَرْتَهُمْ
X
നീ അവര്‍ക്ക് താക്കിത് നല്‍കിയാലും
أَمْ لَمْ تُنذِرْهُمْ
X
നീ താക്കീത് നല്‍കിയിട്ടില്ലെങ്കിലും
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿2:6﴾ كَيْفَ
X
എങ്ങനെ
تَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കും
بِاللَّهِ
X
അല്ലാഹുവിനെ
وَكُنتُمْ
X
നിങ്ങള്‍ ആയിരുന്നുവല്ലോ
أَمْوَاتًا
X
ജീവനില്ലാത്തവര്‍
فَأَحْيَاكُمْۖ
X
എന്നിട്ടവന്‍ നിങ്ങള്‍ക്ക് ജീവനേകി
ثُمَّ
X
പിന്നെ
يُمِيتُكُمْ
X
അവന്‍ നിങ്ങളെ മരിപ്പിക്കും
ثُمَّ
X
പിന്നീട്
يُحْيِيكُمْ
X
അവന്‍ നിങ്ങളെ ജീവിപ്പിക്കും
ثُمَّ
X
അനന്തരം
إِلَيْهِ
X
അവങ്കലേക്ക്
تُرْجَعُونَ
X
നിങ്ങള്‍ മടക്കപ്പെടും
﴿2:28﴾ وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
لَن تَمَسَّنَا
X
ഞങ്ങളെ സ്പര്‍ശിക്കയില്ല തീര്‍ച്ച
النَّارُ
X
നരകം
إِلَّا أَيَّامًا
X
ഏതാനും നാളുകളല്ലാതെ
مَّعْدُودَةًۚ
X
എണ്ണപ്പെട്ട
قُلْ
X
താങ്കള്‍ ചോദിക്കുക
أَتَّخَذْتُمْ
X
നിങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കല്‍
عَهْدًا
X
വല്ല കരാറും
فَلَن يُخْلِفَ اللَّهُ
X
എന്നാല്‍ അല്ലാഹു ലംഘിക്കുകയില്ലതന്നെ
عَهْدَهُۖ
X
തന്റെ കരാര്‍
أَمْ
X
അതല്ല
تَقُولُونَ
X
നിങ്ങള്‍ പറയുകയാണോ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിയാത്തത്
﴿2:80﴾ أَمْ
X
അതല്ല
تُرِيدُونَ
X
നിങ്ങള്‍ ഉദ്ദേശിക്കുന്നോ
أَن تَسْأَلُوا
X
നിങ്ങള്‍ ചോദിക്കാന്‍
رَسُولَكُمْ
X
നിങ്ങളുടെ പ്രവാചകനോട്
كَمَا سُئِلَ
X
ചോദിക്കപ്പെട്ടപോലെ
مُوسَىٰ
X
മൂസ
مِن قَبْلُۗ
X
നേരത്തെ
وَمَن
X
ആരെങ്കിലും
يَتَبَدَّلِ
X
പകരം സ്വീകരിക്കുന്നപക്ഷം
الْكُفْرَ
X
സത്യനിഷേധത്തെ
بِالْإِيمَانِ
X
സത്യവിശ്വാസത്തിന് പകരം
فَقَدْ ضَلَّ
X
തീര്‍ച്ചയായും അവന്‍ തെറ്റിപ്പോയിരിക്കുന്നു
سَوَاءَ السَّبِيلِ
X
നേര്‍വഴിയില്‍നിന്ന്
﴿2:108﴾ وَدَّ
X
ആഗ്രഹിച്ചു
كَثِيرٌ
X
ഏറെ ആളുകള്‍
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരിലെ
لَوْ يَرُدُّونَكُم
X
അവര്‍ക്കു നിങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചെങ്കില്‍
مِّن بَعْدِ
X
ശേഷം
إِيمَانِكُمْ
X
നിങ്ങളുടെ സത്യവിശ്വാസത്തിന്
كُفَّارًا
X
സത്യനിഷേധികളായി
حَسَدًا
X
അസൂയകാരണം
مِّنْ عِندِ أَنفُسِهِم
X
അവരുടെ മനസ്സുകളിലെ
مِّن بَعْدِ
X
ശേഷം
مَا تَبَيَّنَ
X
നന്നായി വ്യക്തമായതിന്
لَهُمُ
X
അവര്‍ക്ക്
الْحَقُّۖ
X
സത്യം
فَاعْفُوا
X
അതിനാല്‍ നിങ്ങള്‍ മാപ്പ് നല്‍കുക
وَاصْفَحُوا
X
നിങ്ങള്‍ വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക
حَتَّىٰ
X
വരെ
يَأْتِيَ
X
വരുന്നത്
اللَّهُ
X
അല്ലാഹു
بِأَمْرِهِۗ
X
തന്റെ കല്‍പനയുമായി
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿2:109﴾ بَدِيعُ
X
മുന്‍ മാതൃകകളില്ലാതെ സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضِۖ
X
ഭൂമിയെയും
وَإِذَا قَضَىٰ
X
അവന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍
أَمْرًا
X
ഒരു കാര്യം
فَإِنَّمَا يَقُولُ
X
നിശ്ചയമായും അവന്‍ പറയുന്നു
لَهُ
X
അതിനോട്
كُن
X
ഉണ്ടാവുക എന്ന്
فَيَكُونُ
X
അതോടെ അതുണ്ടാകുന്നു
﴿2:117﴾ وَإِذْ جَعَلْنَا
X
നാം ആക്കിയ സന്ദര്‍ഭം
الْبَيْتَ
X
ആ ഭവനത്തെ
مَثَابَةً
X
സംഗമസ്ഥാനം
لِّلنَّاسِ
X
ജനങ്ങള്‍ക്ക്
وَأَمْنًا
X
നിര്‍ഭയസങ്കേതവും
وَاتَّخِذُوا
X
നിങ്ങള്‍ ആക്കുക
مِن مَّقَامِ
X
നിന്ന ഇടം
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
مُصَلًّىۖ
X
നിസ്കാരസ്ഥലം
وَعَهِدْنَا
X
നാം കല്‍പിക്കുകയും ചെയ്തു
إِلَىٰ إِبْرَاهِيمَ
X
ഇബ്റാഹീമിനോട്
وَإِسْمَاعِيلَ
X
ഇസ്മാഈലിനോടും
أَن طَهِّرَا
X
നിങ്ങളിരുവരും വൃത്തിയാക്കിവെക്കണമെന്ന്
بَيْتِيَ
X
എന്റെ ഭവനം
لِلطَّائِفِينَ
X
ത്വവാഫ് ചെയ്യുന്നവര്‍ക്ക്
وَالْعَاكِفِينَ
X
ഭജനമിരിക്കുന്നവര്‍ക്കും
وَالرُّكَّعِ
X
കുമ്പിട്ടുനില്‍ക്കുന്നവര്‍ക്കും
السُّجُودِ
X
സാഷ്ടാംഗം നമിക്കുന്നവര്‍ക്കും
﴿2:125﴾ أَمْ
X
അതല്ല
كُنتُمْ
X
നിങ്ങളായിരുന്നോ
شُهَدَاءَ
X
സന്നിഹിതര്‍
إِذْ حَضَرَ
X
ആസന്നമായപ്പോള്‍
يَعْقُوبَ
X
യഅ്ഖൂബിന്ന്
الْمَوْتُ
X
മരണം
إِذْ قَالَ
X
അതായത് അദ്ദേഹം പറഞ്ഞനേരത്ത്
لِبَنِيهِ
X
തന്റെ മക്കളോട്
مَا تَعْبُدُونَ
X
നിങ്ങള്‍ എന്തിനെ ആരാധിക്കും
مِن بَعْدِي
X
എനിക്ക് ശേഷം
قَالُوا
X
അവര്‍ പറഞ്ഞു
نَعْبُدُ
X
ഞങ്ങള്‍ ആരാധിക്കും
إِلَٰهَكَ
X
അങ്ങയുടെ ദൈവത്തെ
وَإِلَٰهَ آبَائِكَ
X
അങ്ങയുടെ പിതാക്കളുടെ ദൈവത്തെ
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
وَإِسْمَاعِيلَ
X
ഇസ്മാഈലിന്റെയും
وَإِسْحَاقَ
X
ഇസ്ഹാഖിന്റെയും
إِلَٰهًا وَاحِدًا
X
ഏക ദൈവത്തെ
وَنَحْنُ
X
ഞങ്ങളാകട്ടെ
لَهُ
X
അവന്
مُسْلِمُونَ
X
കീഴ്പെട്ടു കഴിയുന്നവരാകുന്നു
﴿2:133﴾ أَمْ
X
അതല്ല
تَقُولُونَ
X
നിങ്ങള്‍ പറയുന്നുവോ
إِنَّ إِبْرَاهِيمَ
X
നിശ്ചയം ഇബ്റാഹീം
وَإِسْمَاعِيلَ
X
ഇസ്മാഈലും
وَإِسْحَاقَ
X
ഇസ്ഹാഖും
وَيَعْقُوبَ
X
യഅ്ഖൂബും
وَالْأَسْبَاطَ
X
സന്താനങ്ങളും
كَانُوا
X
അവര്‍ ആയിരുന്നെന്ന്
هُودًا
X
ജൂതര്‍
أَوْ نَصَارَىٰۗ
X
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
قُلْ
X
പറയുക
أَأَنتُمْ
X
നിങ്ങളാണോ
أَعْلَمُ
X
ഏറ്റം നന്നായറിയുന്നത്
أَمِ
X
അതല്ല
اللَّهُۗ
X
അല്ലാഹുവോ
وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുവനെക്കാള്‍
كَتَمَ
X
അവന്‍ മറച്ചുവെച്ചു
شَهَادَةً
X
സാക്ഷ്യം
عِندَهُ
X
തന്റെ വശമുള്ള
مِنَ اللَّهِۗ
X
അല്ലാഹുവില്‍നിന്ന്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി
﴿2:140﴾ وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
لِمَن
X
ഒരുത്തരെക്കുറിച്ച്
يُقْتَلُ
X
വധിക്കപ്പെടുന്നു
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَمْوَاتٌۚ
X
മരിച്ചവരാണെന്ന്
بَلْ
X
എന്നാല്‍
أَحْيَاءٌ
X
ജീവിച്ചിരിക്കുന്നവരാണ്
وَلَٰكِن
X
പക്ഷേ
لَّا تَشْعُرُونَ
X
നിങ്ങളറിയുന്നില്ല
﴿2:154﴾ وَلَنَبْلُوَنَّكُم
X
നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും
بِشَيْءٍ
X
ചില കാര്യങ്ങള്‍ കൊണ്ട്
مِّنَ الْخَوْفِ
X
ഭയത്തില്‍ നിന്ന്
وَالْجُوعِ
X
വിശപ്പില്‍ നിന്നും
وَنَقْصٍ مِّنَ الْأَمْوَالِ
X
ധന നഷ്ടം കൊണ്ടും
وَالْأَنفُسِ
X
ജീവന്റെയും
وَالثَّمَرَاتِۗ
X
കായ്കനികളുടെയും
وَبَشِّرِ
X
ശുഭവാര്‍ത്ത അറിയിക്കുക
الصَّابِرِينَ
X
ക്ഷമാലുക്കള്‍ക്ക്
﴿2:155﴾ وَلَا تَأْكُلُوا
X
നിങ്ങള്‍ തിന്നരുത്
أَمْوَالَكُم
X
നിങ്ങളുടെ ധനം
بَيْنَكُم
X
നിങ്ങള്‍ പരസ്പരം
بِالْبَاطِلِ
X
അന്യായമായി
وَتُدْلُوا
X
നിങ്ങളിട്ടുകൊടുക്കുകയും അരുത്
بِهَا
X
അതിനെ
إِلَى الْحُكَّامِ
X
വിധികര്‍ത്താക്കളിലേക്ക്
لِتَأْكُلُوا
X
നിങ്ങള്‍ക്ക് തിന്നാന്‍ വേണ്ടി
فَرِيقًا
X
ഒരു വിഹിതം
مِّنْ أَمْوَالِ
X
ധനത്തില്‍ നിന്ന്
النَّاسِ
X
ജനങ്ങളുടെ
بِالْإِثْمِ
X
കുറ്റകരമായ മാര്‍ഗത്തില്‍
وَأَنتُمْ
X
നിങ്ങള്‍
تَعْلَمُونَ
X
അറിയുന്നു
﴿2:188﴾ هَلْ يَنظُرُونَ
X
അവര്‍ പ്രതീക്ഷിക്കുന്നുണ്ടോ
إِلَّا أَن يَأْتِيَهُمُ اللَّهُ
X
അല്ലാഹു അവരുടെ അടുത്ത് വരിക എന്നതല്ലാതെ
فِي ظُلَلٍ
X
നിഴലില്‍
مِّنَ الْغَمَامِ
X
മേഘങ്ങളുടെ
وَالْمَلَائِكَةُ
X
മലക്കുകളും
وَقُضِيَ الْأَمْرُۚ
X
കാര്യം തീരുമാനിക്കപ്പെടുകയും
وَإِلَى اللَّهِ
X
അല്ലാഹുവിലേക്കാണ്
تُرْجَعُ
X
മടക്കപ്പെടുന്നത്
الْأُمُورُ
X
കാര്യങ്ങള്‍
﴿2:210﴾ أَمْ حَسِبْتُمْ
X
നിങ്ങള്‍ ധരിച്ചുവോ
أَن تَدْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുമെന്ന്
الْجَنَّةَ
X
സ്വര്‍ഗത്തില്‍
وَلَمَّا يَأْتِكُم
X
നിങ്ങള്‍ക്ക് വന്നെത്താതെ
مَّثَلُ
X
പോലുള്ളത്
الَّذِينَ خَلَوْا
X
കഴിഞ്ഞുപോയവരുടെത്
مِن قَبْلِكُمۖ
X
നിങ്ങള്‍ക്കുമുമ്പ്
مَّسَّتْهُمُ
X
അവരെ ബാധിച്ചു
الْبَأْسَاءُ
X
പ്രയാസങ്ങളും
وَالضَّرَّاءُ
X
ദുരിതങ്ങളും
وَزُلْزِلُوا
X
അവര്‍ വിറപ്പിക്കപ്പെട്ടു
حَتَّىٰ يَقُولَ
X
പറയേണ്ടി വരുവോളം
الرَّسُولُ
X
ദൂതന്‍
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
مَتَىٰ
X
എപ്പോഴാണ്
نَصْرُ اللَّهِۗ
X
അല്ലാഹുവിന്റെ സഹായം
أَلَا
X
അറിയുക
إِنَّ
X
തീര്‍ച്ചയായും
نَصْرَ اللَّهِ
X
അല്ലാഹുവിന്റെ സഹായം
قَرِيبٌ
X
അടുത്ത് തന്നെയാണ്
﴿2:214﴾ وَإِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
X
സ്ത്രീകളെ
فَبَلَغْنَ
X
അവരെത്തിയാല്‍
أَجَلَهُنَّ
X
അവരുടെ അവധി
فَأَمْسِكُوهُنَّ
X
നിങ്ങള്‍ അവരെ കൂടെ നിര്‍ത്തുക
بِمَعْرُوفٍ
X
ന്യായമായ നിലയില്‍
أَوْ سَرِّحُوهُنَّ
X
അല്ലെങ്കില്‍ പിരിച്ചയക്കുക
بِمَعْرُوفٍۚ
X
മാന്യമായ നിലക്ക്
وَلَا تُمْسِكُوهُنَّ
X
നിങ്ങളവരെ പിടിച്ചുനിര്‍ത്തരുത്
ضِرَارًا
X
ദ്രോഹിക്കാന്‍ വേണ്ടി
لِّتَعْتَدُواۚ
X
അന്യായം കാണിക്കാന്‍
وَمَن يَفْعَلْ ذَٰلِكَ
X
അങ്ങനെ ചെയ്യുന്നവന്‍
فَقَدْ ظَلَمَ
X
അക്രമം പ്രവര്‍ത്തിച്ചു
نَفْسَهُۚ
X
തനിക്ക് തന്നെ
وَلَا تَتَّخِذُوا
X
നിങ്ങളെടുക്കരുത്
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
هُزُوًاۚ
X
കളിയായി
وَاذْكُرُوا
X
നിങ്ങളോര്‍ക്കുക
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ
عَلَيْكُمْ
X
നിങ്ങളുടെ മേലുള്ള
وَمَا أَنزَلَ
X
അവനിറക്കിയതും
عَلَيْكُم
X
നിങ്ങളുടെ മേല്‍
مِّنَ الْكِتَابِ
X
വേദത്തില്‍ നിന്ന്
وَالْحِكْمَةِ
X
തത്വജ്ഞാനത്തില്‍ നിന്നും
يَعِظُكُم بِهِۚ
X
അതുകൊണ്ടവന്‍ നിങ്ങളെ ഉപദേശിക്കുന്നു
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെ കുറിച്ചും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:231﴾ مَّثَلُ
X
ഉപമ
الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവരുടെ
أَمْوَالَهُمْ
X
തങ്ങളുടെ ധനം
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
كَمَثَلِ حَبَّةٍ
X
ഒരു ധാന്യത്തിന്റെ ഉദാഹരണം പോലെയാണ്
أَنبَتَتْ
X
അത് മുളപ്പിച്ചു
سَبْعَ
X
ഏഴ്
سَنَابِلَ
X
കതിരുകള്‍
فِي كُلِّ سُنبُلَةٍ
X
ഓരോ കതിരിലും
مِّائَةُ حَبَّةٍۗ
X
നൂറുധാന്യമണികള്‍
وَاللَّهُ
X
അല്ലാഹു
يُضَاعِفُ
X
ഇരട്ടിപ്പിച്ചു നല്‍കുന്നു
لِمَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിശാലതയുള്ളവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനുമാകുന്നു
﴿2:261﴾ الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവര്‍
أَمْوَالَهُمْ
X
തങ്ങളുടെ ധനം
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
ثُمَّ
X
പിന്നെ
لَا يُتْبِعُونَ
X
തുടര്‍ത്തുന്നില്ല
مَا أَنفَقُوا
X
അവര്‍ ചെലവഴിച്ചതിനെ
مَنًّا
X
എടുത്തുപറഞ്ഞുകൊണ്ട്
وَلَا أَذًىۙ
X
ഉപദ്രവിച്ചുകൊണ്ടുമില്ല
لَّهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുത്ത്
وَلَا خَوْفٌ
X
ഭയമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ല
يَحْزَنُونَ
X
ദുഃഖിക്കുന്നവര്‍
﴿2:262﴾ وَمَثَلُ الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവരുടെ ഉപമ
أَمْوَالَهُمُ
X
അവരുടെ ധനം
ابْتِغَاءَ
X
ആഗ്രഹിച്ചുകൊണ്ട്
مَرْضَاتِ اللَّهِ
X
ദൈവപ്രീതി
وَتَثْبِيتًا مِّنْ أَنفُسِهِمْ
X
നിശ്ചയദാര്‍ഢ്യത്തോടെയും
كَمَثَلِ جَنَّةٍ
X
ഒരു തോട്ടത്തിന്റെ ഉദാഹരണം പോലെയാണ്
بِرَبْوَةٍ
X
ഒരു ഉയര്‍ന്ന സ്ഥലത്തുള്ള
أَصَابَهَا
X
അതിന് കിട്ടി
وَابِلٌ
X
കനത്ത മഴ
فَآتَتْ
X
അത് നല്‍കി
أُكُلَهَا
X
അതിന്റെ ഫലം
ضِعْفَيْنِ
X
ഇരട്ടിയായി
فَإِن لَّمْ يُصِبْهَا
X
അതിന് കിട്ടിയില്ലെങ്കിലും
وَابِلٌ
X
പെരുമഴ
فَطَلٌّۗ
X
എന്നാല്‍ ചാറല്‍മഴ (കിട്ടി)
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നത്
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
﴿2:265﴾ الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവര്‍
أَمْوَالَهُم
X
തങ്ങളുടെ ധനം
بِاللَّيْلِ
X
രാവില്‍
وَالنَّهَارِ
X
പകലിലും
سِرًّا
X
രഹസ്യമായി
وَعَلَانِيَةً
X
പരസ്യമായും
فَلَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുത്ത്
وَلَا خَوْفٌ
X
ഒരു ഭയവുമില്ല
عَلَيْهِمْ
X
അവരുടെ കാര്യത്തില്‍
وَلَا هُمْ
X
അവരല്ല
يَحْزَنُونَ
X
ദുഃഖിക്കുന്നവര്‍
﴿2:274﴾ الَّذِينَ يَأْكُلُونَ
X
തിന്നുന്നവര്‍
الرِّبَا
X
പലിശ
لَا يَقُومُونَ
X
എഴുന്നേല്‍ക്കുകയില്ല
إِلَّا كَمَا يَقُومُ
X
എഴുന്നേല്‍ക്കുന്നതുപോലെയല്ലാതെ
الَّذِي يَتَخَبَّطُهُ
X
ബാധിച്ചിരിക്കുന്നവന്‍
الشَّيْطَانُ
X
പിശാച്
مِنَ الْمَسِّۚ
X
സ്പര്‍ശിച്ചത് മൂലം
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറയുന്നത് കൊണ്ടാണ്
إِنَّمَا الْبَيْعُ
X
തീര്‍ച്ചയായും കച്ചവടം
مِثْلُ الرِّبَاۗ
X
പലിശ പോലെ(മാത്രമാണ്)
وَأَحَلَّ اللَّهُ
X
അല്ലാഹു അനുവദിച്ചിരിക്കുന്നു
الْبَيْعَ
X
കച്ചവടം
وَحَرَّمَ
X
നിരോധിച്ചിരിക്കുന്നു
الرِّبَاۚ
X
പലിശ
فَمَن جَاءَهُ
X
അപ്പോള്‍ വന്നുകിട്ടിയവന്‍
مَوْعِظَةٌ
X
ഉപദേശം
مِّن رَّبِّهِ
X
തന്റെ നാഥനില്‍ നിന്നുള്ള
فَانتَهَىٰ
X
അപ്പോള്‍ അവന്‍ വിരമിക്കുകയും ചെയ്തു
فَلَهُ
X
എന്നാല്‍ അവനുണ്ട്
مَا سَلَفَ
X
കഴിഞ്ഞു പോയത്
وَأَمْرُهُ
X
അവന്റെ കാര്യം
إِلَى اللَّهِۖ
X
(അല്ലാഹുവിലേക്കാണ്) അല്ലാഹുവിന്റെ തീരുമാനത്തിന് വിടുക
وَمَنْ عَادَ
X
ആരെങ്കിലും മടങ്ങിയാല്‍
فَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿2:275﴾ فَإِن لَّمْ تَفْعَلُوا
X
നിങ്ങളങ്ങനെ ചെയ്യുന്നില്ലെങ്കില്‍
فَأْذَنُوا
X
നിങ്ങളറിയുക
بِحَرْبٍ
X
യുദ്ധപ്രഖ്യാപനത്തെക്കുറിച്ച്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَرَسُولِهِۖ
X
അവന്റെ ദൂതനില്‍ നിന്നും
وَإِن تُبْتُمْ
X
നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍
فَلَكُمْ
X
നിങ്ങള്‍ക്കുണ്ട്
رُءُوسُ أَمْوَالِكُمْ
X
നിങ്ങളുടെ മൂലധനം
لَا تَظْلِمُونَ
X
നിങ്ങള്‍ അക്രമം ചെയ്യരുത്
وَلَا تُظْلَمُونَ
X
നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്
﴿2:279﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം സത്യനിഷേധികള്‍
لَن تُغْنِيَ
X
ഉപകരിക്കുകയില്ല
عَنْهُمْ
X
അവര്‍ക്ക്
أَمْوَالُهُمْ
X
അവരുടെ സ്വത്ത്
وَلَا أَوْلَادُهُم
X
അവരുടെ സന്താനങ്ങളുമില്ല
مِّنَ اللَّهِ
X
അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍ നിന്ന്
شَيْئًاۖ
X
തീരെ, ഒന്നും
وَأُولَٰئِكَ
X
അവര്‍
هُمْ
X
അവര്‍(തന്നെ)
وَقُودُ
X
വിറക്
النَّارِ
X
നരകത്തിന്റെ
﴿3:10﴾ قَالَتْ
X
അവള്‍ ചോദിച്ചു
رَبِّ
X
എന്റെ നാഥാ
أَنَّىٰ يَكُونُ لِي
X
എനിക്കെങ്ങനെ ഉണ്ടാകും
وَلَدٌ
X
സന്താനം
وَلَمْ يَمْسَسْنِي
X
എന്നെ തൊട്ടിട്ടില്ലായെന്നിരിക്കെ
بَشَرٌۖ
X
ഒരു മനുഷ്യനും(പുരുഷനും)
قَالَ
X
(അല്ലാഹു) പറഞ്ഞു
كَذَٰلِكِ
X
അത് അപ്രകാരം തന്നെ(സംഭവിക്കും)
اللَّهُ
X
അല്ലാഹു
يَخْلُقُ
X
സൃഷ്ടിക്കുന്നു
مَا يَشَاءُۚ
X
അവന്‍ ഇഛിക്കുന്നത്
إِذَا قَضَىٰ
X
അവന്‍ തീരുമാനിച്ചാല്‍
أَمْرًا
X
ഒരു കാര്യം
فَإِنَّمَا يَقُولُ
X
അവന്‍ പറയുകയേ വേണ്ടൂ
لَهُ
X
അതിനോട്
كُن
X
ഉണ്ടാവുക എന്ന്
فَيَكُونُ
X
അപ്പോഴേക്കും അതുണ്ടാവുന്നു
﴿3:47﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയമായും സത്യത്തെ നിഷേധിച്ചവര്‍
لَن تُغْنِيَ
X
ഉപകാരപ്പെടുകയില്ല
عَنْهُمْ
X
അവര്‍ക്ക്
أَمْوَالُهُمْ
X
അവരുടെ സമ്പത്ത്
وَلَا
X
ഇല്ല
أَوْلَادُهُم
X
അവരുടെ സന്താനങ്ങളും
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
شَيْئًاۖ
X
ഒന്നും, ഒട്ടും
وَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۚ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികള്‍ (ആയിരിക്കും)
﴿3:116﴾ لَيْسَ لَكَ
X
നിനക്കില്ല
مِنَ الْأَمْرِ
X
തീരുമാനമെടുക്കുന്നതില്‍, കല്‍പനയില്‍
شَيْءٌ
X
ഒന്നും (ഒരു പങ്കും)
أَوْ يَتُوبَ عَلَيْهِمْ
X
ഒരു പക്ഷേ അവന്‍(അല്ലാഹു)അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം
أَوْ يُعَذِّبَهُمْ
X
അല്ലെങ്കില്‍ അവരെ ശിക്ഷിച്ചേക്കാം
فَإِنَّهُمْ
X
തീര്‍ച്ചയായും അവര്‍
ظَالِمُونَ
X
അക്രമികളാകുന്നു
﴿3:128﴾ أَمْ حَسِبْتُمْ
X
(അല്ല) നിങ്ങള്‍ കരുതുന്നുണ്ടോ
أَن تَدْخُلُوا
X
നിങ്ങള്‍ക്ക്(വെറുതെയങ്ങ്) കടന്നുകളയാമെന്ന്
الْجَنَّةَ
X
സ്വര്‍ഗത്തില്‍
وَلَمَّا يَعْلَمِ اللَّهُ
X
അല്ലാഹു തിരിച്ചറിഞ്ഞിട്ടില്ലാ എന്നിരിക്കെ
الَّذِينَ جَاهَدُوا
X
ദൈവമാര്‍ഗത്തില്‍ സമരം നടത്തുന്നവരെ
مِنكُمْ
X
നിങ്ങളില്‍നിന്ന്
وَيَعْلَمَ
X
തിരിച്ചറിയുകയും (ചെയ്യുന്നതു വരെ)
الصَّابِرِينَ
X
ക്ഷമയവംലംബിക്കുന്നവരെ
﴿3:142﴾ وَمَا كَانَ قَوْلَهُمْ
X
അവരുടെ വാക്ക് (പ്രാര്‍ഥന) ആയിരുന്നില്ല
إِلَّا أَن قَالُوا
X
അവര്‍ പറഞ്ഞതല്ലാതെ
رَبَّنَا
X
ഞങ്ങളുടെ നാഥാ
اغْفِرْ
X
നീ പൊറുത്തുതരേണമേ
لَنَا
X
ഞങ്ങള്‍ക്ക്
ذُنُوبَنَا
X
ഞങ്ങളുടെ പാപങ്ങള്‍
وَإِسْرَافَنَا
X
ഞങ്ങളുടെ അതിരുകവിച്ചിലുകളും
فِي أَمْرِنَا
X
ഞങ്ങളുടെ കാര്യത്തില്‍ (സംഭവിച്ച)
وَثَبِّتْ
X
നീ ഉറപ്പിച്ച് നിര്‍ത്തേണമേ
أَقْدَامَنَا
X
ഞങ്ങളുടെ പാദങ്ങളെ
وَانصُرْنَا
X
നീ ഞങ്ങളെ സഹായിക്കേണമേ
عَلَى الْقَوْمِ
X
ജനത്തിനെതിരെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿3:147﴾ وَلَقَدْ
X
തീര്‍ച്ചയായും
صَدَقَكُمُ
X
നിങ്ങളോട് നിറവേറ്റിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
وَعْدَهُ
X
അവന്റെ വാഗ്ദാനം
إِذْ تَحُسُّونَهُم
X
നിങ്ങള്‍ അവരെ കൊന്നുകൊണ്ടിരിക്കുമ്പോള്‍, നശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍
بِإِذْنِهِۖ
X
അവന്റെ (അല്ലാഹുവിന്റെ) അനുമതിപ്രകാരം
حَتَّىٰ إِذَا فَشِلْتُمْ
X
പിന്നെ നിങ്ങള്‍ ദുര്‍ബലരായിത്തീര്‍ന്നു
وَتَنَازَعْتُمْ
X
നിങ്ങള്‍ പരസ്പരം തര്‍ക്കിക്കുകയും ചെയ്തു
فِي الْأَمْرِ
X
കാര്യ(നിര്‍വഹണ)ത്തില്‍
وَعَصَيْتُم
X
നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തു
مِّن بَعْدِ
X
ശേഷം
مَا أَرَاكُم
X
അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതന്നതിന്
مَّا تُحِبُّونَۚ
X
നിങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത്
مِنكُم
X
നിങ്ങളിലുണ്ട്
مَّن يُرِيدُ
X
കൊതിക്കുന്നവര്‍
الدُّنْيَا
X
ഇഹലോകത്തെ (ഐഹിക ലാഭം)
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُرِيدُ
X
കൊതിക്കുന്നവര്‍
الْآخِرَةَۚ
X
പരലോകം
ثُمَّ
X
പിന്നെ
صَرَفَكُمْ
X
അവന്‍ നിങ്ങളെ തിരിച്ചുവിട്ടു
عَنْهُمْ
X
അവരില്‍ നിന്ന്
لِيَبْتَلِيَكُمْۖ
X
നിങ്ങളെ പരീക്ഷിക്കാന്‍
وَلَقَدْ
X
തീര്‍ച്ചയായും
عَفَا
X
(അല്ലാഹു)മാപ്പേകിയിരിക്കുന്നു
عَنكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
ذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
﴿3:152﴾ ثُمَّ
X
പിന്നെ
أَنزَلَ
X
അവന്‍ ഇറക്കി
عَلَيْكُم
X
നിങ്ങള്‍ക്ക് മേല്‍
مِّن بَعْدِ
X
ശേഷം
الْغَمِّ
X
ദുഃഖത്തിന്
أَمَنَةً
X
ശാന്തി
نُّعَاسًا
X
നിദ്രാമയക്കമായി
يَغْشَىٰ
X
അത് പൊതിയുന്നു
طَائِفَةً
X
ഒരു വിഭാഗത്തെ
مِّنكُمْۖ
X
നിങ്ങളില്‍ നിന്നുള്ള
وَطَائِفَةٌ
X
(മറ്റൊരു) വിഭാഗം
قَدْ
X
തീര്‍ച്ചയായും
أَهَمَّتْهُمْ
X
അവരെ അസ്വസ്ഥരാക്കി
أَنفُسُهُمْ
X
അവരുടെ ദേഹങ്ങള്‍, അവരുടെ താല്‍പര്യങ്ങള്‍
يَظُنُّونَ
X
അവര്‍ ധരിച്ച് വെക്കുന്നു
بِاللَّهِ
X
അല്ലാഹുവിനെ സംബന്ധിച്ച്
غَيْرَ الْحَقِّ
X
സത്യമല്ലാത്ത, സത്യവിരുദ്ധമായ
ظَنَّ الْجَاهِلِيَّةِۖ
X
അനിസ്ലാമിക(മൂഢ) ധാരണ
يَقُولُونَ
X
അവര്‍ പറയുന്നു(ചോദിക്കുന്നു)
هَل لَّنَا
X
ഞങ്ങള്‍ക്ക് ഉണ്ടോ
مِنَ الْأَمْرِ
X
കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍
مِن شَيْءٍۗ
X
വല്ലതും (വല്ല പങ്കും)
قُلْ
X
നീ പറയുക
إِنَّ الْأَمْرَ
X
നിശ്ചയം കാര്യം
كُلَّهُ
X
അതെല്ലാം
لِلَّهِۗ
X
അല്ലാഹുവിനുള്ളതാണ്
يُخْفُونَ
X
അവര്‍ ഒളിച്ചുവെക്കുന്നു
فِي أَنفُسِهِم
X
അവരുടെ മനസ്സുകളില്‍
مَّا لَا يُبْدُونَ
X
അവര്‍ വെളിപ്പെടുത്താത്തത്
لَكَۖ
X
നിന്നോട്
يَقُولُونَ
X
അവര്‍ പറയുന്നു
لَوْ كَانَ
X
ഉണ്ടായിരുന്നെങ്കില്‍
لَنَا
X
നമുക്ക്
مِنَ الْأَمْرِ
X
കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍
شَيْءٌ
X
വല്ലതും (വല്ല പങ്കും)
مَّا قُتِلْنَا
X
നാം കൊല്ലപ്പെടുമായിരുന്നില്ല
هَاهُنَاۗ
X
ഇവിടെ
قُل
X
താങ്കള്‍ പറയുക
لَّوْ كُنتُمْ
X
നിങ്ങള്‍ ആയിരുന്നാലും
فِي بُيُوتِكُمْ
X
നിങ്ങളുടെ വീടുകളില്‍
لَبَرَزَ
X
(സ്വയം) പുറപ്പെട്ടുവരുമായിരുന്നു
الَّذِينَ كُتِبَ عَلَيْهِمُ
X
വിധിക്കപ്പെട്ടവര്‍
الْقَتْلُ
X
വധം
إِلَىٰ مَضَاجِعِهِمْۖ
X
അവരുടെ മരണ സ്ഥലങ്ങളിലേക്ക്
وَلِيَبْتَلِيَ اللَّهُ
X
അല്ലാഹു പരീക്ഷിക്കാനും
مَا فِي صُدُورِكُمْ
X
നിങ്ങളുടെ നെഞ്ചുകളിലുള്ളത്
وَلِيُمَحِّصَ
X
ശുദ്ധീകരിക്കാനും
مَا فِي قُلُوبِكُمْۗ
X
നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
നെഞ്ചുകളിലുള്ളത്
﴿3:154﴾ فَبِمَا رَحْمَةٍ
X
കാരുണ്യം കൊണ്ടാണ്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
لِنتَ
X
നീ സൗമ്യനായത്
لَهُمْۖ
X
അവരോട്
وَلَوْ كُنتَ
X
നീ ആയിരുന്നെങ്കില്‍
فَظًّا
X
പരുഷപ്രകൃതന്‍
غَلِيظَ الْقَلْبِ
X
കഠിന മനസ്കനും
لَانفَضُّوا
X
അവര്‍ പിരിഞ്ഞുപോകുമായിരുന്നു
مِنْ حَوْلِكَۖ
X
നിന്റെ ചുറ്റു നിന്നും
فَاعْفُ
X
നീ മാപ്പേകുക
عَنْهُمْ
X
അവര്‍ക്ക്
وَاسْتَغْفِرْ
X
നീ പാപമോചനം തേടുകയും ചെയ്യുക
لَهُمْ
X
അവര്‍ക്ക്
وَشَاوِرْهُمْ
X
അവരുമായി കൂടിയാലോചിക്കുക
فِي الْأَمْرِۖ
X
കാര്യത്തി(ങ്ങളി)ല്‍
فَإِذَا عَزَمْتَ
X
അങ്ങനെ നീ തീരുമാനമെടുത്താല്‍
فَتَوَكَّلْ
X
നീ ഭരമേല്‍പിക്കുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَوَكِّلِينَ
X
(തന്നില്‍) ഭരമേല്‍പിക്കുന്നവരെ
﴿3:159﴾ وَلَا تَحْسَبَنَّ
X
തീര്‍ച്ചയായും(ഒരിക്കലും) നീ കരുതരുത്
الَّذِينَ قُتِلُوا
X
വധിക്കപ്പെട്ടവര്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَمْوَاتًاۚ
X
മരിച്ചുപോയവരാണെന്ന്
بَلْ
X
എന്നാല്‍ (സത്യത്തില്‍)
أَحْيَاءٌ
X
ജീവിച്ചിരിക്കുന്നവരാണ്
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ അടുക്കല്‍
يُرْزَقُونَ
X
അവര്‍ക്ക് ജീവിത വിഭവം നല്‍കപ്പെട്ടുകൊണ്ടിരിക്കും
﴿3:169﴾ لَتُبْلَوُنَّ
X
തീര്‍ച്ചയായും നിങ്ങള്‍ പരീക്ഷിക്കപ്പെടും
فِي أَمْوَالِكُمْ
X
നിങ്ങളുടെ സമ്പത്തില്‍
وَأَنفُسِكُمْ
X
നിങ്ങളുടെ ശരീരങ്ങളിലും
وَلَتَسْمَعُنَّ
X
തീര്‍ച്ചയായും നിങ്ങള്‍ കേള്‍ക്കുകയും ചെയ്യും
مِنَ الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരില്‍നിന്ന്
الْكِتَابَ
X
വേദം
مِن قَبْلِكُمْ
X
നിങ്ങള്‍ക്ക് മുമ്പ്
وَمِنَ الَّذِينَ أَشْرَكُوا
X
ബഹുദൈവ വിശ്വാസികളില്‍നിന്നും
أَذًى
X
ദ്രോഹ(കരമായ വര്‍ത്തമാനങ്ങള്‍)
كَثِيرًاۚ
X
ധാരാളം
وَإِن تَصْبِرُوا
X
നിങ്ങള്‍ ക്ഷമിക്കുന്നുവെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുകയുമാണെങ്കില്‍
فَإِنَّ ذَٰلِكَ
X
തീര്‍ച്ചയായും അത്
مِنْ عَزْمِ الْأُمُورِ
X
നിശ്ചയ ദാര്‍ഢ്യമുള്ള കാര്യങ്ങളില്‍പെട്ടതാണ്
﴿3:186﴾ وَآتُوا
X
നിങ്ങള്‍ നല്‍കുക, വിട്ടുകൊടുക്കുക
الْيَتَامَىٰ
X
അനാഥകള്‍ക്ക്
أَمْوَالَهُمْۖ
X
അവരുടെ സ്വത്തുക്കള്‍
وَلَا تَتَبَدَّلُوا
X
നിങ്ങള്‍ മാറ്റാതിരിക്കുക
الْخَبِيثَ
X
ചീത്തയായതിനെ
بِالطَّيِّبِۖ
X
നല്ല സമ്പത്തിന് പകരം
وَلَا تَأْكُلُوا
X
നിങ്ങള്‍ തിന്നരുത്
أَمْوَالَهُمْ
X
അവരുടെ സ്വത്തുക്കളെ
إِلَىٰ أَمْوَالِكُمْۚ
X
നിങ്ങളുടെ സ്വത്തുക്കളിലേക്ക്(കൂട്ടിക്കലര്‍ത്തി)
إِنَّهُ كَانَ
X
നിശ്ചയം അതാണ്
حُوبًا
X
പാപം
كَبِيرًا
X
വലിയ, മഹാ
﴿4:2﴾ وَلَا تُؤْتُوا
X
നിങ്ങള്‍ കൊടുക്കരുത്
السُّفَهَاءَ
X
വിഢികള്‍ക്ക്
أَمْوَالَكُمُ
X
നിങ്ങളുടെ സമ്പത്തുക്കള്‍
الَّتِي جَعَلَ اللَّهُ
X
ആല്ലാഹു ആക്കിയിട്ടുള്ള
لَكُمْ
X
നിങ്ങള്‍ക്ക്
قِيَامًا
X
നിലനില്‍പ്പ് (നിലനില്‍പ്പിന്നാധാരം)
وَارْزُقُوهُمْ
X
നിങ്ങള്‍ അവര്‍ക്ക് ഉണ്ണാന്‍ കൊടുക്കുക
فِيهَا
X
അതില്‍ നിന്ന്
وَاكْسُوهُمْ
X
അവര്‍ക്ക് ഉടുക്കാനും കൊടുക്കുക
وَقُولُوا
X
നിങ്ങള്‍ പറയുകയും ചെയ്യുക
لَهُمْ
X
അവരോട്
قَوْلًا
X
വാക്ക്
مَّعْرُوفًا
X
നല്ല, ന്യായമായ
﴿4:5﴾ وَابْتَلُوا
X
നിങ്ങള്‍ പരീക്ഷി(ച്ചുകൊണ്ടിരി)ക്കുക
الْيَتَامَىٰ
X
അനാഥകളെ
حَتَّىٰ إِذَا بَلَغُوا
X
അവര്‍ എത്തുന്നത് വരെ
النِّكَاحَ
X
വിവാഹ(പ്രായം)
فَإِنْ آنَسْتُم
X
അങ്ങനെ നിങ്ങള്‍ കണ്ടാല്‍
مِّنْهُمْ
X
അവരില്‍ നിന്ന്
رُشْدًا
X
തന്റേടം, കാര്യപ്രാപ്തി
فَادْفَعُوا
X
നിങ്ങള്‍ വിട്ടുകൊടുക്കുക
إِلَيْهِمْ
X
അവര്‍ക്ക്
أَمْوَالَهُمْۖ
X
അവരുടെ സ്വത്തുക്കള്‍
وَلَا تَأْكُلُوهَا
X
നിങ്ങള്‍ അത് തിന്നരുത്
إِسْرَافًا
X
ധൂര്‍ത്തടിച്ചും
وَبِدَارًا
X
ധൃതിപിടിച്ചും
أَن يَكْبَرُواۚ
X
അവര്‍ വളര്‍ന്നുവലുതാവുകയാണല്ലോ എന്ന് കരുതി
وَمَن كَانَ غَنِيًّا
X
(സ്വത്ത് കൈകാര്യം ചെയ്യുന്നവന്‍) സമ്പന്നനാണെങ്കില്‍
فَلْيَسْتَعْفِفْۖ
X
അവന്‍ മാന്യത കാണിക്കട്ടെ
وَمَن كَانَ فَقِيرًا
X
അവന്‍ ദരിദ്രനാണെങ്കില്‍
فَلْيَأْكُلْ
X
അവന്‍ തിന്നുകൊള്ളട്ടെ
بِالْمَعْرُوفِۚ
X
ന്യായമായത്
فَإِذَا دَفَعْتُمْ
X
നിങ്ങള്‍ തിരിച്ചേല്‍പിക്കുമ്പോള്‍
إِلَيْهِمْ
X
അവരെ
أَمْوَالَهُمْ
X
അവരുടെ സ്വത്ത്
فَأَشْهِدُوا
X
നിങ്ങള്‍ സാക്ഷി നിര്‍ത്തുക
عَلَيْهِمْۚ
X
അവരുടെ മേല്‍ (അതിന്ന്)
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹുതന്നെ
حَسِيبًا
X
കണക്ക് നോക്കുന്നവനായി
﴿4:6﴾ إِنَّ الَّذِينَ يَأْكُلُونَ
X
തീര്‍ച്ചയായും തിന്നുന്നവര്‍
أَمْوَالَ
X
മുതലുകള്‍
الْيَتَامَىٰ
X
അനാഥകളുടെ
ظُلْمًا
X
അന്യായമായി
إِنَّمَا يَأْكُلُونَ
X
അവര്‍ തിന്നുന്നത്
فِي بُطُونِهِمْ
X
അവരുടെ വയറുകളില്‍
نَارًاۖ
X
തീ(മാത്രമാണ്)യാണ്
وَسَيَصْلَوْنَ
X
വഴിയെ അവര്‍ കത്തിയെരിയും
سَعِيرًا
X
(ആളിക്കത്തുന്ന)നരകത്തില്‍
﴿4:10﴾ وَاللَّاتِي يَأْتِينَ
X
കൊണ്ടുവരുന്ന(ഏര്‍പ്പെടുന്ന)വര്‍
الْفَاحِشَةَ
X
മ്ലേഛ(അവിഹിത)വൃത്തികള്‍
مِن نِّسَائِكُمْ
X
നിങ്ങളുടെ സ്ത്രീകളില്‍ നിന്ന്
فَاسْتَشْهِدُوا
X
നിങ്ങള്‍ സാക്ഷികളെ കൊണ്ട് വരിക
عَلَيْهِنَّ
X
അവര്‍ക്കെതിരെ
أَرْبَعَةً
X
നാലുപേരെ
مِّنكُمْۖ
X
നിങ്ങളില്‍ നിന്ന്
فَإِن شَهِدُوا
X
അവര്‍ സാക്ഷ്യം വഹിച്ചാല്‍
فَأَمْسِكُوهُنَّ
X
നിങ്ങള്‍ അവരെ തടഞ്ഞുവെക്കുക
فِي الْبُيُوتِ
X
വീടുകളില്‍
حَتَّىٰ يَتَوَفَّاهُنَّ
X
അവരെ പൂര്‍ത്തിയാക്കിയെടുക്കുന്ന (പിടികൂടുന്ന)ത് വരെ
الْمَوْتُ
X
മരണം
أَوْ يَجْعَلَ اللَّهُ
X
അല്ലെങ്കില്‍ അല്ലാഹു ആക്കുന്നത് വരെ
لَهُنَّ
X
അവര്‍ക്ക്
سَبِيلًا
X
വല്ല വഴിയും
﴿4:15﴾ وَالْمُحْصَنَاتُ
X
ഭര്‍ത്തൃമതികള്‍
مِنَ النِّسَاءِ
X
സ്ത്രീകളില്‍ നിന്നുള്ള
إِلَّا مَا مَلَكَتْ
X
ഉടമപ്പെടുത്തിയവരൊഴികെ
أَيْمَانُكُمْۖ
X
നിങ്ങളുടെ വലം കൈകള്‍
كِتَابَ اللَّهِ
X
അല്ലാഹുവിന്റെ നിയമമായി
عَلَيْكُمْۚ
X
നിങ്ങളുടെ മേലുള്ള
وَأُحِلَّ
X
അനുവദിക്കപ്പെട്ടിരിക്കുന്നു
لَكُم
X
നിങ്ങള്‍ക്ക്
مَّا وَرَاءَ ذَٰلِكُمْ
X
അതിന് പിന്നിലു(പുറമെയു)ള്ളത്
أَن تَبْتَغُوا
X
നിങ്ങള്‍ തേടുന്നത് (വിവാഹം ചെയ്യുന്നത്)
بِأَمْوَالِكُم
X
നിങ്ങളുടെ ധനം(വിവാഹമൂല്യം) കൊണ്ട്
مُّحْصِنِينَ
X
വിവാഹിതരായ നിലയില്‍
غَيْرَ مُسَافِحِينَۚ
X
അവിഹിത ബന്ധത്തിലേര്‍പ്പെടുന്നവരാവാതെ
فَمَا اسْتَمْتَعْتُم بِهِ
X
അങ്ങനെ നിങ്ങള്‍ സുഖമനുഭവിച്ചാല്‍
مِنْهُنَّ
X
അവരില്‍ നിന്ന്
فَآتُوهُنَّ
X
നിങ്ങള്‍ അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
X
അവരുടെ പ്രതിഫലം
فَرِيضَةًۚ
X
നിര്‍ബന്ധമായിട്ട്
وَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങളുടെമേല്‍
فِيمَا تَرَاضَيْتُم بِهِ
X
നിങ്ങള്‍ പരസ്പരം തൃപ്തിപ്പെടുന്നതില്‍
مِن بَعْدِ الْفَرِيضَةِۚ
X
(വിവാഹമൂല്യം) നിശ്ചയിച്ച ശേഷം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:24﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَأْكُلُوا
X
നിങ്ങള്‍ തിന്നരുത്
أَمْوَالَكُم
X
നിങ്ങളുടെ ധനം
بَيْنَكُم
X
നിങ്ങള്‍ക്കിടയില്‍ (അന്യോന്യം)
بِالْبَاطِلِ
X
നിഷിദ്ധമായി (അന്യായമായി)
إِلَّا أَن تَكُونَ
X
അത് ആയല്ലാതെ
تِجَارَةً
X
കച്ചവടം
عَن تَرَاضٍ
X
പരസ്പരം പൊരുത്തത്തോടെയുള്ള
مِّنكُمْۚ
X
നിങ്ങളില്‍ നിന്നുള്ള
وَلَا تَقْتُلُوا
X
നിങ്ങള്‍ വധിക്കരുത്
أَنفُسَكُمْۚ
X
നിങ്ങളെത്തന്നെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
ആയിരിക്കുന്നു
بِكُمْ
X
നിങ്ങളോട്
رَحِيمًا
X
ഏറെ കരുണയുള്ളവന്‍
﴿4:29﴾ الرِّجَالُ
X
പുരുഷന്‍മാര്‍
قَوَّامُونَ
X
നാഥന്മാരാകുന്നു, പരിപാലകരാകുന്നു
عَلَى النِّسَاءِ
X
സ്‌ത്രീകളുടെമേല്‍
بِمَا فَضَّلَ اللَّهُ
X
അല്ലാഹു ശ്രേഷ്ടരാക്കിയിട്ടുള്ളത് കൊണ്ട്
بَعْضَهُمْ
X
അവരില്‍ ചിലരെ
عَلَىٰ بَعْضٍ
X
ചിലരേക്കാള്‍
وَبِمَا أَنفَقُوا
X
അവര്‍(പുരുഷന്മാര്‍) ചെലവഴിക്കുന്നത് കൊണ്ടും
مِنْ أَمْوَالِهِمْۚ
X
അവരുടെ ധനങ്ങളില്‍ നിന്ന്
فَالصَّالِحَاتُ
X
അതിനാല്‍ സച്ചരിതരായ സ്ത്രീകള്‍
قَانِتَاتٌ
X
അനുസരണ ശീലമുള്ളവരാണ്
حَافِظَاتٌ
X
സൂക്ഷിക്കുന്നവരാണ്
لِّلْغَيْبِ
X
(പുരുഷന്മാരുടെ)അഭാവത്തില്‍
بِمَا حَفِظَ اللَّهُۚ
X
അല്ലാഹു കാത്തുസൂക്ഷിക്കാന്‍ കല്‍പിച്ചതിനെ
وَاللَّاتِي تَخَافُونَ
X
നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകള്‍
نُشُوزَهُنَّ
X
അവരുടെ അനുസരണക്കേട്
فَعِظُوهُنَّ
X
നിങ്ങള്‍ അവരെ ഉപദേശിക്കുക
وَاهْجُرُوهُنَّ
X
അവരെ നിങ്ങള്‍ വിട്ട് നില്‍ക്കുക
فِي الْمَضَاجِعِ
X
കിടപ്പറകളില്‍
وَاضْرِبُوهُنَّۖ
X
അവരെ നിങ്ങള്‍ അടിക്കുക
فَإِنْ أَطَعْنَكُمْ
X
അങ്ങനെ അവര്‍ നിങ്ങളെ അനുസരിച്ചാല്‍
فَلَا تَبْغُوا
X
നിങ്ങള്‍ തേടരുത്
عَلَيْهِنَّ
X
അവര്‍ക്കെതിരെ
سَبِيلًاۗ
X
ഒരുവഴിയും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
عَلِيًّا
X
അത്യുന്നതന്‍
كَبِيرًا
X
വലിയവന്‍(മഹാന്‍)
﴿4:34﴾ وَالَّذِينَ يُنفِقُونَ
X
ചിലവഴിക്കുന്നവര്‍
أَمْوَالَهُمْ
X
അവരുടെ ധനം
رِئَاءَ النَّاسِ
X
ജനങ്ങളെ കാണിക്കാന്‍ വേണ്ടി
وَلَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَلَا بِالْيَوْمِ الْآخِرِۗ
X
അന്ത്യദിനത്തിലും
وَمَن
X
ആര്, വല്ലവനും
يَكُنِ الشَّيْطَانُ
X
പിശാച് ആകുന്നുവെങ്കില്‍
لَهُ
X
അവന്റെ
قَرِينًا
X
കൂട്ടാളി
فَسَاءَ
X
അവന്‍(എത്ര)ചീത്തയായിരിക്കുന്നു
قَرِينًا
X
കൂട്ടാളിയാല്‍
﴿4:38﴾ يَا أَيُّهَا الَّذِينَ أُوتُوا الْكِتَابَ
X
അല്ലയോ വേദം നല്‍കപ്പെട്ടവരേ
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുവീന്‍
بِمَا نَزَّلْنَا
X
നാം ഇറക്കിയ (വേദത്തില്‍)തില്‍
مُصَدِّقًا
X
സത്യപ്പെടുത്തുന്നതായി, ശരിവെക്കുന്നതായി
لِّمَا مَعَكُم
X
നിങ്ങളുടെ വശമുള്ളതിനെ
مِّن قَبْلِ
X
മുമ്പായി
أَن نَّطْمِسَ
X
നാം മായ്ച്ചുകളയുന്നതിന്ന്, വികൃതമാക്കുന്നതിന്
وُجُوهًا
X
ചിലമുഖങ്ങളെ
فَنَرُدَّهَا
X
എന്നിട്ട് നാം അതിനെ തിരിക്കുന്നതിന്
عَلَىٰ أَدْبَارِهَا
X
അവയുടെ പുറകോട്ട്
أَوْ نَلْعَنَهُمْ
X
അല്ലെങ്കില്‍ നാം അവരെ ശപിക്കുന്നതിന്
كَمَا لَعَنَّا
X
നാം ശപിച്ചതുപോലെ
أَصْحَابَ السَّبْتِۚ
X
സാബത്ത്കാരെ
وَكَانَ أَمْرُ اللَّهِ
X
അല്ലാഹുവന്റെ കല്‍പന ആയിരിക്കുന്നു
مَفْعُولًا
X
പ്രവര്‍ത്തിക്കപ്പെടുന്നത്, നടപ്പിലാവുന്നത്
﴿4:47﴾ أَمْ لَهُمْ
X
അതല്ല അവര്‍ക്കുണ്ടോ
نَصِيبٌ
X
വല്ല പങ്കും, വിഹിതവും
مِّنَ الْمُلْكِ
X
അധികാരത്തില്‍
فَإِذًا
X
എങ്കില്‍
لَّا يُؤْتُونَ
X
അവര്‍ നല്‍കുമായിരുന്നില്ല
النَّاسَ
X
ജനങ്ങള്‍ക്ക്
نَقِيرًا
X
ഒരു തരിമ്പും
﴿4:53﴾ أَمْ
X
അതല്ല
يَحْسُدُونَ
X
അവര്‍ അസൂയപ്പെടുകയാണോ
النَّاسَ
X
ജനങ്ങളോട്
عَلَىٰ مَا آتَاهُمُ
X
അവര്‍ക്ക് നല്‍കിയതിന്റെ പേരില്‍
اللَّهُ
X
അല്ലാഹു
مِن فَضْلِهِۖ
X
അവന്റെ ഔദാര്യത്തില്‍ നിന്ന്
فَقَدْ آتَيْنَا
X
എന്നാല്‍ നാം നല്‍കിയിരിക്കുന്നു
آلَ إِبْرَاهِيمَ
X
ഇബ്റാഹീം കുടുംബത്തിന്
الْكِتَابَ
X
വേദം
وَالْحِكْمَةَ
X
തത്വജ്ഞാനവും
وَآتَيْنَاهُم
X
നാം അവര്‍ക്ക് നല്‍കിയിരിക്കുന്നു
مُّلْكًا
X
ആധിപത്യം, അധികാരം
عَظِيمًا
X
മഹത്തായ
﴿4:54﴾ يَا أَيُّهَا الَّذِينَ آمَنُوا
X
ഹേ, സത്യവിശ്വാസികളേ
أَطِيعُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക
وَأَطِيعُوا الرَّسُولَ
X
നിങ്ങള്‍ ദൂതനെയും അനുസരിക്കുക
وَأُولِي الْأَمْرِ
X
കൈകാര്യകര്‍ത്താക്കളെയും
مِنكُمْۖ
X
നിങ്ങളില്‍ നിന്നുള്ള
فَإِن تَنَازَعْتُمْ
X
നിങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചാല്‍
فِي شَيْءٍ
X
ഒരുകാര്യത്തില്‍
فَرُدُّوهُ
X
അത് നിങ്ങള്‍ മടക്കുക
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
وَالرَّسُولِ
X
ദൈവദൂതനിലേക്കും
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
تُؤْمِنُونَ
X
നിങ്ങള്‍ വിശ്വസിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۚ
X
അന്ത്യദിനത്തിലും
ذَٰلِكَ
X
അതാണ്
خَيْرٌ
X
ഏറ്റവും ഉത്തമം
وَأَحْسَنُ
X
ഏറ്റവും വിശിഷ്ടമായതും
تَأْوِيلًا
X
അന്തിമഫലത്താല്‍
﴿4:59﴾ وَإِذَا جَاءَهُمْ
X
അവര്‍ക്ക് വന്നാല്‍
أَمْرٌ
X
വല്ല കാര്യവും
مِّنَ الْأَمْنِ
X
സമാധാനത്തിന്റെ
أَوِ الْخَوْفِ
X
അല്ലെങ്കില്‍ ഭീതിയുടെ
أَذَاعُوا بِهِۖ
X
അവര്‍ അത് പ്രചരിപ്പിക്കുകയായി
وَلَوْ رَدُّوهُ
X
അവര്‍ അത് എത്തിച്ചുകൊടുത്തിരുന്നെങ്കില്‍
إِلَى الرَّسُولِ
X
ദൈവദൂതനിലേക്ക്
وَإِلَىٰ أُولِي الْأَمْرِ
X
കൈകാര്യകര്‍ത്താക്കളിലേക്കും
مِنْهُمْ
X
അവരില്‍ പെട്ട
لَعَلِمَهُ
X
അതിനെ (അതിന്റെ സത്യാവസ്ഥ) മനസ്സിലാക്കുമായിരുന്നു
الَّذِينَ يَسْتَنبِطُونَهُ
X
അതിനെ കുറിച്ച് നിരീക്ഷണപാടവമുള്ളവര്‍
مِنْهُمْۗ
X
അവരില്‍ പെട്ട
وَلَوْلَا
X
ഇല്ലായിരുന്നുവെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങളുടെമേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
لَاتَّبَعْتُمُ
X
നിങ്ങള്‍ പിന്തുടര്‍ന്ന് പോയേനെ
الشَّيْطَانَ
X
പിശാചിനെ
إِلَّا قَلِيلًا
X
അല്‍പം ചിലരൊഴികെ
﴿4:83﴾ لَّا يَسْتَوِي
X
സമമാവുകയില്ല
الْقَاعِدُونَ
X
ഇരിക്കുന്നവര്‍
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍ പെട്ട
غَيْرُ أُولِي الضَّرَرِ
X
വിഷമം ഉള്ളവരൊഴിച്ച്
وَالْمُجَاهِدُونَ
X
സമരം ചെയ്യുന്നവരും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
بِأَمْوَالِهِمْ
X
തങ്ങളുടെ സമ്പത്ത് കൊണ്ട്
وَأَنفُسِهِمْۚ
X
ശരീരങ്ങള്‍ കൊണ്ടും
فَضَّلَ اللَّهُ
X
അല്ലാഹു ശ്രേഷ്ടരാക്കിയിരിക്കുന്നു
الْمُجَاهِدِينَ
X
സമരം ചെയ്യുന്നവരെ
بِأَمْوَالِهِمْ
X
അവരുടെ സമ്പത്തുകള്‍ക്കൊണ്ടും
وَأَنفُسِهِمْ
X
അവരുടെ ശരീരങ്ങള്‍(കൊണ്ടും)
عَلَى الْقَاعِدِينَ
X
(വെറുതെ)ഇരിക്കുന്നവരേക്കാള്‍
دَرَجَةًۚ
X
പദവിയില്‍
وَكُلًّا
X
എല്ലാവര്‍ക്കും
وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു
الْحُسْنَىٰۚ
X
കൂടുതല്‍ നന്മ, സല്‍ഫലം
وَفَضَّلَ اللَّهُ
X
അല്ലാഹു ശ്രേഷ്ടരാക്കിയിരിക്കുന്നു
الْمُجَاهِدِينَ
X
പോരാളികളെ
عَلَى الْقَاعِدِينَ
X
വെറുതെ ഇരിക്കുന്നവരേക്കാള്‍
أَجْرًا
X
പ്രതിഫലത്താല്‍
عَظِيمًا
X
മഹത്തായ
﴿4:95﴾ وَإِذَا كُنتَ
X
നീ ഉണ്ടായിരുന്നാല്‍
فِيهِمْ
X
അവരില്‍
فَأَقَمْتَ
X
എന്നിട്ട് നീ നേതൃത്വം വഹിക്കുകയും
لَهُمُ
X
അവര്‍ക്ക്
الصَّلَاةَ
X
നമസ്കാരത്തിന്
فَلْتَقُمْ
X
നില്‍ക്കട്ടെ
طَائِفَةٌ
X
ഒരു കൂട്ടര്‍
مِّنْهُم
X
അവരില്‍
مَّعَكَ
X
നിന്നോടോപ്പം
وَلْيَأْخُذُوا
X
അവര്‍ എടുത്തുകൊള്ളട്ടെ
أَسْلِحَتَهُمْ
X
അവരുടെ ആയുധങ്ങള്‍
فَإِذَا سَجَدُوا
X
അവര്‍ സാഷ്ടാംഗം ചെയ്തു കഴിഞ്ഞാല്‍
فَلْيَكُونُوا
X
അവര്‍ ആവട്ടെ (മാറിനില്‍ക്കട്ടെ)
مِن وَرَائِكُمْ
X
നിങ്ങളുടെ പുറകോട്ട്
وَلْتَأْتِ
X
വരട്ടെ
طَائِفَةٌ
X
വിഭാഗം
أُخْرَىٰ
X
മറ്റെ
لَمْ يُصَلُّوا
X
അവര്‍ നമസ്കരിച്ചിട്ടില്ലാത്ത
فَلْيُصَلُّوا
X
എന്നിട്ടവര്‍ നമസ്കരിച്ചുകൊള്ളട്ടെ
مَعَكَ
X
നിന്റെ കൂടെ
وَلْيَأْخُذُوا
X
അവര്‍ എടുത്തുകൊള്ളട്ടെ (സ്വീകരിച്ചുകൊള്ളട്ടെ)
حِذْرَهُمْ
X
അവരുടെ ജാഗ്രത
وَأَسْلِحَتَهُمْۗ
X
അവരുടെ ആയുധങ്ങളും
وَدَّ
X
ആഗ്രഹിച്ചു
الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവര്‍
لَوْ تَغْفُلُونَ
X
നിങ്ങള്‍ അശ്രദ്ധരാവുകയാണെങ്കില്‍
عَنْ أَسْلِحَتِكُمْ
X
നിങ്ങളുടെ ആയുധങ്ങളെക്കുറിച്ച്
وَأَمْتِعَتِكُمْ
X
നിങ്ങളുടെ സാധന(സാമഗ്രിക)ളെക്കുറിച്ചും
فَيَمِيلُونَ
X
അപ്പോള്‍ അവര്‍ ചായും (ആഞ്ഞടിക്കും)
عَلَيْكُم
X
നിങ്ങളുടെമേല്‍
مَّيْلَةً وَاحِدَةًۚ
X
ഒറ്റച്ചായല്‍ (ഒരൊറ്റ ആഞ്ഞടി)
وَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്ക്, നിങ്ങളുടെമേല്‍
إِن كَانَ
X
ഉണ്ടായാല്‍
بِكُمْ
X
നിങ്ങള്‍ക്ക്
أَذًى
X
ക്ലേശം
مِّن مَّطَرٍ
X
മഴയാല്‍, മഴകാരണം
أَوْ كُنتُم
X
അല്ലെങ്കില്‍ നിങ്ങളായി
مَّرْضَىٰ
X
രോഗികള്‍
أَن تَضَعُوا
X
നിങ്ങള്‍ വെക്കുന്നതിന്
أَسْلِحَتَكُمْۖ
X
നിങ്ങളുടെ ആയുധങ്ങളെ
وَخُذُوا
X
നിങ്ങള്‍ എടുക്കുക (സ്വീകരിക്കുക)
حِذْرَكُمْۗ
X
നിങ്ങളുടെ ജാഗ്രത
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
أَعَدَّ
X
ഒരുക്കി(വെച്ചിരിക്കുന്നു)
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
مُّهِينًا
X
നിന്ദ്യമായ
﴿4:102﴾ وَأَخْذِهِمُ
X
അവര്‍ വാങ്ങിയത് കൊണ്ടും
الرِّبَا
X
പലിശ
وَقَدْ نُهُوا عَنْهُ
X
തീര്‍ച്ചയായും അവര്‍ക്ക് അത് നിരോധിക്കപ്പെട്ടിരുന്നു
وَأَكْلِهِمْ
X
അവര്‍ തിന്നത് കൊണ്ടും
أَمْوَالَ النَّاسِ
X
ജനങ്ങളുടെ സ്വത്ത്
بِالْبَاطِلِۚ
X
നിഷിദ്ധമായി
وَأَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لِلْكَافِرِينَ مِنْهُمْ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿4:161﴾ يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
مَاذَا
X
എന്തൊക്കെ
أُحِلَّ لَهُمْۖ
X
തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടു
قُلْ
X
നീ പറയുക
أُحِلَّ لَكُمُ
X
നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു
الطَّيِّبَاتُۙ
X
നല്ല വസ്തുക്കള്‍
وَمَا عَلَّمْتُم
X
നിങ്ങള്‍ പഠിപ്പിച്ചുവിട്ടവ (വേട്ടയാടിയതും)
مِّنَ الْجَوَارِحِ
X
വേട്ട ജന്തുക്കളില്‍നിന്ന്
مُكَلِّبِينَ
X
പരിശീലിപ്പിക്കുന്നവരായിരിക്കെ
تُعَلِّمُونَهُنَّ
X
നിങ്ങള്‍ അവയെ പഠിപ്പിക്കുന്നു
مِمَّا عَلَّمَكُمُ
X
നിങ്ങള്‍ക്ക് പഠിപ്പിച്ചതില്‍നിന്ന്
اللَّهُۖ
X
അല്ലാഹു
فَكُلُوا
X
അതിനാല്‍ നിങ്ങള്‍ തിന്നുകൊള്ളുക
مِمَّا أَمْسَكْنَ
X
അവ പിടിച്ചുകൊണ്ടുവന്നതില്‍നിന്ന്
عَلَيْكُمْ
X
നിങ്ങള്‍ക്കായി
وَاذْكُرُوا
X
എന്നാല്‍ നിങ്ങള്‍ ഉരുവിടണം
اسْمَ اللَّهِ
X
അല്ലാഹുവിന്റെ നാമം
عَلَيْهِۖ
X
അതിന്മേല്‍
وَاتَّقُوا اللَّهَۚ
X
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَرِيعُ
X
അതിവേഗതയുള്ളവനാകുന്നു
الْحِسَابِ
X
കണക്കുനോക്കുന്നതില്‍
﴿5:4﴾ قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
لَا أَمْلِكُ
X
ഞാന്‍ അധീനപ്പെടുത്തുന്നില്ല
إِلَّا
X
അല്ലാതെ
نَفْسِي
X
എന്നെയും
وَأَخِيۖ
X
എന്റെ സഹോദരനെയും
فَافْرُقْ
X
അതിനാല്‍ നീ വേര്‍പെടുത്തേണമേ
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍ (ഞങ്ങളെയും)
وَبَيْنَ الْقَوْمِ
X
ഈ ജനതക്കിടയിലും (ഈ ജനതയെയും തമ്മില്‍)
الْفَاسِقِينَ
X
ധിക്കാരികളായ
﴿5:25﴾ فَتَرَى
X
എന്നാല്‍ നിനക്ക് കാണാം
الَّذِينَ
X
ഒരു കൂട്ടരെ
فِي قُلُوبِهِم
X
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
X
ദീനം
يُسَارِعُونَ
X
അവര്‍ തിടുക്കം കൂട്ടുന്നു
فِيهِمْ
X
അവരില്‍(അവരുമായി കൂട്ടുകൂടുന്നതിന്)
يَقُولُونَ
X
അവര്‍ പറയുന്നു
نَخْشَىٰ
X
ഞങ്ങള്‍ ആശങ്കപ്പെടുന്നെന്ന്
أَن تُصِيبَنَا
X
ഞങ്ങളെ ബാധിക്കുമെന്ന്
دَائِرَةٌۚ
X
ആപത്ത്
فَعَسَى اللَّهُ
X
എന്നാല്‍ അല്ലാഹു ആയേക്കാം
أَن يَأْتِيَ
X
അവന്‍ നല്‍കാന്‍
بِالْفَتْحِ
X
വിജയം
أَوْ
X
അല്ലെങ്കില്‍
أَمْرٍ
X
വല്ല തീര്‍പ്പും
مِّنْ عِندِهِ
X
അവന്റെ ഭാഗത്തുനിന്ന്
فَيُصْبِحُوا
X
അപ്പോള്‍ അവര്‍ ആയിത്തീരും
عَلَىٰ مَا أَسَرُّوا
X
അവര്‍ മറച്ചുവെച്ചതിന്റെ പേരില്‍
فِي أَنفُسِهِمْ
X
അവരുടെ മനസ്സുകളില്‍
نَادِمِينَ
X
ഖേദിക്കുന്നവര്‍
﴿5:52﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَقْتُلُوا
X
നിങ്ങള്‍ കൊല്ലരുത്
الصَّيْدَ
X
വേട്ടമൃഗത്തെ
وَأَنتُمْ
X
നിങ്ങള്‍ ആയിരിക്കെ
حُرُمٌۚ
X
ഹജ്ജിലോ ഉംറയിലോ പ്രവേശിച്ചവര്‍
وَمَن قَتَلَهُ
X
ആരെങ്കിലും അവനതിനെ കൊന്നു(കൊന്നാല്‍)
مِنكُم
X
നിങ്ങളില്‍നിന്ന്
مُّتَعَمِّدًا
X
ബോധപൂര്‍വം
فَجَزَاءٌ
X
അപ്പോള്‍ പരിഹാരം
مِّثْلُ
X
തുല്യമായതാണ്
مَا قَتَلَ
X
അവന്‍ കൊന്നതിന്
مِنَ النَّعَمِ
X
കാലികളില്‍നിന്ന്
يَحْكُمُ
X
വിധിക്കും(തീരുമാനിക്കും)
بِهِ
X
അത്
ذَوَا عَدْلٍ
X
നീതിമാന്മാരായ രണ്ടുപേര്‍
مِّنكُمْ
X
നിങ്ങളിലെ
هَدْيًا
X
ബലിമൃഗമായിട്ട്
بَالِغَ الْكَعْبَةِ
X
കഅ്ബയില്‍ എത്തിച്ചേരേണ്ട
أَوْ
X
അല്ലെങ്കില്‍
كَفَّارَةٌ
X
പ്രായശ്ചിത്തം ചെയ്യണം
طَعَامُ
X
അന്നം നല്‍കലാണ് (അത്)
مَسَاكِينَ
X
അഗതികള്‍ക്ക്
أَوْ
X
അല്ലെങ്കില്‍
عَدْلُ
X
തുല്യമായത്
ذَٰلِكَ
X
അതിന്
صِيَامًا
X
നോമ്പുകള്‍
لِّيَذُوقَ
X
അവന്‍ അനുഭവിക്കാന്‍വേണ്ടി
وَبَالَ
X
ഭവിഷ്യത്ത്
أَمْرِهِۗ
X
അവന്റെ കാര്യത്തിന്റെ(ചെയ്തിയുടെ)
عَفَا اللَّهُ
X
അല്ലാഹു മാപ്പാക്കിയിരിക്കുന്നു
عَمَّا سَلَفَۚ
X
നേരത്തെ കഴിഞ്ഞുപോയത്
وَمَنْ عَادَ
X
എന്നാല്‍ ആരെങ്കിലും അവന്‍ ആവര്‍ത്തിച്ചു(ആവര്‍ത്തിച്ചാല്‍)
فَيَنتَقِمُ
X
ശിക്ഷാനടപടി സ്വീകരിക്കും
اللَّهُ
X
അല്ലാഹു
مِنْهُۗ
X
അവന്റെമേല്‍
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപിയാണ്
ذُو انتِقَامٍ
X
ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാണ്
﴿5:95﴾ وَقَالُوا
X
അവര്‍ പറയുകയും ചെയ്തു(അവര്‍ ചോദിക്കുകയും ചെയ്യുന്നന്നു)
لَوْلَا أُنزِلَ
X
ഇറക്കിക്കൊടുക്കപ്പെടാത്തതെന്ത്?
عَلَيْهِ
X
അദ്ദേഹത്തിന്
مَلَكٌۖ
X
ഒരു മലക്കിനെ
وَلَوْ أَنزَلْنَا
X
നാം ഇറക്കിക്കൊടുത്തിരുന്നുവെങ്കില്‍
مَلَكًا
X
ഒരു മലക്കിനെ
لَّقُضِيَ
X
തീരുമാനിക്കപ്പെടുമായിരുന്നു
الْأَمْرُ
X
കാര്യം
ثُمَّ
X
പിന്നീട്
لَا يُنظَرُونَ
X
അവര്‍ക്ക് സമയം നീട്ടിക്കൊടുക്കപ്പെടുകയില്ല
﴿6:8﴾ وَمَا
X
അല്ല
مِن دَابَّةٍ
X
ഒരുജീവിയും
فِي الْأَرْضِ
X
ഭൂമിയില്‍
وَلَا طَائِرٍ
X
ഒരു പറവയും ഇല്ല
يَطِيرُ
X
അത് പറക്കുന്നു
بِجَنَاحَيْهِ
X
അതിന്റെ രണ്ടു ചിറകുകള്‍കൊണ്ട്
إِلَّا أُمَمٌ
X
സമൂഹങ്ങള്‍ അല്ലാതെ
أَمْثَالُكُمۚ
X
നിങ്ങളെപ്പോലുള്ള
مَّا فَرَّطْنَا
X
നാം വിട്ടുകളഞ്ഞിട്ടില്ല
فِي الْكِتَابِ
X
ഗ്രന്ഥത്തില്‍(ലൗഹുല്‍ മഹ്ഫൂളില്‍)
مِن شَيْءٍۚ
X
ഒന്നും(ഒരു കാര്യവും)
ثُمَّ
X
പിന്നീട്
إِلَىٰ رَبِّهِمْ
X
അവരുടെ നാഥങ്കലേക്ക്
يُحْشَرُونَ
X
അവര്‍ ഒരുമിച്ചുകൂട്ടപ്പെടും
﴿6:38﴾ قُل
X
നീ പറയുക
لَّوْ
X
എങ്കില്‍
أَنَّ عِندِي
X
തീര്‍ച്ചയായും എന്റെ വശം (ഉണ്ടായിരുന്നു)
مَا
X
ഒന്ന് (ഒരു കാര്യം)
تَسْتَعْجِلُونَ
X
നിങ്ങള്‍ ധൃതികൂട്ടുന്നു
بِهِ
X
അതിന്
لَقُضِيَ
X
തീരുമാനിക്കപ്പെടുമായിരുന്നു
الْأَمْرُ
X
കാര്യം
بَيْنِي
X
എനിക്കിടയില്‍
وَبَيْنَكُمْۗ
X
നിങ്ങള്‍ക്കുമിടയില്‍
وَاللَّهُ أَعْلَمُ
X
അല്ലാഹു നന്നായറിയുന്നവനാണ്
بِالظَّالِمِينَ
X
അക്രമികളെക്കുറിച്ച്
﴿6:58﴾ وَكَيْفَ
X
എങ്ങനെ
أَخَافُ
X
ഞാന്‍ പേടിക്കും
مَا أَشْرَكْتُمْ
X
നിങ്ങള്‍(അല്ലാഹുവിന്)പങ്കാളിയാക്കിയവയെ
وَلَا تَخَافُونَ
X
നിങ്ങളാകട്ടെ ഭയപ്പെടുന്നില്ല
أَنَّكُمْ
X
തീര്‍ച്ചയായും നിങ്ങളാണെന്ന്
أَشْرَكْتُم
X
നിങ്ങള്‍ പങ്കാളിയാക്കി
بِاللَّهِ
X
അല്ലാഹുവില്‍
مَا
X
ചിലതിനെ
لَمْ يُنَزِّلْ
X
അല്ലാഹു അവതരിപ്പിച്ചിട്ടില്ല
بِهِ
X
അതിനെക്കുറിച്ച്
عَلَيْكُمْ
X
നിങ്ങള്‍ക്ക്
سُلْطَانًاۚ
X
ഒരു തെളിവും
فَأَيُّ
X
അപ്പോള്‍ ആരാണ്
الْفَرِيقَيْنِ
X
ഇരുവിഭാഗങ്ങളില്‍
أَحَقُّ
X
കൂടുതല്‍ അര്‍ഹര്‍
بِالْأَمْنِۖ
X
നിര്‍ഭയത്വത്തിന്
إِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
تَعْلَمُونَ
X
നിങ്ങളറിയുന്നു
﴿6:81﴾ الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
وَلَمْ يَلْبِسُوا
X
അവര്‍ കൂട്ടിക്കലര്‍ത്തിയിട്ടുമില്ല
إِيمَانَهُم
X
അവരുടെ വിശ്വാസത്തില്‍
بِظُلْمٍ
X
അക്രമം(ബഹുദൈവത്വം)
أُولَٰئِكَ
X
അവര്‍
لَهُمُ
X
അവര്‍ക്കുണ്ട്
الْأَمْنُ
X
നിര്‍ഭയത്വം
وَهُم
X
അവര്‍തന്നെയാണ്
مُّهْتَدُونَ
X
നേര്‍വഴിപ്രാപിച്ചവര്‍
﴿6:82﴾ وَمِنَ الْإِبِلِ
X
ഒട്ടകങ്ങളില്‍നിന്ന്
اثْنَيْنِ
X
രണ്ട്
وَمِنَ الْبَقَرِ
X
പശുവര്‍ഗത്തില്‍നിന്ന്
اثْنَيْنِۗ
X
രണ്ട്
قُلْ
X
നീ പറയുക(ചോദിക്കുക)
آلذَّكَرَيْنِ
X
രണ്ട് ആണ്‍വര്‍ഗങ്ങളെയാണോ
حَرَّمَ
X
അവന്‍ നിഷിദ്ധമാക്കി(നിഷിദ്ധമാക്കിയത്)
أَمِ الْأُنثَيَيْنِ
X
അതോ, രണ്ട് പെണ്‍വര്‍ഗങ്ങളെയോ
أَمَّا اشْتَمَلَتْ
X
അതുമല്ലെങ്കില്‍ ഉള്‍ക്കൊണ്ടതിനെയാണോ
عَلَيْهِ
X
അതിനെ
أَرْحَامُ
X
ഗര്‍ഭാശയങ്ങള്‍
﴿6:144﴾