Repeated Words in Quran

< >
Total Found : 3
أَمْ
X
അതല്ല
تَقُولُونَ
X
നിങ്ങള്‍ പറയുന്നുവോ
إِنَّ إِبْرَاهِيمَ
X
നിശ്ചയം ഇബ്റാഹീം
وَإِسْمَاعِيلَ
X
ഇസ്മാഈലും
وَإِسْحَاقَ
X
ഇസ്ഹാഖും
وَيَعْقُوبَ
X
യഅ്ഖൂബും
وَالْأَسْبَاطَ
X
സന്താനങ്ങളും
كَانُوا
X
അവര്‍ ആയിരുന്നെന്ന്
هُودًا
X
ജൂതര്‍
أَوْ نَصَارَىٰۗ
X
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
قُلْ
X
പറയുക
أَأَنتُمْ
X
നിങ്ങളാണോ
أَعْلَمُ
X
ഏറ്റം നന്നായറിയുന്നത്
أَمِ
X
അതല്ല
اللَّهُۗ
X
അല്ലാഹുവോ
وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുവനെക്കാള്‍
كَتَمَ
X
അവന്‍ മറച്ചുവെച്ചു
شَهَادَةً
X
സാക്ഷ്യം
عِندَهُ
X
തന്റെ വശമുള്ള
مِنَ اللَّهِۗ
X
അല്ലാഹുവില്‍നിന്ന്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി
﴿2:140﴾ وَأَتِمُّوا
X
നിങ്ങള്‍ പൂര്‍ണമായി നിര്‍വഹിക്കുക
الْحَجَّ
X
ഹജ്ജ്
وَالْعُمْرَةَ
X
ഉംറയും
لِلَّهِۚ
X
അല്ലാഹുവിന്ന്
فَإِنْ أُحْصِرْتُمْ
X
ഇനി നിങ്ങള്‍ തടയപ്പെട്ടാല്‍
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۖ
X
ബലിയില്‍ നിന്ന്
وَلَا تَحْلِقُوا
X
നിങ്ങള്‍ മുണ്ഡനം ചെയ്യരുത്
رُءُوسَكُمْ
X
നിങ്ങളുടെ തലകള്‍
حَتَّىٰ يَبْلُغَ
X
എത്തും വരെ
الْهَدْيُ
X
ബലിമൃഗം
مَحِلَّهُۚ
X
അതിന്റെ സ്ഥാനത്ത്
فَمَن كَانَ مِنكُم
X
നിങ്ങളില്‍ നിന്നാരെങ്കിലും ആയാല്‍
مَّرِيضًا
X
രോഗി
أَوْ بِهِ أَذًى
X
അല്ലെങ്കില്‍ മറ്റു ബുദ്ധിമുട്ടുകളോ
مِّن رَّأْسِهِ
X
അവന്റെ തലയില്‍
فَفِدْيَةٌ
X
അപ്പോള്‍ പ്രായശ്ചിത്തം നല്‍കുക
مِّن صِيَامٍ
X
ഒന്നുകില്‍ നോമ്പായി
أَوْ صَدَقَةٍ
X
അല്ലെങ്കില്‍ ദാനം
أَوْ نُسُكٍۚ
X
അല്ലെങ്കില്‍ ബലി
فَإِذَا أَمِنتُمْ
X
ഇനി നിങ്ങള്‍ നിര്‍ഭയരായാല്‍
فَمَن تَمَتَّعَ
X
സൗകര്യം ഉപയോഗിക്കുന്നവര്‍
بِالْعُمْرَةِ إِلَى الْحَجِّ
X
ഉംറക്ക് ശേഷം ഹജ്ജ് വരെ
فَمَا اسْتَيْسَرَ
X
സൗകര്യപ്പെടുന്നത് (നിര്‍വഹിക്കുക)
مِنَ الْهَدْيِۚ
X
ബലിയില്‍ നിന്ന്
فَمَن لَّمْ يَجِدْ
X
അത് സാധ്യമാകാത്തവര്‍
فَصِيَامُ
X
നോമ്പ് നിര്‍വഹിക്കുക
ثَلَاثَةِ أَيَّامٍ
X
മൂന്ന് ദിവസം
فِي الْحَجِّ
X
ഹജ്ജ് വേളയില്‍
وَسَبْعَةٍ
X
ഏഴ് എണ്ണം
إِذَا رَجَعْتُمْۗ
X
നിങ്ങള്‍ മടങ്ങിക്കഴിഞ്ഞാല്‍
تِلْكَ
X
അത്
عَشَرَةٌ كَامِلَةٌۗ
X
പൂര്‍ണമായി പത്തുദിവസം
ذَٰلِكَ
X
അത്
لِمَن لَّمْ يَكُنْ
X
അല്ലാത്തവര്‍ക്ക്
أَهْلُهُ
X
അവന്റെ കുടുംബം
حَاضِرِي الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിനടുത്ത് താമസിക്കുന്നവര്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
شَدِيدُ
X
കഠിനന്‍
الْعِقَابِ
X
ശിക്ഷയുടെ കാര്യത്തില്‍
﴿2:196﴾ فَإِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍
فَرِجَالًا
X
അപ്പോള്‍ നടന്നുകൊണ്ടും
أَوْ رُكْبَانًاۖ
X
അല്ലെങ്കില്‍ വാഹനത്തിലിരുന്നോ
فَإِذَا أَمِنتُمْ
X
നിങ്ങള്‍ നിര്‍ഭയരായാല്‍
فَاذْكُرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക
كَمَا عَلَّمَكُم
X
അവന്‍ നിങ്ങളെ പഠിപ്പിച്ച പ്രകാരം
مَّا لَمْ تَكُونُوا
X
നിങ്ങളായിരുന്നില്ലാത്തത്
تَعْلَمُونَ
X
നിങ്ങളറിയുന്നു
﴿2:239﴾ وَإِن كُنتُمْ
X
നിങ്ങളാണെങ്കില്‍
عَلَىٰ سَفَرٍ
X
യാത്രയില്‍
وَلَمْ تَجِدُوا
X
നിങ്ങള്‍ക്ക് കിട്ടിയില്ല
كَاتِبًا
X
എഴുത്തുകാരനെ
فَرِهَانٌ
X
അപ്പോള്‍ പണയം
مَّقْبُوضَةٌۖ
X
സ്വീകരിക്കപ്പെടുന്നു
فَإِنْ أَمِنَ
X
ഇനി വിശ്വസിച്ചേല്‍പിച്ചാല്‍
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
بَعْضًا
X
ചിലരെ
فَلْيُؤَدِّ
X
വീട്ടണം
الَّذِي اؤْتُمِنَ
X
വിശ്വസിച്ചേല്‍പിക്കപ്പെട്ടവന്‍
أَمَانَتَهُ
X
അവനെ വിശ്വസിച്ചേല്‍പ്പിച്ചത്
وَلْيَتَّقِ اللَّهَ
X
അവന്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
رَبَّهُۗ
X
അവന്റെ രക്ഷിതാവായ
وَلَا تَكْتُمُوا
X
നിങ്ങള്‍ മറച്ചുവെക്കരുത്
الشَّهَادَةَۚ
X
സാക്ഷ്യത്തെ
وَمَن يَكْتُمْهَا
X
ആര്‍ അത് മറച്ചുവെക്കുന്നുവോ
فَإِنَّهُ
X
തീര്‍ച്ചയായും അവന്‍
آثِمٌ
X
കുറ്റവാളിയാണ്
قَلْبُهُۗ
X
അവന്റെ മനസ്സ്
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതെല്ലാം
عَلِيمٌ
X
അറിയുന്നവനാണ്
﴿2:283﴾ ثَمَانِيَةَ
X
എട്ട്
أَزْوَاجٍۖ
X
ഇണകളെ
مِّنَ الضَّأْنِ
X
ചെമ്മരിയാടുകളില്‍നിന്ന്
اثْنَيْنِ
X
രണ്ട്
وَمِنَ الْمَعْزِ
X
കോലാടുകളില്‍നിന്ന്
اثْنَيْنِۗ
X
രണ്ട്
قُلْ
X
നീ പറയുക(ചോദിക്കുക)
آلذَّكَرَيْنِ
X
രണ്ട് ആണ്‍ വര്‍ഗങ്ങളെയാണോ
حَرَّمَ
X
അവര്‍ നിഷിദ്ധമാക്കി(നിഷിദ്ധമാക്കിയത്)
أَمِ الْأُنثَيَيْنِ
X
അതോ, രണ്ട് പെണ്‍വര്‍ഗങ്ങളെയോ
أَمَّا اشْتَمَلَتْ
X
അതുമല്ലെങ്കില്‍ ഉള്‍ക്കൊണ്ടതിനെയാണോ
عَلَيْهِ
X
അതിനെ
أَرْحَامُ
X
ഗര്‍ഭാശയങ്ങള്‍
الْأُنثَيَيْنِۖ
X
രണ്ട് പെണ്‍വര്‍ഗങ്ങളുടെ
نَبِّئُونِي
X
എനിക്ക് നിങ്ങള്‍ പറഞ്ഞുതരിക
بِعِلْمٍ
X
അറിവിന്റെ അടിസ്ഥാനത്തില്‍
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
صَادِقِينَ
X
സത്യസന്ധര്‍
﴿6:143﴾ وَمِنَ الْإِبِلِ
X
ഒട്ടകങ്ങളില്‍നിന്ന്
اثْنَيْنِ
X
രണ്ട്
وَمِنَ الْبَقَرِ
X
പശുവര്‍ഗത്തില്‍നിന്ന്
اثْنَيْنِۗ
X
രണ്ട്
قُلْ
X
നീ പറയുക(ചോദിക്കുക)
آلذَّكَرَيْنِ
X
രണ്ട് ആണ്‍വര്‍ഗങ്ങളെയാണോ
حَرَّمَ
X
അവന്‍ നിഷിദ്ധമാക്കി(നിഷിദ്ധമാക്കിയത്)
أَمِ الْأُنثَيَيْنِ
X
അതോ, രണ്ട് പെണ്‍വര്‍ഗങ്ങളെയോ
أَمَّا اشْتَمَلَتْ
X
അതുമല്ലെങ്കില്‍ ഉള്‍ക്കൊണ്ടതിനെയാണോ
عَلَيْهِ
X
അതിനെ
أَرْحَامُ
X
ഗര്‍ഭാശയങ്ങള്‍
الْأُنثَيَيْنِۖ
X
ഇരുതരം പെണ്‍വര്‍ഗങ്ങളുടെ
أَمْ كُنتُمْ
X
അല്ലെങ്കില്‍ നിങ്ങളായിരുന്നോ
شُهَدَاءَ
X
സാക്ഷികള്‍
إِذْ
X
സന്ദര്‍ഭത്തില്‍
وَصَّاكُمُ اللَّهُ
X
നിങ്ങളെ അല്ലാഹു ഉപദേശിച്ചു(ച്ച)
بِهَٰذَاۚ
X
ഇത്
فَمَنْ
X
അപ്പോള്‍ ആരുണ്ട്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളെക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
لِّيُضِلَّ
X
അവന്‍ പിഴപ്പിക്കാന്‍വേണ്ടി
النَّاسَ
X
ജനങ്ങളെ
بِغَيْرِ
X
ഇല്ലാതെ
عِلْمٍۗ
X
ഒരു വിവരവും
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿6:144﴾ أُبَلِّغُكُمْ
X
നിങ്ങള്‍ക്ക് ഞാന്‍ എത്തിച്ചു തരുന്നു
رِسَالَاتِ
X
സന്ദേശങ്ങള്‍
رَبِّي
X
എന്റെ നാഥന്റെ
وَأَنَا
X
ഞാന്‍
لَكُمْ
X
നിങ്ങള്‍ക്ക്
نَاصِحٌ
X
ഗുണകാംക്ഷിയാണ്
أَمِينٌ
X
വിശ്വസ്തനായ
﴿7:68﴾ أَفَأَمِنَ
X
നിര്‍ഭയരായിരിക്കയാണോ
أَهْلُ الْقُرَىٰ
X
ആ നാട്ടുകാര്‍
أَن يَأْتِيَهُم
X
അവര്‍ക്കു വന്നെത്തുന്നതിനെപ്പറ്റി
بَأْسُنَا
X
നമ്മുടെ ശിക്ഷ
بَيَاتًا
X
രാത്രി
وَهُمْ نَائِمُونَ
X
അവര്‍ ഉറങ്ങുന്നവരായിരിക്കെ
﴿7:97﴾ أَوَأَمِنَ
X
അല്ലെങ്കില്‍ നിര്‍ഭയരായിരിക്കയാണോ
أَهْلُ
X
ആള്‍ക്കാര്‍
الْقُرَىٰ
X
ആ നാടുകളിലെ
أَن يَأْتِيَهُم
X
അവര്‍ക്കു വന്നെത്തുന്നതിനെപ്പറ്റി
بَأْسُنَا
X
നമ്മുടെ ശിക്ഷ
ضُحًى
X
പകല്‍ വേളയില്‍
وَهُمْ
X
അവര്‍ ആയിരിക്കെ
يَلْعَبُونَ
X
അവര്‍ കളിക്കുന്നു
﴿7:98﴾ أَفَأَمِنُوا
X
അവര്‍ നിര്‍ഭയരായിരിക്കയാണോ
مَكْرَ اللَّهِۚ
X
അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി
فَلَا يَأْمَنُ
X
എന്നാല്‍ നിര്‍ഭയരാവുകയില്ല
مَكْرَ اللَّهِ
X
അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി
إِلَّا
X
അല്ലാതെ
الْقَوْمُ
X
ജനം
الْخَاسِرُونَ
X
നഷ്ടം പറ്റിയ(വര്‍)
﴿7:99﴾ يَا صَاحِبَيِ
X
രണ്ടുസഖാക്കളേ
السِّجْنِ
X
ജയിലിലെ
أَأَرْبَابٌ
X
പലദൈവങ്ങളാണോ
مُّتَفَرِّقُونَ
X
വിഭിന്നങ്ങളായ
خَيْرٌ
X
ഉത്തമം
أَمِ اللَّهُ
X
അതോ അല്ലാഹുവോ
الْوَاحِدُ
X
ഏകനായ
الْقَهَّارُ
X
സര്‍വത്തെയും അതിജയിക്കുന്ന
﴿12:39﴾ وَقَالَ
X
പറഞ്ഞു
الْمَلِكُ
X
രാജാവ്
ائْتُونِي
X
നിങ്ങള്‍ എന്റെ സന്നിധിയില്‍ കൊണ്ടുവരിക
بِهِ
X
അദ്ദേഹത്തെ
أَسْتَخْلِصْهُ
X
ഞാന്‍ അദ്ദേഹത്തെ പ്രത്യേകക്കാരനായി നിയമിക്കട്ടെ
لِنَفْسِيۖ
X
എന്റെ
فَلَمَّا كَلَّمَهُ
X
അങ്ങനെ രാജാവ് അദ്ദേഹവുമായി സംസാരിച്ചപ്പോള്‍
قَالَ
X
രാജാവ് പറഞ്ഞു
إِنَّكَ
X
നിശ്ചയമായും താങ്കള്‍
الْيَوْمَ
X
ഇന്ന്
لَدَيْنَا
X
നമ്മുടെയടുത്ത്
مَكِينٌ
X
ഉന്നതസ്ഥാനീയനാണ്
أَمِينٌ
X
വിശ്വസ്തനുമാണ്
﴿12:54﴾ قَالَ
X
അദ്ദേഹം (പിതാവ്) പറഞ്ഞു
هَلْ آمَنُكُمْ
X
എനിക്ക് നിങ്ങളെ വിശ്വസിക്കാനാവുമോ
عَلَيْهِ
X
അവന്റെ കാര്യത്തില്‍
إِلَّا كَمَا أَمِنتُكُمْ
X
നിങ്ങളെ ഞാന്‍ വിശ്വസിച്ചത്പോലെയല്ലാതെ
عَلَىٰ أَخِيهِ
X
അവന്റെ സഹോദരന്റെ കാര്യത്തില്‍
مِن قَبْلُۖ
X
നേരത്തെ
فَاللَّهُ
X
അല്ലാഹുവാണ്
خَيْرٌ
X
ഏറ്റവും ഉത്തമന്‍
حَافِظًاۖ
X
സംരക്ഷകനായി
وَهُوَ
X
അവന്‍
أَرْحَمُ
X
പരമകാരുണികനാണ്
الرَّاحِمِينَ
X
കാരുണികരില്‍
﴿12:64﴾ أَفَأَمِنُوا
X
അവര്‍ നിര്‍ഭയരായിരിക്കയാണോ
أَن تَأْتِيَهُمْ
X
അവര്‍ക്ക് വന്നെത്തുന്നതിനെക്കുറിച്ച്
غَاشِيَةٌ
X
ആവരണം ചെയ്യുന്നത്
مِّنْ عَذَابِ اللَّهِ
X
അല്ലാഹുവിന്റ ശിക്ഷയില്‍നിന്ന്
أَوْ تَأْتِيَهُمُ
X
അല്ലെങ്കില്‍ അവര്‍ക്ക് വന്നെത്തുന്നതിനെക്കുറിച്ച്
السَّاعَةُ
X
അന്ത്യദിനം
بَغْتَةً
X
പെട്ടെന്ന്
وَهُمْ
X
അവരായിരിക്കെ
لَا يَشْعُرُونَ
X
അവര്‍ ബോധവാന്മാരാകുന്നില്ല
﴿12:107﴾ أَفَأَمِنَ
X
നിര്‍ഭയമായിരിക്കുകയാണോ
الَّذِينَ مَكَرُوا
X
തന്ത്രം പ്രയോഗിച്ചവര്‍
السَّيِّئَاتِ
X
ദുഷിച്ച
أَن يَخْسِفَ
X
ആഴ്ത്തുന്നതിനെക്കുറിച്ച്
اللَّهُ
X
അല്ലാഹു
بِهِمُ
X
അവരെ
الْأَرْضَ
X
ഭൂമിയില്‍
أَوْ
X
അല്ലെങ്കില്‍
يَأْتِيَهُمُ
X
അവര്‍ക്ക് വന്നെത്തുന്നതിനെക്കുറിച്ച്
الْعَذَابُ
X
ശിക്ഷ
مِنْ حَيْثُ
X
വിധത്തിലൂടെ, ഭാഗത്തുകൂടെ
لَا يَشْعُرُونَ
X
അവരറിയാത്ത
﴿16:45﴾ أَفَأَمِنتُمْ
X
അപ്പോള്‍ നിങ്ങള്‍ നിര്‍ഭയരായിട്ടുണ്ടോ
أَن يَخْسِفَ
X
അവന്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി
بِكُمْ
X
നിങ്ങളെ
جَانِبَ
X
ഭാഗത്ത്
الْبَرِّ
X
കരയുടെ
أَوْ
X
അല്ലെങ്കില്‍
يُرْسِلَ
X
അവന്‍ അയക്കുന്നതിനെക്കുറിച്ച്
عَلَيْكُمْ
X
നിങ്ങളുടെ നേരെ
حَاصِبًا
X
കടുത്ത ചരല്‍ക്കാറ്റ്
ثُمَّ
X
പിന്നെ
لَا تَجِدُوا
X
നിങ്ങള്‍ കണ്ടെത്തുകയില്ല
لَكُمْ
X
നിങ്ങള്‍ക്ക്
وَكِيلًا
X
സംരക്ഷകനെ
﴿17:68﴾ أَمْ
X
അതോ
أَمِنتُمْ
X
നിങ്ങള്‍ നിര്‍ഭയരായോ
أَن يُعِيدَكُمْ
X
അവന്‍ നിങ്ങളെ തിരിച്ചുകൊണ്ടുപോവുന്നതിനെപ്പറ്റി
فِيهِ
X
ആ കടലിലേക്ക്
تَارَةً
X
തവണ
أُخْرَىٰ
X
മറ്റൊരു
فَيُرْسِلَ
X
എന്നിട്ട് അവന്‍ അയക്കും
عَلَيْكُمْ
X
നിങ്ങളുടെ നേരെ
قَاصِفًا
X
കടുത്ത ശബ്ദമുണ്ടാക്കുന്നതിനെ
مِّنَ الرِّيحِ
X
കാറ്റില്‍നിന്ന്
فَيُغْرِقَكُم
X
എന്നിട്ടവന്‍ നിങ്ങളെ മുക്കിനശിപ്പിക്കും
بِمَا كَفَرْتُمْۙ
X
നിങ്ങള്‍ നന്ദികേട് കാണിച്ചതിനാല്‍
ثُمَّ
X
പിന്നെ
لَا تَجِدُوا
X
നിങ്ങള്‍ കണ്ടെത്തുന്നതല്ല
لَكُمْ
X
നിങ്ങള്‍ക്ക്
عَلَيْنَا
X
നമുക്കെതിരെ
بِهِ
X
അതെക്കുറിച്ച്
تَبِيعًا
X
പിന്‍തുടരുന്നവനെ (നടപടിസ്വീകരിക്കാന്‍ അന്വേഷിച്ചുവരുന്നവനെ)
﴿17:69﴾ أَطَّلَعَ
X
അവന്‍ കണ്ടറിഞ്ഞുവോ
الْغَيْبَ
X
അഭൗതികമായ (കാര്യങ്ങള്‍)
أَمِ
X
അതോ
اتَّخَذَ
X
അവന്‍ ഉണ്ടാക്കിയോ
عِندَ الرَّحْمَٰنِ
X
കാരുണ്യവാന്റെ അടുക്കല്‍
عَهْدًا
X
(വല്ല) ഉടമ്പടിയും
﴿19:78﴾ أَمِ اتَّخَذُوا
X
അതല്ല, അവര്‍ സ്വീകരിച്ചുവോ
آلِهَةً
X
ദൈവങ്ങളെ
مِّنَ الْأَرْضِ
X
ഭൂമിയില്‍ നിന്നും
هُمْ
X
അവര്‍
يُنشِرُونَ
X
അവര്‍ പുനര്‍ജീവിപ്പിക്കുന്നു
﴿21:21﴾ أَمِ اتَّخَذُوا
X
അവര്‍ സ്വീകരിച്ചുവോ
مِن دُونِهِ
X
അവനു പുറമെ
آلِهَةًۖ
X
ദൈവങ്ങളെ
قُلْ
X
പറയൂ
هَاتُوا
X
നിങ്ങള്‍ കൊണ്ടുവരൂ
بُرْهَانَكُمْۖ
X
നിങ്ങളുടെ തെളിവ്
هَٰذَا
X
ഇത്
ذِكْرُ
X
ഉല്‍ബോധനമാണ്
مَن مَّعِيَ
X
എന്റെ കൂടെയുള്ളവര്‍ക്കുള്ള
وَذِكْرُ
X
ഉല്‍ബോധനവും
مَن قَبْلِيۗ
X
എന്റെ മുമ്പുള്ളവര്‍ക്കുള്ള
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരിലധികപേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
الْحَقَّۖ
X
സത്യം
فَهُم
X
അതിനാലവര്‍
مُّعْرِضُونَ
X
തിരിഞ്ഞുകളയുന്നവരാണ്
﴿21:24﴾ أَفِي قُلُوبِهِم
X
അവരുടെ ഹൃദയങ്ങളിലുണ്ടോ
مَّرَضٌ
X
രോഗം
أَمِ ارْتَابُوا
X
അതോ അവര്‍ക്ക് സംശയം പിടിപെട്ടുവോ
أَمْ يَخَافُونَ
X
അതോ അവര്‍ ഭയപ്പെടുന്നുവോ
أَن يَحِيفَ
X
അന്യായം ചെയ്യുമെന്ന്
اللَّهُ
X
അല്ലാഹു
عَلَيْهِمْ
X
അവരോട്
وَرَسُولُهُۚ
X
അവന്റെ ദൂതനും
بَلْ
X
എന്നാല്‍
أُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿24:50﴾ إِنِّي
X
തീര്‍ച്ചയായും ഞാന്‍
لَكُمْ
X
നിങ്ങളിലേക്കുള്ള
رَسُولٌ
X
ദൈവദൂതനാണ്
أَمِينٌ
X
വിശ്വസ്തനായ
﴿26:107﴾ إِنِّي
X
തീര്‍ച്ചയായും ഞാന്‍
لَكُمْ
X
നിങ്ങള്‍ക്കുള്ള
رَسُولٌ
X
ദൈവദൂതനാണ്
أَمِينٌ
X
വിശ്വസ്തനായ
﴿26:125﴾ إِنِّي
X
തീര്‍ച്ചയായും ഞാന്‍
لَكُمْ
X
നിങ്ങളിലേക്കുള്ള
رَسُولٌ
X
ദൈവദൂതനാണ്
أَمِينٌ
X
വിശ്വസ്തനായ
﴿26:143﴾ إِنِّي
X
തീര്‍ച്ചയായും ഞാന്‍
لَكُمْ
X
നിങ്ങള്‍ക്കുള്ള
رَسُولٌ
X
ദൈവദൂതനാണ്
أَمِينٌ
X
വിശ്വസ്തനായ
﴿26:162﴾ إِنِّي
X
നിശ്ചയം ഞാനാകുന്നു
لَكُمْ
X
നിങ്ങള്‍ക്കുള്ള
رَسُولٌ
X
ദൈവദൂതന്‍
أَمِينٌ
X
വിശ്വസ്തനായ
﴿26:178﴾ نَزَلَ
X
ഇറങ്ങിയിരിക്കുന്നു
بِهِ
X
അതുമായി
الرُّوحُ
X
ആത്മാവ് (ജിബ്‌രീല്‍)
الْأَمِينُ
X
വിശ്വസ്തനായ
﴿26:193﴾ قَالَ
X
പറഞ്ഞു
عِفْرِيتٌ
X
ഒരു മഹാമല്ലന്‍
مِّنَ الْجِنِّ
X
ജിന്നുകളിലെ
أَنَا
X
ഞാന്‍
آتِيكَ بِهِ
X
അങ്ങേക്കു അത് കൊണ്ടു തരാം
قَبْلَ
X
മുമ്പ്
أَن تَقُومَ
X
താങ്കള്‍ എഴുന്നേല്‍ക്കുന്നതിന്ന്
مِن مَّقَامِكَۖ
X
അങ്ങയുടെ ഇരിപ്പിടത്തില്‍ നിന്ന്
وَإِنِّي
X
തീര്‍ച്ചയായും ഞാന്‍
عَلَيْهِ
X
അതിന്ന്
لَقَوِيٌّ
X
കഴിവുള്ളവന്‍ തന്നെയാണ്
أَمِينٌ
X
വിശ്വസ്തനുമാണ്
﴿27:39﴾ قَالَتْ
X
പറഞ്ഞു
إِحْدَاهُمَا
X
രണ്ട് സ്ത്രീകളില്‍ ഒരുവള്‍
يَا أَبَتِ
X
പിതാവേ
اسْتَأْجِرْهُۖ
X
അങ്ങ് ഇദ്ദേഹത്തെ കൂലിക്കാരനാക്കിയാലും
إِنَّ خَيْرَ
X
നിശ്ചയം ഏറ്റവും നല്ലവന്‍
مَنِ اسْتَأْجَرْتَ
X
നിങ്ങള്‍ കൂലിക്കാരായി നിശ്ചയിക്കുന്നവരില്‍
الْقَوِيُّ
X
ശക്തനാണ്
الْأَمِينُ
X
വിശ്വസ്തനുമാണ്
﴿28:26﴾ أَمِ اتَّخَذُوا
X
അതല്ല, അവര്‍ വരിച്ചിരിക്കുകയാണോ
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
شُفَعَاءَۚ
X
ശിപാര്‍ശകരെ
قُلْ
X
നീ ചോദിക്കുക
أَوَلَوْ كَانُوا
X
അവരായിരുന്നാലുമോ
لَا يَمْلِكُونَ
X
അവര്‍ ഉടമപ്പെടുത്തുന്നില്ല
شَيْئًا
X
യാതൊന്നിനെയും
وَلَا يَعْقِلُونَ
X
അവര്‍ ചിന്തിച്ചുമനസ്സിലാക്കുന്നുമില്ല
﴿39:43﴾ أَمِ اتَّخَذُوا
X
അതല്ല, അവര്‍ സ്വീകരിച്ചിരിക്കുകയാണോ
مِن دُونِهِ
X
അവനെക്കൂടാതെ
أَوْلِيَاءَۖ
X
രക്ഷകന്മാരെ
فَاللَّهُ
X
എന്നാല്‍ അല്ലാഹു
هُوَ
X
അവന്‍ മാത്രമാകുന്നു
الْوَلِيُّ
X
രക്ഷകന്‍
وَهُوَ
X
അവന്‍
يُحْيِي
X
ജീവിപ്പിക്കുന്നു
الْمَوْتَىٰ
X
മരിച്ചവരെ
وَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿42:9﴾ أَمِ اتَّخَذَ
X
അതല്ല, അവന്‍ സ്വീകരിച്ചിരിക്കുകയാണോ
مِمَّا يَخْلُقُ
X
താന്‍ സൃഷ്ടിക്കുന്നതില്‍നിന്ന്
بَنَاتٍ
X
പെണ്‍കുട്ടികളെ
وَأَصْفَاكُم
X
നിങ്ങള്‍ക്ക് പ്രത്യേകമാക്കിത്തരികയും ചെയ്തു
بِالْبَنِينَ
X
ആണ്‍കുട്ടികളെ
﴿43:16﴾ أَنْ أَدُّوا
X
നിങ്ങള്‍ വിട്ടുതരിക
إِلَيَّ
X
എനിക്ക്
عِبَادَ اللَّهِۖ
X
അല്ലാഹുവിന്റെ അടിമകളെ
إِنِّي
X
നിശ്ചയം ഞാന്‍
لَكُمْ
X
നിങ്ങളിലേക്കുള്ള
رَسُولٌ
X
ദൂതനാണ്
أَمِينٌ
X
വിശ്വസ്തനായ
﴿44:18﴾ إِنَّ الْمُتَّقِينَ
X
തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍
فِي مَقَامٍ
X
വാസസ്ഥലത്തായിരിക്കും
أَمِينٍ
X
നിര്‍ഭയമായ
﴿44:51﴾ أَأَمِنتُم
X
നിങ്ങള്‍ നിര്‍ഭയരായോ?
مَّن فِي السَّمَاءِ
X
ഉപരിലോകത്തുള്ളവനെപ്പറ്റി
أَن يَخْسِفَ
X
അവന്‍ ആഴ്ത്തിക്കളയുന്നത്
بِكُمُ
X
നിങ്ങളെ
الْأَرْضَ
X
ഭൂമിയില്‍
فَإِذَا هِيَ
X
അപ്പോള്‍ അത്
تَمُورُ
X
ഇളകിമറിയും
﴿67:16﴾ أَمْ
X
അതല്ല
أَمِنتُم
X
നിങ്ങള്‍ നിര്‍ഭയരായോ?
مَّن فِي السَّمَاءِ
X
ഉപരിലോകത്തുള്ളവനെപ്പറ്റി
أَن يُرْسِلَ
X
അവന്‍ അയക്കുന്നത്
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
حَاصِبًاۖ
X
ചരല്‍ക്കാറ്റിനെ
فَسَتَعْلَمُونَ
X
എന്നാല്‍ വഴിയെ നിങ്ങള്‍ അറിയും
كَيْفَ
X
എങ്ങനെയുണ്ടെന്ന്
نَذِيرِ
X
എന്റെ താക്കീത്
﴿67:17﴾ أَأَنتُمْ
X
നിങ്ങളാണോ
أَشَدُّ
X
കൂടുതല്‍ പ്രയാസകരം
خَلْقًا
X
സൃഷ്ടിക്കുന്നതില്‍
أَمِ
X
അതോ
السَّمَاءُۚ
X
ആകാശമോ?
بَنَاهَا
X
അതിനെ അവന്‍ നിര്‍മിച്ചു
﴿79:27﴾ مُّطَاعٍ
X
അനുസരിക്കപ്പെടുന്നവനും
ثَمَّ
X
അവിടെ
أَمِينٍ
X
വിശ്വസ്തനും
﴿81:21﴾ وَهَٰذَا الْبَلَدِ
X
ഈ നാടുമാണ
الْأَمِينِ
X
നിര്‍ഭീതമായ
﴿95:3﴾