Repeated Words in Quran

< >
Total Found : 38
أَلَا
X
അറിയുക
إِنَّهُمْ
X
നിശ്ചയം അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُفْسِدُونَ
X
കുഴപ്പക്കാര്‍
وَلَٰكِن
X
പക്ഷേ
لَّا يَشْعُرُونَ
X
അവര്‍ അറിയുന്നില്ല
﴿2:12﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
كَمَا آمَنَ
X
വിശ്വസിച്ചതുപോലെ
النَّاسُ
X
ജനങ്ങള്‍
قَالُوا
X
അവര്‍ ചോദിക്കും
أَنُؤْمِنُ
X
ഞങ്ങള്‍ വിശ്വസിക്കണമെന്നോ
كَمَا آمَنَ
X
വിശ്വസിച്ചപോലെ
السُّفَهَاءُۗ
X
വിഡ്ഢികള്‍
أَلَا
X
അറിയുക
إِنَّهُمْ
X
നിശ്ചയം അവര്‍
هُمُ السُّفَهَاءُ
X
അവര്‍ തന്നെയാണ് വിഡ്ഢികള്‍
وَلَٰكِن
X
പക്ഷേ
لَّا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿2:13﴾ أَمْ حَسِبْتُمْ
X
നിങ്ങള്‍ ധരിച്ചുവോ
أَن تَدْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുമെന്ന്
الْجَنَّةَ
X
സ്വര്‍ഗത്തില്‍
وَلَمَّا يَأْتِكُم
X
നിങ്ങള്‍ക്ക് വന്നെത്താതെ
مَّثَلُ
X
പോലുള്ളത്
الَّذِينَ خَلَوْا
X
കഴിഞ്ഞുപോയവരുടെത്
مِن قَبْلِكُمۖ
X
നിങ്ങള്‍ക്കുമുമ്പ്
مَّسَّتْهُمُ
X
അവരെ ബാധിച്ചു
الْبَأْسَاءُ
X
പ്രയാസങ്ങളും
وَالضَّرَّاءُ
X
ദുരിതങ്ങളും
وَزُلْزِلُوا
X
അവര്‍ വിറപ്പിക്കപ്പെട്ടു
حَتَّىٰ يَقُولَ
X
പറയേണ്ടി വരുവോളം
الرَّسُولُ
X
ദൂതന്‍
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
مَتَىٰ
X
എപ്പോഴാണ്
نَصْرُ اللَّهِۗ
X
അല്ലാഹുവിന്റെ സഹായം
أَلَا
X
അറിയുക
إِنَّ
X
തീര്‍ച്ചയായും
نَصْرَ اللَّهِ
X
അല്ലാഹുവിന്റെ സഹായം
قَرِيبٌ
X
അടുത്ത് തന്നെയാണ്
﴿2:214﴾ قَدْ خَسِرَ
X
തീര്‍ച്ചയായും തുലഞ്ഞതുതന്നെ
الَّذِينَ كَذَّبُوا
X
കള്ളമാക്കി തള്ളിയവന്‍
بِلِقَاءِ اللَّهِۖ
X
അല്ലാഹുവുമായുള്ള കണ്ടുമുട്ടലിനെ
حَتَّىٰ إِذَا جَاءَتْهُمُ
X
അങ്ങനെ അവര്‍ക്ക് വന്നെത്തുമ്പോള്‍
السَّاعَةُ
X
ആ സമയം
بَغْتَةً
X
പെട്ടെന്ന്
قَالُوا
X
അവര്‍ പറഞ്ഞു (വിലപിക്കും)
يَا حَسْرَتَنَا
X
ഞങ്ങളുടെ കഷ്ടം!
عَلَىٰ مَا فَرَّطْنَا
X
ഞങ്ങള്‍ വീഴ്ച വരുത്തിയതിനാല്‍
فِيهَا
X
അതില്‍
وَهُمْ
X
അപ്പോഴവര്‍
يَحْمِلُونَ
X
അവര്‍ വഹിക്കും (വഹിക്കുന്നവരായിരിക്കും)
أَوْزَارَهُمْ
X
തങ്ങളുടെ പാപഭാരങ്ങള്‍
عَلَىٰ ظُهُورِهِمْۚ
X
അവരുടെ മുതുകുകളില്‍
أَلَا
X
അറിയുക
سَاءَ
X
എത്രചീത്ത
مَا يَزِرُونَ
X
അവര്‍ പേറുന്ന ഭാരം
﴿6:31﴾ ثُمَّ
X
പിന്നെ
رُدُّوا
X
അവര്‍ മടക്കിയയക്കപ്പെട്ടു(മടക്കിയയക്കപ്പെടും)
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
مَوْلَاهُمُ
X
അവരുടെ യജമാനനായ
الْحَقِّۚ
X
സാക്ഷാല്‍
أَلَا
X
അറിയുക
لَهُ
X
അവന്നാണ്
الْحُكْمُ
X
വിധിതീര്‍പ്പിനുള്ള അധികാരം
وَهُوَ
X
അവന്‍
أَسْرَعُ
X
അതിവേഗതയുള്ളവനാണ്
الْحَاسِبِينَ
X
വിചാരണ ചെയ്യുന്നവരില്‍
﴿6:62﴾ إِنَّ رَبَّكُمُ
X
തീര്‍ച്ചയായും നിങ്ങളുടെ നാഥന്‍
اللَّهُ
X
അല്ലാഹുവാണ്
الَّذِي خَلَقَ
X
സൃഷ്ടിച്ചവനായ
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
فِي سِتَّةِ أَيَّامٍ
X
ആറു നാളുകളിലായി
ثُمَّ
X
പിന്നെ
اسْتَوَىٰ
X
അവന്‍ ഉപവിഷ്ടനായി
عَلَى الْعَرْشِ
X
സിംഹാസനത്തില്‍
يُغْشِي
X
അവന്‍ പൊതിയുന്നു
اللَّيْلَ
X
രാവിനെ കൊണ്ട്
النَّهَارَ
X
പകലിനെ
يَطْلُبُهُ
X
അത് മറ്റേതിനെ തേടുന്നു
حَثِيثًا
X
ദ്രുത ഗതിയില്‍
وَالشَّمْسَ
X
സൂര്യനെയും
وَالْقَمَرَ
X
ചന്ദ്രനെയും
وَالنُّجُومَ
X
നക്ഷത്രങ്ങളെയും
مُسَخَّرَاتٍ
X
വിധേയമാക്കപ്പെട്ട നിലയില്‍
بِأَمْرِهِۗ
X
തന്റെ കല്‍പനക്ക്
أَلَا
X
അറിയുക
لَهُ
X
അവന്നാണ്
الْخَلْقُ
X
സൃഷ്ടി നടത്തല്‍
وَالْأَمْرُۗ
X
കല്‍പനയും
تَبَارَكَ اللَّهُ
X
അല്ലാഹു മഹത്വമുള്ളവനായിരിക്കുന്നു
رَبُّ
X
നാഥനായ
الْعَالَمِينَ
X
സര്‍വ ലോകങ്ങളുടെയും
﴿7:54﴾ فَإِذَا جَاءَتْهُمُ
X
അവര്‍ക്ക് വന്നാല്‍
الْحَسَنَةُ
X
നന്മ
قَالُوا
X
അവര്‍ പറയും
لَنَا
X
നമുക്കുള്ളതാണ്
هَٰذِهِۖ
X
ഇത്
وَإِن تُصِبْهُمْ
X
ഇനി അവരെ ബാധിച്ചാല്‍
سَيِّئَةٌ
X
വല്ല വിപത്തും
يَطَّيَّرُوا
X
അവന്‍ ദുശ്ശകുനമായി കാണും
بِمُوسَىٰ
X
മൂസായുടെ
وَمَن مَّعَهُۗ
X
അദ്ദേഹത്തിന്റെ കൂടെയുള്ള ആളുകളുടെയും
أَلَا
X
അറിയുക
إِنَّمَا طَائِرُهُمْ
X
അവരുടെ ദുശ്ശകുനം
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കലാണ്
وَلَٰكِنَّ
X
പക്ഷേ
أَكْثَرَهُمْ
X
അവരിലേറെ പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿7:131﴾ أَلَا تُقَاتِلُونَ
X
നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലേ
قَوْمًا
X
ഒരു ജനതയോട്
نَّكَثُوا
X
അവര്‍ ലംഘിച്ചിരിക്കുന്നു
أَيْمَانَهُمْ
X
തങ്ങളുടെ ശപഥങ്ങള്‍
وَهَمُّوا
X
അവര്‍ മുതിരുകയും ചെയ്തു
بِإِخْرَاجِ
X
നാടുകടത്താന്‍
الرَّسُولِ
X
ദൈവദൂതനെ
وَهُم
X
അവരാണ്
بَدَءُوكُمْ
X
നിങ്ങളോട്(യുദ്ധം)ആരംഭിച്ചത്
أَوَّلَ مَرَّةٍۚ
X
ആദ്യതവണ
أَتَخْشَوْنَهُمْۚ
X
നിങ്ങളവരെ പേടിക്കുകയാണോ
فَاللَّهُ
X
എന്നാല്‍ അല്ലാഹുവാണ്
أَحَقُّ
X
കൂടുതല്‍ അര്‍ഹന്‍
أَن تَخْشَوْهُ
X
ഭയപ്പെടാന്‍
إِن كُنتُم
X
നിങ്ങളാണങ്കില്‍
مُّؤْمِنِينَ
X
സത്യവിശ്വാസികള്‍
﴿9:13﴾ وَمِنْهُم
X
അവരിലുണ്ട്
مَّن يَقُولُ
X
(ഇങ്ങനെ)പറയുന്നവര്‍
ائْذَن لِّي
X
എനിക്ക് ഇളവനുവദിച്ചാലും
وَلَا تَفْتِنِّيۚ
X
എന്നെ കുഴപ്പത്തില്‍ അകപ്പെടുത്താതിരുന്നാലും
أَلَا
X
അറിയുക
فِي الْفِتْنَةِ
X
കുഴപ്പത്തില്‍ തന്നെയാണ്
سَقَطُواۗ
X
അവര്‍ വീണിരിക്കുന്നത്
وَإِنَّ جَهَنَّمَ
X
തീര്‍ച്ചയായും നരകം
لَمُحِيطَةٌ
X
വലയം ചെയ്യുന്നതാകുന്നു
بِالْكَافِرِينَ
X
സത്യനിഷേധികളെ
﴿9:49﴾ وَمِنَ الْأَعْرَابِ
X
ഗ്രാമീണ അറബികളില്‍തന്നെയുണ്ട്
مَن يُؤْمِنُ
X
വിശ്വസിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَيَتَّخِذُ
X
അവര്‍ ഗണിക്കുകയും ചെയ്യുന്നു
مَا يُنفِقُ
X
തങ്ങള്‍ ചെലവഴിക്കുന്നതിനെ
قُرُبَاتٍ
X
സാമീപ്യം നേടാനുതകുന്ന പുണ്യകര്‍മങ്ങളായി
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുക്കല്‍
وَصَلَوَاتِ
X
പ്രാര്‍ഥന ലഭിക്കാനുള്ള മാര്‍ഗമായും
الرَّسُولِۚ
X
പ്രവാചകന്റെ
أَلَا
X
അറിയുക
إِنَّهَا
X
നിശ്ചയമായും അത്
قُرْبَةٌ
X
ദൈവസാമീപ്യത്തിനുള്ള മാര്‍ഗമാകുന്നു
لَّهُمْۚ
X
അവര്‍ക്ക്
سَيُدْخِلُهُمُ
X
അവരെ പ്രവേശിപ്പിക്കും
اللَّهُ
X
അല്ലാഹു
فِي رَحْمَتِهِۗ
X
തന്റെ കാരുണ്യത്തില്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമദയാലുവുമാണ്
﴿9:99﴾ أَلَا
X
ശ്രദ്ധിക്കുക
إِنَّ لِلَّهِ
X
നിശ്ചയം, അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۗ
X
ഭൂമിയിലുള്ളതും
أَلَا
X
ശ്രദ്ധിക്കുവിന്‍
إِنَّ وَعْدَ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
X
സത്യമാണ്
وَلَٰكِنَّ
X
എങ്കിലും
أَكْثَرَهُمْ
X
അവരില്‍ ഏറെ പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿10:55﴾ أَلَا
X
ശ്രദ്ധിക്കുക
إِنَّ أَوْلِيَاءَ اللَّهِ
X
നിശ്ചയമായും അല്ലാഹുവിന്റെ ഉറ്റവര്‍
لَا خَوْفٌ
X
ഒരു പേടിയുമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കുകയുമില്ല
﴿10:62﴾ أَلَا
X
ശ്രദ്ധിക്കുവിന്‍
إِنَّ لِلَّهِ
X
നിശ്ചയം അല്ലാഹുവിനുള്ളതാണ്
مَن فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവര്‍
وَمَن فِي الْأَرْضِۗ
X
ഭൂമിയിലുള്ളവരും
وَمَا يَتَّبِعُ
X
എന്തിനെയാണ് പിന്തുടരുന്നത്
الَّذِينَ يَدْعُونَ
X
പ്രാര്‍ത്ഥിക്കുന്നവര്‍
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
شُرَكَاءَۚ
X
പങ്കാളികളോട്
إِن يَتَّبِعُونَ
X
അവര്‍ പിന്തുടരുന്നില്ല
إِلَّا الظَّنَّ
X
ഭാവനയെയല്ലാതെ
وَإِنْ هُمْ
X
അവരല്ല
إِلَّا يَخْرُصُونَ
X
അവര്‍ അനുമാനിച്ചു പറയുകയല്ലാതെ
﴿10:66﴾ أَلَا
X
അറിയുക
إِنَّهُمْ
X
നിശ്ചയം അവര്‍
يَثْنُونَ
X
അവര്‍ തിരിക്കുന്നു
صُدُورَهُمْ
X
തങ്ങളുടെ നെഞ്ചുകള്‍
لِيَسْتَخْفُوا
X
അവര്‍ മറഞ്ഞു നില്‍ക്കാന്‍വേണ്ടി
مِنْهُۚ
X
അദ്ദേഹത്തില്‍ നിന്ന്
أَلَا
X
ഓര്‍ക്കുക
حِينَ يَسْتَغْشُونَ
X
അവര്‍ മൂടുമ്പോള്‍
ثِيَابَهُمْ
X
തങ്ങളുടെ വസ്ത്രങ്ങള്‍കൊണ്ട്
يَعْلَمُ
X
അവനറിയുന്നു
مَا يُسِرُّونَ
X
അവര്‍ രഹസ്യമാക്കുന്നത്
وَمَا يُعْلِنُونَۚ
X
അവര്‍ പരസ്യമാക്കുന്നതും
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
നെഞ്ചകത്തുള്ളതിനെ
﴿11:5﴾ وَلَئِنْ أَخَّرْنَا
X
നാം പിന്തിപ്പിച്ചാല്‍
عَنْهُمُ
X
അവര്‍ക്ക്
الْعَذَابَ
X
ശിക്ഷ
إِلَىٰ أُمَّةٍ
X
ഒരു അവധിവരെ
مَّعْدُودَةٍ
X
നിശ്ചിത, കണക്കാക്കപ്പെട്ട
لَّيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
مَا
X
എന്താണ് ?
يَحْبِسُهُۗ
X
അതിനെ തടഞ്ഞുനിറുത്തുന്നത്
أَلَا
X
അറിയുക
يَوْمَ يَأْتِيهِمْ
X
അതവര്‍ക്ക് വന്നെത്തുന്ന ദിവസം
لَيْسَ مَصْرُوفًا
X
അത് തട്ടിമാറ്റപ്പെടുന്നതല്ല
عَنْهُمْ
X
അവരില്‍നിന്ന്
وَحَاقَ
X
വന്നു ഭവിക്കും
بِهِم
X
അവരില്‍
مَّا كَانُوا بِهِ يَسْتَهْزِئُونَ
X
അവര്‍ പരിഹസിച്ചുകൊണ്ടിരുന്ന കാര്യം
﴿11:8﴾ وَمَنْ
X
ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ افْتَرَىٰ
X
കെട്ടിച്ചമച്ചവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًاۚ
X
കള്ളം
أُولَٰئِكَ
X
അവര്‍
يُعْرَضُونَ
X
അവര്‍ കൊണ്ടുവരപ്പെട്ടു
عَلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ (സന്നിധി)യില്‍
وَيَقُولُ
X
അപ്പോള്‍ പറയും
الْأَشْهَادُ
X
സാക്ഷികള്‍
هَٰؤُلَاءِ
X
ഇവര്‍
الَّذِينَ كَذَبُوا
X
കള്ളം പറഞ്ഞിരുന്നവരാണ്
عَلَىٰ رَبِّهِمْۚ
X
തങ്ങളുടെ നാഥന്റെ പേരില്‍
أَلَا
X
അറിയുക
لَعْنَةُ اللَّهِ
X
അല്ലാഹുവിന്റെ ശാപം
عَلَى الظَّالِمِينَ
X
അക്രമികളുടെ മേലാണ്
﴿11:18﴾ وَأُتْبِعُوا
X
അവര്‍ക്കു പിന്നാലെ അയക്കപ്പെട്ടു
فِي هَٰذِهِ الدُّنْيَا
X
ഈ ഐഹിക ജീവിതത്തില്‍
لَعْنَةً
X
ശാപം
وَيَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുനേല്‍പ്പുനാളിലും
أَلَا
X
അറിയുക
إِنَّ عَادًا
X
തീര്‍ച്ചയായും ആദ് ജനത
كَفَرُوا
X
അവര്‍ നിഷേധിച്ചു
رَبَّهُمْۗ
X
തങ്ങളുടെ നാഥനെ
أَلَا
X
അറിയുക
بُعْدًا
X
നാശം
لِّعَادٍ
X
ആദിന്ന്
قَوْمِ هُودٍ
X
ഹൂദിന്റെ ജനതയായ
﴿11:60﴾ كَأَن لَّمْ يَغْنَوْا
X
അവര്‍ വസിച്ചിട്ടില്ലാത്തപോലെ
فِيهَاۗ
X
അവിടെ
أَلَا
X
അറിയുക
إِنَّ ثَمُودَ
X
നിശ്ചയം ഥമൂദ് ഗോത്രം
كَفَرُوا
X
അവര്‍ നിഷേധിച്ചു
رَبَّهُمْۗ
X
തങ്ങളുടെ നാഥനെ
أَلَا
X
അറിയുക
بُعْدًا
X
നാശം
لِّثَمُودَ
X
ഥമൂദ് ഗോത്രത്തിന്
﴿11:68﴾ كَأَن لَّمْ يَغْنَوْا
X
അവര്‍ പാര്‍ത്തിട്ടേയില്ലെന്ന പോലെ
فِيهَاۗ
X
അവിടെ
أَلَا
X
അറിയുക
بُعْدًا
X
നാശം
لِّمَدْيَنَ
X
മദ്‌യന്‍ വാസികള്‍ക്ക്
كَمَا بَعِدَتْ
X
നശിച്ചതു പോലെ
ثَمُودُ
X
ഥമൂദ് ഗോത്രം
﴿11:95﴾ وَلَمَّا جَهَّزَهُم
X
അദ്ദേഹം അവര്‍ക്ക് ഒരുക്കിക്കൊടുത്തപ്പോള്‍
بِجَهَازِهِمْ
X
അവര്‍ക്കുള്ള ചരക്കുകള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
ائْتُونِي
X
നിങ്ങള്‍ എന്റെയടുത്തു കൊണ്ടുവരണം
بِأَخٍ
X
സഹോദരനെ
لَّكُم
X
നിങ്ങളുടെ
مِّنْ أَبِيكُمْۚ
X
നിങ്ങളുടെ പിതാവ് വഴിയുള്ള
أَلَا تَرَوْنَ
X
നിങ്ങള്‍ കാണുന്നില്ലേ
أَنِّي
X
നിശ്ചയം ഞാന്‍
أُوفِي
X
ഞാന്‍ തികവ് വരുത്തുന്നു
الْكَيْلَ
X
അളവില്‍
وَأَنَا
X
ഞാന്‍
خَيْرُ
X
ഏറെ ഉത്തമനാകുന്നു
الْمُنزِلِينَ
X
ആതിഥ്യമരുളുന്നവരില്‍
﴿12:59﴾ الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَتَطْمَئِنُّ
X
ശാന്തമായവരും
قُلُوبُهُم
X
അവരുടെ ഹൃദയങ്ങള്‍
بِذِكْرِ اللَّهِۗ
X
ദൈവസ്മരണയാല്‍
أَلَا
X
അറിയുക
بِذِكْرِ اللَّهِ
X
ദൈവസ്മരണകൊണ്ട് (മാത്രം)
تَطْمَئِنُّ
X
ശാന്തമാകുന്നു
الْقُلُوبُ
X
ഹൃദയങ്ങള്‍, മനസ്സുകള്‍
﴿13:28﴾ لِيَحْمِلُوا
X
അവര്‍ വഹിക്കുന്നതിനായി
أَوْزَارَهُمْ
X
അവരുടെ ഭാരങ്ങളെ
كَامِلَةً
X
പൂര്‍ണ്ണമായും
يَوْمَ الْقِيَامَةِۙ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَمِنْ أَوْزَارِ
X
ഭാരങ്ങളില്‍ നിന്ന്(ചിലതും)
الَّذِينَ يُضِلُّونَهُم
X
അവര്‍ വഴിപിഴപ്പിക്കുന്നവരുടെ
بِغَيْرِ عِلْمٍۗ
X
ഒരു വിവരവുമില്ലാതെ
أَلَا
X
അറിയുക
سَاءَ
X
(വളരെ) ചീത്തയായി
مَا يَزِرُونَ
X
അവര്‍ വഹിക്കുന്നത്
﴿16:25﴾ يَتَوَارَىٰ
X
അയാള്‍ ഒളിഞ്ഞുനില്‍ക്കുന്നു
مِنَ الْقَوْمِ
X
ജനങ്ങളില്‍ നിന്ന്
مِن سُوءِ
X
ഹീനതയാല്‍
مَا بُشِّرَ بِهِۚ
X
അവന്‍ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടതിന്റെ
أَيُمْسِكُهُ
X
അയാള്‍ അതിനെ വെച്ച്കൊണ്ടിരിക്കണമോ
عَلَىٰ هُونٍ
X
അപമാനത്തോടെ
أَمْ
X
അതോ
يَدُسُّهُ
X
അതിനെ കുഴിച്ചുമൂടണമോ
فِي التُّرَابِۗ
X
മണ്ണില്‍
أَلَا
X
അറിയുക
سَاءَ مَا يَحْكُمُونَ
X
അവ എടുക്കുന്ന തീരുമാനം വളരെ നീചം
﴿16:59﴾ وَلَا يَأْتَلِ
X
ശപഥം ചെയ്യരുത്
أُولُو الْفَضْلِ
X
അനുഗ്രഹം ലഭിച്ചവര്‍
مِنكُمْ
X
നിങ്ങളില്‍നിന്ന്
وَالسَّعَةِ
X
സാമ്പത്തികകഴിവും
أَن يُؤْتُوا
X
അവര്‍ നല്‍കുകയില്ലായെന്ന്
أُولِي الْقُرْبَىٰ
X
ബന്ധുക്കള്‍ക്ക്
وَالْمَسَاكِينَ
X
അഗതികള്‍ക്കും
وَالْمُهَاجِرِينَ
X
സ്വദേശം വെടിഞ്ഞവര്‍ക്കും
فِي سَبِيلِ اللَّهِۖ
X
ദൈവമാര്‍ഗത്തില്‍
وَلْيَعْفُوا
X
അവന്‍ മാപ്പുനല്‍കട്ടെ
وَلْيَصْفَحُواۗ
X
വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ
أَلَا تُحِبُّونَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ
أَن يَغْفِرَ اللَّهُ
X
അല്ലാഹു പൊറുത്തുതരാന്‍
لَكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാനിധിയും
﴿24:22﴾ أَلَا
X
അറിയുക
إِنَّ
X
തീര്‍ച്ചയായും
لِلَّهِ
X
അല്ലാഹുവിനാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۖ
X
ഭൂമിയിലും
قَدْ يَعْلَمُ
X
തീര്‍ച്ചയായും അല്ലാഹു അറിയും
مَا أَنتُمْ عَلَيْهِ
X
നിങ്ങള്‍ ഏതൊരു നിലപാടിലാണെന്ന്
وَيَوْمَ يُرْجَعُونَ
X
അവര്‍ മടക്കപ്പെടുന്ന ദിവസം
إِلَيْهِ
X
അവന്റെ അടുത്തേക്ക്
فَيُنَبِّئُهُم
X
അവര്‍ക്ക് അവന്‍ വിവരം നല്‍കും
بِمَا عَمِلُواۗ
X
അവര്‍ ചെയ്തതിനെക്കുറിച്ച്
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാകുന്നു
﴿24:64﴾ قَوْمَ
X
ജനത്തിലേക്ക്
فِرْعَوْنَۚ
X
ഫറവോന്റെ
أَلَا يَتَّقُونَ
X
അവര്‍ സൂക്ഷ്മത പാലിക്കുന്നില്ലേ
﴿26:11﴾ قَالَ
X
(ഫറോവ) ചോദിച്ചു
لِمَنْ حَوْلَهُ
X
തന്റെ ചുറ്റുമുള്ളവരോട്
أَلَا تَسْتَمِعُونَ
X
നിങ്ങള്‍ കേള്‍ക്കുന്നില്ലേ
﴿26:25﴾ إِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
لَهُمْ
X
അവരോട്
أَخُوهُمْ نُوحٌ
X
അവരുടെ സഹോദരന്‍ നൂഹ്
أَلَا تَتَّقُونَ
X
നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ
﴿26:106﴾ إِذْ قَالَ
X
പറഞ്ഞതോര്‍ക്കുക
لَهُمْ
X
അവരോട്
أَخُوهُمْ
X
അവരുടെ സഹോദരന്‍
هُودٌ
X
ഹൂദ്
أَلَا تَتَّقُونَ
X
നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുന്നില്ലേ
﴿26:124﴾ إِذْ قَالَ
X
ചോദിച്ച സന്ദര്‍ഭം
لَهُمْ
X
അവരോട്
أَخُوهُمْ
X
അവരുടെ സഹോദരന്‍
صَالِحٌ
X
സ്വാലിഹ്
أَلَا تَتَّقُونَ
X
നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുന്നില്ലേ
﴿26:142﴾ إِذْ قَالَ
X
ചോദിച്ച സന്ദര്‍ഭം
لَهُمْ
X
അവരോട്
أَخُوهُمْ
X
അവരുടെ സഹോദരന്‍
لُوطٌ
X
ലൂത്വ്
أَلَا تَتَّقُونَ
X
നിങ്ങള്‍ സൂക്ഷ്മതപാലിക്കുന്നില്ലേ
﴿26:161﴾ إِذْ قَالَ
X
ചോദിച്ച സന്ദര്‍ഭം
لَهُمْ
X
അവരോട്
شُعَيْبٌ
X
ശുഐബ്
أَلَا تَتَّقُونَ
X
നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ
﴿26:177﴾ فَرَاغَ
X
അങ്ങനെ അദ്ദേഹം തിരിഞ്ഞു
إِلَىٰ آلِهَتِهِمْ
X
അവരുടെ ദൈവങ്ങളുടെ നേരെ
فَقَالَ
X
എന്നിട്ട് ചോദിച്ചു
أَلَا تَأْكُلُونَ
X
നിങ്ങള്‍ തിന്നുന്നില്ലേ
﴿37:91﴾ إِذْ قَالَ
X
അദ്ദേഹം ചോദിച്ച സന്ദര്‍ഭം
لِقَوْمِهِ
X
തന്റെ ജനതയോട്
أَلَا تَتَّقُونَ
X
നിങ്ങള്‍ ഭക്തിപുലര്‍ത്തുന്നില്ലേ
﴿37:124﴾ أَلَا
X
അറിയുക
إِنَّهُم
X
തീര്‍ച്ചായും അവര്‍
مِّنْ إِفْكِهِمْ
X
അവരുടെ ജല്‍പനങ്ങളില്‍ പെട്ടതാണ്
لَيَقُولُونَ
X
അവര്‍ പറയുന്നു
﴿37:151﴾ أَلَا
X
അറിയുക
لِلَّهِ
X
അല്ലാഹുവിന് മാത്രം (അവകാശപ്പെട്ടതാണ്)
الدِّينُ
X
കീഴ്വണക്കം
الْخَالِصُۚ
X
കളങ്കമറ്റ
وَالَّذِينَ اتَّخَذُوا
X
സ്വീകരിച്ചവര്‍
مِن دُونِهِ
X
അവനു പുറമെ
أَوْلِيَاءَ
X
രക്ഷാധികാരികളെ
مَا نَعْبُدُهُمْ
X
ഞങ്ങള്‍ അവരെ ആരാധിക്കുന്നില്ല
إِلَّا لِيُقَرِّبُونَا
X
അവര്‍ ഞങ്ങളെ അടുപ്പിക്കുന്നതിനല്ലാതെ
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
زُلْفَىٰ
X
ഒരു അടുപ്പിക്കല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَحْكُمُ
X
അവന്‍ തീര്‍പ്പുകല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
فِي مَا
X
യാതൊരു കാര്യത്തില്‍
هُمْ
X
അവര്‍
فِيهِ
X
അതില്‍
يَخْتَلِفُونَۗ
X
അവര്‍ ഭിന്നതപുലര്‍ത്തുന്നു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
مَنْ
X
ഒരുത്തനെ
هُوَ
X
അവന്‍
كَاذِبٌ
X
കള്ളം പറയുന്നവനാകുന്നു
كَفَّارٌ
X
നിഷേധിക്കുന്നവനും
﴿39:3﴾ خَلَقَ
X
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّۖ
X
യാഥാര്‍ത്ഥ്യത്തോടെ
يُكَوِّرُ
X
അവന്‍ ചുറ്റിപ്പൊതിയുന്നു
اللَّيْلَ
X
രാവിനെ
عَلَى النَّهَارِ
X
പകലിന്‍മേല്‍
وَيُكَوِّرُ
X
അവന്‍ ചുറ്റിപ്പൊതിയുകയും ചെയ്യുന്നു
النَّهَارَ
X
പകലിനെ
عَلَى اللَّيْلِۖ
X
രാവിന്‍മേല്‍
وَسَخَّرَ
X
അവന്‍ അധീനപ്പെടുത്തുകയും ചെയ്തിരിക്കുന്നു
الشَّمْسَ
X
സൂര്യനെ
وَالْقَمَرَۖ
X
ചന്ദ്രനെയും
كُلٌّ
X
അവയെല്ലാം
يَجْرِي
X
സഞ്ചരിക്കുന്നു
لِأَجَلٍ
X
ഒരവധിവരെ
مُّسَمًّىۗ
X
നിശ്ചിതമായ
أَلَا
X
അറിയുക
هُوَ
X
അവന്‍
الْعَزِيزُ
X
പ്രതാപിയാണ്
الْغَفَّارُ
X
ഏറെ പൊറുക്കുന്നവനും
﴿39:5﴾ فَاعْبُدُوا
X
എന്നാല്‍ നിങ്ങള്‍ വഴിപ്പെട്ടുകൊള്ളുന്നു
مَا شِئْتُم
X
നിങ്ങള്‍ ഉദ്ദേശിച്ചതിന്ന്
مِّن دُونِهِۗ
X
അവനെക്കൂടാതെ
قُلْ
X
നീ പറയുക
إِنَّ الْخَاسِرِينَ
X
തീര്‍ച്ചയായും തുലഞ്ഞവര്‍
الَّذِينَ خَسِرُوا
X
നഷ്ടപ്പെടുത്തിയവരാകുന്നു
أَنفُسَهُمْ
X
സ്വദേഹങ്ങളെ
وَأَهْلِيهِمْ
X
തങ്ങളുടെ കുടുംബക്കാരെയും
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
أَلَا
X
അറിയുക
ذَٰلِكَ
X
അത്
هُوَ
X
അത് തന്നെയാണ്
الْخُسْرَانُ
X
നഷ്ടം
الْمُبِينُ
X
വ്യക്തമായ
﴿39:15﴾ أَلَا
X
അറിയുക
إِنَّهُمْ
X
തീര്‍ച്ചയായും ഇവര്‍
فِي مِرْيَةٍ
X
സംശയത്തിലാകുന്നു
مِّن لِّقَاءِ
X
കണ്ടുമുട്ടുന്ന കാര്യത്തില്‍
رَبِّهِمْۗ
X
തങ്ങളുടെ നാഥനെ
أَلَا
X
അറിയുക
إِنَّهُ
X
തീര്‍ച്ചയായും അവന്‍
بِكُلِّ شَيْءٍ
X
സകല സംഗതികളെയും
مُّحِيطٌ
X
വലയം ചെയ്തവനാകുന്നു
﴿41:54﴾ تَكَادُ
X
അടുത്തിരിക്കുന്നു
السَّمَاوَاتُ
X
ആകാശങ്ങള്‍
يَتَفَطَّرْنَ
X
പൊട്ടിച്ചിതറാന്‍
مِن فَوْقِهِنَّۚ
X
അവയുടെ മുകള്‍ഭാഗത്ത്നിന്ന്
وَالْمَلَائِكَةُ
X
മലക്കുകള്‍
يُسَبِّحُونَ
X
സങ്കീര്‍ത്തനം ചെയ്യുന്നു
بِحَمْدِ
X
സ്തുതിക്കുന്നതോടൊപ്പം
رَبِّهِمْ
X
തങ്ങളുടെ നാഥനെ
وَيَسْتَغْفِرُونَ
X
അവര്‍ പാപമോചനം തേടുകയും ചെയ്യുന്നു
لِمَن فِي الْأَرْضِۗ
X
ഭൂമിയിലുള്ളവര്‍ക്ക്
أَلَا
X
അറിയുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
هُوَ الْغَفُورُ
X
അവന്‍ ഏറെ പൊറുക്കുന്നവനാണ്
الرَّحِيمُ
X
കരുണാനിധിയും
﴿42:5﴾ يَسْتَعْجِلُ
X
ധൃതി കൂട്ടുന്നു
بِهَا
X
അതിനായി
الَّذِينَ لَا يُؤْمِنُونَ بِهَاۖ
X
അതില്‍ വിശ്വസിക്കാത്തവര്‍
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
مُشْفِقُونَ
X
ഭയവിഹ്വലരാകുന്നു
مِنْهَا
X
അതേപ്പറ്റി
وَيَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهَا
X
തീര്‍ച്ചയായും അതാണെന്ന്
الْحَقُّۗ
X
സത്യം
أَلَا
X
അറിയുക
إِنَّ الَّذِينَ يُمَارُونَ
X
തീര്‍ച്ചയായും തര്‍ക്കിക്കുന്നവര്‍
فِي السَّاعَةِ
X
അന്ത്യസമയത്തെകുറിച്ച്
لَفِي ضَلَالٍ
X
വഴികേടിലാകുന്നു
بَعِيدٍ
X
വിദൂരമായ
﴿42:18﴾ وَتَرَاهُمْ
X
അവരെ നിനക്ക് കാണാം
يُعْرَضُونَ
X
അവര്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതായി
عَلَيْهَا
X
അതിനു(നരകത്തിനു) മുമ്പില്‍
خَاشِعِينَ
X
കീഴൊതുങ്ങിയവരായി
مِنَ الذُّلِّ
X
അപമാനത്താല്‍
يَنظُرُونَ
X
അവര്‍ (നരകത്തെ) നോക്കും
مِن طَرْفٍ خَفِيٍّۗ
X
ഒളിക്കണ്ണിട്ട്
وَقَالَ
X
പറയും
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
إِنَّ الْخَاسِرِينَ
X
തീര്‍ച്ചയായും നഷ്ടം ഭവിച്ചവര്‍
الَّذِينَ خَسِرُوا
X
നഷ്ടത്തിലകപ്പെടുത്തിയവരാണ്
أَنفُسَهُمْ
X
തങ്ങളെ
وَأَهْلِيهِمْ
X
തങ്ങളുടെ കുടുംബത്തെയും
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
أَلَا
X
അറിയുക
إِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
فِي عَذَابٍ
X
ശിക്ഷയിലാണ്
مُّقِيمٍ
X
സ്ഥിരമായ
﴿42:45﴾ صِرَاطِ اللَّهِ
X
അല്ലാഹുവിന്റെ പാതയിലേക്ക്
الَّذِي لَهُ
X
അവന്റേതാകുന്നു
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
أَلَا
X
അറിയുക
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
تَصِيرُ
X
ചെന്നെത്തുന്നു
الْأُمُورُ
X
കാര്യങ്ങള്‍
﴿42:53﴾ فَقَرَّبَهُ
X
അതിനെ സമീപത്ത് വെച്ചു
إِلَيْهِمْ
X
അവരുടെ
قَالَ
X
അദ്ദേഹം പറഞ്ഞു
أَلَا تَأْكُلُونَ
X
നിങ്ങള്‍ തിന്നുന്നില്ലേ
﴿51:27﴾ يَوْمَ
X
ദിവസം
يَبْعَثُهُمُ
X
അവരെ എഴുന്നേല്‍പിക്കുന്ന
اللَّهُ
X
അല്ലാഹു
جَمِيعًا
X
എല്ലാവരെയും
فَيَحْلِفُونَ
X
അപ്പോള്‍ അവര്‍ സത്യം ചെയ്യും
لَهُ
X
അവനോട്
كَمَا يَحْلِفُونَ
X
അവര്‍ സത്യം ചെയ്യുന്നപോലെ
لَكُمْۖ
X
നിങ്ങളോട്
وَيَحْسَبُونَ
X
അവര്‍ വിചാരിക്കുകയും ചെയ്യും
أَنَّهُمْ
X
നിശ്ചയം, അവരാണെന്ന്
عَلَىٰ شَيْءٍۚ
X
(നേട്ടം കിട്ടുന്ന)ഒരു കാര്യത്തില്‍
أَلَا
X
അറിയുക
إِنَّهُمْ
X
നിശ്ചയം, അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْكَاذِبُونَ
X
കള്ളം പറയുന്നവര്‍
﴿58:18﴾ اسْتَحْوَذَ
X
കീഴടക്കിയിരിക്കുന്നു
عَلَيْهِمُ
X
അവരെ
الشَّيْطَانُ
X
പിശാച്
فَأَنسَاهُمْ
X
അങ്ങനെ അവരെ അവന്‍ മറപ്പിച്ചു
ذِكْرَ اللَّهِۚ
X
അല്ലാഹുവിനെ സ്മരിക്കുന്നത്
أُولَٰئِكَ
X
അവര്‍
حِزْبُ
X
കക്ഷിയാകുന്നു
الشَّيْطَانِۚ
X
പിശാചിന്റെ
أَلَا
X
അറിയുക
إِنَّ حِزْبَ
X
നിശ്ചയം, കക്ഷി
الشَّيْطَانِ
X
പിശാചിന്റെ
هُمُ
X
അവര്‍ തന്നെയാണ്
الْخَاسِرُونَ
X
നഷ്ടം പറ്റിയവര്‍
﴿58:19﴾ لَّا تَجِدُ
X
നീ കണ്ടെത്തുകയില്ല
قَوْمًا
X
ഒരു ജനതയെ
يُؤْمِنُونَ
X
വിശ്വസിക്കുന്ന
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
يُوَادُّونَ
X
അവര്‍ സ്നേഹബന്ധം പുലര്‍ത്തുന്നതായി
مَنْ
X
ചിലരോട്
حَادَّ
X
വിരോധം പുലര്‍ത്തിയ
اللَّهَ
X
അല്ലാഹുവിനോട്
وَرَسُولَهُ
X
അവന്റെ ദൂതനോടും
وَلَوْ كَانُوا
X
അവരായിരുന്നാലും
آبَاءَهُمْ
X
അവരുടെ പിതാക്കള്‍
أَوْ
X
അല്ലെങ്കില്‍
أَبْنَاءَهُمْ
X
അവരുടെ പുത്രന്മാര്‍
أَوْ
X
അല്ലെങ്കില്‍
إِخْوَانَهُمْ
X
അവരുടെ സഹോദരന്മാര്‍
أَوْ
X
അല്ലെങ്കില്‍
عَشِيرَتَهُمْۚ
X
അവരുടെ കുടുംബക്കാര്‍
أُولَٰئِكَ
X
അവര്‍
كَتَبَ
X
അവന്‍ രേഖപ്പെടുത്തിയിരിക്കുന്നു
فِي قُلُوبِهِمُ
X
അവരുടെ ഹൃദയങ്ങളില്‍
الْإِيمَانَ
X
സത്യവിശ്വാസം
وَأَيَّدَهُم
X
അവരെ അവന്‍ ബലപ്പെടുത്തുകയും ചെയ്തു
بِرُوحٍ
X
ആത്മചൈതന്യം കൊണ്ട്
مِّنْهُۖ
X
അവനില്‍നിന്നുള്ള
وَيُدْخِلُهُمْ
X
അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകും
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
സ്ഥിരവാസികളായിട്ട്
فِيهَاۚ
X
അവയില്‍
رَضِيَ اللَّهُ
X
അല്ലാഹു തൃപ്തിപ്പെട്ടു
عَنْهُمْ
X
അവരെ സംബന്ധിച്ച്
وَرَضُوا
X
അവരും തൃപ്തിപ്പെട്ടു
عَنْهُۚ
X
അവനെ സംബന്ധിച്ച്
أُولَٰئِكَ
X
അവര്‍
حِزْبُ اللَّهِۚ
X
അല്ലാഹുവിന്റെ കക്ഷിയാണ്
أَلَا إِنَّ حِزْبَ اللَّهِ
X
നിശ്ചയം, അല്ലാഹുവിന്റെ കക്ഷി
هُمُ
X
അവര്‍ തന്നെയാണ്
الْمُفْلِحُونَ
X
വിജയം വരിക്കുന്നവര്‍
﴿58:22﴾ أَلَا يَعْلَمُ
X
അറിയുകയില്ലേ?
مَنْ خَلَقَ
X
സൃഷ്ടിച്ചവന്‍
وَهُوَ
X
അവന്‍
اللَّطِيفُ
X
സൂക്ഷ്മജ്ഞനാണ്
الْخَبِيرُ
X
നന്നായറിയുന്നവനും
﴿67:14﴾ أَلَا يَظُنُّ
X
വിചാരിക്കുന്നില്ലേ?
أُولَٰئِكَ
X
അവര്‍
أَنَّهُم
X
നിശ്ചയമായും അവര്‍
مَّبْعُوثُونَ
X
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്
﴿83:4﴾