Repeated Words in Quran

< >
Total Found : 6
أَفَمَنِ اتَّبَعَ
X
പിന്തുടര്‍ന്നവന്‍ ആണോ
رِضْوَانَ اللَّهِ
X
അല്ലാഹുവിന്റെ പ്രീതി
كَمَن بَاءَ
X
മടങ്ങിവന്നവനെപ്പോലെ
بِسَخَطٍ
X
കോപവുമായി
مِّنَ اللَّهِ
X
അല്ലാഹുവിന്റെ
وَمَأْوَاهُ
X
അവന്റെ സങ്കേതം
جَهَنَّمُۚ
X
നരകമാണ്
وَبِئْسَ
X
അത് എത്ര ചീത്ത
الْمَصِيرُ
X
സങ്കേതം
﴿3:162﴾ أَفَمَنْ أَسَّسَ
X
സ്ഥാപിച്ചവനാണോ
بُنْيَانَهُ
X
തന്റെ കെട്ടിടം
عَلَىٰ تَقْوَىٰ
X
ഭക്തിയിന്മേല്‍
مِنَ اللَّهِ
X
അല്ലാഹുവോടുള്ള
وَرِضْوَانٍ
X
പ്രീതിയിലും
خَيْرٌ
X
ഉത്തമന്‍
أَم مَّنْ أَسَّسَ
X
അതോ സ്ഥാപിച്ചവനോ
بُنْيَانَهُ
X
തന്റെ കെട്ടിടം
عَلَىٰ شَفَا
X
വക്കില്‍
جُرُفٍ
X
മണല്‍ത്തട്ടിന്റെ
هَارٍ
X
പൊളിഞ്ഞുവീഴാന്‍ പോകുന്ന
فَانْهَارَ
X
അങ്ങനെ അത് തകര്‍ന്ന് വീണു
بِهِ
X
അവനെയും കൊണ്ട്
فِي نَارِ جَهَنَّمَۗ
X
നരകത്തീയില്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿9:109﴾ قُلْ
X
നീ ചോദിക്കുക
هَلْ
X
ഉണ്ടോ
مِن شُرَكَائِكُم
X
നിങ്ങള്‍(അല്ലാഹുവില്‍) പങ്കാളികളാക്കിയവരില്‍
مَّن يَهْدِي
X
നയിക്കുന്നവര്‍
إِلَى الْحَقِّۚ
X
സത്യത്തിലേക്ക്
قُلِ
X
നീ പറയുക
اللَّهُ
X
അല്ലാഹു
يَهْدِي
X
മാര്‍ഗ ദര്‍ശനം നല്‍കുന്നു
لِلْحَقِّۗ
X
സത്യത്തിലേക്ക്
أَفَمَن يَهْدِي
X
അപ്പോള്‍ മാര്‍ഗദര്‍ശനം ചെയ്യുന്നവനാണോ
إِلَى الْحَقِّ
X
സത്യത്തിലേക്ക്
أَحَقُّ
X
ഏറ്റവും അര്‍ഹന്‍
أَن يُتَّبَعَ
X
പിന്‍തുടരപ്പെടാന്‍
أَمَّن لَّا يَهِدِّي
X
അതോ സ്വയം നേര്‍വഴികാണാത്തവനോ
إِلَّا أَن يُهْدَىٰۖ
X
മാര്‍ഗദര്‍ശനം നല്‍കപ്പെട്ടാലല്ലാതെ
فَمَا لَكُمْ
X
നിങ്ങള്‍ക്കെന്തുപറ്റി
كَيْفَ
X
എങ്ങനെയാണ്
تَحْكُمُونَ
X
നിങ്ങള്‍ തീരുമാനമെടുക്കുന്നത്
﴿10:35﴾ أَفَمَن
X
യാതൊരുവനോ
كَانَ
X
അവനായിരിക്കുന്നു
عَلَىٰ بَيِّنَةٍ
X
വ്യക്തമായ തെളിവിന്മേല്‍
مِّن رَّبِّهِ
X
തന്റെ നാഥനില്‍നിന്ന്
وَيَتْلُوهُ
X
അതിനെ തുടര്‍ന്നു വരികയും ചെയ്യുന്നു
شَاهِدٌ
X
ഒരു സാക്ഷി
مِّنْهُ
X
അവങ്കല്‍നിന്നുള്ള
وَمِن قَبْلِهِ
X
അതിനു മുമ്പുണ്ട്
كِتَابُ مُوسَىٰ
X
മൂസായുടെ ഗ്രന്ഥം
إِمَامًا
X
മാതൃകയായി
وَرَحْمَةًۚ
X
കാരുണ്യമായും
أُولَٰئِكَ
X
അവര്‍
يُؤْمِنُونَ بِهِۚ
X
അതില്‍ വിശ്വസിക്കും
وَمَن يَكْفُرْ بِهِ
X
ആരെങ്കിലും അത് നിഷേധിക്കുകയാണെങ്കില്‍
مِنَ الْأَحْزَابِ
X
വിവിധ വിഭാഗങ്ങളില്‍
فَالنَّارُ
X
എങ്കില്‍ നരകമാണ്
مَوْعِدُهُۚ
X
അവരുടെ വാഗ്ദത്ത സ്ഥലം
فَلَا تَكُ
X
അതിനാല്‍ നീ ആകരുത്
فِي مِرْيَةٍ
X
സംശയത്തില്‍
مِّنْهُۚ
X
ഇതിനെ സംബന്ധിച്ച്
إِنَّهُ
X
തീര്‍ച്ചയായും ഇത്
الْحَقُّ
X
സത്യമാണ്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്നുള്ള
وَلَٰكِنَّ أَكْثَرَ النَّاسِ
X
പക്ഷെ, ജനങ്ങളിലേറെ പേരും
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿11:17﴾ أَفَمَن يَعْلَمُ
X
അറിയുന്നവനാണോ
أَنَّمَا أُنزِلَ
X
തീര്‍ച്ചയായും ഇറക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
الْحَقُّ
X
സത്യം മാത്രമാണെന്ന്
كَمَنْ
X
ഒരാളെപോലെ
هُوَ
X
അവനാകുന്നു
أَعْمَىٰۚ
X
അന്ധന്‍
إِنَّمَا
X
നിശ്ചയം
يَتَذَكَّرُ
X
കാര്യങ്ങള്‍ നന്നായി മനസ്സിലാക്കുക
أُولُو الْأَلْبَابِ
X
ബുദ്ധിയുള്ളവര്‍(മാത്രമാണ്)
﴿13:19﴾ أَفَمَنْ
X
അപ്പോള്‍ യാതൊരുവനോ
هُوَ
X
അവന്‍
قَائِمٌ
X
നിരീക്ഷിക്കുന്നവനാണ്
عَلَىٰ كُلِّ نَفْسٍ
X
ആത്മാവിനെയും
بِمَا كَسَبَتْۗ
X
അത് സമ്പാദിച്ചുകൊണ്ടിരിക്കുന്നത്
وَجَعَلُوا
X
അവര്‍ ആക്കിയിരിക്കുന്നു
لِلَّهِ
X
അല്ലാഹുവിന്
شُرَكَاءَ
X
പങ്കുകാരെ
قُلْ
X
നീ പറയുക
سَمُّوهُمْۚ
X
നിങ്ങള്‍ അവരുടെ പേരുകള്‍ പറയുക
أَمْ
X
അതോ
تُنَبِّئُونَهُ
X
നിങ്ങള്‍ അവനെ വിവരം അറിയിക്കുന്നു
بِمَا لَا يَعْلَمُ
X
അവന്‍ അറിയാത്തത്
فِي الْأَرْضِ
X
ഭൂമിയില്‍
أَم
X
അതോ (നിങ്ങള്‍ പറയുകയാണോ)
بِظَاهِرٍ
X
പ്രകടമായത്
مِّنَ الْقَوْلِۗ
X
വാക്കില്‍ നിന്ന്
بَلْ
X
എന്നാല്‍
زُيِّنَ
X
കൗതുകമാക്കപ്പെട്ടു
لِلَّذِينَ كَفَرُوا
X
സത്യനിഷേധികള്‍ക്ക്
مَكْرُهُمْ
X
അവരുടെ കുതന്ത്രം
وَصُدُّوا
X
അവര്‍ തടയപ്പെടുകയും ചെയ്തു
عَنِ السَّبِيلِۗ
X
വഴിയില്‍ നിന്ന്, സന്മാര്‍ഗ്ഗത്തില്‍ നിന്ന്
وَمَن
X
ആരെയെങ്കിലും
يُضْلِلِ
X
വഴിപിഴപ്പിക്കുന്നു
اللَّهُ
X
അല്ലാഹു
فَمَا لَهُ
X
അപ്പോള്‍ അവന് ഉണ്ടാവില്ല
مِنْ هَادٍ
X
ഒരു വഴികാട്ടിയും
﴿13:33﴾ أَفَمَن
X
അപ്പോള്‍ ഒരുവനോ
يَخْلُقُ
X
അവന്‍ സൃഷ്ടിക്കുന്നു
كَمَن
X
മറ്റൊരുത്തനെപ്പോലെ
لَّا يَخْلُقُۗ
X
അവന്‍ സൃഷ്ടിക്കുന്നില്ല
أَفَلَا تَذَكَّرُونَ
X
അപ്പോള്‍ എന്ത്കൊണ്ട് നിങ്ങള്‍ ചിന്തിച്ചുഗ്രഹിക്കുന്നില്ല
﴿16:17﴾ أَفَمَن
X
അപ്പോളൊരുത്തനാണോ
وَعَدْنَاهُ
X
നാം അവന് വാഗ്ദാനം ചെയ്തു
وَعْدًا حَسَنًا
X
നല്ലൊരു വാഗ്ദാനം
فَهُوَ
X
എന്നിട്ടവന്‍
لَاقِيهِ
X
അതിനെ കാണുന്നവനാണ്, അനുഭവിക്കുന്നവനാണ്
كَمَن
X
ഒരുത്തനെപ്പോലെ
مَّتَّعْنَاهُ
X
നാം അവനെ ആസ്വദിപ്പിച്ചു
مَتَاعَ
X
വിഭവങ്ങള്‍
الْحَيَاةِ
X
ജീവിത
الدُّنْيَا
X
ഭൗതിക
ثُمَّ
X
പിന്നെ
هُوَ
X
അവനായിരിക്കും
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുദിവസത്തില്‍
مِنَ الْمُحْضَرِينَ
X
(നോവേറിയ ശിക്ഷക്കായി) ഹാജരാക്കപ്പെടുന്നവരില്‍
﴿28:61﴾ أَفَمَن
X
ഒരാള്‍ ആണോ
كَانَ مُؤْمِنًا
X
സത്യവിശ്വാസിയായ
كَمَن
X
ഒരാളെപ്പോലെ
كَانَ فَاسِقًاۚ
X
തെമ്മാടിയായ
لَّا يَسْتَوُونَ
X
അവര്‍ സമമാവുകയില്ല
﴿32:18﴾ أَفَمَن زُيِّنَ لَهُ
X
അപ്പോള്‍ അലംകൃതമായി തോന്നിയവന്റെ സ്ഥിതിയോ
سُوءُ عَمَلِهِ
X
തന്റെ ചീത്ത പ്രവൃത്തി
فَرَآهُ
X
അങ്ങനെ അവന്‍ അത് കാണുകയും ചെയ്തു
حَسَنًاۖ
X
നല്ലതായി
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُضِلُّ
X
വഴികേടിലാക്കുന്നു
مَن يَشَاءُ
X
അവനിഛിക്കുന്നവരെ
وَيَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുന്നു
مَن يَشَاءُۖ
X
താന്‍ ഇഛിക്കുന്നവരെ
فَلَا تَذْهَبْ
X
അതിനാല്‍ പോകാതിരിക്കട്ടെ
نَفْسُكَ
X
നിന്റെ ജീവന്‍
عَلَيْهِمْ
X
അവരെക്കുറിച്ചോര്‍ത്ത്
حَسَرَاتٍۚ
X
കൊടും ദുഃഖത്താല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِمَا يَصْنَعُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
﴿35:8﴾ أَفَمَنْ
X
അപ്പോള്‍ യാതൊരുവനോ
حَقَّ
X
സ്ഥിരപ്പെട്ടു കഴിഞ്ഞു
عَلَيْهِ
X
അവന്റെ കാര്യത്തില്‍
كَلِمَةُ الْعَذَابِ
X
ശിക്ഷാ വചനം
أَفَأَنتَ
X
അപ്പോള്‍ നീയാണോ, നിനക്കാവുമോ
تُنقِذُ
X
നീ രക്ഷിക്കുന്നു
مَن فِي النَّارِ
X
നരകത്തീയിലുള്ളവനെ
﴿39:19﴾ أَفَمَن
X
യാതൊരുവനാണോ
شَرَحَ اللَّهُ
X
അല്ലാഹു വിശാലത നല്‍കി
صَدْرَهُ
X
അവന്റെ ഹൃദയത്തിന്
لِلْإِسْلَامِ
X
ഇസ്‌ലാമിന് വേണ്ടി
فَهُوَ
X
അങ്ങനെ അവന്‍
عَلَىٰ نُورٍ
X
വെളിച്ചത്തിന്‍മേലാണ്
مِّن رَّبِّهِۚ
X
തന്റെ നാഥനില്‍നിന്നുള്ള
فَوَيْلٌ
X
എന്നാല്‍ നാശം
لِّلْقَاسِيَةِ
X
കടുത്തുപോയവര്‍ക്കാണ്
قُلُوبُهُم
X
തങ്ങളുടെ ഹൃദയങ്ങള്‍
مِّن ذِكْرِ اللَّهِۚ
X
അല്ലാഹുവിന്റെ ഉല്‍ബോധനത്തിനു നേരെ
أُولَٰئِكَ
X
അവര്‍
فِي ضَلَالٍ
X
ദുര്‍മാര്‍ഗത്തിലാണ്
مُّبِينٍ
X
വ്യക്തമായ
﴿39:22﴾ أَفَمَن يَتَّقِي
X
എന്നാല്‍ തടുക്കേണ്ടി വരുന്നവനോ
بِوَجْهِهِ
X
സ്വന്തം മുഖംകൊണ്ട്
سُوءَ الْعَذَابِ
X
കഠിനമായ ശിക്ഷയെ
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَقِيلَ
X
പറയപ്പെടും
لِلظَّالِمِينَ
X
അതിക്രമികളോട്
ذُوقُوا
X
നിങ്ങള്‍ ആസ്വദിക്കുക
مَا كُنتُمْ تَكْسِبُونَ
X
നിങ്ങള്‍ സമ്പാദിച്ചുകൊണ്ടിരുന്നത്
﴿39:24﴾ إِنَّ الَّذِينَ يُلْحِدُونَ
X
തീര്‍ച്ചയായും വക്രമായ അര്‍ത്ഥം കല്പിക്കുന്നവര്‍
فِي آيَاتِنَا
X
നമ്മുടെ സൂക്തങ്ങള്‍ക്ക്
لَا يَخْفَوْنَ
X
മറഞ്ഞിരിക്കുന്നില്ല
عَلَيْنَاۗ
X
നമ്മില്‍ നിന്ന്
أَفَمَن يُلْقَىٰ
X
എറിയപ്പെടുന്നവനാണോ
فِي النَّارِ
X
നരകത്തില്‍
خَيْرٌ
X
ഉത്തമന്‍
أَم مَّن يَأْتِي
X
അതോ, വന്നെത്തുന്നവനോ
آمِنًا
X
നിര്‍ഭയനായി
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
اعْمَلُوا
X
നിങ്ങള്‍ ചെയ്തുകൊള്ളുക
مَا شِئْتُمْۖ
X
നിങ്ങള്‍ ഉദ്ദേശിച്ചത്
إِنَّهُ
X
നിശ്ചയമായും അവന്‍
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതൊക്കെയും
بَصِيرٌ
X
വീക്ഷിക്കുന്നവനാണ്
﴿41:40﴾ أَفَمَن
X
ഒരുവനാണോ?
كَانَ
X
അവനായിരിക്കുന്നു
عَلَىٰ بَيِّنَةٍ
X
തെളിവിന്മേല്‍
مِّن رَّبِّهِ
X
തന്റെ നാഥനില്‍നിന്നുള്ള
كَمَن
X
ഒരുവനെപ്പോലെ
زُيِّنَ
X
ചേതോഹരമായി തോന്നിയിരിക്കുന്നു
لَهُ
X
അവന്
سُوءُ عَمَلِهِ
X
തന്റെ ഹീനപ്രവൃത്തി
وَاتَّبَعُوا
X
അവര്‍ പിന്‍പറ്റുകയും ചെയ്തു
أَهْوَاءَهُم
X
തങ്ങളുടെ തന്നിഷ്ടങ്ങളെ
﴿47:14﴾ أَفَمَن يَمْشِي
X
നടക്കുന്നവനോ?
مُكِبًّا
X
നിലത്തുകുത്തിയവനായി
عَلَىٰ وَجْهِهِ
X
അവന്റെ മുഖം
أَهْدَىٰ
X
നേര്‍വഴി പ്രാപിച്ചവന്‍
أَمَّن يَمْشِي
X
അതല്ല, നടക്കുന്നവനോ?
سَوِيًّا
X
നേരെ
عَلَىٰ صِرَاطٍ
X
പാതയിലൂടെ
مُّسْتَقِيمٍ
X
നേരായ
﴿67:22﴾