Repeated Words in Quran

< >
Total Found : 46
وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
رَبُّكَ
X
നിന്റെ നാഥന്‍
لِلْمَلَائِكَةِ
X
മലക്കുകളോട്
إِنِّي
X
നിശ്ചയം ഞാന്‍
جَاعِلٌ
X
നിശ്ചയിക്കുകയാണ്
فِي الْأَرْضِ
X
ഭൂമിയില്‍
خَلِيفَةًۖ
X
ഒരു പ്രതിനിധിയെ
قَالُوا
X
അവര്‍ പറഞ്ഞു
أَتَجْعَلُ
X
നീ ആക്കുകയോ
فِيهَا
X
അതില്‍
مَن يُفْسِدُ
X
കുഴപ്പമുണ്ടാക്കുന്നവരെ
فِيهَا
X
അതില്‍
وَيَسْفِكُ
X
ചിന്തുകയും ചെയ്യുന്ന
الدِّمَاءَ
X
ചോര
وَنَحْنُ
X
ഞങ്ങളാകട്ടെ
نُسَبِّحُ
X
ഞങ്ങള്‍ പ്രകീര്‍ത്തിക്കുന്നു
بِحَمْدِكَ
X
നിന്നെ സ്തുതിക്കുന്നതോടൊപ്പം
وَنُقَدِّسُ
X
ഞങ്ങള്‍ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു
لَكَۖ
X
നിനക്കുള്ള
قَالَ
X
അവന്‍ പറഞ്ഞു
إِنِّي
X
നിശ്ചയം ഞാന്‍
أَعْلَمُ
X
ഞാനറിയുന്നു
مَا لَا تَعْلَمُونَ
X
നിങ്ങള്‍ അറിയാത്തത്
﴿2:30﴾ قَالَ
X
അവന്‍ പറഞ്ഞു
يَا آدَمُ
X
ഓ ആദം
أَنبِئْهُم
X
നീ അവര്‍ക്ക് പറഞ്ഞുകൊടുക്കുക
بِأَسْمَائِهِمْۖ
X
അവയുടെ പേരുകള്‍
فَلَمَّا أَنبَأَهُم
X
അങ്ങനെ അദ്ദേഹം അവര്‍ക്ക് പറഞ്ഞുകൊടുത്തു
بِأَسْمَائِهِمْ
X
അവയുടെ പേരുകള്‍
قَالَ
X
അവര്‍ പറഞ്ഞു
أَلَمْ أَقُل
X
ഞാന്‍ പറഞ്ഞിരുന്നില്ലേ
لَّكُمْ
X
നിങ്ങളോട്
إِنِّي أَعْلَمُ
X
നിശ്ചയം ഞാന്‍ അറിയുന്നു
غَيْبَ
X
അദൃശ്യകാര്യങ്ങള്‍
السَّمَاوَاتِ
X
ആകാശങ്ങളിലെ
وَالْأَرْضِ
X
ഭൂമിയിലെയും
وَأَعْلَمُ
X
ഞാനറിയുകയും ചെയ്യുന്നു
مَا تُبْدُونَ
X
നിങ്ങള്‍ വെളിപ്പെടുത്തുന്നത്
وَمَا كُنتُمْ تَكْتُمُونَ
X
നിങ്ങള്‍ ഒളിച്ചുവെക്കുന്നതും
﴿2:33﴾ أَمْ
X
അതല്ല
تَقُولُونَ
X
നിങ്ങള്‍ പറയുന്നുവോ
إِنَّ إِبْرَاهِيمَ
X
നിശ്ചയം ഇബ്റാഹീം
وَإِسْمَاعِيلَ
X
ഇസ്മാഈലും
وَإِسْحَاقَ
X
ഇസ്ഹാഖും
وَيَعْقُوبَ
X
യഅ്ഖൂബും
وَالْأَسْبَاطَ
X
സന്താനങ്ങളും
كَانُوا
X
അവര്‍ ആയിരുന്നെന്ന്
هُودًا
X
ജൂതര്‍
أَوْ نَصَارَىٰۗ
X
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
قُلْ
X
പറയുക
أَأَنتُمْ
X
നിങ്ങളാണോ
أَعْلَمُ
X
ഏറ്റം നന്നായറിയുന്നത്
أَمِ
X
അതല്ല
اللَّهُۗ
X
അല്ലാഹുവോ
وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുവനെക്കാള്‍
كَتَمَ
X
അവന്‍ മറച്ചുവെച്ചു
شَهَادَةً
X
സാക്ഷ്യം
عِندَهُ
X
തന്റെ വശമുള്ള
مِنَ اللَّهِۗ
X
അല്ലാഹുവില്‍നിന്ന്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി
﴿2:140﴾ أَوْ
X
അല്ലെങ്കില്‍
كَالَّذِي مَرَّ
X
നടന്നുപോയവനെപ്പോലെ
عَلَىٰ قَرْيَةٍ
X
ഒരു പട്ടണത്തിലൂടെ
وَهِيَ
X
അത്
خَاوِيَةٌ عَلَىٰ عُرُوشِهَا
X
കീഴ്മേല്‍ മറിഞ്ഞതാണ്
قَالَ
X
അവന്‍ പറഞ്ഞു
أَنَّىٰ
X
എങ്ങനെയാണ്
يُحْيِي
X
ജീവിപ്പിക്കുന്നത്
هَٰذِهِ
X
ഇതിനെ
اللَّهُ
X
അല്ലാഹു
بَعْدَ مَوْتِهَاۖ
X
ഇത് നിര്‍ജീവമായതിന് ശേഷം
فَأَمَاتَهُ اللَّهُ
X
അപ്പോള്‍ അല്ലാഹു അദ്ദേഹത്തെ മരിപ്പിച്ചു
مِائَةَ عَامٍ
X
നൂറുവര്‍ഷം
ثُمَّ
X
പിന്നീട്
بَعَثَهُۖ
X
അവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
كَمْ لَبِثْتَۖ
X
നീ എത്ര കാലം കഴിച്ചുകൂട്ടി
قَالَ
X
അദ്ദേഹം പറഞ്ഞു
لَبِثْتُ
X
ഞാന്‍ കഴിച്ചുകൂട്ടി
يَوْمًا
X
ഒരു ദിവസം
أَوْ بَعْضَ يَوْمٍۖ
X
അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ അല്‍പഭാഗം
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
بَل لَّبِثْتَ
X
അല്ല; നീ കഴിച്ചുകൂട്ടി
مِائَةَ عَامٍ
X
നൂറുവര്‍ഷം
فَانظُرْ
X
നീ ഇപ്പോള്‍ നോക്കൂ
إِلَىٰ طَعَامِكَ
X
നിന്റെ ആഹാരത്തിലേക്ക്
وَشَرَابِكَ
X
നിന്റെ പാനീയത്തിലേക്കും
لَمْ يَتَسَنَّهْۖ
X
അവക്ക് മാറ്റം വന്നിട്ടില്ല
وَانظُرْ
X
എന്നാല്‍ നീ നോക്കൂ
إِلَىٰ حِمَارِكَ
X
നിന്റെ കഴുതയെ
وَلِنَجْعَلَكَ
X
നിന്നെ ആക്കാനാണിത്
آيَةً
X
ദൃഷ്ടാന്തം
لِّلنَّاسِۖ
X
ജനങ്ങള്‍ക്ക്
وَانظُرْ
X
നോക്കൂ
إِلَى الْعِظَامِ
X
എല്ലുകളിലേക്ക്
كَيْفَ
X
എങ്ങനെ
نُنشِزُهَا
X
നാം അതിനെ കൂട്ടിയിണക്കുന്നു
ثُمَّ نَكْسُوهَا
X
പിന്നെ നാം അതിനെ പൊതിയുന്നു
لَحْمًاۚ
X
മാംസം കൊണ്ട്
فَلَمَّا تَبَيَّنَ لَهُ
X
അദ്ദേഹത്തിന് കാര്യം വ്യക്തമായപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
أَعْلَمُ
X
ഞാനറിയുന്നു
أَنَّ اللَّهَ
X
അല്ലാഹു ആണെന്ന്
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാണ്
﴿2:259﴾ فَلَمَّا وَضَعَتْهَا
X
അങ്ങനെ അവള്‍ അതിനെ(ആ കുഞ്ഞിനെ) പ്രസവിച്ചപ്പോള്‍
قَالَتْ
X
അവള്‍ പറഞ്ഞു
رَبِّ
X
എന്റെ നാഥാ
إِنِّي وَضَعْتُهَا
X
നിശ്ചയമായും ഞാന്‍ അതിനെ പ്രസവിച്ചിരിക്കുന്നു
أُنثَىٰ
X
പെണ്‍കുഞ്ഞായി
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
നന്നായി അറിയുന്നവനാണ്
بِمَا وَضَعَتْ
X
അവള്‍ പ്രസവിച്ചത് എന്തെന്ന്
وَلَيْسَ الذَّكَرُ
X
ആണല്ല
كَالْأُنثَىٰۖ
X
പെണ്ണിനെപ്പോലെ
وَإِنِّي سَمَّيْتُهَا
X
നിശ്ചയം അതിന്(ആ കുഞ്ഞിന്) ഞാന്‍ പേരിട്ടിരിക്കുന്നു
مَرْيَمَ
X
മര്‍യം എന്ന്
وَإِنِّي أُعِيذُهَا بِكَ
X
അവളെ രക്ഷിക്കാന്‍ വേണ്ടി ഞാന്‍ നിന്നില്‍ അഭയം തേടുന്നു
وَذُرِّيَّتَهَا
X
അവളുടെ സന്താനപരമ്പരകളെയും
مِنَ الشَّيْطَانِ
X
പിശാചില്‍ നിന്ന്
الرَّجِيمِ
X
ശപിക്കപ്പെട്ട
﴿3:36﴾ وَلِيَعْلَمَ
X
അവന്‍ തിരിച്ചറിയാനും
الَّذِينَ نَافَقُواۚ
X
കപടവിശ്വാസം കാണിച്ചവരെ
وَقِيلَ
X
പറയപ്പെട്ടു
لَهُمْ
X
അവരോട്
تَعَالَوْا
X
നിങ്ങള്‍ വരൂ
قَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യൂ
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَوِ ادْفَعُواۖ
X
അല്ലെങ്കില്‍ ചെറുത്തുനില്‍ക്കൂ, പ്രതിരോധിക്കൂ
قَالُوا
X
അവര്‍ പറഞ്ഞു
لَوْ نَعْلَمُ
X
ഞങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍
قِتَالًا
X
യുദ്ധം (ഉണ്ടാകുമെന്ന്)
لَّاتَّبَعْنَاكُمْۗ
X
ഞങ്ങള്‍ നിങ്ങളെ പിന്തുടരുമായിരുന്നു
هُمْ
X
അവര്‍
لِلْكُفْرِ
X
സത്യനിഷേധത്തോട്
يَوْمَئِذٍ
X
അന്ന്
أَقْرَبُ
X
കൂടുതല്‍ അടുപ്പം
مِنْهُمْ
X
അവര്‍ക്ക്
لِلْإِيمَانِۚ
X
സത്യവിശ്വാസത്തേക്കാള്‍
يَقُولُونَ
X
അവര്‍ പറയുന്നു
بِأَفْوَاهِهِم
X
അവരുടെ വായകള്‍കൊണ്ട്
مَّا لَيْسَ
X
ഇല്ലാത്തത്
فِي قُلُوبِهِمْۗ
X
അവരുടെ മനസ്സുകളില്‍
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
നന്നായി അറിയുന്നവന്‍ (ആകുന്നു)
بِمَا يَكْتُمُونَ
X
അവര്‍ മറച്ചുവെക്കുന്നത്
﴿3:167﴾ وَمَن لَّمْ يَسْتَطِعْ
X
ആര്‍ക്കെങ്കിലും കഴിവില്ലെങ്കില്‍
مِنكُمْ
X
നിങ്ങളില്‍
طَوْلًا
X
ധനശേഷിയാല്‍
أَن يَنكِحَ
X
വിവാഹം ചെയ്യാന്‍
الْمُحْصَنَاتِ
X
കുലീനകളെ (സ്വതന്ത്ര സ്ത്രീകളെ)
الْمُؤْمِنَاتِ
X
സത്യവിശ്വാസിനികളായ
فَمِن مَّا مَلَكَتْ
X
അപ്പോള്‍ ഉടമപ്പെടുത്തിയവരില്‍ നിന്ന്
أَيْمَانُكُم
X
നിങ്ങളുടെ വലംകൈകള്‍
مِّن فَتَيَاتِكُمُ
X
നിങ്ങളുടെ യുവതികളില്‍പെട്ട
الْمُؤْمِنَاتِۚ
X
സത്യവിശ്വാസിനികളായ
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറ്റം അറിയുന്നു
بِإِيمَانِكُمۚ
X
നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
مِّن بَعْضٍۚ
X
ചിലരില്‍ നിന്നുള്ളവര്‍
فَانكِحُوهُنَّ
X
അതിനാല്‍ അവരെ വിവാഹം ചെയ്തുകൊള്ളുക
بِإِذْنِ
X
അനുവാദത്തോടെ
أَهْلِهِنَّ
X
അവരുടെ രക്ഷിതാക്കളുടെ
وَآتُوهُنَّ
X
അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
X
അവരുടെ വിവാഹ മൂല്യം
بِالْمَعْرُوفِ
X
ന്യായമായി
مُحْصَنَاتٍ
X
ചാരിത്യ്രവതികളായ നിലയില്‍
غَيْرَ مُسَافِحَاتٍ
X
അവിഹിതബന്ധത്തിലേര്‍പ്പടുന്നവരാവാതെ
وَلَا مُتَّخِذَاتِ
X
സ്വീകരിക്കുന്നവരാവാതെയും
أَخْدَانٍۚ
X
ജാരന്‍മാരെ
فَإِذَا أُحْصِنَّ
X
അവര്‍(ദാമ്പത്യത്തില്‍) സുരക്ഷിതരായാല്‍
فَإِنْ أَتَيْنَ
X
എന്നിട്ടും അവര്‍ കൊണ്ടുവന്നാല്‍ (ഏര്‍പ്പെട്ടാല്‍)
بِفَاحِشَةٍ
X
വല്ല നീചവൃത്തി(യിലും)യും
فَعَلَيْهِنَّ
X
അവര്‍ക്കുണ്ട്
نِصْفُ
X
പകുതി
مَا عَلَى الْمُحْصَنَاتِ
X
സ്വതന്ത്ര സ്ത്രീകളുടെമേലുള്ളതിന്റെ
مِنَ الْعَذَابِۚ
X
ശിക്ഷയില്‍ നിന്ന്
ذَٰلِكَ
X
അത്
لِمَنْ خَشِيَ
X
ഭയപ്പെടുന്നവര്‍ക്കുള്ളതാകുന്നു
الْعَنَتَ
X
ദുര്‍വൃത്തിയി(തെറ്റി)ല്‍ അകപ്പെട്ടുപോകുമെന്ന്
مِنكُمْۚ
X
നിങ്ങളില്‍ നിന്ന്
وَأَن تَصْبِرُوا
X
എന്നാല്‍ നിങ്ങള്‍ ക്ഷമിക്കുന്നതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
പരമദയാലു
﴿4:25﴾ وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
നന്നായി അറിയുന്നവന്‍
بِأَعْدَائِكُمْۚ
X
നിങ്ങളുടെ എതിരാളികളെപ്പറ്റി
وَكَفَىٰ بِاللَّهِ
X
അല്ലാഹു മതിയായവനാകുന്നു
وَلِيًّا
X
രക്ഷകനായി
وَكَفَىٰ بِاللَّهِ
X
അല്ലാഹു തന്നെ മതിയായവനാകുന്നു
نَصِيرًا
X
സഹായിയായി
﴿4:45﴾ وَإِذَا جَاءُوكُمْ
X
അവര്‍ നിങ്ങളുടെ അടുത്ത് വന്നാല്‍
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന്
وَقَد دَّخَلُوا
X
എന്നാല്‍ ഉറപ്പായും അവര്‍ കടന്നുവന്നിരിക്കുന്നു
بِالْكُفْرِ
X
സത്യനിഷേധത്തോടെ
وَهُمْ
X
അവര്‍
قَدْ خَرَجُوا
X
അവര്‍ പുറത്ത് പോവുകയുംചെയ്തു
بِهِۚ
X
അതുമായി
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
നന്നായറിയുന്നവനാണ്
بِمَا كَانُوا يَكْتُمُونَ
X
അവര്‍ മറച്ചുവച്ചിരുന്നവയെക്കുറിച്ച്
﴿5:61﴾ وَإِذْ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞ സന്ദര്‍ഭവും ഓര്‍ക്കുക
يَا عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസാ
أَأَنتَ
X
നീ ആണോ?
قُلْتَ
X
നീ പറഞ്ഞു
لِلنَّاسِ
X
ജനങ്ങളോട്
اتَّخِذُونِي
X
നിങ്ങളെന്നെ ആക്കുവിന്‍
وَأُمِّيَ
X
എന്റെ മാതാവിനെയും
إِلَٰهَيْنِ
X
രണ്ടുദൈവങ്ങള്‍
مِن دُونِ اللَّهِۖ
X
അല്ലാഹുവെ കൂടാതെ
قَالَ
X
അദ്ദേഹം പറഞ്ഞു
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍!
مَا يَكُونُ لِي
X
എനിക്കാവുകയില്ല
أَنْ أَقُولَ
X
പറയാന്‍
مَا لَيْسَ
X
ഇല്ലാത്തത്
لِي
X
എനിക്ക്
بِحَقٍّۚ
X
ഒരവകാശവും
إِن كُنتُ
X
ഞാന്‍ ആയിരുന്നെങ്കില്‍
قُلْتُهُ
X
ഞാനത് പറഞ്ഞു
فَقَدْ عَلِمْتَهُۚ
X
ഉറപ്പായും നീ അതറിഞ്ഞിരിക്കും
تَعْلَمُ
X
നീ അറിയും
مَا فِي نَفْسِي
X
എന്റെ മനസ്സിലുള്ളത്
وَلَا أَعْلَمُ
X
എന്നാല്‍ ഞാനറിയുകയില്ല
مَا فِي نَفْسِكَۚ
X
നിന്റെ മനസ്സിലുള്ളത്
إِنَّكَ
X
തീര്‍ച്ചയായും നീ
أَنتَ
X
നീ തന്നെയാണ്
عَلَّامُ
X
നന്നായറിയുന്നവന്‍
الْغُيُوبِ
X
അദൃശ്യകാര്യങ്ങള്‍
﴿5:116﴾ قُل
X
നീ പറയുക
لَّا أَقُولُ
X
ഞാന്‍ പറയുന്നില്ല(അവകാശപ്പെടുന്നില്ല)
لَكُمْ
X
നിങ്ങളോട്
عِندِي
X
എന്റെ വശം ഉണ്ടെന്ന്
خَزَائِنُ اللَّهِ
X
അല്ലാഹുവിന്റെ ഖജനാവുകള്‍
وَلَا أَعْلَمُ
X
ഞാന്‍ അറിയുന്നുമില്ല
الْغَيْبَ
X
അതിഭൗതികകാര്യം
وَلَا أَقُولُ
X
ഞാന്‍ പറയുന്നുമില്ല
لَكُمْ
X
നിങ്ങളോട്
إِنِّي
X
തീര്‍ച്ചയായും ഞാന്‍
مَلَكٌۖ
X
മലക്കാണെന്ന്
إِنْ أَتَّبِعُ
X
ഞാന്‍ പിന്‍പറ്റുന്നില്ല
إِلَّا
X
അല്ലാതെ
مَا
X
ഒരുകാര്യം
يُوحَىٰ
X
അത് ബോധനമായി നല്‍കപ്പെടുന്നു
إِلَيَّۚ
X
എനിക്ക്
قُلْ
X
നീ പറയുക(ചോദിക്കുക)
هَلْ يَسْتَوِي
X
ഒരുപോലെയാകുമോ?
الْأَعْمَىٰ
X
കുരുടന്‍
وَالْبَصِيرُۚ
X
കാഴ്ചയുള്ളവനും
أَفَلَا تَتَفَكَّرُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ?
﴿6:50﴾ قُل
X
നീ പറയുക
لَّوْ
X
എങ്കില്‍
أَنَّ عِندِي
X
തീര്‍ച്ചയായും എന്റെ വശം (ഉണ്ടായിരുന്നു)
مَا
X
ഒന്ന് (ഒരു കാര്യം)
تَسْتَعْجِلُونَ
X
നിങ്ങള്‍ ധൃതികൂട്ടുന്നു
بِهِ
X
അതിന്
لَقُضِيَ
X
തീരുമാനിക്കപ്പെടുമായിരുന്നു
الْأَمْرُ
X
കാര്യം
بَيْنِي
X
എനിക്കിടയില്‍
وَبَيْنَكُمْۗ
X
നിങ്ങള്‍ക്കുമിടയില്‍
وَاللَّهُ أَعْلَمُ
X
അല്ലാഹു നന്നായറിയുന്നവനാണ്
بِالظَّالِمِينَ
X
അക്രമികളെക്കുറിച്ച്
﴿6:58﴾ إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
هُوَ
X
അവന്‍
أَعْلَمُ
X
നന്നായറിയുന്നവനാണ്
مَن يَضِلُّ
X
തെറ്റിപ്പോകുന്നവരെ
عَن سَبِيلِهِۖ
X
അവന്റെ വഴിയില്‍നിന്ന്
وَهُوَ
X
അവന്‍
أَعْلَمُ
X
നന്നായി അറിയുന്നവനാണ്
بِالْمُهْتَدِينَ
X
നേര്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റി
﴿6:117﴾ وَمَا
X
എന്ത് (എന്ത്പറ്റി?)
لَكُمْ
X
നിങ്ങള്‍ക്ക്
أَلَّا تَأْكُلُوا
X
നിങ്ങള്‍ തിന്നാതിരിക്കാന്‍
مِمَّا
X
ഒന്നില്‍നിന്ന്
ذُكِرَ
X
ഉച്ചരിക്കപ്പെട്ടു
اسْمُ اللَّهِ
X
അല്ലാഹുവിന്റെ നാമം
عَلَيْهِ
X
അതിന്മേല്‍
وَقَدْ فَصَّلَ
X
അവന്‍ വിവരിച്ചുതന്നിട്ടുണ്ട്
لَكُم
X
നിങ്ങള്‍ക്ക്
مَّا حَرَّمَ
X
അവന്‍ നിഷിദ്ധമാക്കിയത്
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِلَّا مَا
X
യാതൊന്ന് ഒഴികെ
اضْطُرِرْتُمْ إِلَيْهِۗ
X
അതിലേക്ക് നിങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെട്ടു
وَإِنَّ كَثِيرًا
X
തീര്‍ച്ചയായും ധാരാളം പേര്‍
لَّيُضِلُّونَ
X
അവര്‍ വഴിപിഴപ്പിക്കുന്നു
بِأَهْوَائِهِم
X
അവരുടെ തന്നിഷ്ടപ്രകാരം
بِغَيْرِ
X
ഇല്ലാതെ
عِلْمٍۗ
X
ഒരു വിവരവും
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
هُوَ
X
അവന്‍
أَعْلَمُ
X
നന്നായറിയുന്നവനാണ്
بِالْمُعْتَدِينَ
X
അതിക്രമികളെപ്പറ്റി
﴿6:119﴾ وَإِذَا جَاءَتْهُمْ
X
അവര്‍ക്ക് വന്നെത്തിയാല്‍
آيَةٌ
X
വല്ല ദൃഷ്ടാന്തവും
قَالُوا
X
അവര്‍ പറഞ്ഞു(പറയുന്നു)
لَن نُّؤْمِنَ
X
ഞങ്ങള്‍ വിശ്വസിക്കുകയില്ല
حَتَّىٰ نُؤْتَىٰ
X
ഞങ്ങള്‍ക്ക് നല്‍കപ്പെടുന്നതുവരെ
مِثْلَ
X
തുല്യമായത്
مَا أُوتِيَ
X
നല്‍കപ്പെട്ടതിന്
رُسُلُ اللَّهِۘ
X
അല്ലാഹുവിന്റെ ദൂതന്മാര്‍ക്ക്
اللَّهُ أَعْلَمُ
X
അല്ലാഹു നന്നായി അറിയുന്നവനാണ്
حَيْثُ
X
എവിടെ
يَجْعَلُ
X
അവന്‍ ഏല്‍പിക്കണമെന്ന്
رِسَالَتَهُۗ
X
തന്റെ സന്ദേശം
سَيُصِيبُ
X
ബാധിക്കും
الَّذِينَ أَجْرَمُوا
X
അധര്‍മം പ്രവര്‍ത്തിച്ചവരെ
صَغَارٌ
X
നിന്ദ്യത
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَعَذَابٌ
X
ശിക്ഷയും
شَدِيدٌ
X
കഠിനമായ
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَمْكُرُونَ
X
അവര്‍ കുതന്ത്രം പ്രയോഗിക്കുന്നു
﴿6:124﴾ أُبَلِّغُكُمْ
X
ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചു തരുന്നു
رِسَالَاتِ
X
സന്ദേശങ്ങള്‍
رَبِّي
X
എന്റെ നാഥന്റെ
وَأَنصَحُ
X
ഞാന്‍ നന്‍മ കൊതിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
وَأَعْلَمُ
X
ഞാനറിയുന്നു
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
مَا لَا تَعْلَمُونَ
X
നിങ്ങള്‍ അറിയാത്തത്
﴿7:62﴾ قُل
X
നീ പറയുക
لَّا أَمْلِكُ
X
എനിക്കു വരുത്താനാവില്ല
لِنَفْسِي
X
എനിക്കു തന്നെ
نَفْعًا
X
ഗുണം
وَلَا ضَرًّا
X
ദോഷവും ഇല്ല
إِلَّا
X
ഒഴികെ
مَا شَاءَ
X
ഇച്ഛിച്ചത്
اللَّهُۚ
X
അല്ലാഹു
وَلَوْ كُنتُ
X
ഞാനായിരുന്നുവെങ്കില്‍
أَعْلَمُ
X
ഞാനറിയും
الْغَيْبَ
X
അഭൗതിക കാര്യം
لَاسْتَكْثَرْتُ
X
ഞാന്‍ കൂടുതല്‍ കൈവരുത്തുമായിരുന്നു
مِنَ الْخَيْرِ
X
ഗുണം
وَمَا مَسَّنِيَ
X
എന്നെ ബാധിക്കുമായിരുന്നില്ല
السُّوءُۚ
X
ദോഷം
إِنْ أَنَا
X
ഞാനല്ല
إِلَّا نَذِيرٌ
X
മുന്നറിയിപ്പുകാരനല്ലാതെ
وَبَشِيرٌ
X
ശുഭവാര്‍ത്ത അറിയിക്കുന്നവനും
لِّقَوْمٍ
X
ജനത്തിന്
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿7:188﴾ وَمِنْهُم
X
അവരിലുണ്ട്
مَّن يُؤْمِنُ
X
വിശ്വസിക്കുന്നവര്‍
بِهِ
X
അതില്‍ (ഖുര്‍ആനില്‍)
وَمِنْهُم
X
അവരിലുണ്ട്
مَّن لَّا يُؤْمِنُ
X
വിശ്വസിക്കാത്തവരും
بِهِۚ
X
അതില്‍
وَرَبُّكَ
X
നിന്റെ നാഥന്‍
أَعْلَمُ
X
നന്നായറിയുന്നവനാണ്
بِالْمُفْسِدِينَ
X
കുഴപ്പക്കാരെ
﴿10:40﴾ وَلَا أَقُولُ
X
ഞാന്‍ പറയുന്നില്ല
لَكُمْ
X
നിങ്ങളോട്
عِندِي
X
എന്റെ വശമുണ്ടെന്ന്
خَزَائِنُ اللَّهِ
X
അല്ലാഹുവിന്റെ ഖജനാവുകള്‍
وَلَا أَعْلَمُ
X
ഞാന്‍ അറിയുന്നുമില്ല
الْغَيْبَ
X
അഭൗതിക കാര്യങ്ങള്‍
وَلَا أَقُولُ
X
ഞാന്‍ പറയുന്നുമില്ല
إِنِّي
X
നിശ്ചയം ഞാന്‍ ആണെന്ന്
مَلَكٌ
X
മലക്ക്
وَلَا أَقُولُ
X
ഞാന്‍ പറയുന്നുമില്ല
لِلَّذِينَ
X
ഒരുവിഭാഗക്കാരോട്
تَزْدَرِي
X
നിസ്സാരമായി കാണുന്നു
أَعْيُنُكُمْ
X
നിങ്ങളുടെ കണ്ണുകള്‍
لَن يُؤْتِيَهُمُ
X
അവര്‍ക്കു നല്‍കുകയില്ലെന്ന്
اللَّهُ
X
അല്ലാഹു
خَيْرًاۖ
X
ഒരു നന്മയും
اللَّهُ
X
അല്ലാഹുവാണ്
أَعْلَمُ
X
ഏറ്റവും നന്നായറിയുന്നവന്‍
بِمَا فِي أَنفُسِهِمْۖ
X
അവരുടെ മനസ്സുകളിലുള്ളത്
إِنِّي
X
നിശ്ചയമായും ഞാന്‍
إِذًا
X
എങ്കില്‍ (അങ്ങനെ പറയുകയാണെങ്കില്‍)
لَّمِنَ الظَّالِمِينَ
X
അക്രമികളില്‍പെട്ടവനാകുന്നു
﴿11:31﴾ قَالُوا
X
അവര്‍(സഹോദരന്മാര്‍) പറഞ്ഞു
إِن يَسْرِقْ
X
അവന്‍ മോഷ്ടിച്ചുവെങ്കില്‍
فَقَدْ سَرَقَ
X
തീര്‍ച്ചയായും മോഷ്ടിച്ചിട്ടുണ്ട്
أَخٌ
X
ഒരു സഹോദരന്‍
لَّهُ
X
അവന്റെ
مِن قَبْلُۚ
X
മുമ്പ്
فَأَسَرَّهَا
X
അത് രഹസ്യമാക്കിവെച്ചു
يُوسُفُ
X
യൂസുഫ്
فِي نَفْسِهِ
X
തന്റെ മനസ്സില്‍
وَلَمْ يُبْدِهَا
X
അദ്ദേഹം അത്(അതിന്റെ യാഥാര്‍ത്ഥ്യം) വെളിപ്പെടുത്തിയ
لَهُمْۚ
X
അവരോട്
قَالَ
X
അദ്ദേഹം പറഞ്ഞു
أَنتُمْ
X
നിങ്ങള്‍
شَرٌّ
X
ഏറ്റവും ദുഷ്ടന്മാര്‍
مَّكَانًاۖ
X
നിലപാടാല്‍
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറ്റവും അറിയുന്നവനാണ്
بِمَا تَصِفُونَ
X
നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി
﴿12:77﴾ قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّمَا أَشْكُو
X
നിശ്ചയം ഞാന്‍ വേവലാതിപ്പെടുന്നു
بَثِّي
X
എന്റെ മനോവേദനയെക്കുറിച്ച്
وَحُزْنِي
X
എന്റെ വ്യസനവും
إِلَى اللَّهِ
X
അല്ലാഹുവോട് മാത്രം
وَأَعْلَمُ
X
ഞാനറിയുന്നു
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
مَا لَا تَعْلَمُونَ
X
നിങ്ങളറിയാത്തത്
﴿12:86﴾ فَلَمَّا أَن جَاءَ
X
പിന്നീട് വന്നപ്പോള്‍
الْبَشِيرُ
X
ശുഭവാര്‍ത്ത അറിയിക്കുന്നയാള്‍
أَلْقَاهُ
X
അത് ഇട്ടുകൊടുത്തു
عَلَىٰ وَجْهِهِ
X
അദ്ദേഹത്തിന്റെ മുഖത്ത്
فَارْتَدَّ
X
അപ്പോള്‍ അദ്ദേഹം ആയിത്തീര്‍ന്നു
بَصِيرًاۖ
X
കാഴ്ചയുള്ളവന്‍
قَالَ
X
അദ്ദേഹം പറഞ്ഞു
أَلَمْ أَقُل
X
ഞാന്‍ പറഞ്ഞില്ലേ
لَّكُمْ
X
നിങ്ങളോട്
إِنِّي أَعْلَمُ
X
നിശ്ചയമായും ഞാന്‍ അറിയുന്നുവെന്ന്
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
مَا لَا تَعْلَمُونَ
X
നിങ്ങള്‍ അറിയാത്തത്
﴿12:96﴾ وَإِذَا بَدَّلْنَا
X
നാം പകരമാക്കിയാല്‍
آيَةً
X
ഒരു വചനത്തെ
مَّكَانَ
X
സ്ഥാനത്ത്
آيَةٍۙ
X
ഒരു വചനത്തിന്റെ
وَاللَّهُ
X
അല്ലാഹുവാകട്ടെ
أَعْلَمُ
X
ഏറ്റവും നന്നായറിയുന്നവന്‍
بِمَا يُنَزِّلُ
X
അവന്‍ അവതരിപ്പിക്കുന്നതിനെ കുറിച്ച്
قَالُوا
X
അവര്‍ പറയുകയായി
إِنَّمَا أَنتَ
X
നിശ്ചയമായും നീ
مُفْتَرٍۚ
X
കെട്ടിച്ചമക്കുന്നവന്‍ (മാത്രമാണ്)
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ അധിക പേരും
لَا يَعْلَمُونَ
X
(അവര്‍) അറിയുന്നില്ല
﴿16:101﴾ ادْعُ
X
നീ ക്ഷണിക്കുക
إِلَىٰ سَبِيلِ
X
മാര്‍ഗത്തിലേക്ക്
رَبِّكَ
X
നിന്റെ നാഥന്റെ
بِالْحِكْمَةِ
X
യുക്തിയോട് കൂടി
وَالْمَوْعِظَةِ
X
ഉപദേശത്തോടും
الْحَسَنَةِۖ
X
നല്ല
وَجَادِلْهُم
X
നീ അവരോട് സംവാദം നടത്തുക
بِالَّتِي
X
ഒന്ന് കൊണ്ട്
هِيَ
X
അത്
أَحْسَنُۚ
X
ഏറ്റവും നല്ലത്
إِنَّ
X
നിശ്ചയമായും
رَبَّكَ
X
നിന്റെ നാഥന്‍
هُوَ
X
അവനാണ്
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവന്‍
بِمَن ضَلَّ
X
പിഴച്ചു പോയവരെ കുറിച്ച്
عَن سَبِيلِهِۖ
X
അവന്റെ മാര്‍ഗത്തില്‍ നിന്ന്
وَهُوَ
X
അവന്‍
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവനാണ്
بِالْمُهْتَدِينَ
X
നേര്‍വഴി പ്രാപിച്ചവരെ കുറിച്ച്
﴿16:125﴾ رَّبُّكُمْ
X
നിങ്ങളുടെ നാഥന്‍
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവനാണ്
بِمَا فِي نُفُوسِكُمْۚ
X
നിങ്ങളുടെ മനസ്സുകളിലുള്ളത്
إِن تَكُونُوا
X
നിങ്ങളായിരുന്നാല്‍
صَالِحِينَ
X
സല്‍കര്‍മികള്‍
فَإِنَّهُ كَانَ
X
അപ്പോള്‍ അവനാണ്
لِلْأَوَّابِينَ
X
(ഖേദിച്ചു)മടങ്ങുന്നവര്‍ക്ക്
غَفُورًا
X
ഏറ്റവും പൊറുക്കുന്നവന്‍
﴿17:25﴾ نَّحْنُ
X
നാം
أَعْلَمُ
X
നാം നന്നായി അറിയുന്നു
بِمَا يَسْتَمِعُونَ بِهِ
X
അവര്‍ കേട്ടുകൊണ്ടിരിക്കുന്നത്
إِذْ يَسْتَمِعُونَ
X
അവര്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍
إِلَيْكَ
X
താങ്കളെ
وَإِذْ هُمْ
X
അവര്‍ ആയിരിക്കുമ്പോഴും
نَجْوَىٰ
X
രഹസ്യം പറയുന്നവര്‍
إِذْ يَقُولُ
X
പറയുമ്പോള്‍
الظَّالِمُونَ
X
അക്രമികള്‍
إِن تَتَّبِعُونَ
X
നിങ്ങള്‍ പിന്തുടരുന്നില്ല
إِلَّا
X
അല്ലാതെ
رَجُلًا
X
ഒരു മനുഷ്യനെ
مَّسْحُورًا
X
മാരണം ബാധിച്ച
﴿17:47﴾ رَّبُّكُمْ
X
നിങ്ങളുടെ നാഥന്‍
أَعْلَمُ
X
നന്നായി അറിയുന്നവനാണ്
بِكُمْۖ
X
നിങ്ങളെക്കുറിച്ച്
إِن يَشَأْ
X
അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍
يَرْحَمْكُمْ
X
അവന്‍ നിങ്ങളോട് കരുണകാണിക്കും
أَوْ
X
അല്ലെങ്കില്‍
إِن يَشَأْ
X
അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍
يُعَذِّبْكُمْۚ
X
അവന്‍ നിങ്ങളെ ശിക്ഷിക്കും
وَمَا أَرْسَلْنَاكَ
X
നിന്നെ നാം അയച്ചിട്ടില്ല
عَلَيْهِمْ
X
അവരുടെമേല്‍
وَكِيلًا
X
സംരക്ഷകനായി
﴿17:54﴾ وَرَبُّكَ
X
നിന്റെ നാഥന്‍
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവനാണ്
بِمَن
X
ഒരുത്തരെപ്പറ്റി
فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ള
وَالْأَرْضِۗ
X
ഭൂമിയിലും
وَلَقَدْ فَضَّلْنَا
X
നാം ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്
بَعْضَ
X
ചിലര്‍ക്ക്
النَّبِيِّينَ
X
പ്രവാചകന്മാരില്‍
عَلَىٰ بَعْضٍۖ
X
മറ്റ് ചിലരേക്കാള്‍
وَآتَيْنَا
X
നാം നല്‍കിയിട്ടുണ്ട്
دَاوُودَ
X
ദാവൂദിന്ന്
زَبُورًا
X
സങ്കീര്‍ത്തനം
﴿17:55﴾ قُلْ
X
പറയുക
كُلٌّ
X
എല്ലാവരും
يَعْمَلُ
X
പ്രവര്‍ത്തിക്കുന്നു
عَلَىٰ شَاكِلَتِهِ
X
അവന്റെ സമ്പ്രദായമനുസരിച്ച്
فَرَبُّكُمْ
X
എന്നാല്‍ നിങ്ങളുടെ നാഥന്‍
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവനാണ്
بِمَنْ
X
ഒരുത്തനെ
هُوَ أَهْدَىٰ
X
അവന്‍ ഏറ്റവും ശരിയായത് സ്വീകരിച്ചവന്‍ (ആകുന്നു)
سَبِيلًا
X
മാര്‍ഗത്താല്‍
﴿17:84﴾ وَكَذَٰلِكَ
X
അപ്രകാരം
بَعَثْنَاهُمْ
X
അവരെ നാം ഉയിര്‍ത്തെഴുന്നേല്‍പിച്ചു
لِيَتَسَاءَلُوا
X
അവര്‍ പരസ്പരം ചോദിക്കാനായി
بَيْنَهُمْۚ
X
അവര്‍ തമ്മില്‍
قَالَ
X
പറഞ്ഞു
قَائِلٌ
X
ഒരു പറയുന്നവന്‍
مِّنْهُمْ
X
അവരില്‍ നിന്ന്
كَمْ
X
എത്ര (കാലം)
لَبِثْتُمْۖ
X
നിങ്ങള്‍ കഴിച്ചുകൂട്ടി
قَالُوا
X
അവര്‍ പറഞ്ഞു
لَبِثْنَا
X
ഞങ്ങള്‍ കഴിച്ചുകൂട്ടി
يَوْمًا
X
ഒരു ദിവസം
أَوْ
X
അല്ലെങ്കില്‍
بَعْضَ
X
കുറച്ചു ഭാഗം
يَوْمٍۚ
X
ഒരു ദിവസത്തിന്റെ
قَالُوا
X
അവര്‍ പറഞ്ഞു
رَبُّكُمْ
X
നിങ്ങളുടെ നാഥനാകുന്നു
أَعْلَمُ
X
ഏറ്റവും കൂടുതല്‍ അറിയുന്നവന്‍
بِمَا لَبِثْتُمْ
X
നിങ്ങള്‍ കഴിച്ചുകൂട്ടിയതിനെപ്പറ്റി
فَابْعَثُوا
X
എന്നാല്‍ നിങ്ങള്‍ അയക്കുക
أَحَدَكُم
X
നിങ്ങളില്‍ ഒരാളെ
بِوَرِقِكُمْ
X
നിങ്ങളുടെ വെള്ളി നാണയവുമായി
هَٰذِهِ
X
إِلَى الْمَدِينَةِ
X
പട്ടണത്തിലേക്ക്
فَلْيَنظُرْ
X
എന്നിട്ടയാള്‍ നോക്കട്ടെ
أَيُّهَا
X
അതില്‍ എവിടെയാണ്
أَزْكَىٰ
X
ഏറ്റവും നല്ല
طَعَامًا
X
ഭക്ഷണം
فَلْيَأْتِكُم
X
എന്നിട്ടയാള്‍ നിങ്ങളുടെയടുക്കല്‍ വരട്ടെ
بِرِزْقٍ
X
ഭക്ഷണവുമായി
مِّنْهُ
X
അതില്‍ നിന്ന്
وَلْيَتَلَطَّفْ
X
അയാള്‍ സൂക്ഷ്മത (ജാഗ്രത) കൈകൊള്ളട്ടെ
وَلَا يُشْعِرَنَّ
X
അവന്‍ ഒരിക്കലും അറിയിക്കരുത്
بِكُمْ
X
നിങ്ങളെപ്പറ്റി
أَحَدًا
X
ഒരുത്തനെയും
﴿18:19﴾ وَكَذَٰلِكَ
X
അപ്രകാരം
أَعْثَرْنَا
X
നാം കാണാന്‍ അവസരമൊരുക്കി
عَلَيْهِمْ
X
അവരെ
لِيَعْلَمُوا
X
അവരറിയാന്‍
أَنَّ وَعْدَ اللَّهِ
X
നിശ്ചയം അല്ലാഹുവിന്റെ കരാര്‍
حَقٌّ
X
സത്യം (ആണെന്ന്)
وَأَنَّ السَّاعَةَ
X
നിശ്ചയം അന്ത്യനാള്‍
لَا رَيْبَ
X
ഒരു സംശയവുമില്ല
فِيهَا
X
അതില്‍ (എന്നും)
إِذْ يَتَنَازَعُونَ
X
അവര്‍ തര്‍ക്കിച്ചു കൊണ്ടിരുന്നപ്പോള്‍
بَيْنَهُمْ
X
പരസ്പരം
أَمْرَهُمْۖ
X
അവരുടെ കാര്യത്തെപ്പറ്റി
فَقَالُوا
X
അപ്പോള്‍ അവര്‍ പറഞ്ഞു
ابْنُوا
X
നിങ്ങളുണ്ടാക്കുവിന്‍
عَلَيْهِم
X
അവര്‍ക്കു മീതെ
بُنْيَانًاۖ
X
ഒരു കെട്ടിടം (സ്മാരകം)
رَّبُّهُمْ
X
അവരുടെ നാഥന്‍
أَعْلَمُ
X
എറ്റവും നന്നായി അറിയുന്നവനാണ്
بِهِمْۚ
X
അവരെപ്പറ്റി
قَالَ
X
പറഞ്ഞു
الَّذِينَ غَلَبُوا
X
സ്വാധീനമുള്ളവര്‍
عَلَىٰ أَمْرِهِمْ
X
അവരുടെ കാര്യത്തില്‍
لَنَتَّخِذَنَّ
X
നാം ഉണ്ടാക്കുക തന്നെ ചെയ്യും
عَلَيْهِم
X
അവര്‍ക്കു മീതെ
مَّسْجِدًا
X
ഒരു പള്ളി
﴿18:21﴾ سَيَقُولُونَ
X
അവര്‍ (ഒരു കൂട്ടര്‍) പറയുന്നു
ثَلَاثَةٌ
X
(അവര്‍) മൂന്ന് പേരാണ്
رَّابِعُهُمْ
X
അവരില്‍ നാലാമത്തേത്
كَلْبُهُمْ
X
അവരുടെ നായയും
وَيَقُولُونَ
X
അവര്‍ (മറ്റൊരു കൂട്ടര്‍) പറയുന്നു
خَمْسَةٌ
X
(അവര്‍) അഞ്ചാണ്
سَادِسُهُمْ
X
അവരില്‍ ആറാമത്തേത്
كَلْبُهُمْ
X
അവരുടെ നായയും
رَجْمًا
X
ഊഹിച്ചു കൊണ്ട്
بِالْغَيْبِۖ
X
അദൃശ്യ കാര്യത്തെപ്പറ്റി
وَيَقُولُونَ
X
അവര്‍ (വേറെ ഒരു കൂട്ടര്‍) പറയുന്നു
سَبْعَةٌ
X
(അവര്‍) ഏഴാണ്
وَثَامِنُهُمْ
X
അവരില്‍ എട്ടാമത്തേത്
كَلْبُهُمْۚ
X
അവരുടെ നായയും
قُل
X
നീ പറയുക
رَّبِّي
X
എന്റെ നാഥന്‍
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവനാണ്
بِعِدَّتِهِم
X
അവരുടെ എണ്ണത്തെപ്പറ്റി
مَّا يَعْلَمُهُمْ
X
അവരെ കുറിച്ച് അറിയുകയില്ല
إِلَّا قَلِيلٌۗ
X
കുറച്ചു പേരൊഴികെ
فَلَا تُمَارِ
X
അതിനാല്‍ നീ തര്‍ക്കിക്കരുത്
فِيهِمْ
X
അവരെപ്പറ്റി, അവരുടെ കാര്യത്തില്‍
إِلَّا مِرَاءً
X
തര്‍ക്കമല്ലാതെ
ظَاهِرًا
X
വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള
وَلَا تَسْتَفْتِ
X
നീ അഭിപ്രായമാരായുകയും ചെയ്യരുത്
فِيهِم
X
അവരെപ്പറ്റി
مِّنْهُمْ
X
അവരില്‍ നിന്ന്
أَحَدًا
X
ഒരാളോടും
﴿18:22﴾ قُلِ
X
നീ പറയുക
اللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറെ അറിയുന്നവനാണ്
بِمَا لَبِثُواۖ
X
അവര്‍ താമസിച്ചതിനെ കുറിച്ച്
لَهُ
X
അവന്നാണ്
غَيْبُ
X
അദൃശ്യ ജ്ഞാനം
السَّمَاوَاتِ
X
ആകാശങ്ങളിലെ
وَالْأَرْضِۖ
X
ഭൂമിയിലെയും
أَبْصِرْ بِهِ
X
അവനെത്ര നന്നായി കാണുന്നവന്‍
وَأَسْمِعْۚ
X
അവനെത്ര നന്നായി കേള്‍ക്കുന്നവന്‍
مَا لَهُم
X
അവര്‍ക്കില്ല
مِّن دُونِهِ
X
അവനു പുറമെ
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا يُشْرِكُ
X
അവന്‍ പങ്കാളിയാക്കുന്നതല്ല
فِي حُكْمِهِ
X
അവന്റെ തീരുമാനത്തില്‍ (വിധിയില്‍)
أَحَدًا
X
ഒരുത്തനെയും
﴿18:26﴾ ثُمَّ
X
പിന്നെ
لَنَحْنُ
X
തീര്‍ച്ചയായും നാം
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നു
بِالَّذِينَ
X
ഒരുത്തരെ
هُمْ
X
അവര്‍
أَوْلَىٰ
X
ഏറ്റവും അര്‍ഹതപ്പെട്ടവര്‍
بِهَا
X
അതില്‍
صِلِيًّا
X
കിടന്നെരിയാന്‍
﴿19:70﴾ نَّحْنُ
X
നാം
أَعْلَمُ
X
ഏറ്റവും നന്നായറിയുന്നവനാണ്
بِمَا يَقُولُونَ
X
അവര്‍ പറയുന്നതിനെകുറിച്ച്
إِذْ يَقُولُ
X
പറയുന്ന സന്ദര്‍ഭം
أَمْثَلُهُمْ طَرِيقَةً
X
അവരില്‍ ഉത്തമനായ നടപടിക്കാരന്‍
إِن لَّبِثْتُمْ
X
നിങ്ങള്‍ താമസിച്ചിട്ടില്ല
إِلَّا يَوْمًا
X
ഒരു ദിവസമല്ലാതെ
﴿20:104﴾ وَإِن جَادَلُوكَ
X
അവര്‍ നിന്നോട് തര്‍ക്കിക്കുന്നുവെങ്കില്‍
فَقُلِ
X
നീ പറയൂ
اللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറെ അറിയുന്നവനാകുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്തും
﴿22:68﴾ ادْفَعْ
X
നീ തടയുക
بِالَّتِي
X
യാതൊന്ന് കൊണ്ട്
هِيَ
X
അത്
أَحْسَنُ
X
ഏറ്റവും ഉത്തമമാണ്
السَّيِّئَةَۚ
X
തിന്മയെ
نَحْنُ
X
നാം
أَعْلَمُ
X
നന്നായി അറിയുന്നവനാണ്
بِمَا يَصِفُونَ
X
അവര്‍ ജല്‍പിക്കുന്നതിനെപറ്റി
﴿23:96﴾ قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّي
X
എന്റെ നാഥന്‍
أَعْلَمُ
X
നന്നായി അറിയുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി
﴿26:188﴾ وَقَالَ مُوسَىٰ
X
മൂസ പറഞ്ഞു
رَبِّي
X
എന്റെ നാഥന്‍
أَعْلَمُ
X
നന്നായറിയുന്നവനാണ്
بِمَن
X
ആരാണെന്ന്
جَاءَ
X
വന്നത്
بِالْهُدَىٰ
X
നേര്‍വഴിയുമായി
مِنْ عِندِهِ
X
അവന്റെ അടുത്തുനിന്ന്
وَمَن
X
ആരാണെന്നും
تَكُونُ
X
ഉണ്ടാകും
لَهُ
X
അവന്ന്
عَاقِبَةُ
X
അന്ത്യഗുണം
الدَّارِۖ
X
ഈ ലോകത്തിന്റെ
إِنَّهُ
X
തീര്‍ച്ചയായും
لَا يُفْلِحُ
X
വിജയിക്കുകയില്ല
الظَّالِمُونَ
X
അക്രമികള്‍
﴿28:37﴾ إِنَّكَ
X
നിശ്ചയം നീ
لَا تَهْدِي
X
നീ നേര്‍വഴിയിലാക്കുകയില്ല
مَنْ أَحْبَبْتَ
X
നീ ഇഷ്ടപ്പെടുന്നവരെ
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَهْدِي
X
നേര്‍വഴിയിലാക്കുന്നു
مَن يَشَاءُۚ
X
അവനിച്ഛിക്കുന്നവരെ
وَهُوَ
X
അവന്‍
أَعْلَمُ
X
നന്നായി അറിയുന്നവനാണ്
بِالْمُهْتَدِينَ
X
നേര്‍വഴിതേടുന്നവരെ
﴿28:56﴾ إِنَّ
X
നിശ്ചയമായും
الَّذِي فَرَضَ
X
ചുമത്തിയവന്‍
عَلَيْكَ
X
നിന്നില്‍
الْقُرْآنَ
X
ഈ ഖുര്‍ആന്‍
لَرَادُّكَ
X
നിന്നെ നയിക്കുകതന്നെചെയ്യും
إِلَىٰ مَعَادٍۚ
X
മഹത്തായ ഒരു പരിണതിയിലേക്ക്
قُل
X
പറയുക
رَّبِّي
X
എന്റെ നാഥന്‍
أَعْلَمُ
X
നന്നായി അറിയുന്നവനാണ്
مَن جَاءَ
X
വന്നത് ആരെന്ന്
بِالْهُدَىٰ
X
സന്‍മാര്‍ഗവുമായി
وَمَنْ
X
ആരെന്നും
هُوَ
X
അവനാകുന്നു
فِي ضَلَالٍ
X
വഴികേടില്‍
مُّبِينٍ
X
വ്യക്തമായ
﴿28:85﴾ قَالَ
X
(ഇബ്റാഹീം) പറഞ്ഞു
إِنَّ
X
തീര്‍ച്ചയായും
فِيهَا
X
അതിലുണ്ട്
لُوطًاۚ
X
ലൂത്വ്
قَالُوا
X
അവര്‍ പറഞ്ഞു
نَحْنُ أَعْلَمُ
X
ഞങ്ങള്‍ നന്നായി അറിയുന്നവരാണ്
بِمَن فِيهَاۖ
X
അതിലുള്ളവരെപ്പറ്റി
لَنُنَجِّيَنَّهُ
X
അദ്ദേഹത്തെ ഞങ്ങള്‍ രക്ഷപ്പെടുത്തുക തന്നെ ചെയ്യും
وَأَهْلَهُ
X
അദ്ദേഹത്തിന്റെ കുടുംബത്തെയും (ആള്‍ക്കാരെയും)
إِلَّا امْرَأَتَهُ
X
അദ്ദേഹത്തിന്റെ ഭാര്യ ഒഴികെ
كَانَتْ
X
അവളാകുന്നു
مِنَ الْغَابِرِينَ
X
പിന്‍മാറി നിന്നവരില്‍
﴿29:32﴾ وَوُفِّيَتْ
X
(പ്രതിഫലം) പൂര്‍ണമായി നല്‍കപ്പെടും
كُلُّ نَفْسٍ
X
ഓരോ വ്യക്തിക്കും
مَّا عَمِلَتْ
X
താന്‍ പ്രവര്‍ത്തിച്ചതിന്ന്
وَهُوَ أَعْلَمُ
X
അവന്‍ നന്നായറിയുന്നവനാണ്
بِمَا يَفْعَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
﴿39:70﴾ أَمْ يَقُولُونَ
X
അതല്ല അവര്‍ പറയുന്നുവോ?
افْتَرَاهُۖ
X
അദ്ദേഹം ഇത് ചമച്ചുണ്ടാക്കിയെന്ന്
قُلْ
X
നീ പറയുക
إِنِ افْتَرَيْتُهُ
X
ഞാന്‍ ഇത് ചമച്ചുണ്ടാക്കിയെങ്കില്‍
فَلَا تَمْلِكُونَ
X
നിങ്ങള്‍ അധീനപ്പെടുത്തിത്തരികയില്ല
لِي
X
എനിക്ക്
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
شَيْئًاۖ
X
യാതൊന്നും(ഒരു രക്ഷാമാര്‍ഗവും)
هُوَ
X
അവന്‍
أَعْلَمُ
X
ഏറ്റം അറിയുന്നവനാകുന്നു
بِمَا تُفِيضُونَ
X
നിങ്ങള്‍ സംസാരിക്കുന്നതിനെപ്പറ്റി
فِيهِۖ
X
ഇതിന്റെ (ഖുര്‍ആന്റെ) കാര്യത്തില്‍
كَفَىٰ
X
മതി
بِهِ
X
അവന്‍തന്നെ
شَهِيدًا
X
സാക്ഷിയായി
بَيْنِي وَبَيْنَكُمْۖ
X
എനിക്കും നിങ്ങള്‍ക്കുമിടയില്‍
وَهُوَ
X
അവന്‍
الْغَفُورُ
X
ഏറെ പൊറുക്കുന്നവനാണ്
الرَّحِيمُ
X
പരമദയാലുവും
﴿46:8﴾ نَّحْنُ
X
നാം
أَعْلَمُ
X
നാം നന്നായറിയുന്നവനാണ്
بِمَا يَقُولُونَۖ
X
അവര്‍ പറയുന്നതിനെപ്പറ്റി
وَمَا أَنتَ
X
നീയല്ല
عَلَيْهِم
X
അവരുടെമേല്‍
بِجَبَّارٍۖ
X
നിര്‍ബന്ധം ചെലുത്തേണ്ടവന്‍
فَذَكِّرْ
X
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക
بِالْقُرْآنِ
X
ഖുര്‍ആന്‍ കൊണ്ട്
مَن
X
യാതൊരുവനെ
يَخَافُ
X
അവന്‍ ഭയപ്പെടും
وَعِيدِ
X
എന്റെ താക്കീതിനെ
﴿50:45﴾ ذَٰلِكَ
X
അതാണ്
مَبْلَغُهُم
X
അവര്‍ നേടിയത്
مِّنَ الْعِلْمِۚ
X
അറിവില്‍നിന്ന്
إِنَّ رَبَّكَ
X
നിശ്ചയം, നിന്റെ നാഥന്‍
هُوَ
X
അവനാണ്
أَعْلَمُ
X
ഏറ്റവും അറിയുന്നവന്‍
بِمَن ضَلَّ
X
തെറ്റിയവരെപ്പറ്റി
عَن سَبِيلِهِ
X
തന്റെ മാര്‍ഗത്തില്‍നിന്ന്
وَهُوَ
X
അവന്‍ തന്നെയാണ്
أَعْلَمُ
X
ഏറ്റം അറിയുന്നവനും
بِمَنِ اهْتَدَىٰ
X
നേര്‍വഴി പ്രാപിച്ചവരെപ്പറ്റി
﴿53:30﴾ الَّذِينَ يَجْتَنِبُونَ
X
വര്‍ജിക്കുന്നവര്‍
كَبَائِرَ
X
വലിയവയെ
الْإِثْمِ
X
പാപത്തില്‍
وَالْفَوَاحِشَ
X
നീചവൃത്തികളും
إِلَّا اللَّمَمَۚ
X
ചെറിയ വീഴ്ചകളൊഴികെ
إِنَّ رَبَّكَ
X
നിശ്ചയമായും നിന്റെ നാഥന്‍
وَاسِعُ
X
വിശാലമായി നല്‍കുന്നവനാണ്
الْمَغْفِرَةِۚ
X
മാപ്പ്
هُوَ
X
അവനാണ്
أَعْلَمُ
X
ഏറ്റം അറിയുന്നവന്‍
بِكُمْ
X
നിങ്ങളെപ്പറ്റി
إِذْ أَنشَأَكُم
X
അവന്‍ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയപ്പോള്‍
مِّنَ الْأَرْضِ
X
ഭൂമിയില്‍നിന്ന്
وَإِذْ أَنتُمْ
X
നിങ്ങളായിരുന്നപ്പോഴും
أَجِنَّةٌ
X
ഭ്രൂണങ്ങള്‍
فِي بُطُونِ
X
വയറുകളില്‍
أُمَّهَاتِكُمْۖ
X
നിങ്ങളുടെ മാതാക്കളുടെ
فَلَا تُزَكُّوا
X
നിങ്ങള്‍ വിശുദ്ധരാക്കരുത്
أَنفُسَكُمْۖ
X
നിങ്ങളെത്തന്നെ
هُوَ
X
അവനാണ്
أَعْلَمُ
X
ഏറ്റം അറിയുന്നവന്‍
بِمَنِ اتَّقَىٰ
X
ഭക്തി കൈക്കൊണ്ടവനെപ്പറ്റി
﴿53:32﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَتَّخِذُوا
X
നിങ്ങള്‍ ആക്കരുത് (സ്വീകരിക്കരുത്)
عَدُوِّي
X
എന്റെ ശത്രുവിനെ
وَعَدُوَّكُمْ
X
നിങ്ങളുടെയും ശത്രുവിനെ
أَوْلِيَاءَ
X
ഉറ്റമിത്രങ്ങള്‍
تُلْقُونَ
X
നിങ്ങള്‍ ഇട്ടുകൊടുക്കുന്നു
إِلَيْهِم
X
അവരിലേക്ക്
بِالْمَوَدَّةِ
X
സ്നേഹം
وَقَدْ كَفَرُوا
X
അവര്‍ നിഷേധിച്ചിരിക്കെ
بِمَا جَاءَكُم
X
നിങ്ങള്‍ക്കു വന്നെത്തിയതിനെ
مِّنَ الْحَقِّ
X
സത്യത്തില്‍നിന്ന്
يُخْرِجُونَ
X
അവര്‍ പുറത്താക്കുന്നു
الرَّسُولَ
X
ദൈവദൂതനെ
وَإِيَّاكُمْۙ
X
നിങ്ങളെയും
أَن تُؤْمِنُوا
X
നിങ്ങള്‍ വിശ്വസിച്ചതിനാല്‍
بِاللَّهِ
X
അല്ലാഹുവില്‍
رَبِّكُمْ
X
നിങ്ങളുടെ നാഥനായ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
خَرَجْتُمْ
X
നിങ്ങള്‍ പുറപ്പെട്ടിരിക്കുന്നു
جِهَادًا
X
പൊരുതുന്നതിന്
فِي سَبِيلِي
X
എന്റെ മാര്‍ഗത്തില്‍
وَابْتِغَاءَ
X
തേടുന്നതിനും
مَرْضَاتِيۚ
X
എന്റെ പ്രീതി
تُسِرُّونَ
X
നിങ്ങള്‍ രഹസ്യമായി പുലര്‍ത്തുന്നു
إِلَيْهِم
X
അവരുമായി
بِالْمَوَدَّةِ
X
സ്നേഹബന്ധം
وَأَنَا
X
നാമാവട്ടെ
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവനാണ്
بِمَا أَخْفَيْتُمْ
X
നിങ്ങള്‍ മറച്ചുവെച്ചത്
وَمَا أَعْلَنتُمْۚ
X
നിങ്ങള്‍ പരസ്യമാക്കിയതും
وَمَن
X
ആര്‍
يَفْعَلْهُ
X
അത് ചെയ്യുന്നു
مِنكُمْ
X
നിങ്ങളില്‍നിന്ന്
فَقَدْ ضَلَّ
X
അവന്‍ തെറ്റിപ്പോയി
سَوَاءَ
X
നേരായ
السَّبِيلِ
X
വഴിയില്‍നിന്ന്
﴿60:1﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا جَاءَكُمُ
X
നിങ്ങളുടെ അടുത്ത് വന്നാല്‍
الْمُؤْمِنَاتُ
X
വിശ്വാസിനികള്‍
مُهَاجِرَاتٍ
X
അഭയാര്‍ഥികളായി
فَامْتَحِنُوهُنَّۖ
X
അപ്പോള്‍ നിങ്ങള്‍ അവരെ പരീക്ഷിച്ചുനോക്കുക
اللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറ്റവും നന്നായറിയുന്നവനാണ്
بِإِيمَانِهِنَّۖ
X
അവരുടെ വിശ്വാസത്തെപ്പറ്റി
فَإِنْ عَلِمْتُمُوهُنَّ
X
അങ്ങനെ നിങ്ങള്‍ക്കവരെ ബോധ്യമായാല്‍
مُؤْمِنَاتٍ
X
വിശ്വാസിനികളാണെന്ന്
فَلَا تَرْجِعُوهُنَّ
X
പിന്നെ നിങ്ങള്‍ അവരെ തിരിച്ചയക്കരുത്
إِلَى الْكُفَّارِۖ
X
സത്യനിഷേധികളിലേക്ക്
لَا هُنَّ
X
അവര്‍(ആ വിശ്വാസിനികള്‍) അല്ല
حِلٌّ
X
അനുവദനീയം
لَّهُمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ല
يَحِلُّونَ
X
അവര്‍ അനുവദനീയമാവുക(യില്ല)
لَهُنَّۖ
X
അവര്‍(വിശ്വാസിനികള്‍)ക്ക്
وَآتُوهُم
X
നിങ്ങള്‍ അവര്‍ക്കു നല്‍കുക
مَّا أَنفَقُواۚ
X
അവര്‍ വ്യയം ചെയ്തത്
وَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്ക്
أَن تَنكِحُوهُنَّ
X
നിങ്ങള്‍ അവരെ വിവാഹം ചെയ്യുന്നതില്‍
إِذَا آتَيْتُمُوهُنَّ
X
അവര്‍ക്ക് നിങ്ങള്‍ നല്‍കുകയാണെങ്കില്‍
أُجُورَهُنَّۚ
X
അവരുടെ വിവാഹമൂല്യം
وَلَا تُمْسِكُوا
X
നിങ്ങള്‍ നിലനിര്‍ത്തരുത്
بِعِصَمِ
X
ബന്ധങ്ങളെ
الْكَوَافِرِ
X
സത്യനിഷേധിനികളുമായുള്ള
وَاسْأَلُوا
X
നിങ്ങള്‍ ചോദിച്ചുകൊള്ളുക
مَا أَنفَقْتُمْ
X
നിങ്ങള്‍ ചെലവഴിച്ചത്
وَلْيَسْأَلُوا
X
അവരും ചോദിച്ചുകൊള്ളട്ടെ
مَا أَنفَقُواۚ
X
അവര്‍ ചെലവഴിച്ചത്
ذَٰلِكُمْ
X
അതാണ്
حُكْمُ اللَّهِۖ
X
അല്ലാഹുവിന്റെ വിധി
يَحْكُمُ
X
അവന്‍ വിധി കല്‍പിക്കുന്നു
بَيْنَكُمْۚ
X
നിങ്ങള്‍ക്കിടയില്‍
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
സര്‍വജ്ഞനാണ്
حَكِيمٌ
X
യുക്തിമാനും
﴿60:10﴾ إِنَّ رَبَّكَ
X
നിശ്ചയം, നിന്റെ നാഥന്‍
هُوَ
X
അവനാണ്
أَعْلَمُ
X
ഏറ്റവും നന്നായറിയുന്നവന്‍
بِمَن ضَلَّ
X
തെറ്റിയവരെക്കുറിച്ച്
عَن سَبِيلِهِ
X
അവന്റെ മാര്‍ഗത്തില്‍നിന്ന്
وَهُوَ
X
അവന്‍ തന്നെയാണ്
أَعْلَمُ
X
ഏറ്റവും നന്നായറിയുന്നവന്‍
بِالْمُهْتَدِينَ
X
നേര്‍വഴി പ്രാപിച്ചവരെയും
﴿68:7﴾ وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറ്റവും നന്നായറിയുന്നവനാണ്
بِمَا يُوعُونَ
X
അവര്‍ സൂക്ഷിച്ചുവെക്കുന്നതിനെപ്പറ്റി
﴿84:23﴾