Repeated Words in Quran

< >
Total Found : 6
وَلَيْسَتِ
X
അല്ല
التَّوْبَةُ
X
പശ്ചാത്താപം
لِلَّذِينَ يَعْمَلُونَ
X
ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക്
السَّيِّئَاتِ
X
തെറ്റുകള്‍
حَتَّىٰ إِذَا حَضَرَ
X
അങ്ങനെ ആസന്നമായാല്‍
أَحَدَهُمُ
X
അവരില്‍ ഒരുവന്
الْمَوْتُ
X
മരണം
قَالَ
X
അവന്‍ പറഞ്ഞു (പറയും)
إِنِّي
X
നിശ്ചയം ഞാന്‍
تُبْتُ
X
ഞാന്‍ പശ്ചാത്തപിച്ചിരിക്കുന്നു
الْآنَ
X
ഇപ്പോള്‍
وَلَا الَّذِينَ يَمُوتُونَ
X
മരിക്കുന്നവര്‍ക്കുമുള്ളതല്ല
وَهُمْ كُفَّارٌۚ
X
സത്യനിഷേധികളായി
أُولَٰئِكَ
X
അവര്‍
أَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لَهُمْ
X
അവര്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
വേദനയേറിയ
﴿4:18﴾ الَّذِينَ يَبْخَلُونَ
X
പിശുക്ക് കാട്ടുന്നവര്‍
وَيَأْمُرُونَ النَّاسَ
X
ജനങ്ങളോട് കല്‍പിക്കുന്നവരും
بِالْبُخْلِ
X
പിശുക്ക്(കാട്ടാന്‍)
وَيَكْتُمُونَ
X
മറച്ചുവെക്കുന്ന(വരും)
مَا آتَاهُمُ اللَّهُ
X
അല്ലാഹു അവര്‍ക്ക് നല്‍കിയതിനെ
مِن فَضْلِهِۗ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَأَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لِلْكَافِرِينَ
X
നന്ദികെട്ടവര്‍ക്ക്
عَذَابًا
X
ശിക്ഷയെ
مُّهِينًا
X
നിന്ദ്യമായ
﴿4:37﴾ أُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْكَافِرُونَ
X
സത്യനിഷേധികള്‍
حَقًّاۚ
X
യഥാര്‍ത്ഥത്തില്‍
وَأَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
مُّهِينًا
X
നിന്ദ്യമായ
﴿4:151﴾ وَأَخْذِهِمُ
X
അവര്‍ വാങ്ങിയത് കൊണ്ടും
الرِّبَا
X
പലിശ
وَقَدْ نُهُوا عَنْهُ
X
തീര്‍ച്ചയായും അവര്‍ക്ക് അത് നിരോധിക്കപ്പെട്ടിരുന്നു
وَأَكْلِهِمْ
X
അവര്‍ തിന്നത് കൊണ്ടും
أَمْوَالَ النَّاسِ
X
ജനങ്ങളുടെ സ്വത്ത്
بِالْبَاطِلِۚ
X
നിഷിദ്ധമായി
وَأَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لِلْكَافِرِينَ مِنْهُمْ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿4:161﴾ وَأَنَّ الَّذِينَ لَا يُؤْمِنُونَ
X
നിശ്ചയം വിശ്വസിക്കാത്തവര്‍
بِالْآخِرَةِ
X
പരലോകത്തില്‍
أَعْتَدْنَا
X
നാം അവര്‍ക്ക് ഒരുക്കിവെച്ചിട്ടുണ്ട്
لَهُمْ
X
അവര്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
വേദനയേറിയ
﴿17:10﴾ وَقُلِ
X
നീ പറയുക
الْحَقُّ
X
ഈ സത്യം
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ളതാകുന്നു
فَمَن
X
അതുകൊണ്ട് ആര്
شَاءَ
X
ഉദ്ദേശിക്കുന്നു(വോ)
فَلْيُؤْمِن
X
അവന്‍ വിശ്വസിക്കട്ടെ
وَمَن شَاءَ
X
ആര് ഉദ്ദേശിക്കുന്നുവോ
فَلْيَكْفُرْۚ
X
അവന്‍ നിഷേധിച്ചു കൊള്ളട്ടെ
إِنَّا
X
നിശ്ചയം നാം
أَعْتَدْنَا
X
നാം ഒരുക്കി വെച്ചിരിക്കുന്നു
لِلظَّالِمِينَ
X
അക്രമികള്‍ക്ക്
نَارًا
X
നരകാഗ്നിയെ
أَحَاطَ
X
വലയം ചെയ്തിരിക്കുന്നു
بِهِمْ
X
അവരെ
سُرَادِقُهَاۚ
X
അതിന്റെ ജ്വാലകള്‍
وَإِن يَسْتَغِيثُوا
X
അവര്‍ സഹായമഭ്യര്‍ഥിച്ചാല്‍
يُغَاثُوا
X
അവര്‍ സഹായിക്കപ്പെടും
بِمَاءٍ
X
വെള്ളം (നല്‍കി) കൊണ്ട്
كَالْمُهْلِ
X
ഉരുകിയ ലോഹം പോലുള്ള
يَشْوِي
X
അത് ചുട്ടു കരിക്കും
الْوُجُوهَۚ
X
മുഖങ്ങളെ
بِئْسَ
X
എത്ര ചീത്ത
الشَّرَابُ
X
ആ പാനീയം
وَسَاءَتْ
X
അത് (നരകം) ദുഷിച്ചതാണ്
مُرْتَفَقًا
X
വിശ്രമ കേന്ദ്രം (എന്ന നിലയില്‍)
﴿18:29﴾ أَفَحَسِبَ
X
വിചാരിച്ചുവോ
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
أَن يَتَّخِذُوا
X
അവര്‍ സ്വീകരിക്കാമെന്ന്
عِبَادِي
X
എന്റെ ദാസന്‍മാരെ
مِن دُونِي
X
എനിക്ക് പുറമെ
أَوْلِيَاءَۚ
X
രക്ഷാധികാരികള്‍
إِنَّا
X
നിശ്ചയമായും നാം
أَعْتَدْنَا
X
നാം ഒരുക്കിവെച്ചിട്ടുണ്ട്
جَهَنَّمَ
X
നരകം
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
نُزُلًا
X
വിരുന്നായി
﴿18:102﴾ بَلْ
X
എന്നാല്‍
كَذَّبُوا
X
അവര്‍ തള്ളിപ്പറഞ്ഞു
بِالسَّاعَةِۖ
X
അന്ത്യദിനത്തെ, (വിചാരണ)സമയത്തെ
وَأَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لِمَن كَذَّبَ
X
തള്ളിപ്പറയുന്നവര്‍ക്ക്
بِالسَّاعَةِ
X
അന്ത്യനാളിനെ
سَعِيرًا
X
നരകത്തീ
﴿25:11﴾ وَقَوْمَ نُوحٍ
X
നൂഹിന്റെ ജനതയെയും
لَّمَّا كَذَّبُوا
X
അവര്‍ കള്ളമാക്കി തള്ളിയപ്പോള്‍
الرُّسُلَ
X
ദൂതന്മാരെ
أَغْرَقْنَاهُمْ
X
നാം അവരെ മുക്കിക്കൊന്നു
وَجَعَلْنَاهُمْ
X
നാം അവരെ ആക്കുകയും ചെയ്തു
لِلنَّاسِ
X
ജനങ്ങള്‍ക്ക്
آيَةًۖ
X
ഒരു ദൃഷ്ടാന്തം
وَأَعْتَدْنَا
X
നാം ഒരുക്കിവെച്ചിട്ടുണ്ട്
لِلظَّالِمِينَ
X
അക്രമകാരികള്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
വേദനയേറിയ
﴿25:37﴾ وَمَن يَقْنُتْ
X
ആരെങ്കിലും താഴ്മ കാണിക്കുന്നുവെങ്കില്‍
مِنكُنَّ
X
നിങ്ങളില്‍ നിന്ന്
لِلَّهِ
X
അല്ലാഹുവോടും
وَرَسُولِهِ
X
അവന്റെ ദൂതനോടും
وَتَعْمَلْ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
نُّؤْتِهَا
X
അവള്‍ക്ക് നാം നല്‍കും
أَجْرَهَا
X
അവളുടെ പ്രതിഫലം
مَرَّتَيْنِ
X
രണ്ടിരട്ടി
وَأَعْتَدْنَا لَهَا
X
അവള്‍ക്ക് നാം ഒരുക്കിവെച്ചിട്ടുമുണ്ട്
رِزْقًا
X
ജീവിത വിഭവം
كَرِيمًا
X
മാന്യമായ
﴿33:31﴾ وَمَن لَّمْ يُؤْمِن
X
ആര്‍ വിശ്വസിക്കാതിരുന്നുവോ
بِاللَّهِ
X
അല്ലാഹുവില്‍
وَرَسُولِهِ
X
അവന്റെ ദൂതനിലും
فَإِنَّا
X
നിശ്ചയം നാം
أَعْتَدْنَا
X
നാം ഒരുക്കിയിരിക്കുന്നു
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
سَعِيرًا
X
കത്തിക്കാളുന്ന നരകം
﴿48:13﴾ وَلَقَدْ زَيَّنَّا
X
നിശ്ചയം, നാം അലങ്കരിച്ചു
السَّمَاءَ
X
ആകാശത്തെ
الدُّنْيَا
X
അടുത്തുള്ള
بِمَصَابِيحَ
X
വിളക്കുകള്‍കൊണ്ട്
وَجَعَلْنَاهَا
X
അവയെ നാം ആക്കുകയും ചെയ്തു
رُجُومًا
X
എറിയാനുള്ളത്
لِّلشَّيَاطِينِۖ
X
പിശാചുക്കളെ
وَأَعْتَدْنَا
X
നാം ഒരുക്കിവെച്ചിട്ടുമുണ്ട്
لَهُمْ
X
അവര്‍ക്ക്
عَذَابَ السَّعِيرِ
X
നരകശിക്ഷ
﴿67:5﴾ إِنَّا
X
ഉറപ്പായും നാം
أَعْتَدْنَا
X
നാം ഒരുക്കിയിരിക്കുന്നു
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
سَلَاسِلَ
X
ചങ്ങലകള്‍
وَأَغْلَالًا
X
വിലങ്ങുകളും
وَسَعِيرًا
X
നരകവും
﴿76:4﴾