Repeated Words in Quran

< >
Total Found : 19
وَالَّذِينَ كَفَرُوا
X
സത്യം നിഷേധിച്ചവര്‍
وَكَذَّبُوا
X
അവര്‍ കളവാക്കുകയും ചെയ്തു
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
أُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
സ്ഥിരവാസികളാകുന്നു
﴿2:39﴾ بَلَىٰ
X
അതെ
مَن
X
ആര്
كَسَبَ
X
സമ്പാദിച്ചു
سَيِّئَةً
X
പാപം
وَأَحَاطَتْ
X
വലയം ചെയ്യുകയും ചെയ്തു
بِهِ
X
അവനെ
خَطِيئَتُهُ
X
അവന്റെ പാപം
فَأُولَٰئِكَ
X
അവരാണ്
أَصْحَابُ
X
ആള്‍ക്കാര്‍
النَّارِۖ
X
നരകത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿2:81﴾ وَالَّذِينَ آمَنُوا
X
സത്യത്തില്‍ വിശ്വസിച്ചവര്‍
وَعَمِلُوا الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍ അനുഷ്ഠിച്ചവരും
أُولَٰئِكَ
X
അവര്‍
أَصْحَابُ
X
അവകാശികളാണ്
الْجَنَّةِۖ
X
സ്വര്‍ഗത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿2:82﴾ يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الشَّهْرِ الْحَرَامِ
X
വിശുദ്ധമാസത്തെപറ്റി
قِتَالٍ فِيهِۖ
X
അതില്‍ യുദ്ധംചെയ്യുന്നതിനെപ്പറ്റി
قُلْ
X
പറയുക
قِتَالٌ
X
അതില്‍ യുദ്ധംചെയ്യുന്നത്
فِيهِ كَبِيرٌۖ
X
വലിയ അപരാധമാണ്
وَصَدٌّ
X
തടയലും
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَكُفْرٌ بِهِ
X
അവനില്‍ അവിശ്വസിക്കലും
وَالْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമില്‍ നിന്ന് തടയലും
وَإِخْرَاجُ
X
പുറത്താക്കലും
أَهْلِهِ
X
അതിന്റെ അവകാശികളെ
مِنْهُ
X
അതില്‍ നിന്ന്
أَكْبَرُ
X
ഏറ്റം ഗുരുതരമാണ്
عِندَ اللَّهِۚ
X
അല്ലാഹുവിങ്കല്‍
وَالْفِتْنَةُ
X
കുഴപ്പമുണ്ടാക്കല്‍
أَكْبَرُ
X
ഏറ്റം ഗുരുതരമാണ്
مِنَ الْقَتْلِۗ
X
വധത്തേക്കാള്‍
وَلَا يَزَالُونَ
X
അവര്‍ ആയികൊണ്ടിരിക്കും
يُقَاتِلُونَكُمْ
X
നിങ്ങളോടവര്‍ യുദ്ധം ചെയ്യുന്നു
حَتَّىٰ يَرُدُّوكُمْ
X
നിങ്ങളെ മടക്കും വരെ
عَن دِينِكُمْ
X
നിങ്ങളുടെ മതത്തില്‍ നിന്ന്
إِنِ اسْتَطَاعُواۚ
X
അവര്‍ക്ക് സാധിക്കുകയാണെങ്കില്‍
وَمَن يَرْتَدِدْ
X
വല്ലവനും മടങ്ങുകയാണെങ്കില്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
عَن دِينِهِ
X
തന്റെ മതത്തില്‍ നിന്ന്
فَيَمُتْ
X
അങ്ങനെ അവന്‍ മരിക്കുകയും ചെയ്താല്‍
وَهُوَ كَافِرٌ
X
അവന്‍ നിഷേധിയായിരിക്കെ
فَأُولَٰئِكَ
X
അക്കൂട്ടര്‍
حَبِطَتْ
X
നിഷ്ഫലമായിരിക്കുന്നു
أَعْمَالُهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
فِي الدُّنْيَا
X
ഇഹത്തിലും
وَالْآخِرَةِۖ
X
പരത്തിലും
وَأُولَٰئِكَ
X
അക്കൂട്ടര്‍
أَصْحَابُ
X
അവകാശികളാണ്
النَّارِۖ
X
നരകത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
ശാശ്വതവാസികള്‍
﴿2:217﴾ اللَّهُ
X
അല്ലാഹു
وَلِيُّ
X
രക്ഷകനാണ്
الَّذِينَ آمَنُوا
X
വിശ്വസിച്ചവരുടെ
يُخْرِجُهُم
X
അവന്‍ അവരെ പുറത്ത് കൊണ്ടുവരുന്നു
مِّنَ الظُّلُمَاتِ
X
ഇരുട്ടുകളില്‍ നിന്ന്
إِلَى النُّورِۖ
X
പ്രകാശത്തിലേക്ക്
وَالَّذِينَ كَفَرُوا
X
എന്നാല്‍ നിഷേധികള്‍ ആവട്ടെ
أَوْلِيَاؤُهُمُ
X
അവരുടെ രക്ഷാധികാരികള്‍
الطَّاغُوتُ
X
വ്യാജദൈവങ്ങളാണ്
يُخْرِجُونَهُم
X
അവര്‍ അവരെ കൊണ്ട് വരുന്നു
مِّنَ النُّورِ
X
വെളിച്ചത്തില്‍ നിന്ന്
إِلَى الظُّلُمَاتِۗ
X
ഇരുട്ടുകളിലേക്ക്
أُولَٰئِكَ
X
അക്കൂട്ടര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
ശാശ്വതവാസികളാണ്
﴿2:257﴾ الَّذِينَ يَأْكُلُونَ
X
തിന്നുന്നവര്‍
الرِّبَا
X
പലിശ
لَا يَقُومُونَ
X
എഴുന്നേല്‍ക്കുകയില്ല
إِلَّا كَمَا يَقُومُ
X
എഴുന്നേല്‍ക്കുന്നതുപോലെയല്ലാതെ
الَّذِي يَتَخَبَّطُهُ
X
ബാധിച്ചിരിക്കുന്നവന്‍
الشَّيْطَانُ
X
പിശാച്
مِنَ الْمَسِّۚ
X
സ്പര്‍ശിച്ചത് മൂലം
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറയുന്നത് കൊണ്ടാണ്
إِنَّمَا الْبَيْعُ
X
തീര്‍ച്ചയായും കച്ചവടം
مِثْلُ الرِّبَاۗ
X
പലിശ പോലെ(മാത്രമാണ്)
وَأَحَلَّ اللَّهُ
X
അല്ലാഹു അനുവദിച്ചിരിക്കുന്നു
الْبَيْعَ
X
കച്ചവടം
وَحَرَّمَ
X
നിരോധിച്ചിരിക്കുന്നു
الرِّبَاۚ
X
പലിശ
فَمَن جَاءَهُ
X
അപ്പോള്‍ വന്നുകിട്ടിയവന്‍
مَوْعِظَةٌ
X
ഉപദേശം
مِّن رَّبِّهِ
X
തന്റെ നാഥനില്‍ നിന്നുള്ള
فَانتَهَىٰ
X
അപ്പോള്‍ അവന്‍ വിരമിക്കുകയും ചെയ്തു
فَلَهُ
X
എന്നാല്‍ അവനുണ്ട്
مَا سَلَفَ
X
കഴിഞ്ഞു പോയത്
وَأَمْرُهُ
X
അവന്റെ കാര്യം
إِلَى اللَّهِۖ
X
(അല്ലാഹുവിലേക്കാണ്) അല്ലാഹുവിന്റെ തീരുമാനത്തിന് വിടുക
وَمَنْ عَادَ
X
ആരെങ്കിലും മടങ്ങിയാല്‍
فَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿2:275﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയമായും സത്യത്തെ നിഷേധിച്ചവര്‍
لَن تُغْنِيَ
X
ഉപകാരപ്പെടുകയില്ല
عَنْهُمْ
X
അവര്‍ക്ക്
أَمْوَالُهُمْ
X
അവരുടെ സമ്പത്ത്
وَلَا
X
ഇല്ല
أَوْلَادُهُم
X
അവരുടെ സന്താനങ്ങളും
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
شَيْئًاۖ
X
ഒന്നും, ഒട്ടും
وَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۚ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികള്‍ (ആയിരിക്കും)
﴿3:116﴾ وَالَّذِينَ كَفَرُوا
X
എന്നാല്‍ സത്യത്തെനിഷേധിച്ചവര്‍
وَكَذَّبُوا
X
അവര്‍ തള്ളിക്കളയുകയും ചെയ്തു
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ (ദൃഷ്ടാന്തങ്ങളെ)
أُولَٰئِكَ
X
അവര്‍
أَصْحَابُ
X
അവകാശികളാകുന്നു
الْجَحِيمِ
X
നരകത്തിന്റെ
﴿5:10﴾ وَالَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവര്‍
وَكَذَّبُوا
X
അവര്‍ തള്ളിപ്പറയുകയും ചെയ്തു
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
أُولَٰئِكَ
X
അവര്‍
أَصْحَابُ
X
അവകാശികളാകുന്നു
الْجَحِيمِ
X
നരകത്തിന്റെ
﴿5:86﴾ وَالَّذِينَ كَذَّبُوا
X
എന്നാല്‍ കളവാക്കിയവര്‍
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
وَاسْتَكْبَرُوا
X
അവര്‍ അഹന്ത നടിക്കുകയും ചെയ്തു
عَنْهَا
X
അവയുടെ നേരെ
أُولَٰئِكَ
X
അവരാണ്
أَصْحَابُ
X
അവകാശികള്‍
النَّارِۖ
X
നരകത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿7:36﴾ وَالَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
لَا نُكَلِّفُ
X
നാം ബാധ്യത ഏല്‍പിക്കുകയില്ല
نَفْسًا
X
ഒരാളെയും
إِلَّا
X
അല്ലാതെ
وُسْعَهَا
X
അയാളുടെ കഴിവില്‍ പെട്ടത്
أُولَٰئِكَ
X
അവരാണ്
أَصْحَابُ
X
അവകാശികള്‍
الْجَنَّةِۖ
X
സ്വര്‍ഗത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികള്‍ (ആയിരിക്കും)
﴿7:42﴾ وَنَادَىٰ
X
വിളിച്ചു ചോദിക്കും
أَصْحَابُ
X
അവകാശികള്‍
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
أَصْحَابَ
X
അവകാശികളോട്
النَّارِ
X
നരകത്തിന്റെ
أَن قَدْ وَجَدْنَا
X
ഞങ്ങള്‍ കണ്ടറിഞ്ഞിരിക്കുന്നു
مَا وَعَدَنَا
X
ഞങ്ങളോട് വാഗ്ദാനം ചെയതത്
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
حَقًّا
X
സത്യമായി
فَهَلْ وَجَدتُّم
X
നിങ്ങള്‍ കണ്ടറിഞ്ഞോ
مَّا وَعَدَ
X
വാഗ്ദാനം ചെയ്തത്
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
حَقًّاۖ
X
യാഥാര്‍ഥ്യമായി പുലര്‍ന്നത്
قَالُوا
X
അവര്‍ പറയും
نَعَمْۚ
X
അതെ
فَأَذَّنَ
X
അപ്പോള്‍ വിളിച്ചറിയിക്കും
مُؤَذِّنٌ
X
ഒരു വിളിച്ചുപറയുന്ന ആള്‍
بَيْنَهُمْ
X
അവര്‍ക്കിടയില്‍
أَن لَّعْنَةُ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ ശാപം
عَلَى الظَّالِمِينَ
X
അക്രമികള്‍ക്കാണ്
﴿7:44﴾ وَنَادَىٰ
X
വിളിച്ചു പറയും
أَصْحَابُ الْأَعْرَافِ
X
ഉയരങ്ങളിലുള്ളവര്‍
رِجَالًا
X
ചില ആളുകളെ
يَعْرِفُونَهُم
X
അവര്‍ അവരെ തിരിച്ചറിയും
بِسِيمَاهُمْ
X
അവരുടെ അടയാളങ്ങളിലൂടെ
قَالُوا
X
അവര്‍ പറയും
مَا
X
എന്ത്
أَغْنَىٰ
X
നേട്ടമുണ്ടാക്കി
عَنكُمْ
X
നിങ്ങള്‍ക്ക്
جَمْعُكُمْ
X
നിങ്ങളുടെ (ധന) ശേഖരം
وَمَا كُنتُمْ تَسْتَكْبِرُونَ
X
നിങ്ങള്‍ അഹങ്കരിച്ചു നടന്നതും
﴿7:48﴾ وَنَادَىٰ
X
വിളിച്ചു കേഴും
أَصْحَابُ النَّارِ
X
നരകത്തിന്റെ അവകാശികള്‍
أَصْحَابَ
X
അവകാശികളോട്
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
أَنْ أَفِيضُوا
X
നിങ്ങള്‍ ഒഴിച്ചു തരേണമേ
عَلَيْنَا
X
ഞങ്ങളുടെ മേല്‍
مِنَ الْمَاءِ
X
അല്പം വെള്ളം
أَوْ
X
അല്ലെങ്കില്‍
مِمَّا رَزَقَكُمُ
X
നിങ്ങള്‍ക്കു തന്ന അന്നത്തില്‍ നിന്ന്
اللَّهُۚ
X
അല്ലാഹു
قَالُوا
X
അവര്‍ പറയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
حَرَّمَهُمَا
X
അവ രണ്ടും വിലക്കിയിരിക്കുന്നു
عَلَى الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿7:50﴾ مَا كَانَ لِلنَّبِيِّ
X
പ്രവാചകന്ന് ഭൂഷണമല്ല (അനുവാദമില്ല)
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്കും
أَن يَسْتَغْفِرُوا
X
പാപമോചനത്തിന്ന് പ്രാര്‍ഥിക്കാന്‍
لِلْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികള്‍ക്ക് വേണ്ടി
وَلَوْ كَانُوا
X
അവര്‍ ആണെങ്കില്‍പോലും
أُولِي قُرْبَىٰ
X
അടുത്ത ബന്ധമുള്ളവര്‍
مِن بَعْدِ مَا تَبَيَّنَ لَهُمْ
X
തങ്ങള്‍ക്ക് വ്യക്തമായികഴിഞ്ഞ ശേഷം
أَنَّهُمْ
X
നിശ്ചയമായും അവര്‍
أَصْحَابُ الْجَحِيمِ
X
കത്തിക്കാളുന്ന നരകത്തീയിന്റെ അവകാശികളാണെന്ന്
﴿9:113﴾ لِّلَّذِينَ أَحْسَنُوا
X
നന്മ ചെയ്തവര്‍ക്കുണ്ട്
الْحُسْنَىٰ
X
ഏറ്റവും നല്ല പ്രതിഫലം
وَزِيَادَةٌۖ
X
വര്‍ദ്ധനവും
وَلَا يَرْهَقُ
X
ബാധിക്കുകയില്ല
وُجُوهَهُمْ
X
അവരുടെ മുഖത്തെ
قَتَرٌ
X
ഇരുള്‍
وَلَا ذِلَّةٌۚ
X
നിന്ദ്യതയും
أُولَٰئِكَ
X
അവരാണ്
أَصْحَابُ الْجَنَّةِۖ
X
സ്വര്‍ഗാവകാശികള്‍
هُمْ
X
അവര്‍
فِيهَا
X
അവിടെ
خَالِدُونَ
X
സ്ഥിരവാസികളാകുന്നു
﴿10:26﴾ وَالَّذِينَ كَسَبُوا
X
എന്നാല്‍ പ്രവര്‍ത്തിച്ചവര്‍
السَّيِّئَاتِ
X
തിന്മകള്‍
جَزَاءُ سَيِّئَةٍ
X
തിന്മക്കുള്ള പ്രതിഫലം
بِمِثْلِهَا
X
അതിനുതുല്യം തന്നെയാണ്
وَتَرْهَقُهُمْ
X
അവരെ ബാധിക്കുകയും ചെയ്യും
ذِلَّةٌۖ
X
അപമാനം
مَّا لَهُم
X
അവര്‍ക്കില്ല
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
مِنْ عَاصِمٍۖ
X
രക്ഷിക്കുന്ന ആരും
كَأَنَّمَا أُغْشِيَتْ
X
മൂടപ്പെട്ടത് പോലെ
وُجُوهُهُمْ
X
അവരുടെ മുഖങ്ങള്‍
قِطَعًا
X
കഷ്ണങ്ങളാല്‍
مِّنَ اللَّيْلِ
X
രാത്രിയുടെ
مُظْلِمًاۚ
X
ഇരുള്‍മുറ്റിയ
أُولَٰئِكَ
X
അവരാണ്
أَصْحَابُ النَّارِۖ
X
നരകാവകാശികള്‍
هُمْ
X
അവര്‍
فِيهَا
X
അവിടെ
خَالِدُونَ
X
സ്ഥിരവാസികളാകുന്നു
﴿10:27﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا الصَّالِحَاتِ
X
അവര്‍ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
وَأَخْبَتُوا
X
വിനയത്തോടെ തിരിച്ചുചെല്ലുകയും ചെയ്തു
إِلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥങ്കലേക്ക്
أُولَٰئِكَ
X
അവരാണ്
أَصْحَابُ
X
സ്വര്‍ഗാവകാശികള്‍
الْجَنَّةِۖ
X
അവര്‍
هُمْ فِيهَا
X
അതില്‍
خَالِدُونَ
X
സ്ഥിരവാസികളാകുന്നു
﴿11:23﴾ وَإِن تَعْجَبْ
X
നീ അദ്ഭുതപ്പെടുന്നുവെങ്കില്‍
فَعَجَبٌ
X
ഏറെ അദ്ഭുതകരമായിട്ടുള്ളത്
قَوْلُهُمْ
X
അവരുടെ വാക്കാണ്
أَإِذَا كُنَّا
X
ഞങ്ങള്‍ ആയിക്കഴിഞ്ഞാല്‍
تُرَابًا
X
മണ്ണ്
أَإِنَّا لَفِي خَلْقٍ
X
ഞങ്ങള്‍ സൃഷ്ടിപ്പിലായിരിക്കുമെന്നോ
جَدِيدٍۗ
X
പുതിയ
أُولَٰئِكَ
X
അവരാണ്
الَّذِينَ كَفَرُوا
X
അവിശ്വസിച്ചവര്‍
بِرَبِّهِمْۖ
X
തങ്ങളുടെ നാഥനെ
وَأُولَٰئِكَ
X
അവര്‍
الْأَغْلَالُ
X
ചങ്ങലകളുണ്ട്
فِي أَعْنَاقِهِمْۖ
X
അവരുടെ കഴുത്തുകളില്‍
وَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿13:5﴾ وَإِن كَانَ
X
തീര്‍ച്ചയായും ആയിരുന്നു
أَصْحَابُ الْأَيْكَةِ
X
ഐക്കാവാസികള്‍, മരങ്ങള്‍ തിങ്ങിനിറഞ്ഞ പ്രദേശം
لَظَالِمِينَ
X
അക്രമികള്‍
﴿15:78﴾ وَلَقَدْ كَذَّبَ
X
തീര്‍ച്ചയായും കളവാക്കി
أَصْحَابُ الْحِجْرِ
X
ഹിജ്റുദേശക്കാര്‍
الْمُرْسَلِينَ
X
ദൈവദൂതന്മാരെ
﴿15:80﴾ قُلْ
X
പറയുക
كُلٌّ
X
എല്ലാവരും
مُّتَرَبِّصٌ
X
കാത്തിരിക്കുന്നവരാണ്
فَتَرَبَّصُواۖ
X
അതിനാല്‍ നിങ്ങളും കാത്തിരിക്കുക
فَسَتَعْلَمُونَ
X
വൈകാതെ നിങ്ങള്‍ അറിയുക തന്നെ ചെയ്യും
مَنْ
X
ആരാണെന്ന്
أَصْحَابُ
X
ആള്‍ക്കാര്‍
الصِّرَاطِ السَّوِيِّ
X
നേര്‍വഴിയുടെ
وَمَنِ اهْتَدَىٰ
X
സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍ ആരാണെന്നും
﴿20:135﴾ وَأَصْحَابُ مَدْيَنَۖ
X
മദ്‌യന്‍ നിവാസികളും
وَكُذِّبَ
X
തള്ളിപറയപ്പെട്ടു
مُوسَىٰ
X
മൂസ
فَأَمْلَيْتُ
X
ഞാന്‍ അവസരം നല്‍കി
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
ثُمَّ
X
പിന്നെ
أَخَذْتُهُمْۖ
X
ഞാനവരെ പിടികൂടി
فَكَيْفَ كَانَ
X
അപ്പോള്‍ എങ്ങനെയുണ്ടായിരുന്നു
نَكِيرِ
X
എന്റെ പ്രതിഷേധം
﴿22:44﴾ وَالَّذِينَ سَعَوْا
X
ശ്രമിക്കുന്നവര്‍
فِي آيَاتِنَا
X
നമ്മുടെ വചനങ്ങളുടെ കാര്യത്തില്‍
مُعَاجِزِينَ
X
പരാജയപ്പെടുത്താനായി
أُولَٰئِكَ
X
അവരാണ്
أَصْحَابُ
X
അവകാശികള്‍
الْجَحِيمِ
X
നരകത്തിന്റെ
﴿22:51﴾ أَصْحَابُ الْجَنَّةِ
X
സ്വര്‍ഗാവകാശികള്‍
يَوْمَئِذٍ
X
അന്നാളില്‍
خَيْرٌ
X
ഉത്തമരായിരിക്കും
مُّسْتَقَرًّا
X
വാസസ്ഥലത്താല്‍
وَأَحْسَنُ
X
എറ്റവും നല്ല നിലയിലുമാവും
مَقِيلًا
X
വിശ്രമകേന്ദ്രത്താല്‍
﴿25:24﴾ فَلَمَّا تَرَاءَى
X
പരസ്പരം കണ്ടുമുട്ടിയപ്പോള്‍
الْجَمْعَانِ
X
ഇരു സംഘവും
قَالَ
X
പറഞ്ഞു
أَصْحَابُ
X
അനുയായികള്‍
مُوسَىٰ
X
മൂസായുടെ
إِنَّا
X
തീര്‍ച്ചയായും നാം
لَمُدْرَكُونَ
X
പിടികൂടപ്പെടുന്നവര്‍ തന്നെയാണ്
﴿26:61﴾ كَذَّبَ
X
തള്ളിപ്പറഞ്ഞു
أَصْحَابُ الْأَيْكَةِ
X
ഐക്കനിവാസികള്‍
الْمُرْسَلِينَ
X
ദൈവദൂതന്മാരെ
﴿26:176﴾ وَثَمُودُ
X
സമൂദ് സമുദായവും
وَقَوْمُ لُوطٍ
X
ലൂത്വിന്റെ ജനതയും
وَأَصْحَابُ الْأَيْكَةِۚ
X
ഐക്ക നിവാസികളും
أُولَٰئِكَ
X
അക്കൂട്ടരാണ്
الْأَحْزَابُ
X
ആ കക്ഷികള്‍
﴿38:13﴾ وَكَذَٰلِكَ
X
അപ്രകാരം
حَقَّتْ
X
ബാധകമായി
كَلِمَتُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
عَلَى الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്ക്
أَنَّهُمْ
X
നിശ്ചയമായും അവര്‍
أَصْحَابُ النَّارِ
X
നരകവാസികളാകുന്നു
﴿40:6﴾ لَا جَرَمَ
X
സംശയമില്ല
أَنَّمَا تَدْعُونَنِي إِلَيْهِ
X
നിങ്ങളെന്നെ ക്ഷണിച്ചു കൊണ്ടിരിക്കുന്നത്
لَيْسَ لَهُ
X
അതിനില്ല
دَعْوَةٌ
X
ഒരു സന്ദേശവും
فِي الدُّنْيَا
X
ഇഹലോകത്ത്
وَلَا فِي الْآخِرَةِ
X
പരലോകത്തുമില്ല
وَأَنَّ مَرَدَّنَا
X
തീര്‍ച്ചയായും നമ്മുടെ മടക്കം
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
وَأَنَّ الْمُسْرِفِينَ
X
തീര്‍ച്ചയായും അതിരുവിടുന്നവര്‍
هُمْ
X
അവര്‍ തന്നെയാണ്
أَصْحَابُ النَّارِ
X
നരകാവകാശികള്‍
﴿40:43﴾ أُولَٰئِكَ
X
അവരാണ്
أَصْحَابُ الْجَنَّةِ
X
സ്വര്‍ഗാവകാശികള്‍
خَالِدِينَ
X
നിത്യവാസികള്‍
فِيهَا
X
അതില്‍
جَزَاءً
X
പ്രതിഫലം
بِمَا
X
യാതൊന്നിനുള്ള
كَانُوا
X
അവരായിരുന്നു
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿46:14﴾ كَذَّبَتْ
X
നിഷേധിച്ചു
قَبْلَهُمْ
X
അവര്‍ക്കുമുമ്പ്
قَوْمُ نُوحٍ
X
നൂഹിന്റെ ജനത
وَأَصْحَابُ الرَّسِّ
X
റസ്സുകാരും
وَثَمُودُ
X
ഥമൂദ് ഗോത്രവും
﴿50:12﴾ وَأَصْحَابُ الْأَيْكَةِ
X
ഐക്കക്കാരും
وَقَوْمُ تُبَّعٍۚ
X
തുബ്ബഇന്റെ ജനതയും
كُلٌّ
X
എല്ലാവരും
كَذَّبَ
X
നിഷേധിച്ചു
الرُّسُلَ
X
ദൈവദൂതന്മാരെ
فَحَقَّ
X
അങ്ങനെ യാഥാര്‍ഥ്യമായി
وَعِيدِ
X
എന്റെ താക്കീത്
﴿50:14﴾ فَأَصْحَابُ الْمَيْمَنَةِ
X
വലതുപക്ഷക്കാര്‍
مَا أَصْحَابُ الْمَيْمَنَةِ
X
വലതുപക്ഷക്കാരുടെ അവസ്ഥയെന്താണ്?
﴿56:8﴾ وَأَصْحَابُ الْمَشْأَمَةِ
X
ഇടതുപക്ഷക്കാര്‍
مَا أَصْحَابُ الْمَشْأَمَةِ
X
ഇടതുപക്ഷക്കാരുടെ അവസ്ഥയെന്താണ്?
﴿56:9﴾ وَأَصْحَابُ الْيَمِينِ
X
വലതുപക്ഷക്കാര്‍
مَا أَصْحَابُ الْيَمِينِ
X
വലതുപക്ഷക്കാരുടെ അവസ്ഥയെന്താണ്!
﴿56:27﴾ وَأَصْحَابُ الشِّمَالِ
X
ഇടതുപക്ഷക്കാര്‍
مَا أَصْحَابُ الشِّمَالِ
X
ഇടതുപക്ഷക്കാരുടെ അവസ്ഥയെന്താണ്?
﴿56:41﴾ وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِ
X
അവന്റെ ദൂതന്മാരിലും
أُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الصِّدِّيقُونَۖ
X
സത്യസന്ധന്മാര്‍
وَالشُّهَدَاءُ
X
സത്യസാക്ഷികളും
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ സന്നിധിയില്‍
لَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
وَنُورُهُمْۖ
X
അവരുടെ വെളിച്ചവും
وَالَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
وَكَذَّبُوا
X
വ്യാജമാക്കിത്തള്ളിയവരും
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
أُولَٰئِكَ
X
അവരാണ്
أَصْحَابُ الْجَحِيمِ
X
നരകക്കാര്‍
﴿57:19﴾ لَّن تُغْنِيَ
X
ഉപകരിക്കുകയില്ല
عَنْهُمْ
X
അവര്‍ക്ക്
أَمْوَالُهُمْ
X
അവരുടെ മുതലുകള്‍
وَلَا
X
(ഉപകരിക്കുക)ഇല്ല
أَوْلَادُهُم
X
അവരുടെ സന്താനങ്ങളും
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന് (രക്ഷനേടാന്‍)
شَيْئًاۚ
X
ഒട്ടും
أُولَٰئِكَ
X
അവര്‍
أَصْحَابُ
X
അവകാശികളാണ് (ആളുകളാണ്)
النَّارِۖ
X
നരകത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
സ്ഥിരവാസികളാകുന്നു
﴿58:17﴾ لَا يَسْتَوِي
X
സമമാവുകയില്ല
أَصْحَابُ
X
അവകാശികള്‍ (ആളുകള്‍)
النَّارِ
X
നരകത്തിന്റെ
وَأَصْحَابُ
X
അവകാശികളും (ആളുകള്‍)
الْجَنَّةِۚ
X
സ്വര്‍ഗത്തിന്റെ
أَصْحَابُ
X
അവകാശികള്‍
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
هُمُ
X
അവര്‍ തന്നെയാണ്
الْفَائِزُونَ
X
വിജയികള്‍
﴿59:20﴾ وَالَّذِينَ
X
യാതൊരുത്തര്‍
كَفَرُوا
X
അവര്‍ നിഷേധിച്ചു
وَكَذَّبُوا
X
അവര്‍ കളവാക്കുകയും ചെയ്തു
بِآيَاتِنَا
X
നമ്മുടെ സൂക്തങ്ങളെ
أُولَٰئِكَ
X
അവര്‍
أَصْحَابُ
X
അവകാശികളാണ്
النَّارِ
X
നരകത്തിന്റെ
خَالِدِينَ
X
നിത്യവാസികളായ നിലയില്‍
فِيهَاۖ
X
അതില്‍
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
ആ സങ്കേതം
﴿64:10﴾ قُتِلَ
X
നശിപ്പിക്കപ്പെട്ടിരിക്കുന്നു
أَصْحَابُ
X
ആള്‍ക്കാര്‍
الْأُخْدُودِ
X
കിടങ്ങിന്റെ
﴿85:4﴾ أُولَٰئِكَ
X
അവര്‍
أَصْحَابُ
X
ആളുകളാണ്
الْمَيْمَنَةِ
X
വലതുപക്ഷത്തിന്റെ
﴿90:18﴾ وَالَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
بِآيَاتِنَا
X
നമ്മുടെ സൂക്തങ്ങളെ
هُمْ
X
അവര്‍
أَصْحَابُ
X
ആളുകളാണ്
الْمَشْأَمَةِ
X
ഇടതുപക്ഷത്തിന്റെ
﴿90:19﴾