Repeated Words in Quran

< >
Total Found : 4
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَسْتَحْيِي
X
ലജ്ജിക്കുന്നില്ല
أَن يَضْرِبَ مَثَلًا
X
ഉദാഹരിക്കാന്‍
مَّا
X
ഏതൊരു ഉപമയും
بَعُوضَةً
X
കൊതുകിനെ
فَمَا فَوْقَهَاۚ
X
അതിലും നിസ്സാരമായതിനെ
فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ വിശ്വാസികള്‍
فَيَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهُ الْحَقُّ
X
നിശ്ചയം അത് സത്യമാണെന്ന്
مِن رَّبِّهِمْۖ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَأَمَّا الَّذِينَ كَفَرُوا
X
എന്നാല്‍ സത്യനിഷേധികള്‍
فَيَقُولُونَ
X
അവര്‍ പറയും
مَاذَا
X
എന്താണ്
أَرَادَ
X
ഉദ്ദേശിച്ചു (ഉദ്ദേശിച്ചത്)
اللَّهُ
X
അല്ലാഹു
بِهَٰذَا
X
مَثَلًاۘ
X
ഉപമകൊണ്ട്
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
بِهِ
X
ഇതുകൊണ്ട്
كَثِيرًا
X
നിരവധിപേരെ
وَيَهْدِي بِهِ
X
ഇതുകൊണ്ട് അവന്‍ നേര്‍വഴിയിലുമാക്കുന്നു
كَثِيرًاۚ
X
ഒട്ടനവധിപേരെ
وَمَا يُضِلُّ بِهِ
X
ഇതുകൊണ്ട് അവന്‍ വഴിതെറ്റിക്കുന്നില്ല
إِلَّا الْفَاسِقِينَ
X
അധര്‍മികളെയല്ലാതെ
﴿2:26﴾ وَالْوَالِدَاتُ
X
മാതാക്കള്‍
يُرْضِعْنَ
X
മുലയൂട്ടണം
أَوْلَادَهُنَّ
X
അവരുടെ മക്കളെ
حَوْلَيْنِ
X
രണ്ടുവര്‍ഷം
كَامِلَيْنِۖ
X
പൂര്‍ണമായ
لِمَنْ أَرَادَ
X
ഉദ്ദേശിക്കുന്നവര്‍ക്ക്
أَن يُتِمَّ
X
പൂര്‍ത്തിയാക്കാന്‍
الرَّضَاعَةَۚ
X
മുലകുടി
وَعَلَى الْمَوْلُودِ لَهُ
X
കുട്ടിയുടെ പിതാവിന് ബാധ്യതയാകുന്നു
رِزْقُهُنَّ
X
അവരുടെ ആഹാരം
وَكِسْوَتُهُنَّ
X
അവരുടെ വസ്ത്രവും
بِالْمَعْرُوفِۚ
X
ന്യായമായ നിലയില്‍
لَا تُكَلَّفُ
X
നിര്‍ബന്ധിക്കപ്പെടുകയില്ല
نَفْسٌ
X
ഒരാളും
إِلَّا وُسْعَهَاۚ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَا تُضَارَّ
X
ഉപദ്രവിക്കപ്പെടാവതല്ല
وَالِدَةٌ
X
ഒരുമാതാവും
بِوَلَدِهَا
X
തന്റെ കുട്ടിമൂലം
وَلَا مَوْلُودٌ لَّهُ
X
കുട്ടിയുടെ പിതാവും
بِوَلَدِهِۚ
X
തന്റെ കുട്ടിമൂലം
وَعَلَى الْوَارِثِ
X
അനന്തരവകാശിക്ക് ബാധ്യതയുണ്ട്
مِثْلُ ذَٰلِكَۗ
X
അതിന് തുല്യമായത്
فَإِنْ أَرَادَا
X
അവര്‍ രണ്ടുപേരും ഉദ്ദേശിച്ചാല്‍
فِصَالًا
X
മുലകുടിമാറ്റാന്‍
عَن تَرَاضٍ
X
തൃപ്തിയോടെ
مِّنْهُمَا
X
അവര്‍ രണ്ടുപേരുടെയും
وَتَشَاوُرٍ
X
കൂടിയാലോചനയോടെയും
فَلَا جُنَاحَ عَلَيْهِمَاۗ
X
അവര്‍ രണ്ടുപേര്‍ക്കും കുറ്റമില്ല
وَإِنْ أَرَدتُّمْ
X
നിങ്ങളുദ്ദേശിച്ചാല്‍
أَن تَسْتَرْضِعُوا
X
മുലകൊടുപ്പിക്കാന്‍
أَوْلَادَكُمْ
X
നിങ്ങളുടെ മക്കള്‍ക്ക്
فَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
إِذَا سَلَّمْتُم
X
നിങ്ങള്‍ നല്‍കുന്നുവെങ്കില്‍
مَّا آتَيْتُم
X
നിങ്ങള്‍ നല്‍കേണ്ടത്
بِالْمَعْرُوفِۗ
X
മാന്യമായ നിലയില്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
بَصِيرٌ
X
കണ്ടറിയുന്നവനാണ്
﴿2:233﴾ لَّقَدْ كَفَرَ
X
തീര്‍ച്ചയായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
X
പറഞ്ഞവര്‍
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
هُوَ
X
അവന്‍
الْمَسِيحُ ابْنُ مَرْيَمَۚ
X
മര്‍യമിന്റെ മകനായ മസീഹ് ആണെന്ന്
قُلْ
X
നീ പറയുക(ചോദിക്കുക)
فَمَن
X
ആര്?
يَمْلِكُ
X
തടുക്കും
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന് (ഉള്ള ശിക്ഷയില്‍നിന്ന്)
شَيْئًا
X
വല്ലതിനെയും
إِنْ أَرَادَ
X
അവന്‍ ഉദ്ദേശിച്ചാല്‍
أَن يُهْلِكَ
X
അവന്‍ നശിപ്പിക്കാന്‍
الْمَسِيحَ ابْنَ مَرْيَمَ
X
മര്‍യമിന്റെ മകനായ മസീഹിനെ
وَأُمَّهُ
X
അദ്ദേഹത്തിന്റെ മാതാവിനെയും
وَمَن فِي الْأَرْضِ
X
ഭൂമിയിലുള്ളവരെയും
جَمِيعًاۗ
X
മുഴുവനുമായി
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ السَّمَاوَاتِ
X
ആകാശങ്ങളുടെ ആധിപത്യം
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۚ
X
അവരണ്ടിന്നുമിടയിലുള്ളവയുടെയും
يَخْلُقُ
X
അവന്‍ സൃഷ്ടിക്കുന്നു
مَا يَشَاءُۚ
X
അവന്‍ ഇച്ഛിക്കുന്നത്
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿5:17﴾ وَاسْتَبَقَا
X
അവരിരുവരും ഓടി
الْبَابَ
X
വാതില്‍ക്കലേക്ക്
وَقَدَّتْ
X
അവള്‍ വലിച്ചുകീറി
قَمِيصَهُ
X
അവന്റെ കുപ്പായം
مِن دُبُرٍ
X
പിന്നില്‍നിന്ന്
وَأَلْفَيَا
X
ഇരുവരും കണ്ടു
سَيِّدَهَا
X
അവളുടെ നാഥനെ (ഭര്‍ത്താവിനെ)
لَدَى الْبَابِۚ
X
വാതില്‍ക്കല്‍
قَالَتْ
X
അവള്‍ പറഞ്ഞു
مَا جَزَاءُ
X
പ്രതിഫലമെന്താണ്
مَنْ أَرَادَ
X
ആഗ്രഹിച്ചവനുള്ള
بِأَهْلِكَ
X
നിങ്ങളുടെ ഭാര്യയുടെ കാര്യത്തില്‍
سُوءًا
X
അരുതായ്മ
إِلَّا أَن يُسْجَنَ
X
അവന്‍ തടവിലാക്കപ്പെടുകയല്ലാതെ
أَوْ عَذَابٌ أَلِيمٌ
X
അല്ലെങ്കില്‍ നോവേറിയ ശിക്ഷ
﴿12:25﴾ لَهُ
X
അവനുണ്ട് (മനുഷ്യനുണ്ട്)
مُعَقِّبَاتٌ
X
തുടരെത്തുടരെ വരുന്ന മേല്‍നോട്ടക്കാര്‍
مِّن بَيْنِ يَدَيْهِ
X
അവന്റെ മുന്നിലും
وَمِنْ خَلْفِهِ
X
അവന്റെ പിന്നിലും
يَحْفَظُونَهُ
X
അവര്‍ അവനെ സൂക്ഷിച്ചുകൊണ്ടിരിക്കുന്നു
مِنْ أَمْرِ اللَّهِۗ
X
അല്ലാഹുവിന്റെ കല്‍പന പ്രകാരം
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُغَيِّرُ
X
മാറ്റം വരുത്തുകയില്ല
مَا بِقَوْمٍ
X
ഒരു ജനതയുടെയും അവസ്ഥയില്‍
حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْۗ
X
അവര്‍ സ്വയം മാറ്റുന്നത് വരെ
وَإِذَا
X
തങ്ങളുടെ സ്ഥിതി
أَرَادَ
X
ഉദ്ദേശിച്ചാല്‍
اللَّهُ
X
അല്ലാഹു
بِقَوْمٍ
X
ഒരു ജനതക്ക്
سُوءًا
X
വല്ല ദുരിതവും
فَلَا مَرَدَّ
X
തടുക്കാനാവില്ല
لَهُۚ
X
അതിനെ
وَمَا لَهُم
X
അവര്‍ക്കില്ല
مِّن دُونِهِ
X
അവനെകൂടാതെ
مِن وَالٍ
X
രക്ഷകന്‍
﴿13:11﴾ وَمَنْ أَرَادَ
X
വല്ലവനും ഉദ്ദേശിച്ചാല്‍
الْآخِرَةَ
X
പരലോകം
وَسَعَىٰ
X
പരിശ്രമിക്കുകയും ചെയ്തു
لَهَا
X
അതിന്നായി
سَعْيَهَا
X
അതിന്റെ പരിശ്രമം
وَهُوَ
X
അവന്‍ ആയിരിക്കെ
مُؤْمِنٌ
X
സത്യവിശ്വാസി
فَأُولَٰئِكَ
X
എന്നാല്‍ അക്കൂട്ടര്‍
كَانَ سَعْيُهُم
X
അവരുടെ പരിശ്രമം ആകുന്നു
مَّشْكُورًا
X
നന്ദി അര്‍ഹിക്കുന്നത്
﴿17:19﴾ فَأَرَادَ
X
എന്നാല്‍ അവന്‍ ഉദ്ദേശിച്ചു
أَن يَسْتَفِزَّهُم
X
അവരെ വിരട്ടിയോടിക്കാന്‍
مِّنَ الْأَرْضِ
X
നാട്ടില്‍നിന്ന്
فَأَغْرَقْنَاهُ
X
അപ്പോള്‍ നാം അവനെ മുക്കിക്കൊന്നു
وَمَن مَّعَهُ
X
അവന്റെ കൂടെയുള്ളവരെയും
جَمِيعًا
X
മുഴുവനും
﴿17:103﴾ وَأَمَّا الْجِدَارُ
X
എന്നാല്‍ ആ മതില്‍
فَكَانَ
X
അതായിരുന്നു
لِغُلَامَيْنِ
X
രണ്ട് ബാലന്‍മാരുടേത്
يَتِيمَيْنِ
X
അനാഥകളായ
فِي الْمَدِينَةِ
X
ആ പട്ടണത്തിലുള്ള
وَكَانَ
X
ഉണ്ടായിരുന്നു
تَحْتَهُ
X
അതിന്റെ ചുവട്ടില്‍
كَنزٌ
X
ഒരു നിധി
لَّهُمَا
X
അവര്‍ക്കു വേണ്ടി (കരുതി വെച്ച)
وَكَانَ
X
ആയിരുന്നു
أَبُوهُمَا
X
അവരുടെ രണ്ടു പേരുടെയും പിതാവ്
صَالِحًا
X
ഒരു നല്ല മനുഷ്യന്‍, സച്ചരിതന്‍
فَأَرَادَ
X
അങ്ങനെ ഉദ്ദേശിച്ചു
رَبُّكَ
X
താങ്കളുടെ നാഥന്‍
أَن يَبْلُغَا
X
അവര്‍ക്ക് രണ്ടു പേര്‍ക്കും എത്തണമെന്ന്
أَشُدَّهُمَا
X
അവരുടെ ശക്തി (പ്രായപൂര്‍ത്തി)
وَيَسْتَخْرِجَا
X
അവര്‍ രണ്ടു പേരും പുറത്തെടുക്കണമെന്നും
كَنزَهُمَا
X
അവരുടെ നിധി
رَحْمَةً
X
കാരുണ്യമായി
مِّن رَّبِّكَۚ
X
താങ്കളുടെ നാഥനില്‍ നിന്നുള്ള
وَمَا فَعَلْتُهُ
X
ഞാന്‍ അത് ചെയ്തിട്ടില്ല
عَنْ أَمْرِيۚ
X
എന്റെ കാര്യം (അഭിപ്രായം പ്രകാരം) ആയിട്ട്
ذَٰلِكَ
X
അതാണ്
تَأْوِيلُ
X
വ്യാഖ്യാനം
مَا
X
ഒന്നിന്റെ
لَمْ تَسْطِع
X
താങ്കള്‍ക്ക് സാധിച്ചിട്ടില്ല
عَّلَيْهِ
X
അതില്‍
صَبْرًا
X
ക്ഷമിക്കാന്‍
﴿18:82﴾ وَهُوَ
X
അവനാണ്
الَّذِي جَعَلَ
X
ആക്കിയവന്‍
اللَّيْلَ
X
രാത്രിയെ
وَالنَّهَارَ
X
പകലിനെയും
خِلْفَةً
X
മാറിമാറി വരുന്നത്
لِّمَنْ أَرَادَ
X
ഉദ്ദേശിക്കുന്നവര്‍ക്ക്
أَن يَذَّكَّرَ
X
ചിന്തിച്ചറിയാന്‍
أَوْ
X
അല്ലെങ്കില്‍
أَرَادَ
X
ഉദ്ദേശിച്ചു
شُكُورًا
X
നന്ദികാണിക്കാന്‍
﴿25:62﴾ فَلَمَّا أَنْ أَرَادَ
X
അങ്ങനെ അദ്ദേഹം ഉദ്ദേശിച്ചപ്പോള്‍
أَن يَبْطِشَ
X
പിടികൂടാന്‍
بِالَّذِي
X
ഒരുത്തനെ
هُوَ
X
അവന്‍
عَدُوٌّ
X
ശത്രുവാണ്
لَّهُمَا
X
അവരിരുവരുടെയും
قَالَ
X
അവന്‍ പറഞ്ഞു
يَا مُوسَىٰ
X
മൂസാ
أَتُرِيدُ
X
നീ ഉദ്ദേശിക്കുകയാണോ
أَن تَقْتُلَنِي
X
എന്നെ കൊല്ലാന്‍
كَمَا قَتَلْتَ
X
നീ കൊന്നത്പോലെ
نَفْسًا
X
ഒരാളെ
بِالْأَمْسِۖ
X
ഇന്നലെ
إِن تُرِيدُ
X
നീ ഉദ്ദേശിക്കുന്നില്ല
إِلَّا أَن تَكُونَ
X
ആകണമെന്നല്ലാതെ
جَبَّارًا
X
പോക്കിരി
فِي الْأَرْضِ
X
ഇന്നാട്ടില്‍
وَمَا تُرِيدُ
X
നീ ആഗ്രഹിക്കുന്നില്ല
أَن تَكُونَ
X
നീ ആവാന്‍
مِنَ الْمُصْلِحِينَ
X
നന്മ വരുത്തുന്നവരില്‍
﴿28:19﴾ قُلْ
X
പറയുക
مَن ذَا الَّذِي يَعْصِمُكُم
X
നിങ്ങളെ രക്ഷിക്കാനാരുണ്ട്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
إِنْ أَرَادَ
X
അവന്‍ വരുത്താനുദ്ദേശിച്ചാല്‍
بِكُمْ
X
നിങ്ങള്‍ക്ക്
سُوءًا
X
വല്ലദോഷവും
أَوْ أَرَادَ بِكُمْ
X
അല്ലെങ്കില്‍ നിങ്ങള്‍ക്ക് വരുത്താനുദ്ദേശിച്ചാല്‍
رَحْمَةًۚ
X
വല്ല കാരുണ്യവും
وَلَا يَجِدُونَ لَهُم
X
അവര്‍ക്ക് കണ്ടെത്താനാവുകയില്ല
مِّن دُونِ اللَّهِ
X
അല്ലാഹുവെ കൂടാതെ
وَلِيًّا
X
ഒരു രക്ഷകനെയും
وَلَا نَصِيرًا
X
ഒരു സഹായിയെയും
﴿33:17﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
إِنَّا أَحْلَلْنَا
X
നാം അനുവധിച്ചുതന്നിരിക്കുന്നു
لَكَ
X
നിനക്ക്
أَزْوَاجَكَ
X
നിന്റെ പത്നിമാരെ
اللَّاتِي آتَيْتَ أُجُورَهُنَّ
X
നീ വിവാഹമൂല്യം നല്‍കിയ
وَمَا مَلَكَتْ يَمِينُكَ
X
നിന്റെ വലം കൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും
مِمَّا أَفَاءَ اللَّهُ
X
അല്ലാഹു യുദ്ധത്തിലൂടെ അധീനപ്പെടുത്തിത്തന്നവരില്‍
عَلَيْكَ
X
നിനക്ക്
وَبَنَاتِ عَمِّكَ
X
നിന്റെ പിതൃവ്യപുത്രിമാരെയും
وَبَنَاتِ عَمَّاتِكَ
X
പിതൃസഹോദരി പുത്രിമാരെയും
وَبَنَاتِ خَالِكَ
X
മാതൃസഹോദര പുത്രിമാരെയും
وَبَنَاتِ خَالَاتِكَ
X
മാതൃസഹോദരി പുത്രിമാരെയും
اللَّاتِي هَاجَرْنَ مَعَكَ
X
നിന്നോടൊപ്പം സ്വദേശം വെടിഞ്ഞ
وَامْرَأَةً مُّؤْمِنَةً
X
സത്യവിശ്വാസിനിയായ സ്ത്രീയെയും
إِن وَهَبَتْ
X
അവള്‍ ദാനം ചെയ്താല്‍
نَفْسَهَا
X
സ്വന്തത്തെ
لِلنَّبِيِّ
X
പ്രവാചകന്
إِنْ أَرَادَ النَّبِيُّ
X
പ്രവാചകന്‍ ഉദ്ദേശിക്കുകയും ചെയ്താല്‍
أَن يَسْتَنكِحَهَا
X
അവളെ വിവാഹം കഴിക്കാന്‍
خَالِصَةً لَّكَ
X
നിനക്ക് മാത്രം ബാധകമായ (നിയമമാണിത്)
مِن دُونِ الْمُؤْمِنِينَۗ
X
സത്യവിശ്വാസികള്‍ക്കില്ല
قَدْ عَلِمْنَا
X
നമുക്ക് നന്നായറിയാം
مَا فَرَضْنَا
X
നാം നിയമമാക്കിയ കാര്യം
عَلَيْهِمْ
X
അവര്‍ക്ക്
فِي أَزْوَاجِهِمْ
X
അവരുടെ ഭാര്യമാരുടെ കാര്യത്തില്‍
وَمَا مَلَكَتْ أَيْمَانُهُمْ
X
അവരുടെ വലംകൈ ഉടമപ്പെടുത്തിയവരുടെയും
لِكَيْلَا يَكُونَ
X
ഉണ്ടാകാതിരിക്കാനാണിത്
عَلَيْكَ
X
നിനക്ക്
حَرَجٌۗ
X
ഒരു പ്രയാസവും
وَكَانَ اللَّهُ
X
അല്ലാഹുവാണ്
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധിയും
﴿33:50﴾ إِنَّمَا أَمْرُهُ
X
തീര്‍ച്ചയായും അവന്റെ കാര്യം
إِذَا أَرَادَ
X
അവന്‍ ഉദ്ദേശിച്ചാല്‍
شَيْئًا
X
ഒരു കാര്യം
أَن يَقُولَ لَهُ
X
അതിനോട് പറയുക (മാത്രമാണ്)
كُن
X
‘ഉണ്ടാകൂ’ എന്ന്
فَيَكُونُ
X
അപ്പോഴേക്കും അതുണ്ടാകുന്നു
﴿36:82﴾ لَّوْ أَرَادَ
X
ഇച്ഛിച്ചിരുന്നുവെങ്കില്‍
اللَّهُ
X
അല്ലാഹു
أَن يَتَّخِذَ
X
അവന്‍ സ്വീകരിക്കണമെന്ന്
وَلَدًا
X
ഒരു സന്താനത്തെ
لَّاصْطَفَىٰ
X
അവന്‍ തെരഞ്ഞെടുക്കുമായിരുന്നു
مِمَّا يَخْلُقُ
X
അവന്‍ സൃഷ്ടിക്കുന്നതില്‍നിന്ന്
مَا يَشَاءُۚ
X
താനിഛിക്കുന്നവരെ
سُبْحَانَهُۖ
X
അവന്‍ എത്ര പരിശുദ്ധന്‍
هُوَ
X
അവന്‍
اللَّهُ
X
അല്ലാഹുവാണ്
الْوَاحِدُ
X
ഏകനായ
الْقَهَّارُ
X
സകലത്തെയും അടക്കി ഭരിക്കുന്നവന്‍
﴿39:4﴾ وَلَئِن سَأَلْتَهُم
X
നീ അവരോടു ചോദിച്ചാല്‍
مَّنْ خَلَقَ
X
ആരാണ് സൃഷ്ടിച്ചതെന്ന്
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
لَيَقُولُنَّ
X
തീര്‍ച്ചയായും അവര്‍ പറയും
اللَّهُۚ
X
അല്ലാഹു എന്ന്
قُلْ
X
നീ ചോദിക്കുക
أَفَرَأَيْتُم
X
നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ
مَّا تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവയെ കുറിച്ച്
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
إِنْ أَرَادَنِيَ
X
എനിക്ക് ഉദ്ദേശിച്ചിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
بِضُرٍّ
X
വല്ല ദുരിതവും
هَلْ
X
അവയാണോ
هُنَّ كَاشِفَاتُ
X
നീക്കിക്കളയുന്നവര്‍
ضُرِّهِ
X
അവന്റെ ദുരിതം
أَوْ أَرَادَنِي
X
അല്ലെങ്കില്‍ അവന്‍ എനിക്ക് ഉദ്ദേശിച്ചാല്‍
بِرَحْمَةٍ
X
വല്ല അനുഗ്രഹവും
هَلْ
X
അവയാണോ
هُنَّ مُمْسِكَاتُ
X
പിടിച്ചുവെക്കുന്നവര്‍
رَحْمَتِهِۚ
X
അവന്റെ അനുഗ്രഹം
قُلْ
X
നീ പറയുക
حَسْبِيَ اللَّهُۖ
X
എനിക്ക് അല്ലാഹു മതി
عَلَيْهِ
X
അവനില്‍
يَتَوَكَّلُ
X
ഭരമേല്‍പിക്കുന്നു
الْمُتَوَكِّلُونَ
X
ഭരമേല്‍പിക്കുന്നവര്‍
﴿39:38﴾ سَيَقُولُ
X
പറയും
لَكَ
X
നിന്നോട്
الْمُخَلَّفُونَ
X
പിന്‍മാറി നിന്നവര്‍
مِنَ الْأَعْرَابِ
X
ഗ്രാമീണ അറബികളില്‍നിന്ന്
شَغَلَتْنَا
X
ഞങ്ങളെ ജോലിത്തിരക്കുകളിലകപ്പെടുത്തി
أَمْوَالُنَا
X
ഞങ്ങളുടെ സ്വത്തുക്കള്‍
وَأَهْلُونَا
X
ഞങ്ങളുടെ സ്വന്തക്കാരും
فَاسْتَغْفِرْ
X
അതിനാല്‍ നീ പാപമോചനത്തിനായി പ്രാര്‍ഥിക്കുക
لَنَاۚ
X
ഞങ്ങള്‍ക്കുവേണ്ടി
يَقُولُونَ
X
അവര്‍ പറയുന്നു
بِأَلْسِنَتِهِم
X
അവരുടെ നാവുകള്‍കൊണ്ട്
مَّا لَيْسَ
X
ഇല്ലാത്തത്
فِي قُلُوبِهِمْۚ
X
അവരുടെ മനസ്സുകളില്‍
قُلْ
X
നീ പറയുക (ചോദിക്കുക)
فَمَن
X
ആര്‍
يَمْلِكُ
X
അധീനപ്പെടുത്തിത്തരും
لَكُم
X
നിങ്ങള്‍ക്ക്
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
شَيْئًا
X
വല്ലതിനെയും
إِنْ أَرَادَ
X
അവന്‍ ഉദ്ദേശിച്ചാല്‍
بِكُمْ
X
നിങ്ങള്‍ക്ക്
ضَرًّا
X
എന്തെങ്കിലും ഉപദ്രവം
أَوْ أَرَادَ
X
അല്ലെങ്കില്‍ അവന്‍ ഉദ്ദേശിച്ചാല്‍
بِكُمْ
X
നിങ്ങള്‍ക്ക്
نَفْعًاۚ
X
എന്തെങ്കിലും ഉപകാരം
بَلْ كَانَ اللَّهُ
X
എന്നാല്‍ അല്ലാഹുവാണ്
بِمَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവയെപ്പറ്റി
خَبِيرًا
X
നന്നായറിയുന്നവന്‍
﴿48:11﴾ وَأَنَّا لَا نَدْرِي
X
ഞങ്ങള്‍ക്ക് അറിയില്ലെന്നും
أَشَرٌّ
X
തിന്മയാണോ
أُرِيدَ
X
ഉദ്ദേശിക്കപ്പെട്ടത്
بِمَن فِي الْأَرْضِ
X
ഭൂമിയിലുള്ളവര്‍ക്ക്
أَمْ
X
അതല്ല
أَرَادَ
X
ഉദ്ദേശിച്ചുവോ
بِهِمْ
X
അവര്‍ക്ക്
رَبُّهُمْ
X
അവരുടെ നാഥന്‍
رَشَدًا
X
നേര്‍വഴി
﴿72:10﴾ وَمَا جَعَلْنَا
X
നാം നിശ്ചയിച്ചിട്ടില്ല
أَصْحَابَ النَّارِ
X
നരകത്തിന്റെ ചുമതലക്കാരായി
إِلَّا مَلَائِكَةًۙ
X
മലക്കുകളെയല്ലാതെ
وَمَا جَعَلْنَا
X
നാം നിശ്ചയിച്ചിട്ടുമില്ല
عِدَّتَهُمْ
X
അവരുടെ എണ്ണം
إِلَّا فِتْنَةً
X
പരീക്ഷണമായിട്ടല്ലാതെ
لِّلَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്ക്
لِيَسْتَيْقِنَ
X
ദൃഢബോധ്യം വരാന്‍
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവര്‍ക്ക്
الْكِتَابَ
X
വേദം
وَيَزْدَادَ
X
വര്‍ധിക്കാനും
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
إِيمَانًاۙ
X
വിശ്വാസം
وَلَا يَرْتَابَ
X
സംശയത്തിലകപ്പെടാതിരിക്കാനും
الَّذِينَ
X
നല്‍കപ്പെട്ടവര്‍
أُوتُوا الْكِتَابَ
X
വേദഗ്രന്ഥം
وَالْمُؤْمِنُونَۙ
X
സത്യവിശ്വാസികളും
وَلِيَقُولَ
X
പറയാന്‍ വേണ്ടിയും
الَّذِينَ
X
യാതൊരുത്തര്‍
فِي قُلُوبِهِم
X
അവരുടെ ഹൃദയങ്ങളിലുണ്ട്
مَّرَضٌ
X
രോഗം
وَالْكَافِرُونَ
X
സത്യനിഷേധികളും
مَاذَا
X
എന്ത്?
أَرَادَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചു
بِهَٰذَا
X
ഇതുകൊണ്ട്
مَثَلًاۚ
X
ഒരു ഉപമയായിട്ട്
كَذَٰلِكَ
X
അവ്വിധം
يُضِلُّ اللَّهُ
X
അല്ലാഹു വഴികേടിലാക്കുന്നു
مَن يَشَاءُ
X
താനുദ്ദേശിക്കുന്നവരെ
وَيَهْدِي
X
നേര്‍വഴിയിലാക്കുകയും ചെയ്യുന്നു
مَن يَشَاءُۚ
X
താനുദ്ദേശിക്കുന്നവരെ
وَمَا يَعْلَمُ
X
അറിയുന്നില്ല
جُنُودَ
X
സൈന്യങ്ങളെ സംബന്ധിച്ച്
رَبِّكَ
X
നിന്റെ നാഥന്റെ
إِلَّا هُوَۚ
X
അവനല്ലാതെ
وَمَا هِيَ
X
ഇതല്ല
إِلَّا ذِكْرَىٰ
X
ഒരുദ്ബോധനമല്ലാതെ
لِلْبَشَرِ
X
മനുഷ്യര്‍ക്ക്
﴿74:31﴾