Repeated Words in Quran

< >
Total Found : 2
الَّذِي جَعَلَ
X
ആക്കിയവന്‍
لَكُمُ
X
നിങ്ങള്‍ക്ക്
الْأَرْضَ
X
ഭൂമിയെ
فِرَاشًا
X
വിരിപ്പ്
وَالسَّمَاءَ
X
ആകാശത്തെ
بِنَاءً
X
കെട്ടിടം, മേലാപ്പ്
وَأَنزَلَ
X
അവന്‍ ഇറക്കുകയും ചെയ്തു
مِنَ السَّمَاءِ
X
മാനത്ത്നിന്ന്
مَاءً
X
വെള്ളം
فَأَخْرَجَ
X
എന്നിട്ടവന്‍ ഉല്‍പാദിപ്പിച്ചു
بِهِ
X
അതുവഴി
مِنَ الثَّمَرَاتِ
X
കായ്കനികളാല്‍
رِزْقًا لَّكُمْۖ
X
നിങ്ങള്‍ക്ക് ആഹാരം
فَلَا تَجْعَلُوا
X
അതിനാല്‍ നിങ്ങള്‍ ഉണ്ടാക്കരുത്
لِلَّهِ
X
അല്ലാഹുവിന്ന്
أَندَادًا
X
സമന്മാരെ
وَأَنتُمْ
X
നിങ്ങള്‍ ആണെന്നിരിക്കെ
تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നു
﴿2:22﴾ فَأَزَلَّهُمَا
X
എന്നിട്ട് അവരിരുവരെയും തെറ്റിച്ചു
الشَّيْطَانُ
X
പിശാച്
عَنْهَا
X
അതില്‍ നിന്ന്
فَأَخْرَجَهُمَا
X
അങ്ങനെ അവര്‍ രണ്ടുപേരെയും അവന്‍ പുറത്താക്കി
مِمَّا
X
ഒന്നില്‍നിന്ന്
كَانَا
X
അവര്‍ രണ്ടുപേരും ആയിരുന്നു
فِيهِۖ
X
അതില്‍
وَقُلْنَا
X
നാം പറഞ്ഞു
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിപ്പോവുക
بَعْضُكُمْ
X
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
X
ചിലര്‍ക്ക്
عَدُوٌّۖ
X
ശത്രുവാകുന്നു
وَلَكُمْ
X
നിങ്ങള്‍ക്കുണ്ട്
فِي الْأَرْضِ
X
ഭൂമിയില്‍
مُسْتَقَرٌّ
X
വാസസ്ഥാനം
وَمَتَاعٌ
X
വിഭവവും
إِلَىٰ حِينٍ
X
ഒരു സമയം വരെ
﴿2:36﴾ يَا بَنِي آدَمَ
X
ആദം സന്തതികളേ
لَا يَفْتِنَنَّكُمُ
X
നിങ്ങളെ കുഴപ്പത്തില്‍ പെടുത്താതിരിക്കട്ടെ
الشَّيْطَانُ
X
പിശാച്
كَمَا أَخْرَجَ
X
അവന്‍ പുറത്താക്കിയ പോലെ
أَبَوَيْكُم
X
നിങ്ങളുടെ മാതാപിതാക്കളെ
مِّنَ الْجَنَّةِ
X
സ്വര്‍ഗത്തില്‍ നിന്ന്
يَنزِعُ
X
അവന്‍ അഴിച്ചു മാറ്റുന്നു
عَنْهُمَا
X
അവരിരുവരില്‍ നിന്നും
لِبَاسَهُمَا
X
അവരിരുവരുടെയും വസ്ത്രം
لِيُرِيَهُمَا
X
അവരിരുവര്‍ക്കും കാണിച്ചു കൊടുക്കാനായി
سَوْآتِهِمَاۗ
X
അവരിരുവരുടെയും ഗുഹ്യസ്ഥാനങ്ങള്‍
إِنَّهُ
X
തീര്‍ച്ചയായും അവന്‍
يَرَاكُمْ
X
അവന്‍ നിങ്ങളെ കാണുന്നു
هُوَ
X
അവന്‍
وَقَبِيلُهُ
X
അവന്റെ കൂട്ടുകാരും
مِنْ حَيْثُ
X
വിധത്തില്‍
لَا تَرَوْنَهُمْۗ
X
നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റുന്നില്ല
إِنَّا
X
തീര്‍ച്ചയായും നാം
جَعَلْنَا
X
നാം ആക്കിയിരിക്കുന്നു
الشَّيَاطِينَ
X
പിശാചുക്കളെ
أَوْلِيَاءَ
X
രക്ഷാധികാരികള്‍
لِلَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരുടെ
﴿7:27﴾ قُلْ
X
നീ ചോദിക്കുക
مَنْ
X
ആര്
حَرَّمَ
X
നിഷിദ്ധമാക്കി
زِينَةَ اللَّهِ
X
അല്ലാഹുവിന്റെ അലങ്കാരത്തെ
الَّتِي أَخْرَجَ
X
അവന്‍ ഉണ്ടാക്കിയതായ
لِعِبَادِهِ
X
തന്റെ ദാസന്‍മാര്‍ക്ക്
وَالطَّيِّبَاتِ
X
ഉത്തമമായവയെയും
مِنَ الرِّزْقِۚ
X
ആഹാര പദാര്‍ഥങ്ങളില്‍ നിന്ന്
قُلْ
X
നീ പറയുക
هِيَ
X
അവ
لِلَّذِينَ آمَنُوا
X
സത്യവിശ്വാസികള്‍ക്കുള്ളതാണ്
فِي الْحَيَاةِ
X
ജീവിതത്തില്‍
الدُّنْيَا
X
ഇഹലോകം
خَالِصَةً
X
അവര്‍ക്ക് മാത്രമുള്ളതാണ്
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
كَذَٰلِكَ
X
അവ്വിധം
نُفَصِّلُ
X
നാം വിശദീകരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ആളുകള്‍ക്കു വേണ്ടി
يَعْلَمُونَ
X
അവര്‍ മനസ്സിലാക്കുന്നു
﴿7:32﴾ كَمَا أَخْرَجَكَ
X
നിന്നെ പുറത്തിറക്കി കൊണ്ടുപോയതുപോലെ(യാണിത്)
رَبُّكَ
X
നിന്റെ നാഥന്‍
مِن بَيْتِكَ
X
നിന്റെ വീട്ടില്‍ നിന്ന്
بِالْحَقِّ
X
ന്യായമായ കാരണത്താല്‍
وَإِنَّ
X
തീര്‍ച്ചയായും (ആയിരിക്കെ)
فَرِيقًا
X
ഒരു വിഭാഗം
مِّنَ الْمُؤْمِنِينَ
X
വിശ്വാസികളില്‍
لَكَارِهُونَ
X
ഇഷ്ടമില്ലാത്തവര്‍
﴿8:5﴾ إِلَّا تَنصُرُوهُ
X
നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍
فَقَدْ نَصَرَهُ
X
തീര്‍ച്ചയായും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്
اللَّهُ
X
അല്ലാഹു
إِذْ أَخْرَجَهُ
X
അദ്ദേഹത്തെ പുറത്താക്കിയ സന്ദര്‍ഭത്തില്‍
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
ثَانِيَ اثْنَيْنِ
X
അദ്ദേഹം രണ്ടാളുകളില്‍ ഒരുവനായിരിക്കെ
إِذْ هُمَا فِي الْغَارِ
X
ഇരുവരും ഗുഹയിലായിരുന്നപ്പോള്‍
إِذْ يَقُولُ
X
അദ്ദേഹം പറഞ്ഞപ്പോള്‍
لِصَاحِبِهِ
X
തന്റെ കൂട്ടുകാരനോട്
لَا تَحْزَنْ
X
ദുഃഖിക്കാതിരിക്കുക
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
مَعَنَاۖ
X
നമ്മോടൊപ്പമുണ്ട്
فَأَنزَلَ
X
അന്നേരം ഇറക്കിക്കൊടുത്തു
اللَّهُ
X
അല്ലാഹു
سَكِينَتَهُ
X
തന്റെ സമാധാനം
عَلَيْهِ
X
അദ്ദേഹത്തില്‍
وَأَيَّدَهُ
X
അദ്ദേഹത്തിന്ന് കരുത്തേകുകയും ചെയ്തു
بِجُنُودٍ
X
പോരാളികളാല്‍
لَّمْ تَرَوْهَا
X
നിങ്ങള്‍ക്ക് കാണാനാവാത്ത
وَجَعَلَ
X
അവന്‍ ആക്കുകയും ചെയ്തു
كَلِمَةَ
X
വചനത്തെ
الَّذِينَ كَفَرُوا
X
സത്യനിഷേധികളുടെ
السُّفْلَىٰۗ
X
പറ്റെ താഴെ
وَكَلِمَةُ
X
വചനം
اللَّهِ
X
അല്ലാഹുവിന്റെ
هِيَ الْعُلْيَاۗ
X
അത് തന്നെ അത്യുന്നതം
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപിയാണ്
حَكِيمٌ
X
യുക്തിമാനും
﴿9:40﴾ وَرَفَعَ
X
അദ്ദേഹം കയറ്റിയിരുത്തി
أَبَوَيْهِ
X
തന്റെ മാതാപിതാക്കളെ
عَلَى الْعَرْشِ
X
സിംഹാസനത്തില്‍
وَخَرُّوا
X
അവര്‍ വീണു
لَهُ
X
അദ്ദേഹത്തിന്റെ മുമ്പില്‍
سُجَّدًاۖ
X
പ്രണാമം ചെയ്യുന്നവരായി
وَقَالَ
X
അദ്ദേഹം പറഞ്ഞു
يَا أَبَتِ
X
എന്റെ പിതാവേ
هَٰذَا
X
ഇത്
تَأْوِيلُ
X
പുലര്‍ച്ചയാകുന്നു
رُؤْيَايَ
X
എന്റെ സ്വപ്നത്തിന്റെ
مِن قَبْلُ
X
മുമ്പത്തെ
قَدْ جَعَلَهَا
X
അതിനെ ആക്കിയിരിക്കുന്നു
رَبِّي
X
എന്റെ നാഥന്‍
حَقًّاۖ
X
യാഥാര്‍ത്ഥ്യം
وَقَدْ أَحْسَنَ
X
അവന്‍ ഔദാര്യം കാണിച്ചിരിക്കുന്നു
بِي
X
എന്നോട്
إِذْ أَخْرَجَنِي
X
അവന്‍ എന്നെ മോചിപ്പിച്ചപ്പോള്‍
مِنَ السِّجْنِ
X
തടവറയില്‍നിന്ന്
وَجَاءَ بِكُم
X
അവര്‍ നിങ്ങളെ കൊണ്ടുവന്നപ്പോഴും
مِّنَ الْبَدْوِ
X
മരുഭൂമിയില്‍നിന്ന്
مِن بَعْدِ
X
ശേഷം
أَن نَّزَغَ
X
കുഴപ്പമുണ്ടാക്കിയതിന്
الشَّيْطَانُ
X
പിശാച്
بَيْنِي وَبَيْنَ إِخْوَتِيۚ
X
എനിക്കും എന്റെ സഹോദരങ്ങള്‍ക്കുമിടയില്‍
إِنَّ رَبِّي
X
തീര്‍ച്ചയായും എന്റെ നാഥന്‍
لَطِيفٌ
X
സൂക്ഷ്മമായി നടപ്പാക്കുന്നവനാണ്
لِّمَا يَشَاءُۚ
X
താനിച്ഛിക്കുന്നകാര്യം
إِنَّهُ
X
നിശ്ചയം അവന്‍
هُوَ
X
അവന്‍ തന്നെയാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവന്‍
الْحَكِيمُ
X
യുക്തിജ്ഞനും
﴿12:100﴾ اللَّهُ
X
അല്ലാഹു
الَّذِي
X
യാതൊരുവന്‍
خَلَقَ
X
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَأَنزَلَ
X
അവന്‍ ഇറക്കി (വര്‍ഷിപ്പിച്ചു)
مِنَ السَّمَاءِ
X
ആകാശത്തുനിന്ന്
مَاءً
X
വെള്ളം (മഴ)
فَأَخْرَجَ
X
അങ്ങനെ അവന്‍ ഉല്‍പാദിപ്പിച്ചു
بِهِ
X
അതുവഴി
مِنَ الثَّمَرَاتِ
X
ഫലങ്ങള്‍
رِزْقًا
X
ആഹാരമായി
لَّكُمْۖ
X
നിങ്ങള്‍ക്കുവേണ്ടി
وَسَخَّرَ
X
അവന്‍ അധീനപ്പെടുത്തിത്തരികയും ചെയ്തു
لَكُمُ
X
നിങ്ങള്‍ക്ക്
الْفُلْكَ
X
കപ്പലുകള്‍
لِتَجْرِيَ
X
സഞ്ചരിക്കാന്‍
فِي الْبَحْرِ
X
സമുദ്രത്തില്‍
بِأَمْرِهِۖ
X
അവന്റെ നിശ്ചയപ്രകാരം
وَسَخَّرَ
X
അവന്‍ വിധേയമാക്കിത്തരികയും ചെയ്തു
لَكُمُ
X
നിങ്ങള്‍ക്ക്
الْأَنْهَارَ
X
നദികള്‍
﴿14:32﴾ وَاللَّهُ
X
അല്ലാഹു
أَخْرَجَكُم
X
നിങ്ങളെ പുറത്തുകൊണ്ടുവന്നു
مِّن بُطُونِ
X
ഉദരങ്ങളില്‍നിന്ന്
أُمَّهَاتِكُمْ
X
നിങ്ങളുടെ മാതാക്കളുടെ
لَا تَعْلَمُونَ شَيْئًا
X
ങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടാത്ത (അവസ്ഥയില്‍)
وَجَعَلَ
X
അവന്‍ ഉണ്ടാക്കിത്തരികയും ചെയ്തു
لَكُمُ
X
നിങ്ങള്‍ക്ക്
السَّمْعَ
X
കാതുകള്‍, കേള്‍വി ശക്തി
وَالْأَبْصَارَ
X
കണ്ണുകളും
وَالْأَفْئِدَةَۙ
X
ഹൃദയങ്ങളും
لَعَلَّكُمْ تَشْكُرُونَ
X
നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി
﴿16:78﴾ فَأَخْرَجَ
X
എന്നിട്ടവന്‍ ഉല്‍പാദിപ്പിച്ചു(ഉണ്ടാക്കി)
لَهُمْ
X
അവര്‍ക്ക്
عِجْلًا
X
ഒരു പശുക്കിടാവിനെ
جَسَدًا
X
(അഥവാ) ഒരു ശരീരത്തെ
لَّهُ
X
അതിനുണ്ട്
خُوَارٌ
X
മുക്ര(മുക്രയിടുന്ന ശബ്ദം)
فَقَالُوا
X
അപ്പോള്‍ അവര്‍ പറഞ്ഞു
هَٰذَا
X
ഇതാണ്
إِلَٰهُكُمْ
X
നിങ്ങളുടെ ദൈവം
وَإِلَٰهُ مُوسَىٰ
X
മൂസയുടെ ദൈവവും
فَنَسِيَ
X
എന്നിട്ടവന്‍ മറന്നുപോയി
﴿20:88﴾ أَوْ كَظُلُمَاتٍ
X
അല്ലെങ്കില്‍, കൂരിരുട്ടുപോലെയാണ്
فِي بَحْرٍ لُّجِّيٍّ
X
ആഴക്കടലില്‍
يَغْشَاهُ
X
അതിനെ മൂടും
مَوْجٌ
X
ഒരു തിരമാല
مِّن فَوْقِهِ
X
അതിന് മീതെ
مَوْجٌ
X
മറ്റൊരു തിരമാല
مِّن فَوْقِهِ
X
അതിന് മീതെ
سَحَابٌۚ
X
മേഘം
ظُلُمَاتٌ
X
ഇരുട്ടുകള്‍
بَعْضُهَا
X
അതില്‍ ചിലത്
فَوْقَ بَعْضٍ
X
ചിലതിന് മീതെ
إِذَا أَخْرَجَ
X
ഒരാള്‍ പുറത്തെടുത്താല്‍
يَدَهُ
X
അവന്റെ കൈ
لَمْ يَكَدْ يَرَاهَاۗ
X
അതിനെ കാണുകയില്ല(കാണാനാവാത്ത)
وَمَن
X
ഒരുത്തന്‍
لَّمْ يَجْعَلِ اللَّهُ
X
അല്ലാഹു നല്‍കിയില്ല
لَهُ
X
അവന്
نُورًا
X
വെളിച്ചം
فَمَا لَهُ
X
അവന് ഇല്ല
مِن نُّورٍ
X
ഒരു വെളിച്ചവും
﴿24:40﴾ وَكَأَيِّن مِّن قَرْيَةٍ
X
എത്രയെത്ര പട്ടണങ്ങള്‍
هِيَ
X
അവ
أَشَدُّ
X
പ്രബലമാണ്
قُوَّةً
X
ശക്തിയില്‍
مِّن قَرْيَتِكَ
X
നിന്റെ പട്ടണത്തേക്കാള്‍
الَّتِي أَخْرَجَتْكَ
X
അത് നിന്നെ പുറത്താക്കി (നിന്നെ പുറത്താക്കിയ)
أَهْلَكْنَاهُمْ
X
അവരെ നാം നശിപ്പിച്ചു
فَلَا نَاصِرَ
X
ഒരു സഹായിയും ഉണ്ടായില്ല
لَهُمْ
X
അവര്‍ക്ക്
﴿47:13﴾ مُّحَمَّدٌ رَّسُولُ اللَّهِۚ
X
മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു
وَالَّذِينَ مَعَهُ
X
അദ്ദേഹത്തോടൊപ്പമുള്ളവര്‍
أَشِدَّاءُ
X
കാര്‍ക്കശ്യം കാണിക്കുന്നവരാണ്
عَلَى الْكُفَّارِ
X
സത്യനിഷേധികളോട്
رُحَمَاءُ
X
പരമദയാലുക്കളുമാണ്
بَيْنَهُمْۖ
X
അവര്‍ പരസ്പരം
تَرَاهُمْ
X
അവരെ നിനക്ക് കാണാം
رُكَّعًا
X
കുനിയുന്നവരായി
سُجَّدًا
X
സാഷ്ടാംഗം പ്രണമിക്കുന്നവരായും
يَبْتَغُونَ
X
അവര്‍ തേടുന്നു
فَضْلًا
X
അനുഗ്രഹം
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
وَرِضْوَانًاۖ
X
പ്രീതിയും
سِيمَاهُمْ
X
അവരുടെ അടയാളം
فِي وُجُوهِهِم
X
അവരുടെ മുഖങ്ങളിലുണ്ട്
مِّنْ أَثَرِ السُّجُودِۚ
X
സുജൂദിന്റെ ഫലമായി
ذَٰلِكَ
X
അതാണ്
مَثَلُهُمْ
X
അവരുടെ ഉപമ
فِي التَّوْرَاةِۚ
X
തൗറാത്തില്‍
وَمَثَلُهُمْ
X
അവരുടെ ഉപമ
فِي الْإِنجِيلِ
X
ഇഞ്ചീലില്‍
كَزَرْعٍ
X
ഒരു വിളപോലെയാണ്
أَخْرَجَ
X
അത് പുറത്തുകാണിച്ചു
شَطْأَهُ
X
അതിന്റെ കൂമ്പ്
فَآزَرَهُ
X
പിന്നെ അതിനെ ശക്തിപ്പെടുത്തി
فَاسْتَغْلَظَ
X
അങ്ങനെ അത് കരുത്ത് നേടി
فَاسْتَوَىٰ
X
അത് എഴുന്നുനിന്നു
عَلَىٰ سُوقِهِ
X
അതിന്റെ കാണ്ഡത്തില്‍
يُعْجِبُ
X
അത് കൗതുകമുണര്‍ത്തുന്നു
الزُّرَّاعَ
X
കര്‍ഷകരില്‍
لِيَغِيظَ
X
കോപാകുലരാക്കാന്‍
بِهِمُ
X
അവരിലൂടെ
الْكُفَّارَۗ
X
സത്യനിഷേധികളെ
وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം നല്‍കിയിരിക്കുന്നു
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا الصَّالِحَاتِ
X
സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌
مِنْهُم
X
അവരില്‍നിന്ന്
مَّغْفِرَةً
X
പാപമോചനം
وَأَجْرًا
X
പ്രതിഫലവും
عَظِيمًا
X
മഹത്തായ
﴿48:29﴾ هُوَ
X
അവന്‍
الَّذِي أَخْرَجَ
X
പുറത്താക്കിയവനാണ്
الَّذِينَ كَفَرُوا
X
നിഷേധിച്ചവരെ
مِنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍നിന്ന്
مِن دِيَارِهِمْ
X
അവരുടെ പാര്‍പ്പിടങ്ങളില്‍നിന്ന്
لِأَوَّلِ الْحَشْرِۚ
X
ഒന്നാമത്തെ പടപ്പുറപ്പാടില്‍
مَا ظَنَنتُمْ
X
നിങ്ങള്‍ കരുതിയിരുന്നില്ല
أَن يَخْرُجُواۖ
X
അവര്‍ പുറത്തുപോകുമെന്ന്
وَظَنُّوا
X
അവര്‍ കരുതി
أَنَّهُم
X
നിശ്ചയം അവര്‍
مَّانِعَتُهُمْ
X
അവരെ രക്ഷിക്കുമെന്ന്
حُصُونُهُم
X
അവരുടെ കോട്ടകള്‍
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
فَأَتَاهُمُ
X
എന്നാല്‍ അവരുടെ അടുത്ത് വന്നു
اللَّهُ
X
അല്ലാഹു
مِنْ حَيْثُ
X
വിധത്തില്‍
لَمْ يَحْتَسِبُواۖ
X
അവര്‍ വിചാരിച്ചിട്ടില്ലാത്ത
وَقَذَفَ
X
അവന്‍ ഇട്ടുകൊടുക്കുകയും ചെയ്തു
فِي قُلُوبِهِمُ
X
അവരുടെ ഹൃദയങ്ങളില്‍
الرُّعْبَۚ
X
പേടി
يُخْرِبُونَ
X
അവര്‍ തകര്‍ക്കുന്നു
بُيُوتَهُم
X
അവരുടെ വീടുകള്‍
بِأَيْدِيهِمْ
X
അവരുടെ കൈകള്‍കൊണ്ട്
وَأَيْدِي الْمُؤْمِنِينَ
X
വിശ്വാസികളുടെ കൈകള്‍ കൊണ്ടും
فَاعْتَبِرُوا
X
അതിനാല്‍ നിങ്ങള്‍ പാഠമുള്‍ക്കൊള്ളുക
يَا أُولِي الْأَبْصَارِ
X
കണ്ണുകളുള്ളവരേ
﴿59:2﴾ وَأَغْطَشَ
X
അവന്‍ ഇരുളുള്ളതാക്കി
لَيْلَهَا
X
അതിലെ രാവിനെ
وَأَخْرَجَ
X
(ഇരുളില്‍നിന്ന്)അവന്‍ പുറത്തെടുക്കുകയും ചെയ്തു
ضُحَاهَا
X
അതിന്റെ പകലിനെ
﴿79:29﴾ أَخْرَجَ
X
അവന്‍ പുറത്തുകൊണ്ടുവന്നു
مِنْهَا
X
അതില്‍നിന്ന്
مَاءَهَا
X
അതിന്റെ വെള്ളം
وَمَرْعَاهَا
X
സസ്യവും
﴿79:31﴾ وَالَّذِي أَخْرَجَ
X
ഉല്‍പാദിപ്പിച്ചവനുമായ
الْمَرْعَىٰ
X
മേച്ചില്‍പ്പുറം
﴿87:4﴾ وَأَخْرَجَتِ
X
പുറംതള്ളുകയും ചെയ്താല്‍
الْأَرْضُ
X
ഭൂമി
أَثْقَالَهَا
X
അതിന്റെ ഭാരങ്ങള്‍
﴿99:2﴾