Repeated Words in Quran

< >
Total Found : 1
وَإِذْ قُلْتُمْ
X
നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം
يَا مُوسَىٰ
X
ഓ മൂസാ
لَن نُّؤْمِنَ
X
ഞങ്ങള്‍ വിശ്വസിക്കില്ല, തീര്‍ച്ച
لَكَ
X
നിന്നില്‍
حَتَّىٰ نَرَى اللَّهَ
X
ഞങ്ങള്‍ അല്ലാഹുവിനെ കാണുംവരെ
جَهْرَةً
X
പരസ്യമായി
فَأَخَذَتْكُمُ
X
അപ്പോള്‍ നിങ്ങളെ പിടികൂടി
الصَّاعِقَةُ
X
ഘോര ഗര്‍ജ്ജനം
وَأَنتُمْ
X
നിങ്ങള്‍ ആയിരിക്കെ
تَنظُرُونَ
X
നിങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു
﴿2:55﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُ
X
അവനോട്
اتَّقِ اللَّهَ
X
നീ അല്ലാഹുവിനെ സൂക്ഷിക്കുക
أَخَذَتْهُ
X
അവനെ പിടിച്ചുവെക്കും
الْعِزَّةُ
X
ദുരഭിമാനം
بِالْإِثْمِۚ
X
പാപത്തില്‍
فَحَسْبُهُ
X
അവന്ന് മതി
جَهَنَّمُۚ
X
നരകം
وَلَبِئْسَ
X
എത്ര ചീത്ത
الْمِهَادُ
X
കിടപ്പിടം
﴿2:206﴾ كَدَأْبِ
X
അനുഭവം പോലെ, പരിണിതിപോലെ
آلِ فِرْعَوْنَ
X
ഫറവോന്‍ കുടുംബത്തിന്റെ
وَالَّذِينَ مِن قَبْلِهِمْۚ
X
അവര്‍ക്ക് മുമ്പുള്ളവരുടെയും
كَذَّبُوا
X
അവര്‍ കളവാക്കി
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
فَأَخَذَهُمُ
X
അപ്പോള്‍ അവരെ പിടികൂടി
اللَّهُ
X
അല്ലാഹു
بِذُنُوبِهِمْۗ
X
അവരുടെ കുറ്റങ്ങള്‍ കാരണമായി
وَاللَّهُ
X
അല്ലാഹു
شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷയാല്‍
﴿3:11﴾ وَإِذْ أَخَذَ اللَّهُ
X
അല്ലാഹു വാങ്ങിയ സന്ദര്‍ഭം
مِيثَاقَ
X
ഉറപ്പ്
النَّبِيِّينَ
X
പ്രവാചകന്‍മാരുടെ
لَمَا آتَيْتُكُم
X
ഞാന്‍ നിങ്ങള്‍ക്ക് നല്‍കി
مِّن كِتَابٍ
X
വേദപുസ്തകം
وَحِكْمَةٍ
X
തത്വജ്ഞാനവും
ثُمَّ
X
പിന്നീട്
جَاءَكُمْ
X
നിങ്ങളുടെ അടുക്കല്‍ വന്നു
رَسُولٌ
X
ഒരു ദൂതന്‍
مُّصَدِّقٌ
X
സത്യപ്പെടുത്തുന്നവനായ
لِّمَا مَعَكُمْ
X
നിങ്ങളുടെ കൂടെയുള്ളതിനെ
لَتُؤْمِنُنَّ بِهِ
X
ഉറപ്പായും നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കണം
وَلَتَنصُرُنَّهُۚ
X
നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യണം
قَالَ
X
അവന്‍ (അല്ലാഹു) ചോദിച്ചു
أَأَقْرَرْتُمْ
X
നിങ്ങള്‍ അംഗീകരിച്ചുവോ
وَأَخَذْتُمْ
X
നിങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തുവോ
عَلَىٰ ذَٰلِكُمْ
X
അതനുസരിച്ച്
إِصْرِيۖ
X
എന്നോടുള്ള (ഉത്തരവാദിത്ത)ഭാരം, ബാധ്യത
قَالُوا
X
അവര്‍ പറഞ്ഞു
أَقْرَرْنَاۚ
X
ഞങ്ങള്‍ അംഗീകരിച്ചിരിക്കുന്നു
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
فَاشْهَدُوا
X
നിങ്ങള്‍ സാക്ഷികളാവുക, സാക്ഷ്യം വഹിക്കുക
وَأَنَا مَعَكُم
X
ഞാനും നിങ്ങളോടൊപ്പം
مِّنَ الشَّاهِدِينَ
X
സാക്ഷികളില്‍പെട്ടവനാണ്
﴿3:81﴾ وَإِذْ أَخَذَ
X
വാങ്ങിയ സന്ദര്‍ഭം
اللَّهُ
X
അല്ലാഹു
مِيثَاقَ
X
ഉറപ്പ്
الَّذِينَ أُوتُوا الْكِتَابَ
X
വേദം നല്‍കപ്പെട്ടവരോട്
لَتُبَيِّنُنَّهُ
X
നിങ്ങള്‍ അത് വിവരിച്ചുകൊടുക്കുമെന്ന്
لِلنَّاسِ
X
ജനങ്ങള്‍ക്ക്
وَلَا تَكْتُمُونَهُ
X
നിങ്ങള്‍ അത് ഒളിച്ചുവെക്കുകയില്ലെന്നും
فَنَبَذُوهُ
X
എന്നിട്ടും അവരതിനെ വലിച്ചെറിഞ്ഞു
وَرَاءَ
X
പിന്നിലേക്ക്
ظُهُورِهِمْ
X
അവരുടെ മുതുകുകളുടെ
وَاشْتَرَوْا
X
അവര്‍ വാങ്ങുകയും ചെയ്തു
بِهِ
X
അതിന് പകരം
ثَمَنًا
X
വില
قَلِيلًاۖ
X
നിസ്സാരമായ
فَبِئْسَ
X
എത്ര ചീത്ത
مَا يَشْتَرُونَ
X
അവര്‍ വാങ്ങുന്നത്
﴿3:187﴾ يَسْأَلُكَ
X
നിന്നോട് ചോദിക്കുന്നു
أَهْلُ الْكِتَابِ
X
വേദക്കാര്‍
أَن تُنَزِّلَ
X
നീ ഇറക്കിക്കൊടുക്കണമെന്ന്
عَلَيْهِمْ
X
അവര്‍ക്ക്
كِتَابًا
X
ഒരു ഗ്രന്ഥം
مِّنَ السَّمَاءِۚ
X
വാനലോകത്ത് നിന്ന്
فَقَدْ سَأَلُوا
X
എന്നാല്‍ അവര്‍ ചോദിച്ചിട്ടുണ്ട്
مُوسَىٰ
X
മൂസായോട്
أَكْبَرَ مِن ذَٰلِكَ
X
അതിനേക്കാള്‍ വലുത്
فَقَالُوا
X
അവര്‍ പറഞ്ഞു
أَرِنَا اللَّهَ
X
നീ ഞങ്ങള്‍ക്ക് അല്ലാഹുവിനെ കാണിച്ചുതരണം
جَهْرَةً
X
പരസ്യമായി, നേരില്‍
فَأَخَذَتْهُمُ
X
അപ്പോള്‍ അവരെ പിടികൂടി
الصَّاعِقَةُ
X
ഇടിനാദം
بِظُلْمِهِمْۚ
X
അവരുടെ അക്രമം കാരണം
ثُمَّ
X
പിന്നെ
اتَّخَذُوا
X
സ്വീകരിച്ചു, ഉണ്ടാക്കി
الْعِجْلَ
X
പശുകുട്ടിയെ
مِن بَعْدِ مَا جَاءَتْهُمُ
X
അവര്‍ക്ക് ലഭിച്ച ശേഷം
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
فَعَفَوْنَا
X
അപ്പോള്‍ നാം പൊറുത്തുകൊടുത്തു
عَن ذَٰلِكَۚ
X
അത്
وَآتَيْنَا مُوسَىٰ
X
മൂസാക്ക് നാം നല്‍കി
سُلْطَانًا
X
ന്യായ പ്രമാണം
مُّبِينًا
X
വ്യക്തമായ
﴿4:153﴾ وَلَقَدْ أَخَذَ
X
വാങ്ങിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
مِيثَاقَ
X
കരാര്‍
بَنِي إِسْرَائِيلَ
X
ഇസ്രായീല്‍ മക്കളോട്
وَبَعَثْنَا
X
നാം നിയോഗിക്കുകയും ചെയ്തു
مِنْهُمُ
X
അവരില്‍നിന്ന്
اثْنَيْ عَشَرَ
X
പന്ത്രണ്ട്
نَقِيبًاۖ
X
മുഖ്യന്മാരെ
وَقَالَ
X
പറഞ്ഞു
اللَّهُ
X
അല്ലാഹു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
مَعَكُمْۖ
X
നിങ്ങളോടൊപ്പമുണ്ട്
لَئِنْ أَقَمْتُمُ
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയാണെങ്കില്‍
الصَّلَاةَ
X
നമസ്കാരം
وَآتَيْتُمُ
X
നിങ്ങള്‍ നല്‍കുകയും ചെയ്തു
الزَّكَاةَ
X
സകാത്ത്
وَآمَنتُم
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തു
بِرُسُلِي
X
എന്റെ ദൂതന്മാരില്‍
وَعَزَّرْتُمُوهُمْ
X
നിങ്ങളവരെ സഹായിക്കുകയും ചെയ്തു
وَأَقْرَضْتُمُ
X
നിങ്ങള്‍ കടംകൊടുക്കുകയും ചെയ്തു
اللَّهَ
X
അല്ലാഹുവിന്
قَرْضًا
X
കടം
حَسَنًا
X
നല്ല
لَّأُكَفِّرَنَّ
X
തീര്‍ച്ചയായും ഞാന്‍ മായ്ച്ചുകളയും
عَنكُمْ
X
നിങ്ങളില്‍നിന്ന്
سَيِّئَاتِكُمْ
X
നിങ്ങളുടെ തിന്മകള്‍
وَلَأُدْخِلَنَّكُمْ
X
നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۚ
X
ആറുകള്‍
فَمَن كَفَرَ
X
എന്നാല്‍ ആരെങ്കിലും സത്യനിഷേധിയായി(സത്യനിഷേധിയായാല്‍)
بَعْدَ ذَٰلِكَ
X
അതിനുശേഷം
مِنكُمْ
X
നിങ്ങളില്‍നിന്ന്
فَقَدْ ضَلَّ
X
അവന്‍ തെറ്റിപ്പോയതുതന്നെ
سَوَاءَ السَّبِيلِ
X
ചൊവ്വായ വഴിയില്‍നിന്ന്
﴿5:12﴾ قُلْ
X
നീ പറയുക(ചോദിക്കുക)
أَرَأَيْتُمْ
X
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
إِنْ أَخَذَ اللَّهُ
X
അല്ലാഹു പിടിച്ചെടുത്താല്‍(നഷ്ടപ്പെടുത്തിയാല്‍)
سَمْعَكُمْ
X
നിങ്ങളുടെ കേള്‍വി
وَأَبْصَارَكُمْ
X
നിങ്ങളുടെ കാഴ്ചകളും
وَخَتَمَ
X
അവന്‍ മുദ്രവയ്ക്കുകയും ചെയ്തു
عَلَىٰ قُلُوبِكُم
X
നിങ്ങളുടെ ഹൃദയങ്ങള്‍ക്ക്
مَّنْ
X
ആരാണ്
إِلَٰهٌ
X
ഒരു ദൈവം
غَيْرُ اللَّهِ
X
അല്ലാഹുവല്ലാതെ
يَأْتِيكُم بِهِۗ
X
അവന്‍ നിങ്ങള്‍ക്കത് വീണ്ടെടുത്ത് തരും
انظُرْ
X
നീ നോക്കൂ
كَيْفَ
X
എങ്ങനെയാണ്
نُصَرِّفُ
X
നാം വിവരിച്ചുകൊടുക്കുന്നതെന്ന്
الْآيَاتِ
X
തെളിവുകള്‍
ثُمَّ
X
എന്നിട്ടും
هُمْ
X
അവര്‍
يَصْدِفُونَ
X
അവര്‍ പിന്തിരിഞ്ഞുപോകുന്നു
﴿6:46﴾ فَأَخَذَتْهُمُ
X
അപ്പോള്‍ അവരെ പിടികൂടി
الرَّجْفَةُ
X
പ്രകമ്പനം
فَأَصْبَحُوا
X
അങ്ങനെ പ്രഭാതമായപ്പോഴേക്കും അവര്‍ ആയി
فِي دَارِهِمْ
X
അവരുടെ വീടുകളില്‍
جَاثِمِينَ
X
കമഴ്ന്നു വീണു കിടക്കുന്നവര്‍
﴿7:78﴾ فَأَخَذَتْهُمُ
X
അപ്പോള്‍ അവരെ പിടികൂടി
الرَّجْفَةُ
X
ഘോരമായ പ്രകമ്പനം
فَأَصْبَحُوا
X
അങ്ങനെ അവര്‍ പ്രഭാതത്തിലായി
فِي دَارِهِمْ
X
അവരുടെ വാസസ്ഥലത്ത്
جَاثِمِينَ
X
കമിഴ്ന്നു വീണുകിടക്കുന്നവര്‍
﴿7:91﴾ وَلَمَّا رَجَعَ مُوسَىٰ
X
മൂസാ തിരിച്ചു വന്നപ്പോള്‍
إِلَىٰ قَوْمِهِ
X
തന്റെ ജനതയിലേക്ക്
غَضْبَانَ
X
കുപിതനായി
أَسِفًا
X
ദുഃഖിതനുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
بِئْسَمَا
X
വളരെ ചീത്ത തന്നെ
خَلَفْتُمُونِي
X
എന്റെ പ്രതിനിധികളായി നിങ്ങള്‍ ചെയ്തതെല്ലാം
مِن بَعْدِيۖ
X
എനിക്ക് പിറകെ
أَعَجِلْتُمْ
X
നിങ്ങള്‍ ധൃതി കാണിച്ചോ
أَمْرَ رَبِّكُمْۖ
X
നിങ്ങളുടെ നാഥന്റെ കല്‍പന
وَأَلْقَى
X
അദ്ദേഹം നിലത്തെറിഞ്ഞു
الْأَلْوَاحَ
X
ഫലകങ്ങളെ
وَأَخَذَ
X
അദ്ദേഹം പിടിക്കുകയും ചെയ്തു
بِرَأْسِ
X
തല
أَخِيهِ
X
തന്റെ സഹോദരന്റെ
يَجُرُّهُ
X
അതിനെ അദ്ദേഹം വലിച്ചുകൊണ്ട്
إِلَيْهِۚ
X
തന്റെ നേരെ
قَالَ
X
അദ്ദേഹം പറഞ്ഞു
ابْنَ أُمَّ
X
എന്റെ മാതാവിന്റെ മകനേ
إِنَّ الْقَوْمَ
X
തീര്‍ച്ചയായും ഈ ജനം
اسْتَضْعَفُونِي
X
എന്നെ കഴിവ് കെട്ടവനായി കണ്ടു
وَكَادُوا يَقْتُلُونَنِي
X
അവരെന്നെ കൊല്ലുമെന്നേടത്തോളമെത്തി
فَلَا تُشْمِتْ
X
താങ്കള്‍ സന്തോഷിപ്പിക്കരുത്
بِيَ
X
എന്നെക്കൊണ്ട്
الْأَعْدَاءَ
X
ശത്രുക്കളെ
وَلَا تَجْعَلْنِي
X
താങ്കള്‍ എന്നെ പെടുത്താതിരിക്കുക
مَعَ الْقَوْمِ
X
ജനത്തിന്റെ കൂടെ
الظَّالِمِينَ
X
അക്രമികളായ
﴿7:150﴾ وَلَمَّا سَكَتَ
X
ശമിച്ചപ്പോള്‍
عَن مُّوسَى
X
മൂസായുടെ
الْغَضَبُ
X
കോപം
أَخَذَ
X
അദ്ദേഹം എടുത്തു
الْأَلْوَاحَۖ
X
ആ ഫലകങ്ങള്‍
وَفِي نُسْخَتِهَا
X
അതിന്റെ രേഖാ ഫലകത്തിലുണ്ട്
هُدًى
X
മാര്‍ഗദര്‍ശനം
وَرَحْمَةٌ
X
കാരുണ്യവും
لِّلَّذِينَ
X
ഒരു കൂട്ടര്‍ക്ക്
هُمْ
X
അവര്‍
لِرَبِّهِمْ
X
തങ്ങളുടെ നാഥനെ
يَرْهَبُونَ
X
അവര്‍ ഭയപ്പെടുന്നു
﴿7:154﴾ وَاخْتَارَ مُوسَىٰ
X
മൂസാ തെരഞ്ഞെടുത്തു
قَوْمَهُ
X
അദ്ദേഹത്തിന്റെ ജനതയില്‍ നിന്ന്
سَبْعِينَ رَجُلًا
X
എഴുപത് പേരെ
لِّمِيقَاتِنَاۖ
X
നമ്മുടെ നിശ്ചിത സമയത്തേക്ക്
فَلَمَّا أَخَذَتْهُمُ
X
അവരെ പിടികൂടിയപ്പോള്‍
الرَّجْفَةُ
X
ശക്തിയായ പ്രകമ്പനം
قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
لَوْ شِئْتَ
X
നീ ഇച്ഛിച്ചിരുന്നെങ്കില്‍
أَهْلَكْتَهُم
X
നിനക്ക് നശിപ്പിക്കാമായിരുന്നു
مِّن قَبْلُ
X
നേരത്തെ തന്നെ
وَإِيَّايَۖ
X
എന്നെയും
أَتُهْلِكُنَا
X
നീ ഞങ്ങളെ നശിപ്പിക്കുകയാണോ
بِمَا فَعَلَ
X
പ്രവര്‍ത്തിച്ചതിന്റെ പേരില്‍
السُّفَهَاءُ
X
വിഡ്ഢികള്‍
مِنَّاۖ
X
ഞങ്ങളിലെ
إِنْ
X
അതല്ല
هِيَ
X
അല്ലാതെ
إِلَّا فِتْنَتُكَ
X
നിന്റെ പരീക്ഷണം
تُضِلُّ
X
നീ വഴികേടിലാക്കുന്നു
بِهَا
X
അതുവഴി
مَن تَشَاءُ
X
നീ ഇച്ഛിക്കുന്നവരെ
وَتَهْدِي
X
നീ നേര്‍വഴിയിലാക്കുന്നു
مَن تَشَاءُۖ
X
നീ ഇച്ഛിക്കുന്നവരെ
أَنتَ
X
നീയാണ്
وَلِيُّنَا
X
ഞങ്ങളുടെ രക്ഷകന്‍
فَاغْفِرْ
X
അതിനാല്‍ നീ പൊറുത്തു തരേണമേ
لَنَا
X
ഞങ്ങള്‍ക്ക്
وَارْحَمْنَاۖ
X
ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ
وَأَنتَ
X
നീയാണ്
خَيْرُ الْغَافِرِينَ
X
പൊറുക്കുന്നവരില്‍ അത്യുത്തമന്‍
﴿7:155﴾ وَإِذْ أَخَذَ
X
പുറത്തെടുത്ത സന്ദര്‍ഭവും (ഓര്‍ക്കുക)
رَبُّكَ
X
നിന്റെ നാഥന്‍
مِن بَنِي آدَمَ
X
ആദം സന്തതികളില്‍ നിന്ന്
مِن ظُهُورِهِمْ
X
അഥവാ അവരുടെ മുതുകുകളില്‍ നിന്ന്
ذُرِّيَّتَهُمْ
X
അവരുടെ സന്താനങ്ങളെ
وَأَشْهَدَهُمْ
X
അവരെ അവന്‍ സാക്ഷിയാക്കുകയും ചെയ്തു
عَلَىٰ أَنفُسِهِمْ
X
അവരുടെ മേല്‍
أَلَسْتُ
X
ഞാനല്ലയോ
بِرَبِّكُمْۖ
X
നിങ്ങളുടെ നാഥന്‍
قَالُوا
X
അവര്‍ പറഞ്ഞു
بَلَىٰۛ
X
അതെ
شَهِدْنَاۛ
X
ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു
أَن تَقُولُوا
X
നിങ്ങള്‍ പറയുന്നതിന് (പറയാതിരിക്കാന്‍)
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങളായിരുന്നു
عَنْ هَٰذَا
X
ഇതേകുറിച്ച്
غَافِلِينَ
X
അശ്രദ്ധര്‍
﴿7:172﴾ كَدَأْبِ
X
സമ്പ്രദായം പോലെയാണ്
آلِ
X
സംഘത്തിന്റെ
فِرْعَوْنَۙ
X
ഫറവോന്റെ
وَالَّذِينَ مِن قَبْلِهِمْۚ
X
അവരുടെ മുമ്പുള്ളവരുടെയും
كَفَرُوا
X
അവര്‍ തള്ളിപ്പറഞ്ഞു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
فَأَخَذَهُمُ اللَّهُ
X
അപ്പോള്‍ അല്ലാഹു അവരെ പിടികൂടി
بِذُنُوبِهِمْۗ
X
അവരുടെ പാപങ്ങളുടെ പേരില്‍
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
قَوِيٌّ
X
സര്‍വശക്തനാണ്
شَدِيدُ
X
കഠിനനുമാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
﴿8:52﴾ إِنَّمَا مَثَلُ
X
നിശ്ചയം ഉപമ
الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
كَمَاءٍ
X
വെള്ളം പോലെയാണ്
أَنزَلْنَاهُ
X
അതിനെ നാം വര്‍ഷിപ്പിച്ചു
مِنَ السَّمَاءِ
X
മാനത്ത് നിന്ന്
فَاخْتَلَطَ
X
ഇടകലര്‍ന്നു വളര്‍ന്നു
بِهِ
X
അത് വഴി
نَبَاتُ الْأَرْضِ
X
ഭൂമിയിലെ സസ്യങ്ങള്‍
مِمَّا يَأْكُلُ النَّاسُ
X
മനുഷ്യര്‍ ഭക്ഷിക്കുന്നവയില്‍ നിന്നുള്ള
وَالْأَنْعَامُ
X
കന്നുകാലികളും
حَتَّىٰ
X
അങ്ങനെ
إِذَا أَخَذَتِ الْأَرْضُ
X
ഭൂമി കൈക്കൊണ്ടപ്പോള്‍
زُخْرُفَهَا
X
അതിന്റെ ചമയങ്ങള്‍
وَازَّيَّنَتْ
X
അത് ചേതോഹരമാകുകയും ചെയ്തു
وَظَنَّ
X
കരുതി
أَهْلُهَا
X
അതിന്റെ ഉടമകള്‍
أَنَّهُمْ
X
നിശ്ചയമായും തങ്ങള്‍
قَادِرُونَ
X
കഴിവുറ്റവരായിരിക്കുന്നു
عَلَيْهَا
X
അതിന്റെ കാര്യത്തില്‍ (അത് അനുഭവിക്കാന്‍)
أَتَاهَا
X
അതിന്ന് വന്നെത്തി
أَمْرُنَا
X
നമ്മുടെ കല്‍പന
لَيْلًا
X
രാത്രിയില്‍
أَوْ نَهَارًا
X
അല്ലെങ്കില്‍ പകല്‍
فَجَعَلْنَاهَا
X
അങ്ങനെ നാമതിനെ ആക്കി
حَصِيدًا
X
ഉന്മൂലനം ചെയ്യപ്പെട്ടത്
كَأَن لَّمْ تَغْنَ
X
അത് ഉണ്ടായിരുന്നിട്ടില്ലാത്ത വിധം
بِالْأَمْسِۚ
X
ഇന്നലെ
كَذَٰلِكَ
X
അവ്വിധം
نُفَصِّلُ
X
നാം വിശദീകരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ജനതക്കുവേണ്ടി
يَتَفَكَّرُونَ
X
ചിന്തിച്ചു മനസ്സിലാക്കുന്ന
﴿10:24﴾ وَأَخَذَ
X
പിടികൂടി
الَّذِينَ ظَلَمُوا
X
അക്രമം കാണിച്ചവരെ
الصَّيْحَةُ
X
ഘോര ഗര്‍ജനം
فَأَصْبَحُوا
X
അങ്ങനെ പ്രഭാതത്തില്‍ അവര്‍ ആയിത്തീര്‍ന്നു
فِي دِيَارِهِمْ
X
തങ്ങളുടെ ഭവനങ്ങളില്‍
جَاثِمِينَ
X
കമിഴ്ന്നു വീണുകിടക്കുന്നവര്‍
﴿11:67﴾ وَلَمَّا جَاءَ
X
വന്നപ്പോള്‍
أَمْرُنَا
X
നമ്മുടെ വിധി
نَجَّيْنَا
X
നാം രക്ഷപ്പെടുത്തി
شُعَيْبًا
X
ശുഐബിനെ
وَالَّذِينَ
X
ഒരു വിഭാഗത്തെയും
آمَنُوا مَعَهُ
X
അദ്ദേഹത്തോടൊപ്പം അവര്‍ വിശ്വസിച്ചു
بِرَحْمَةٍ مِّنَّا
X
നമ്മുടെ കാരുണ്യത്താല്‍
وَأَخَذَتِ
X
പിടികൂടി
الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവരെ
الصَّيْحَةُ
X
ഘോരഗര്‍ജനം
فَأَصْبَحُوا
X
അങ്ങനെ പ്രഭാതത്തില്‍ അവര്‍ ആയിത്തീര്‍ന്നു
فِي دِيَارِهِمْ
X
തങ്ങളുടെ വീടുകളില്‍
جَاثِمِينَ
X
കമിഴ്ന്നുവീണുകിടക്കുന്നവര്‍
﴿11:94﴾ وَكَذَٰلِكَ
X
അവ്വിധമാണ്
أَخْذُ رَبِّكَ
X
നിന്റെ നാഥന്റെ പിടുത്തം
إِذَا أَخَذَ
X
അവന്‍ പിടികൂടുകയാണെങ്കില്‍
الْقُرَىٰ
X
നാടുകളെ
وَهِيَ ظَالِمَةٌۚ
X
അവ അക്രമകാരികളായിരിക്കെ
إِنَّ أَخْذَهُ
X
നിശ്ചയം അവന്റെ പിടുത്തം
أَلِيمٌ
X
നോവേറിയതാണ്
شَدِيدٌ
X
കഠിനവും
﴿11:102﴾ فَلَمَّا اسْتَيْأَسُوا
X
അവര്‍ നിരാശരായപ്പോള്‍
مِنْهُ
X
അവനെ സംബന്ധിച്ച്
خَلَصُوا
X
അവര്‍ തനിച്ച് മാറിനിന്നു
نَجِيًّاۖ
X
കൂടിയാലോചന നടത്തുന്നവരായി
قَالَ
X
പറഞ്ഞു
كَبِيرُهُمْ
X
അവരില്‍ മുതിര്‍ന്നവന്‍
أَلَمْ تَعْلَمُوا
X
നിങ്ങള്‍ക്കറിഞ്ഞുകൂടേ
أَنَّ أَبَاكُمْ
X
നിശ്ചയമായും നിങ്ങളുടെ പിതാവ്
قَدْ أَخَذَ
X
അദ്ദേഹം വാങ്ങിയിട്ടുണ്ട്
عَلَيْكُم
X
നിങ്ങളോട്
مَّوْثِقًا
X
ഉറപ്പ്
مِّنَ اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
وَمِن قَبْلُ
X
മുമ്പ്
مَا فَرَّطتُمْ
X
നിങ്ങള്‍ വീഴ്ചവരുത്തിയതും
فِي يُوسُفَۖ
X
യൂസുഫിന്റെ കാര്യത്തില്‍
فَلَنْ أَبْرَحَ
X
അതിനാല്‍ ഞാന്‍ വിട്ടുപോവുകയില്ല
الْأَرْضَ
X
ഈ നാട്
حَتَّىٰ يَأْذَنَ
X
അനുവാദം തരുന്നതുവരെ
لِي
X
എനിക്ക്
أَبِي
X
എന്റെ പിതാവ്
أَوْ يَحْكُمَ
X
അല്ലെങ്കില്‍ വിധി തരുന്നതുവരെ
اللَّهُ
X
അല്ലാഹു
لِيۖ
X
എനിക്ക്
وَهُوَ
X
അവന്‍
خَيْرُ
X
ഉത്തമനാകുന്നു
الْحَاكِمِينَ
X
വിധികര്‍ത്താക്കളില്‍
﴿12:80﴾ فَأَخَذَتْهُمُ
X
അപ്പോള്‍ അവരെ പിടികൂടി
الصَّيْحَةُ
X
ഘോരശബ്ദം
مُشْرِقِينَ
X
പ്രഭാതോദയത്തോടെ
﴿15:73﴾ فَأَخَذَتْهُمُ
X
അങ്ങനെ അവരെ പിടികൂടി
الصَّيْحَةُ
X
ഘോരഗര്‍ജ്ജനം
مُصْبِحِينَ
X
പ്രഭാതവേളയില്‍
﴿15:83﴾ وَلَقَدْ
X
തീര്‍ച്ചയായും
جَاءَهُمْ
X
അവരിലേക്ക് വരികയുണ്ടായി
رَسُولٌ
X
ഒരു ദൈവദൂതന്‍
مِّنْهُمْ
X
അവരില്‍ നിന്നുള്ള
فَكَذَّبُوهُ
X
അപ്പോള്‍ അവര്‍ അദ്ദേഹത്തെ കളവാക്കി
فَأَخَذَهُمُ
X
അപ്പോള്‍ അവരെ പിടികൂടി
الْعَذَابُ
X
ശിക്ഷ
وَهُمْ
X
അവര്‍ ആയിരിക്കെ
ظَالِمُونَ
X
അക്രമികള്‍
﴿16:113﴾ فَأَخَذَتْهُمُ
X
അനന്തരം അവരെ പിടികൂടി
الصَّيْحَةُ
X
ഘോരഗര്‍ജനം
بِالْحَقِّ
X
സത്യമായി
فَجَعَلْنَاهُمْ
X
അങ്ങനെ നാം അവരെ ആക്കി
غُثَاءًۚ
X
ചവറ്
فَبُعْدًا
X
അതിനാല്‍ നാശം
لِّلْقَوْمِ
X
ജനതക്ക്
الظَّالِمِينَ
X
അക്രമകാരികളായ
﴿23:41﴾ فَأَخَذَهُمُ
X
ഉടനെ അവരെ പിടികൂടി
الْعَذَابُۗ
X
ശിക്ഷ
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَةًۖ
X
ഒരു ദൃഷ്ടാന്തം
وَمَا كَانَ
X
ആയില്ല
أَكْثَرُهُم
X
അവരിലേറെപ്പേരും
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿26:158﴾ فَكَذَّبُوهُ
X
അങ്ങനെ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു
فَأَخَذَهُمْ
X
അതിനാല്‍ അവരെ പിടികൂടി
عَذَابُ
X
ശിക്ഷ
يَوْمِ الظُّلَّةِۚ
X
മേഘത്തണല്‍ മൂടിയ ദിവസത്തെ
إِنَّهُ
X
തീര്‍ച്ചയായും അത്
كَانَ
X
ആയിരുന്നു
عَذَابَ
X
ശിക്ഷ
يَوْمٍ
X
ഒരു ദിവസത്തിന്റെ
عَظِيمٍ
X
ഭയങ്കരമായ
﴿26:189﴾ وَلَقَدْ أَرْسَلْنَا
X
തീര്‍ച്ചയായും നാം അയച്ചിട്ടുണ്ട്
نُوحًا
X
നൂഹിനെ
إِلَىٰ قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലേക്ക്
فَلَبِثَ
X
അദ്ദേഹം കഴിച്ചു കൂട്ടി
فِيهِمْ
X
അവരില്‍
أَلْفَ
X
ആയിരം
سَنَةٍ
X
കൊല്ലം
إِلَّا خَمْسِينَ
X
അമ്പതൊഴിച്ച്
عَامًا
X
വര്‍ഷം
فَأَخَذَهُمُ
X
അങ്ങനെ അവരെ പിടികൂടി
الطُّوفَانُ
X
ജലപ്രളയം
وَهُمْ
X
അവര്‍ ആയിരിക്കെ
ظَالِمُونَ
X
അക്രമികള്‍
﴿29:14﴾ فَكَذَّبُوهُ
X
അപ്പോള്‍ അവര്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു
فَأَخَذَتْهُمُ
X
അതിനാല്‍ അവരെ പിടികൂടി
الرَّجْفَةُ
X
ഭീകരമായ പ്രകമ്പനം
فَأَصْبَحُوا
X
അപ്പോള്‍ അവര്‍ ആയി, രാവിലെയായി
فِي دَارِهِمْ
X
തങ്ങളുടെ വീടുകളില്‍
جَاثِمِينَ
X
വീണടിഞ്ഞവരായി, ചത്തൊടുങ്ങിയവരായി
﴿29:37﴾ فَكُلًّا
X
അങ്ങനെ അവരെയെല്ലാം
أَخَذْنَا
X
നാം പിടികൂടി
بِذَنبِهِۖ
X
അവരുടെ പാപങ്ങളുടെ പേരില്‍
فَمِنْهُم
X
അവരില്‍ ഉണ്ട്
مَّنْ
X
ചിലര്‍
أَرْسَلْنَا
X
നാം അയച്ചു
عَلَيْهِ
X
അവന്റെ(രുടെ) മേല്‍
حَاصِبًا
X
ചരല്‍കാറ്റ്
وَمِنْهُم
X
അവരില്‍ ഉണ്ട്
مَّنْ
X
ചിലര്‍
أَخَذَتْهُ
X
അവനെ പിടികൂടി
الصَّيْحَةُ
X
ഘോരഗര്‍ജനം
وَمِنْهُم
X
അവരില്‍ ഉണ്ട്
مَّنْ
X
ചിലര്‍
خَسَفْنَا بِهِ
X
അവനെ നാം ആഴ്ത്തി
الْأَرْضَ
X
ഭൂമിയില്‍
وَمِنْهُم
X
അവരില്‍ ഉണ്ട്
مَّنْ أَغْرَقْنَاۚ
X
നാം മുക്കിനശിപ്പിച്ചവരും
وَمَا كَانَ اللَّهُ
X
അല്ലാഹു ആയിരുന്നില്ല
لِيَظْلِمَهُمْ
X
അവരെ അക്രമിക്കുക
وَلَٰكِن
X
പക്ഷേ
كَانُوا
X
അവരായിരുന്നു
أَنفُسَهُمْ
X
തങ്ങളോടു തന്നെ
يَظْلِمُونَ
X
അക്രമം പ്രവര്‍ത്തിക്കുന്നവര്‍
﴿29:40﴾ أَوَلَمْ يَسِيرُوا
X
ഇവര്‍ സഞ്ചരിച്ചിട്ടില്ലേ
فِي الْأَرْضِ
X
ഭൂമിയില്‍
فَيَنظُرُوا
X
അങ്ങനെ അവര്‍ കാണുകയും ചെയ്തിട്ടില്ലേ
كَيْفَ كَانَ
X
എപ്രകാരമായിരുന്നുവെന്ന്
عَاقِبَةُ
X
അന്ത്യം
الَّذِينَ كَانُوا
X
ഉണ്ടായിരുന്നവരുടെ
مِن قَبْلِهِمْۚ
X
ഇവര്‍ക്കു മുമ്പ്
كَانُوا
X
അവരായിരുന്നു
هُمْ
X
അവര്‍തന്നെ
أَشَدَّ
X
പ്രബലന്‍മാര്‍
مِنْهُمْ
X
ഇവരേക്കാള്‍
قُوَّةً
X
കരുത്തില്‍
وَآثَارًا
X
ശേഷിപ്പുകളിലും
فِي الْأَرْضِ
X
ഭൂമിയില്‍
فَأَخَذَهُمُ
X
എന്നിട്ട് അവരെ പിടികൂടി
اللَّهُ
X
അല്ലാഹു
بِذُنُوبِهِمْ
X
അവരുടെ പാപങ്ങള്‍ കാരണം
وَمَا كَانَ لَهُم
X
അവര്‍ക്കുണ്ടായിരുന്നില്ല
مِّنَ اللَّهِ
X
അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍ നിന്ന്
مِن وَاقٍ
X
ഒരു രക്ഷകനും
﴿40:21﴾ ذَٰلِكَ
X
അത്
بِأَنَّهُمْ كَانَت
X
തീര്‍ച്ചയായും അവരായതു കൊണ്ടാണ്
تَّأْتِيهِمْ
X
അവരുടെ അടുക്കല്‍ ചെന്നിരുന്നു
رُسُلُهُم
X
അവരിലേക്കുള്ള ദൂതന്‍മാര്‍
بِالْبَيِّنَاتِ
X
(വ്യക്തമായ) തെളിവുകളുമായി
فَكَفَرُوا
X
എന്നിട്ട് അവര്‍ അവിശ്വസിച്ചു കളഞ്ഞു
فَأَخَذَهُمُ اللَّهُۚ
X
അതിനാല്‍ അല്ലാഹു അവരെ പിടികൂടി
إِنَّهُ
X
നിശ്ചയമായും അവന്‍
قَوِيٌّ
X
ശക്തനാണ്
شَدِيدُ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവനും
﴿40:22﴾ وَأَمَّا ثَمُودُ
X
എന്നാല്‍ സമൂദ് ഗോത്രം
فَهَدَيْنَاهُمْ
X
അവര്‍ക്ക് നാം സന്‍മാര്‍ഗം കാണിച്ചു കൊടുത്തു
فَاسْتَحَبُّوا
X
എന്നാല്‍ അവര്‍ ഇഷ്ടപ്പെട്ടു
الْعَمَىٰ
X
അന്ധതയെ
عَلَى الْهُدَىٰ
X
സന്മാര്‍ഗത്തേക്കാള്‍
فَأَخَذَتْهُمْ
X
അതിനാല്‍ അവരെ പിടികൂടി
صَاعِقَةُ الْعَذَابِ
X
കൊടിയ ശിക്ഷ
الْهُونِ
X
അപമാനകരമായ
بِمَا كَانُوا يَكْسِبُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി
﴿41:17﴾ فَعَتَوْا
X
എന്നിട്ടും അവര്‍ ധിക്കരിച്ചു
عَنْ أَمْرِ
X
കല്‍പനയെ
رَبِّهِمْ
X
അവരുടെ നാഥന്റെ
فَأَخَذَتْهُمُ
X
അപ്പോള്‍ അവരെ പിടികൂടി
الصَّاعِقَةُ
X
ഇടിനാദം
وَهُمْ
X
അവരാകട്ടെ
يَنظُرُونَ
X
നോക്കിനില്‍ക്കുന്നു
﴿51:44﴾ وَمَا لَكُمْ
X
നിങ്ങള്‍ക്കെന്തുപറ്റി
لَا تُؤْمِنُونَ
X
നിങ്ങള്‍ വിശ്വസിക്കുന്നില്ല
بِاللَّهِۙ
X
അല്ലാഹുവില്‍
وَالرَّسُولُ
X
ദൈവദൂതന്‍
يَدْعُوكُمْ
X
അദ്ദേഹം നിങ്ങളെ ക്ഷണിക്കുന്നു
لِتُؤْمِنُوا
X
നിങ്ങള്‍ വിശ്വസിക്കാന്‍
بِرَبِّكُمْ
X
നിങ്ങളുടെ നാഥനില്‍
وَقَدْ أَخَذَ
X
അവന്‍ വാങ്ങിയിട്ടുമുണ്ട്
مِيثَاقَكُمْ
X
നിങ്ങളുടെ ഉറപ്പ്
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
സത്യവിശ്വാസികള്‍
﴿57:8﴾ فَعَصَوْا
X
അങ്ങനെ അവര്‍ ധിക്കരിച്ചു
رَسُولَ
X
ദൂതനെ
رَبِّهِمْ
X
അവരുടെ നാഥന്റെ
فَأَخَذَهُمْ
X
അപ്പോള്‍ അവന്‍ അവരെ പിടികൂടി
أَخْذَةً
X
ഒരു പിടികൂടല്‍
رَّابِيَةً
X
കഠിനമായ
﴿69:10﴾ فَأَخَذَهُ
X
അപ്പോള്‍ അവനെ പിടികൂടി
اللَّهُ
X
അല്ലാഹു
نَكَالَ
X
ശിക്ഷയുമായി
الْآخِرَةِ
X
പരലോകത്തെ
وَالْأُولَىٰ
X
ഈ ലോകത്തെയും
﴿79:25﴾