Repeated Words in Quran

< >
Total Found : 9
وَالْمُطَلَّقَاتُ
X
വിവാഹമോചിതകള്‍
يَتَرَبَّصْنَ
X
കാത്തിരിക്കണം
بِأَنفُسِهِنَّ
X
സ്വന്തം നിലക്ക്
ثَلَاثَةَ قُرُوءٍۚ
X
മൂന്ന് ആര്‍ത്തവകാലം
وَلَا يَحِلُّ
X
അനുവദനീയമല്ല
لَهُنَّ
X
അവര്‍ക്ക്
أَن يَكْتُمْنَ
X
അവര്‍ മറച്ചുവെക്കുന്നത്
مَا خَلَقَ اللَّهُ
X
അല്ലാഹു സൃഷ്ടിച്ചതിനെ
فِي أَرْحَامِهِنَّ
X
അവരുടെ ഗര്‍ഭപാത്രങ്ങളില്‍
إِن كُنَّ يُؤْمِنَّ
X
അവര്‍ വിശ്വസിക്കുന്നുവെങ്കില്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۚ
X
അന്ത്യദിനത്തിലും
وَبُعُولَتُهُنَّ
X
അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കാണ്
أَحَقُّ
X
എറ്റം അര്‍ഹതപ്പെട്ടത്
بِرَدِّهِنَّ
X
അവരെ തിരിച്ചെടുക്കാന്‍
فِي ذَٰلِكَ
X
ആ സമയത്ത്
إِنْ أَرَادُوا
X
അവര്‍ ഉദ്ദേശിക്കുന്നുവെങ്കില്‍
إِصْلَاحًاۚ
X
ബന്ധം നന്നാക്കാന്‍
وَلَهُنَّ
X
അവര്‍ക്ക് അവകാശമുണ്ട്
مِثْلُ
X
തുല്യമായത്
الَّذِي عَلَيْهِنَّ
X
അവരുടെ മേലുള്ള ബാധ്യതക്ക്
بِالْمَعْرُوفِۚ
X
ന്യായമായി
وَلِلرِّجَالِ
X
പുരുഷന്മാര്‍ക്കുണ്ട്
عَلَيْهِنَّ
X
അവരേക്കാള്‍
دَرَجَةٌۗ
X
പദവി
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപവാനാണ്
حَكِيمٌ
X
യുക്തിമാനും
﴿2:228﴾ وَقَالَ لَهُمْ
X
അവരോട് പറഞ്ഞു
نَبِيُّهُمْ
X
അവരുടെ പ്രവാചകന്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
قَدْ بَعَثَ
X
നിയോഗിച്ചിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
طَالُوتَ
X
ത്വാലൂത്തിനെ
مَلِكًاۚ
X
രാജാവായി
قَالُوا
X
അവര്‍ പറഞ്ഞു
أَنَّىٰ
X
എങ്ങനെയാണ്
يَكُونُ لَهُ
X
അവനുണ്ടാവുക
الْمُلْكُ
X
രാജത്വം
عَلَيْنَا
X
ഞങ്ങളുടെ മേല്‍
وَنَحْنُ
X
ഞങ്ങളാണ്
أَحَقُّ
X
ഏറ്റം അര്‍ഹതയുള്ളത്
بِالْمُلْكِ
X
രാജത്വത്തിന്
مِنْهُ
X
അവനെക്കാള്‍
وَلَمْ يُؤْتَ
X
അവന് ലഭിച്ചിട്ടില്ല
سَعَةً
X
സൗകര്യം, വിശാലത
مِّنَ الْمَالِۚ
X
സമ്പത്തുകൊണ്ടുള്ള
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
اصْطَفَاهُ
X
അദ്ദേഹത്തെ തെരഞ്ഞെടുത്തു
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
وَزَادَهُ
X
അദ്ദേഹത്തിന് വര്‍ദ്ധിപ്പിച്ചുകൊടുത്തു
بَسْطَةً
X
വിശാലത
فِي الْعِلْمِ
X
അറിവില്‍
وَالْجِسْمِۖ
X
ശരീര ശക്തിയിലും
وَاللَّهُ
X
അല്ലാഹു
يُؤْتِي
X
നല്‍കുന്നു
مُلْكَهُ
X
അവന്റെ ആധിപത്യം
مَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിശാലതയുള്ളവനാകുന്നു
عَلِيمٌ
X
സര്‍വജ്ഞനും
﴿2:247﴾ فَإِنْ عُثِرَ عَلَىٰ
X
ഇനി വെളിപ്പെട്ടാല്‍
أَنَّهُمَا
X
തീര്‍ച്ചയായും അവരിരുവരും
اسْتَحَقَّا
X
അവരിരുവരും അര്‍ഹരായിരിക്കുന്നു
إِثْمًا
X
കുറ്റത്തിന്
فَآخَرَانِ
X
അപ്പോള്‍ മറ്റുരണ്ടുപേര്‍
يَقُومَانِ
X
അവരിരുവരും നില്‍ക്കണം
مَقَامَهُمَا
X
അവരിരുവരുടെയും സ്ഥാനത്ത്
مِنَ الَّذِينَ
X
ഒരു കൂട്ടരില്‍നിന്ന്
اسْتَحَقَّ
X
സാക്ഷ്യം ബാധകമായിരിക്കുന്നു
عَلَيْهِمُ
X
അവര്‍ക്കെതിരെ
الْأَوْلَيَانِ
X
ഏറ്റം അടുത്ത ബന്ധമുള്ള രണ്ടുപേര്‍
فَيُقْسِمَانِ
X
എന്നിട്ട് അവരിരുവരും സത്യംചെയ്തു പറയണം
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
لَشَهَادَتُنَا
X
ഉറപ്പായും ഞങ്ങളുടെ സാക്ഷ്യമാണ്
أَحَقُّ
X
ഏറ്റം സത്യസന്ധമായിട്ടുള്ളത്
مِن شَهَادَتِهِمَا
X
ഇവരിരുവരുടെ സാക്ഷ്യത്തെക്കാള്‍
وَمَا اعْتَدَيْنَا
X
ഞങ്ങള്‍(പരിധി)ലംഘിച്ചിട്ടില്ല
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِذًا
X
എങ്കില്‍
لَّمِنَ الظَّالِمِينَ
X
അക്രമികളില്‍പെട്ടവരാകുന്നു
﴿5:107﴾ وَكَيْفَ
X
എങ്ങനെ
أَخَافُ
X
ഞാന്‍ പേടിക്കും
مَا أَشْرَكْتُمْ
X
നിങ്ങള്‍(അല്ലാഹുവിന്)പങ്കാളിയാക്കിയവയെ
وَلَا تَخَافُونَ
X
നിങ്ങളാകട്ടെ ഭയപ്പെടുന്നില്ല
أَنَّكُمْ
X
തീര്‍ച്ചയായും നിങ്ങളാണെന്ന്
أَشْرَكْتُم
X
നിങ്ങള്‍ പങ്കാളിയാക്കി
بِاللَّهِ
X
അല്ലാഹുവില്‍
مَا
X
ചിലതിനെ
لَمْ يُنَزِّلْ
X
അല്ലാഹു അവതരിപ്പിച്ചിട്ടില്ല
بِهِ
X
അതിനെക്കുറിച്ച്
عَلَيْكُمْ
X
നിങ്ങള്‍ക്ക്
سُلْطَانًاۚ
X
ഒരു തെളിവും
فَأَيُّ
X
അപ്പോള്‍ ആരാണ്
الْفَرِيقَيْنِ
X
ഇരുവിഭാഗങ്ങളില്‍
أَحَقُّ
X
കൂടുതല്‍ അര്‍ഹര്‍
بِالْأَمْنِۖ
X
നിര്‍ഭയത്വത്തിന്
إِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
تَعْلَمُونَ
X
നിങ്ങളറിയുന്നു
﴿6:81﴾ أَلَا تُقَاتِلُونَ
X
നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലേ
قَوْمًا
X
ഒരു ജനതയോട്
نَّكَثُوا
X
അവര്‍ ലംഘിച്ചിരിക്കുന്നു
أَيْمَانَهُمْ
X
തങ്ങളുടെ ശപഥങ്ങള്‍
وَهَمُّوا
X
അവര്‍ മുതിരുകയും ചെയ്തു
بِإِخْرَاجِ
X
നാടുകടത്താന്‍
الرَّسُولِ
X
ദൈവദൂതനെ
وَهُم
X
അവരാണ്
بَدَءُوكُمْ
X
നിങ്ങളോട്(യുദ്ധം)ആരംഭിച്ചത്
أَوَّلَ مَرَّةٍۚ
X
ആദ്യതവണ
أَتَخْشَوْنَهُمْۚ
X
നിങ്ങളവരെ പേടിക്കുകയാണോ
فَاللَّهُ
X
എന്നാല്‍ അല്ലാഹുവാണ്
أَحَقُّ
X
കൂടുതല്‍ അര്‍ഹന്‍
أَن تَخْشَوْهُ
X
ഭയപ്പെടാന്‍
إِن كُنتُم
X
നിങ്ങളാണങ്കില്‍
مُّؤْمِنِينَ
X
സത്യവിശ്വാസികള്‍
﴿9:13﴾ يَحْلِفُونَ
X
അവര്‍ സത്യം ചെയ്തു പറയുന്നു
بِاللَّهِ
X
അല്ലാഹുവില്‍
لَكُمْ
X
നിങ്ങളോട്
لِيُرْضُوكُمْ
X
നിങ്ങളെ പ്രീതിപ്പെടുത്താന്‍
وَاللَّهُ
X
എന്നാല്‍ അല്ലാഹുവാണ്
وَرَسُولُهُ
X
അവന്റെ ദൂതനും
أَحَقُّ
X
ഏറെ അര്‍ഹന്‍
أَن يُرْضُوهُ
X
അവര്‍ പ്രീതിപ്പെടുത്താന്‍
إِن كَانُوا
X
അവരെങ്കില്‍
مُؤْمِنِينَ
X
സത്യവിശ്വാസികള്‍
﴿9:62﴾ لَا تَقُمْ
X
നീ നമസ്കരിക്കരുത്
فِيهِ
X
അതില്‍
أَبَدًاۚ
X
ഒരിക്കലും
لَّمَسْجِدٌ
X
പള്ളിയാണ്
أُسِّسَ
X
പടുത്തുയര്‍ത്തപ്പെട്ട
عَلَى التَّقْوَىٰ
X
ദൈവഭക്തിയില്‍
مِنْ أَوَّلِ يَوْمٍ
X
ആദ്യദിവസം മുതല്‍ക്കുതന്നെ
أَحَقُّ
X
ഏറ്റം അര്‍ഹമായത്
أَن تَقُومَ
X
നീ നില്‍ക്കാന്‍
فِيهِۚ
X
അതില്‍
فِيهِ
X
അതിലുണ്ട്
رِجَالٌ
X
ചില ആളുകള്‍
يُحِبُّونَ
X
അവര്‍ ഇഷ്ടപ്പെടുന്നു
أَن يَتَطَهَّرُواۚ
X
വിശുദ്ധി വരിക്കാന്‍
وَاللَّهُ
X
അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُطَّهِّرِينَ
X
വിശുദ്ധി വരിക്കുന്നവരെ
﴿9:108﴾ قُلْ
X
നീ ചോദിക്കുക
هَلْ
X
ഉണ്ടോ
مِن شُرَكَائِكُم
X
നിങ്ങള്‍(അല്ലാഹുവില്‍) പങ്കാളികളാക്കിയവരില്‍
مَّن يَهْدِي
X
നയിക്കുന്നവര്‍
إِلَى الْحَقِّۚ
X
സത്യത്തിലേക്ക്
قُلِ
X
നീ പറയുക
اللَّهُ
X
അല്ലാഹു
يَهْدِي
X
മാര്‍ഗ ദര്‍ശനം നല്‍കുന്നു
لِلْحَقِّۗ
X
സത്യത്തിലേക്ക്
أَفَمَن يَهْدِي
X
അപ്പോള്‍ മാര്‍ഗദര്‍ശനം ചെയ്യുന്നവനാണോ
إِلَى الْحَقِّ
X
സത്യത്തിലേക്ക്
أَحَقُّ
X
ഏറ്റവും അര്‍ഹന്‍
أَن يُتَّبَعَ
X
പിന്‍തുടരപ്പെടാന്‍
أَمَّن لَّا يَهِدِّي
X
അതോ സ്വയം നേര്‍വഴികാണാത്തവനോ
إِلَّا أَن يُهْدَىٰۖ
X
മാര്‍ഗദര്‍ശനം നല്‍കപ്പെട്ടാലല്ലാതെ
فَمَا لَكُمْ
X
നിങ്ങള്‍ക്കെന്തുപറ്റി
كَيْفَ
X
എങ്ങനെയാണ്
تَحْكُمُونَ
X
നിങ്ങള്‍ തീരുമാനമെടുക്കുന്നത്
﴿10:35﴾ وَإِذْ تَقُولُ
X
നീ പറഞ്ഞ സന്ദര്‍ഭം
لِلَّذِي أَنْعَمَ اللَّهُ عَلَيْهِ
X
അല്ലാഹു ഔദാര്യം ചെയ്തുകൊടുത്തയാളോട്
وَأَنْعَمْتَ عَلَيْهِ
X
നീയും ഔദാര്യം ചെയ്ത് കൊടുത്തയാളോട്
أَمْسِكْ عَلَيْكَ
X
നിന്റെ അടുത്തുതന്നെ നിര്‍ത്തിപ്പോരുക
زَوْجَكَ
X
നിന്റെ ഭാര്യയെ
وَاتَّقِ اللَّهَ
X
അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക
وَتُخْفِي
X
നീ ഒളിപ്പിക്കുന്നു
فِي نَفْسِكَ
X
നിന്റെ മനസ്സില്‍
مَا اللَّهُ مُبْدِيهِ
X
അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം
وَتَخْشَى
X
നീ പേടിക്കുകയും ചെയ്യുന്നു
النَّاسَ
X
ജനങ്ങളെ
وَاللَّهُ
X
എന്നാല്‍ അല്ലാഹുവാണ്
أَحَقُّ
X
ഏറ്റവും അര്‍ഹന്‍
أَن تَخْشَاهُۖ
X
നീ പേടിക്കാന്‍
فَلَمَّا قَضَىٰ
X
നിറവേറ്റി കഴിഞ്ഞപ്പോള്‍
زَيْدٌ
X
സൈദ്
مِّنْهَا
X
അവളില്‍ നിന്ന്
وَطَرًا
X
ആവശ്യം
زَوَّجْنَاكَهَا
X
നാം അവളെ നിന്റെ ഭാര്യയാക്കിത്തന്നു
لِكَيْ لَا يَكُونَ
X
ഉണ്ടാകാതിരിക്കാനാണത്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
حَرَجٌ
X
വിഷമം
فِي أَزْوَاجِ
X
ഭാര്യമാരില്‍
أَدْعِيَائِهِمْ
X
തങ്ങളുടെ ദത്തുപുത്രന്‍മാരുടെ
إِذَا قَضَوْا
X
അവര്‍ നിറവേറ്റികഴിഞ്ഞാല്‍
مِنْهُنَّ
X
അവരില്‍ നിന്ന്
وَطَرًاۚ
X
ആവശ്യം
وَكَانَ أَمْرُ اللَّهِ
X
അല്ലാഹുവിന്റെ കല്‍പന
مَفْعُولًا
X
നടപ്പാക്കപ്പെടുന്നതാകുന്നു
﴿33:37﴾