Repeated Words in Quran

< >
Total Found : 20
وَإِذْ قَالَ مُوسَىٰ
X
മൂസ പറഞ്ഞപ്പോള്‍
لِقَوْمِهِ
X
തന്റെ ജനതയോട്
يَا قَوْمِ
X
എന്റെ ജനങ്ങളേ
اذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَةَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹത്തെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِذْ جَعَلَ
X
അവന്‍ നിയോഗിച്ചുകൊണ്ട്
فِيكُمْ
X
നിങ്ങളില്‍
أَنبِيَاءَ
X
പ്രവാചകന്മാരെ
وَجَعَلَكُم
X
അവന്‍ നിങ്ങളെ ആക്കുകയും ചെയ്തു
مُّلُوكًا
X
രാജാക്കന്മാര്‍
وَآتَاكُم
X
അവന്‍ നിങ്ങള്‍ക്ക് നല്‍കുകയും ചെയ്തു
مَّا لَمْ يُؤْتِ
X
അവന്‍ നല്‍കിയിട്ടില്ലാത്തത്
أَحَدًا
X
ഒരാള്‍ക്കും (മറ്റാര്‍ക്കും)
مِّنَ الْعَالَمِينَ
X
ലോകരില്‍
﴿5:20﴾ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞു
إِنِّي
X
നിശ്ചയം, ഞാന്‍
مُنَزِّلُهَا
X
അതിറക്കിത്തരുന്ന(വനാണ്)താണ്
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
فَمَن يَكْفُرْ
X
എന്നാല്‍ ആരെങ്കിലും നിഷേധിക്കുന്നുവെങ്കില്‍
بَعْدُ
X
അതിനുശേഷം
مِنكُمْ
X
നിങ്ങളില്‍നിന്ന്
فَإِنِّي
X
നിശ്ചയമായും ഞാന്‍
أُعَذِّبُهُ
X
അവനെ ഞാന്‍ ശിക്ഷിക്കും
عَذَابًا
X
(ഒരുതരം) ശിക്ഷ
لَّا أُعَذِّبُهُ
X
അതുകൊണ്ട് ഞാന്‍ ശിക്ഷിക്കുകയില്ല
أَحَدًا
X
ഒരാളെയും
مِّنَ الْعَالَمِينَ
X
ലോകരില്‍
﴿5:115﴾ إِلَّا الَّذِينَ عَاهَدتُّم
X
നിങ്ങള്‍ കരാറിലേര്‍പ്പെട്ടവരൊഴികെ
مِّنَ الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളില്‍ നിന്ന്
ثُمَّ لَمْ يَنقُصُوكُمْ
X
പിന്നെ അത് പാലിക്കുന്നതില്‍ നിങ്ങളോട് വീഴ്ച വരുത്താതിരിക്കുകയും ചെയ്തവര്‍
شَيْئًا
X
തീരെ, യാതൊരു
وَلَمْ يُظَاهِرُوا
X
അവര്‍ സഹായിച്ചിട്ടുമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്കെതിരെ
أَحَدًا
X
ആരെയും
فَأَتِمُّوا
X
നിങ്ങള്‍ പൂര്‍ത്തിയാക്കുക
إِلَيْهِمْ
X
അവരോട്
عَهْدَهُمْ
X
അവരുടെ കരാര്‍
إِلَىٰ مُدَّتِهِمْۚ
X
കാലാവധി വരെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَّقِينَ
X
സൂക്ഷ്മത പുലര്‍ത്തുന്നവരെ
﴿9:4﴾ وَكَذَٰلِكَ
X
അപ്രകാരം
بَعَثْنَاهُمْ
X
അവരെ നാം ഉയിര്‍ത്തെഴുന്നേല്‍പിച്ചു
لِيَتَسَاءَلُوا
X
അവര്‍ പരസ്പരം ചോദിക്കാനായി
بَيْنَهُمْۚ
X
അവര്‍ തമ്മില്‍
قَالَ
X
പറഞ്ഞു
قَائِلٌ
X
ഒരു പറയുന്നവന്‍
مِّنْهُمْ
X
അവരില്‍ നിന്ന്
كَمْ
X
എത്ര (കാലം)
لَبِثْتُمْۖ
X
നിങ്ങള്‍ കഴിച്ചുകൂട്ടി
قَالُوا
X
അവര്‍ പറഞ്ഞു
لَبِثْنَا
X
ഞങ്ങള്‍ കഴിച്ചുകൂട്ടി
يَوْمًا
X
ഒരു ദിവസം
أَوْ
X
അല്ലെങ്കില്‍
بَعْضَ
X
കുറച്ചു ഭാഗം
يَوْمٍۚ
X
ഒരു ദിവസത്തിന്റെ
قَالُوا
X
അവര്‍ പറഞ്ഞു
رَبُّكُمْ
X
നിങ്ങളുടെ നാഥനാകുന്നു
أَعْلَمُ
X
ഏറ്റവും കൂടുതല്‍ അറിയുന്നവന്‍
بِمَا لَبِثْتُمْ
X
നിങ്ങള്‍ കഴിച്ചുകൂട്ടിയതിനെപ്പറ്റി
فَابْعَثُوا
X
എന്നാല്‍ നിങ്ങള്‍ അയക്കുക
أَحَدَكُم
X
നിങ്ങളില്‍ ഒരാളെ
بِوَرِقِكُمْ
X
നിങ്ങളുടെ വെള്ളി നാണയവുമായി
هَٰذِهِ
X
إِلَى الْمَدِينَةِ
X
പട്ടണത്തിലേക്ക്
فَلْيَنظُرْ
X
എന്നിട്ടയാള്‍ നോക്കട്ടെ
أَيُّهَا
X
അതില്‍ എവിടെയാണ്
أَزْكَىٰ
X
ഏറ്റവും നല്ല
طَعَامًا
X
ഭക്ഷണം
فَلْيَأْتِكُم
X
എന്നിട്ടയാള്‍ നിങ്ങളുടെയടുക്കല്‍ വരട്ടെ
بِرِزْقٍ
X
ഭക്ഷണവുമായി
مِّنْهُ
X
അതില്‍ നിന്ന്
وَلْيَتَلَطَّفْ
X
അയാള്‍ സൂക്ഷ്മത (ജാഗ്രത) കൈകൊള്ളട്ടെ
وَلَا يُشْعِرَنَّ
X
അവന്‍ ഒരിക്കലും അറിയിക്കരുത്
بِكُمْ
X
നിങ്ങളെപ്പറ്റി
أَحَدًا
X
ഒരുത്തനെയും
﴿18:19﴾ سَيَقُولُونَ
X
അവര്‍ (ഒരു കൂട്ടര്‍) പറയുന്നു
ثَلَاثَةٌ
X
(അവര്‍) മൂന്ന് പേരാണ്
رَّابِعُهُمْ
X
അവരില്‍ നാലാമത്തേത്
كَلْبُهُمْ
X
അവരുടെ നായയും
وَيَقُولُونَ
X
അവര്‍ (മറ്റൊരു കൂട്ടര്‍) പറയുന്നു
خَمْسَةٌ
X
(അവര്‍) അഞ്ചാണ്
سَادِسُهُمْ
X
അവരില്‍ ആറാമത്തേത്
كَلْبُهُمْ
X
അവരുടെ നായയും
رَجْمًا
X
ഊഹിച്ചു കൊണ്ട്
بِالْغَيْبِۖ
X
അദൃശ്യ കാര്യത്തെപ്പറ്റി
وَيَقُولُونَ
X
അവര്‍ (വേറെ ഒരു കൂട്ടര്‍) പറയുന്നു
سَبْعَةٌ
X
(അവര്‍) ഏഴാണ്
وَثَامِنُهُمْ
X
അവരില്‍ എട്ടാമത്തേത്
كَلْبُهُمْۚ
X
അവരുടെ നായയും
قُل
X
നീ പറയുക
رَّبِّي
X
എന്റെ നാഥന്‍
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവനാണ്
بِعِدَّتِهِم
X
അവരുടെ എണ്ണത്തെപ്പറ്റി
مَّا يَعْلَمُهُمْ
X
അവരെ കുറിച്ച് അറിയുകയില്ല
إِلَّا قَلِيلٌۗ
X
കുറച്ചു പേരൊഴികെ
فَلَا تُمَارِ
X
അതിനാല്‍ നീ തര്‍ക്കിക്കരുത്
فِيهِمْ
X
അവരെപ്പറ്റി, അവരുടെ കാര്യത്തില്‍
إِلَّا مِرَاءً
X
തര്‍ക്കമല്ലാതെ
ظَاهِرًا
X
വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള
وَلَا تَسْتَفْتِ
X
നീ അഭിപ്രായമാരായുകയും ചെയ്യരുത്
فِيهِم
X
അവരെപ്പറ്റി
مِّنْهُمْ
X
അവരില്‍ നിന്ന്
أَحَدًا
X
ഒരാളോടും
﴿18:22﴾ قُلِ
X
നീ പറയുക
اللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറെ അറിയുന്നവനാണ്
بِمَا لَبِثُواۖ
X
അവര്‍ താമസിച്ചതിനെ കുറിച്ച്
لَهُ
X
അവന്നാണ്
غَيْبُ
X
അദൃശ്യ ജ്ഞാനം
السَّمَاوَاتِ
X
ആകാശങ്ങളിലെ
وَالْأَرْضِۖ
X
ഭൂമിയിലെയും
أَبْصِرْ بِهِ
X
അവനെത്ര നന്നായി കാണുന്നവന്‍
وَأَسْمِعْۚ
X
അവനെത്ര നന്നായി കേള്‍ക്കുന്നവന്‍
مَا لَهُم
X
അവര്‍ക്കില്ല
مِّن دُونِهِ
X
അവനു പുറമെ
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا يُشْرِكُ
X
അവന്‍ പങ്കാളിയാക്കുന്നതല്ല
فِي حُكْمِهِ
X
അവന്റെ തീരുമാനത്തില്‍ (വിധിയില്‍)
أَحَدًا
X
ഒരുത്തനെയും
﴿18:26﴾ لَّٰكِنَّا
X
എന്നാല്‍ നമ്മെ സംബന്ധിച്ചിടത്തോളം
هُوَ
X
അവന്‍
اللَّهُ
X
(അഥവാ) അല്ലാഹുവാണ്
رَبِّي
X
എന്റെ നാഥന്‍
وَلَا أُشْرِكُ
X
ഞാന്‍ പങ്കു ചേര്‍ക്കുന്നതല്ല
بِرَبِّي
X
എന്റെ നാഥനോട്
أَحَدًا
X
ആരെയും
﴿18:38﴾ وَأُحِيطَ
X
(നാശത്താല്‍) വലയം ചെയ്യപ്പെട്ടു
بِثَمَرِهِ
X
അവന്റെ കനി
فَأَصْبَحَ
X
അപ്പോള്‍ അവന്‍ ആയി
يُقَلِّبُ
X
മലര്‍ത്തുന്നവന്‍
كَفَّيْهِ
X
അവന്റെ രണ്ടു കൈകളും
عَلَىٰ مَا أَنفَقَ
X
അവന്‍ ചെലവഴിച്ചതിന്റെ പേരില്‍
فِيهَا
X
അതില്‍
وَهِيَ خَاوِيَةٌ
X
അത് വീണടിഞ്ഞു നില്‍ക്കെ
عَلَىٰ عُرُوشِهَا
X
അതിന്റെ പന്തലുകളോടു കൂടി
وَيَقُولُ
X
അവന്‍ പറയുകയും ചെയ്യുന്നു
يَا لَيْتَنِي
X
ഞാനായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു
لَمْ أُشْرِكْ
X
ഞാന്‍ പങ്കു ചേര്‍ത്തിട്ടില്ല
بِرَبِّي
X
എന്റെ നാഥനില്‍
أَحَدًا
X
ആരെയും
﴿18:42﴾ وَيَوْمَ
X
ദിവസം (ഓര്‍ക്കുക)
نُسَيِّرُ
X
നാം ചലിപ്പിക്കുന്ന
الْجِبَالَ
X
പര്‍വതങ്ങളെ
وَتَرَى
X
നീ കാണുകയും ചെയ്യുന്ന
الْأَرْضَ
X
ഭൂമിയെ
بَارِزَةً
X
തെളിഞ്ഞ് നിരപ്പായതായിട്ട്
وَحَشَرْنَاهُمْ
X
നാം അവരെ ഒരുമിച്ചു കൂട്ടുകയും ചെയ്യുന്ന
فَلَمْ نُغَادِرْ
X
അപ്പോള്‍ നാം വിട്ടു കളയാതിരിക്കുകയും
مِنْهُمْ
X
അവരില്‍നിന്ന്
أَحَدًا
X
ഒരാളെയും
﴿18:47﴾ وَوُضِعَ
X
വെക്കപ്പെടുകയായി
الْكِتَابُ
X
ആ ഗ്രന്ഥം (കര്‍മ രേഖ)
فَتَرَى
X
അപ്പോള്‍ നിനക്ക് കാണാം
الْمُجْرِمِينَ
X
കുറ്റവാളികളെ
مُشْفِقِينَ
X
ഭയപ്പെടുന്നവരായി
مِمَّا فِيهِ
X
അതിലുള്ളതിനെ സംബന്ധിച്ച്
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യും
يَا وَيْلَتَنَا
X
അയ്യോ ഞങ്ങള്‍ക്ക് നാശം
مَالِ هَٰذَا الْكِتَابِ
X
ഈ ഗ്രന്ഥത്തിനെന്ത്
لَا يُغَادِرُ
X
അത് വിട്ടുകളയുന്നില്ല
صَغِيرَةً
X
ഒരു ചെറിയതും
وَلَا كَبِيرَةً
X
ഒരു വലിയതും ഇല്ല
إِلَّا أَحْصَاهَاۚ
X
അത് കണക്കാക്കി (രേഖപ്പെടുത്തി)യിട്ടല്ലാതെ
وَوَجَدُوا
X
അവര്‍ കണ്ടെത്തുകയായി
مَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചത്
حَاضِرًاۗ
X
മുമ്പില്‍ വന്നെത്തിയതായി
وَلَا يَظْلِمُ
X
അനീതി കാണിക്കുന്നതല്ല
رَبُّكَ
X
നിന്റെ നാഥന്‍
أَحَدًا
X
ഒരാളോടും
﴿18:49﴾ قُلْ
X
നീ പറയുക
إِنَّمَا
X
നിശ്ചയമായും
أَنَا
X
ഞാന്‍
بَشَرٌ
X
മനുഷ്യന്‍(മാത്രമാണ്)
مِّثْلُكُمْ
X
നിങ്ങളെപ്പോലുള്ള
يُوحَىٰ
X
ദിവ്യബോധനം നല്‍കപ്പെടുന്നു
إِلَيَّ
X
എനിക്ക്
أَنَّمَا إِلَٰهُكُمْ
X
നിങ്ങളുടെ ദൈവമാണെന്ന്
إِلَٰهٌ وَاحِدٌۖ
X
ഏകനായ ദൈവം
فَمَن كَانَ يَرْجُو
X
അതിനാല്‍ ആര്‍ ആഗ്രഹിക്കുന്നുവോ
لِقَاءَ
X
കണ്ടുമുട്ടല്‍
رَبِّهِ
X
തന്റെ നാഥന്റെ
فَلْيَعْمَلْ
X
അവന്‍ പ്രവര്‍ത്തിച്ചു കൊള്ളട്ടെ
عَمَلًا
X
പ്രവര്‍ത്തനങ്ങള്‍
صَالِحًا
X
നല്ലതായ
وَلَا يُشْرِكْ
X
അവന്‍ പങ്കു ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ
بِعِبَادَةِ
X
കീഴ്പെടുന്ന കാര്യത്തില്‍
رَبِّهِ
X
തന്റെ നാഥന്
أَحَدًا
X
ഒരുത്തനെയും
﴿18:110﴾ فَكُلِي
X
അങ്ങിനെ നീ തിന്നുകൊള്ളുക
وَاشْرَبِي
X
കുടിക്കുകയും ചെയ്യുക
وَقَرِّي
X
കുളിര്‍ക്കുകയും ചെയ്യുക
عَيْنًاۖ
X
കണ്ണ്
فَإِمَّا تَرَيِنَّ
X
ഇനി നീ കാണുകയായാല്‍
مِنَ الْبَشَرِ
X
മനുഷ്യരില്‍നിന്ന്
أَحَدًا
X
വല്ല ഒരുത്തനെയും
فَقُولِي
X
അപ്പോള്‍ നീ പറയണം
إِنِّي
X
നിശ്ചയമായും ഞാന്‍
نَذَرْتُ
X
ഞാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു
لِلرَّحْمَٰنِ
X
കാരുണ്യവാന്
صَوْمًا
X
നോമ്പ്
فَلَنْ أُكَلِّمَ
X
അതിനാല്‍ ഞാന്‍ സംസാരിക്കുന്നതേ അല്ല
الْيَوْمَ
X
ഇന്ന്
إِنسِيًّا
X
ഒരു മനുഷ്യനോടും
﴿19:26﴾ فَإِن لَّمْ تَجِدُوا
X
ഇനി നിങ്ങള്‍ കണ്ടില്ലെങ്കില്‍
فِيهَا
X
അതില്‍
أَحَدًا
X
ആരെയും
فَلَا تَدْخُلُوهَا
X
അപ്പോള്‍ നിങ്ങളതില്‍ പ്രവേശിക്കരുത്
حَتَّىٰ يُؤْذَنَ لَكُمْۖ
X
നിങ്ങള്‍ക്ക് അനുവാദം നല്‍കപ്പെടുംവരെ
وَإِن قِيلَ لَكُمُ
X
നിങ്ങളോട് പറയപ്പെട്ടാല്‍
ارْجِعُوا
X
നിങ്ങള്‍ മടങ്ങിപ്പോകൂ
فَارْجِعُواۖ
X
അപ്പോള്‍ നിങ്ങള്‍ മടങ്ങുക
هُوَ
X
അതാകുന്നു
أَزْكَىٰ
X
ഏറ്റം പവിത്രം
لَكُمْۚ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿24:28﴾ الَّذِينَ يُبَلِّغُونَ
X
എത്തിച്ചുകൊടുക്കുന്നവരാണവര്‍
رِسَالَاتِ
X
സന്ദേശങ്ങള്‍
اللَّهِ
X
അല്ലാഹുവിന്റെ
وَيَخْشَوْنَهُ
X
അവര്‍ അല്ലാഹുവിനെ പേടിക്കുന്നു
وَلَا يَخْشَوْنَ
X
അവര്‍ പേടിക്കുന്നുമില്ല
أَحَدًا
X
ആരെയും
إِلَّا اللَّهَۗ
X
അല്ലാഹുവെയല്ലാതെ
وَكَفَىٰ بِاللَّهِ
X
അല്ലാഹു മതി
حَسِيبًا
X
കണക്കുനോക്കുന്നവനായി
﴿33:39﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ?
إِلَى الَّذِينَ نَافَقُوا
X
കാപട്യം കാണിച്ചവരെ
يَقُولُونَ
X
അവര്‍ പറയുന്നു
لِإِخْوَانِهِمُ
X
അവരുടെ സഹോദരന്മാരോട്
الَّذِينَ كَفَرُوا
X
നിഷേധിച്ചവരായ
مِنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍നിന്ന്
لَئِنْ أُخْرِجْتُمْ
X
നിങ്ങള്‍ പുറത്താക്കപ്പെട്ടാല്‍
لَنَخْرُجَنَّ
X
നിശ്ചയമായും ഞങ്ങളും പുറത്തുപോരും
مَعَكُمْ
X
നിങ്ങളോടൊപ്പം
وَلَا نُطِيعُ
X
ഞങ്ങള്‍ അനുസരിക്കുകയില്ല
فِيكُمْ
X
നിങ്ങളുടെ കാര്യത്തില്‍
أَحَدًا
X
ആരെയും
أَبَدًا
X
ഒരിക്കലും
وَإِن قُوتِلْتُمْ
X
നിങ്ങളോട് യുദ്ധം ചെയ്യപ്പെട്ടാല്‍
لَنَنصُرَنَّكُمْ
X
ഉറപ്പായും ഞങ്ങള്‍ നിങ്ങളെ സഹായിക്കും
وَاللَّهُ
X
അല്ലാഹു
يَشْهَدُ
X
അവന്‍ സാക്ഷ്യം വഹിക്കുന്നു
إِنَّهُمْ
X
നിശ്ചയം, അവര്‍
لَكَاذِبُونَ
X
കളവ് പറയുന്നവരാണെന്ന്
﴿59:11﴾ يَهْدِي
X
അത് നയിക്കുന്നു
إِلَى الرُّشْدِ
X
നേര്‍വഴിയിലേക്ക്
فَآمَنَّا
X
അതിനാല്‍ ഞങ്ങള്‍ വിശ്വസിച്ചു
بِهِۖ
X
അതില്‍
وَلَن نُّشْرِكَ
X
ഞങ്ങള്‍ പങ്കുചേര്‍ക്കുകയില്ല
بِرَبِّنَا
X
ഞങ്ങളുടെ നാഥനില്‍
أَحَدًا
X
ആരെയും
﴿72:2﴾ وَأَنَّهُمْ ظَنُّوا
X
അവര്‍ കരുതിയെന്നും
كَمَا ظَنَنتُمْ
X
നിങ്ങള്‍ കരുതിയപോലെ
أَن لَّن يَبْعَثَ
X
(ദൂതനായി) നിയോഗിക്കുകയില്ലെന്ന്
اللَّهُ
X
അല്ലാഹു
أَحَدًا
X
ആരെയും
﴿72:7﴾ وَأَنَّ الْمَسَاجِدَ
X
നിശ്ചയം, പള്ളികള്‍
لِلَّهِ
X
അല്ലാഹുവിനുള്ളതാണ്
فَلَا تَدْعُوا
X
അതിനാല്‍ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കരുത്
مَعَ اللَّهِ
X
അല്ലാഹുവോടൊപ്പം
أَحَدًا
X
ആരെയും
﴿72:18﴾ قُلْ
X
നീ പറയുക
إِنَّمَا أَدْعُو
X
നിശ്ചയം, ഞാന്‍ വിളിച്ചു പ്രാര്‍ഥിക്കുന്നു
رَبِّي
X
എന്റെ നാഥനെ മാത്രം
وَلَا أُشْرِكُ
X
ഞാന്‍ പങ്കാളിയാക്കുകയില്ല
بِهِ
X
അവനില്‍
أَحَدًا
X
ആരെയും
﴿72:20﴾ عَالِمُ
X
അറിയുന്നവന്‍
الْغَيْبِ
X
അഭൗതികകാര്യം
فَلَا يُظْهِرُ
X
അവന്‍ വെളിവാക്കിക്കൊടുക്കുകയില്ല
عَلَىٰ غَيْبِهِ
X
അവന്റെ അഭൗതിക കാര്യങ്ങള്‍
أَحَدًا
X
ആര്‍ക്കും
﴿72:26﴾