Repeated Words in Quran

< >
Total Found : 19
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَظْلِمُ
X
അനീതി കാണിക്കുകയില്ല
مِثْقَالَ
X
തൂക്കം
ذَرَّةٍۖ
X
ഒരുഅണു
وَإِن تَكُ
X
അത് ആണെങ്കില്‍
حَسَنَةً
X
നന്മ
يُضَاعِفْهَا
X
അവന്‍ അതിനെ ഇരട്ടിപ്പിച്ച് കൊടുക്കും
وَيُؤْتِ
X
അവന്‍ നല്‍കും
مِن لَّدُنْهُ
X
അവങ്കല്‍ നിന്ന്
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:40﴾ وَإِذًا
X
അപ്പോള്‍(അപ്രകാരം ചെയ്തിരുന്നുവെങ്കില്‍)
لَّآتَيْنَاهُم
X
നാം അവര്‍ക്ക് നല്‍കുമായിരുന്നു
مِّن لَّدُنَّا
X
നമ്മുടെ പക്കല്‍ നിന്ന്
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:67﴾ فَلْيُقَاتِلْ
X
അതിനാല്‍ യുദ്ധം ചെയ്യട്ടെ
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
الَّذِينَ يَشْرُونَ
X
വിറ്റവര്‍
الْحَيَاةَ الدُّنْيَا
X
ഐഹിക ജീവിതത്തെ
بِالْآخِرَةِۚ
X
പരലോക ജീവിതത്തിന് പകരം
وَمَن يُقَاتِلْ
X
യുദ്ധം ചെയ്യുന്നവന്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَيُقْتَلْ
X
അങ്ങനെ അവന്‍ വധിക്കപ്പെടുന്നു
أَوْ يَغْلِبْ
X
അല്ലെങ്കില്‍ വിജയം വരിക്കുന്നു
فَسَوْفَ نُؤْتِيهِ
X
നാം അവന് നല്‍കുന്നതാണ്
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:74﴾ لَّا يَسْتَوِي
X
സമമാവുകയില്ല
الْقَاعِدُونَ
X
ഇരിക്കുന്നവര്‍
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍ പെട്ട
غَيْرُ أُولِي الضَّرَرِ
X
വിഷമം ഉള്ളവരൊഴിച്ച്
وَالْمُجَاهِدُونَ
X
സമരം ചെയ്യുന്നവരും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
بِأَمْوَالِهِمْ
X
തങ്ങളുടെ സമ്പത്ത് കൊണ്ട്
وَأَنفُسِهِمْۚ
X
ശരീരങ്ങള്‍ കൊണ്ടും
فَضَّلَ اللَّهُ
X
അല്ലാഹു ശ്രേഷ്ടരാക്കിയിരിക്കുന്നു
الْمُجَاهِدِينَ
X
സമരം ചെയ്യുന്നവരെ
بِأَمْوَالِهِمْ
X
അവരുടെ സമ്പത്തുകള്‍ക്കൊണ്ടും
وَأَنفُسِهِمْ
X
അവരുടെ ശരീരങ്ങള്‍(കൊണ്ടും)
عَلَى الْقَاعِدِينَ
X
(വെറുതെ)ഇരിക്കുന്നവരേക്കാള്‍
دَرَجَةًۚ
X
പദവിയില്‍
وَكُلًّا
X
എല്ലാവര്‍ക്കും
وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു
الْحُسْنَىٰۚ
X
കൂടുതല്‍ നന്മ, സല്‍ഫലം
وَفَضَّلَ اللَّهُ
X
അല്ലാഹു ശ്രേഷ്ടരാക്കിയിരിക്കുന്നു
الْمُجَاهِدِينَ
X
പോരാളികളെ
عَلَى الْقَاعِدِينَ
X
വെറുതെ ഇരിക്കുന്നവരേക്കാള്‍
أَجْرًا
X
പ്രതിഫലത്താല്‍
عَظِيمًا
X
മഹത്തായ
﴿4:95﴾ لَّا خَيْرَ
X
ഒരു നന്മയുമില്ല
فِي كَثِيرٍ
X
അധികത്തിലും
مِّن نَّجْوَاهُمْ
X
അവരുടെ ഗൂഢാലോചനയില്‍ നിന്ന്
إِلَّا مَنْ
X
ഒരുവന്റെതൊഴികെ
أَمَرَ
X
അവന്‍ കല്പിച്ചു
بِصَدَقَةٍ
X
ദാനധര്‍മത്തിന്, ദാനധര്‍മം കൊണ്ട്
أَوْ مَعْرُوفٍ
X
അല്ലെങ്കില്‍ സല്‍കാര്യത്തിന്
أَوْ إِصْلَاحٍ
X
അല്ലെങ്കില്‍ ഒത്തുതീര്‍പ്പിന്, സംസ്കരണത്തിന്
بَيْنَ النَّاسِۚ
X
ജനങ്ങള്‍ക്കിടയില്‍
وَمَن يَفْعَلْ
X
ആരെങ്കിലും ചെയ്യുന്നു(വെങ്കില്‍)
ذَٰلِكَ
X
അത്
ابْتِغَاءَ
X
കാംക്ഷിച്ച്
مَرْضَاتِ اللَّهِ
X
അല്ലാഹുവിന്റെ പ്രീതി
فَسَوْفَ
X
പിന്നീട്, വഴിയെ
نُؤْتِيهِ
X
നാം അവന് നല്‍കും
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:114﴾ إِلَّا الَّذِينَ تَابُوا
X
പശ്ചാതപിച്ചവരൊഴികെ
وَأَصْلَحُوا
X
സ്വയം സംസ്കരിച്ചവരും
وَاعْتَصَمُوا بِاللَّهِ
X
അല്ലാഹുവിനെ മുറുകെപിടിച്ചവരും
وَأَخْلَصُوا
X
നിഷ്കളങ്കമാക്കിയവരും
دِينَهُمْ
X
അവരുടെ അനുസരണം, സമര്‍പ്പണം
لِلَّهِ
X
അല്ലാഹുവിന്
فَأُولَٰئِكَ
X
അവര്‍
مَعَ الْمُؤْمِنِينَۖ
X
സത്യവിശ്വാസികളോടൊപ്പമാണ്
وَسَوْفَ
X
പിന്നീട്
يُؤْتِ
X
നല്‍കും
اللَّهُ
X
അല്ലാഹു
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:146﴾ لَّٰكِنِ
X
എന്നാല്‍
الرَّاسِخُونَ
X
അടിയുറച്ചവര്‍
فِي الْعِلْمِ
X
ജ്ഞാനത്തില്‍
مِنْهُمْ
X
അവരില്‍ നിന്നുള്ള
وَالْمُؤْمِنُونَ
X
സത്യവിശ്വാസികളും
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِمَا أُنزِلَ إِلَيْكَ
X
നിനക്ക് അവതരിക്കപ്പെട്ടതില്‍
وَمَا أُنزِلَ مِن قَبْلِكَۚ
X
നിനക്ക് മുമ്പ് അവതരിക്കപ്പെട്ടതിലും
وَالْمُقِيمِينَ الصَّلَاةَۚ
X
നമസ്കാരം നിലനിര്‍ത്തുന്നവരും
وَالْمُؤْتُونَ الزَّكَاةَ
X
സകാത്ത് നല്‍കുന്നവരും
وَالْمُؤْمِنُونَ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്നവരും
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
أُولَٰئِكَ
X
അവര്‍, അക്കൂട്ടര്‍
سَنُؤْتِيهِمْ
X
നാം അവര്‍ക്ക് നല്‍കും
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:162﴾ أُولَٰئِكَ
X
അവരാണ്
الَّذِينَ
X
ഒരു കൂട്ടര്‍
هَدَى اللَّهُۖ
X
അല്ലാഹു നേര്‍വഴിയിലാക്കി(നേര്‍വഴിയിലാക്കിയ)
فَبِهُدَاهُمُ
X
അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ
اقْتَدِهْۗ
X
നീ പിന്തുടരുക
قُل
X
നീ പറയുക
لَّا أَسْأَلُكُمْ
X
ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല
عَلَيْهِ
X
അതിന്റെ പേരില്‍
أَجْرًاۖ
X
ഒരു പ്രതിഫലവും
إِنْ
X
അല്ല
هُوَ
X
അത്
إِلَّا
X
അല്ലാതെ
ذِكْرَىٰ
X
ഉദ്ബോധനം
لِلْعَالَمِينَ
X
ലോകര്‍ക്കുവേണ്ടിയുള്ള
﴿6:90﴾ وَجَاءَ
X
വന്നു
السَّحَرَةُ
X
ജാലവിദ്യക്കാര്‍
فِرْعَوْنَ
X
ഫറവോന്റെ അടുത്ത്
قَالُوا
X
അവര്‍ പറഞ്ഞു
إِنَّ لَنَا
X
ഞങ്ങള്‍ക്ക് ഉണ്ടാകുമെന്ന് ഉറപ്പാണല്ലോ
لَأَجْرًا
X
പ്രതിഫലം
إِن كُنَّا
X
ഞങ്ങളാണെങ്കില്‍
نَحْنُ
X
ഞങ്ങള്‍
الْغَالِبِينَ
X
ജയിക്കുന്നവര്‍
﴿7:113﴾ يَا قَوْمِ
X
എന്റെ ജനമേ
لَا أَسْأَلُكُمْ
X
ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല
عَلَيْهِ
X
ഇതിന്റെ പേരില്‍
أَجْرًاۖ
X
ഒരു പ്രതിഫലവും
إِنْ أَجْرِيَ
X
എന്റെ പ്രതിഫലമല്ല
إِلَّا عَلَى الَّذِي فَطَرَنِيۚ
X
എന്നെ സൃഷ്ടിച്ചവന്റെ അടുക്കലല്ലാതെ
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ആലോചിക്കുന്നില്ലേ
﴿11:51﴾ إِنَّ هَٰذَا الْقُرْآنَ
X
നിശ്ചയമായും ഈ ഖുര്‍ആന്‍
يَهْدِي
X
മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നു
لِلَّتِي هِيَ أَقْوَمُ
X
ഏറ്റവും ചൊവ്വായതിലേക്ക്
وَيُبَشِّرُ
X
അത് സന്തോഷവാര്‍ത്ത അറിയിക്കുകയുംചെയ്യുന്നു
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
الَّذِينَ يَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നവരായ
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
أَنَّ لَهُمْ
X
അവര്‍ക്കുണ്ടെന്ന്
أَجْرًا
X
പ്രതിഫലം
كَبِيرًا
X
വലിയ
﴿17:9﴾ قَيِّمًا
X
ചൊവ്വായ (വേദഗ്രന്ഥം)
لِّيُنذِرَ
X
താക്കീതു നല്‍കുന്നതിനു വേണ്ടി
بَأْسًا
X
ശിക്ഷയെ കുറിച്ച്
شَدِيدًا
X
കഠിനമായ
مِّن لَّدُنْهُ
X
അവന്റെ പക്കല്‍നിന്നുള്ള
وَيُبَشِّرَ
X
സന്തോഷ വാര്‍ത്ത അറിയിക്കുന്നതിനും
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
الَّذِينَ يَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നവരായ
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
أَنَّ لَهُمْ
X
നിശ്ചയം അവര്‍ക്കുണ്ടെന്ന്
أَجْرًا
X
പ്രതിഫലം
حَسَنًا
X
നല്ലതായ
﴿18:2﴾ فَانطَلَقَا
X
പിന്നെയും അവര്‍ നടന്നു നീങ്ങി
حَتَّىٰ إِذَا أَتَيَا
X
അങ്ങനെ അവര്‍ രണ്ടു പേരും ചെന്നപ്പോള്‍
أَهْلَ
X
ആള്‍ക്കാരുടെ അടുത്ത്
قَرْيَةٍ
X
ഒരു നാട്ടിലെ
اسْتَطْعَمَا
X
അവര്‍ രണ്ടാളും ഭക്ഷണം ആവശ്യപ്പെട്ടു
أَهْلَهَا
X
അവിടുത്തുകാരോട്
فَأَبَوْا
X
അപ്പോള്‍ അവര്‍ വിസമ്മതിച്ചു
أَن يُضَيِّفُوهُمَا
X
അവര്‍ക്ക് രണ്ടു പേര്‍ക്കും ആതിഥ്യമരുളാന്‍
فَوَجَدَا
X
അപ്പോള്‍ അവര്‍ രണ്ടുപേരും കണ്ടെത്തി
فِيهَا
X
അവിടെ
جِدَارًا
X
ഒരു മതില്‍
يُرِيدُ
X
അത് ഒരുങ്ങുന്നു
أَن يَنقَضَّ
X
പൊളിഞ്ഞു വീഴാന്‍
فَأَقَامَهُۖ
X
അപ്പോള്‍ അദ്ദേഹം അത് നേരെയാക്കി
قَالَ
X
അദ്ദേഹം (മൂസാ) ചോദിച്ചു
لَوْ شِئْتَ
X
താങ്കള്‍ ഉദ്ദേശിച്ചെങ്കില്‍
لَاتَّخَذْتَ
X
താങ്കള്‍ക്ക് സ്വീകരിക്കാമായിരുന്നു
عَلَيْهِ
X
അതിന്ന്
أَجْرًا
X
പ്രതിഫലം
﴿18:77﴾ فَلَمَّا جَاءَ
X
അങ്ങനെ വന്നപ്പോള്‍
السَّحَرَةُ
X
ജാലവിദ്യക്കാര്‍
قَالُوا
X
അവര്‍ ചോദിച്ചു
لِفِرْعَوْنَ
X
ഫറവോനോട്
أَئِنَّ لَنَا
X
ഉറപ്പായും ഞങ്ങള്‍ക്കുണ്ടാവില്ലേ
لَأَجْرًا
X
(നല്ല)പ്രതിഫലം
إِن كُنَّا
X
ഞങ്ങളാവുകയാണെങ്കില്‍
نَحْنُ
X
ഞങ്ങള്‍ തന്നെ
الْغَالِبِينَ
X
വിജയികള്‍
﴿26:41﴾ وَإِن كُنتُنَّ تُرِدْنَ
X
നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍
اللَّهَ
X
അല്ലാഹുവെ
وَرَسُولَهُ
X
അവന്റെ ദൂതനേയും
وَالدَّارَ الْآخِرَةَ
X
പരലോക ഭവനത്തെയും
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
أَعَدَّ
X
ഒരുക്കിവെച്ചിരിക്കുന്നു
لِلْمُحْسِنَاتِ
X
സച്ചരിതകള്‍ക്ക്
مِنكُنَّ
X
നിങ്ങളിലെ
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿33:29﴾ إِنَّ الْمُسْلِمِينَ
X
നിശ്ചയം (അല്ലാഹുവില്‍) സമര്‍പ്പിക്കുന്ന പുരുഷന്‍മാര്‍
وَالْمُسْلِمَاتِ
X
അവനില്‍ സമര്‍പ്പിക്കുന്ന സ്ത്രീകളും
وَالْمُؤْمِنِينَ
X
വിശ്വാസികളും
وَالْمُؤْمِنَاتِ
X
വിശ്വാസിനികളും
وَالْقَانِتِينَ
X
ഭക്തിയുള്ള പുരുഷന്‍മാരും
وَالْقَانِتَاتِ
X
ഭക്തിയുള്ള സ്ത്രീകളും
وَالصَّادِقِينَ
X
സത്യസന്ധതയുള്ള പുരുഷന്‍മാരും
وَالصَّادِقَاتِ
X
സത്യസന്ധതയുള്ള സ്ത്രീകളും
وَالصَّابِرِينَ
X
ക്ഷമാശീലരായ പുരുഷന്‍മാരും
وَالصَّابِرَاتِ
X
ക്ഷമാശീലരായ സ്ത്രീകളും
وَالْخَاشِعِينَ
X
വിനയാന്വിതരായ പുരുഷന്‍മാരും
وَالْخَاشِعَاتِ
X
വിനയാന്വിതരായ സ്ത്രീകളും
وَالْمُتَصَدِّقِينَ
X
ദാനശീലരും
وَالْمُتَصَدِّقَاتِ
X
ദാനശീലകളും
وَالصَّائِمِينَ
X
വ്രതമനുഷ്ഠിക്കുന്ന പുരുഷന്‍മാരും
وَالصَّائِمَاتِ
X
വ്രതമനുഷ്ഠിക്കുന്ന സ്ത്രീകളും
وَالْحَافِظِينَ فُرُوجَهُمْ
X
ഗുഹ്യസ്ഥാനം സൂക്ഷിക്കുന്ന പുരുഷന്‍മാരും
وَالْحَافِظَاتِ
X
ഗുഹ്യസ്ഥാനം സൂക്ഷിക്കുന്ന സ്ത്രീകളും
وَالذَّاكِرِينَ اللَّهَ
X
അല്ലാഹുവിനെ സ്മരിക്കുന്ന പുരുഷന്‍മാരും
كَثِيرًا
X
ധാരാളമായി
وَالذَّاكِرَاتِ
X
അല്ലാഹുവിനെ സ്മരിക്കുന്ന സ്ത്രീകളും
أَعَدَّ اللَّهُ
X
അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നു
لَهُم
X
അവര്‍ക്ക്
مَّغْفِرَةً
X
പാപമോചനം
وَأَجْرًا
X
പ്രതിഫലവും
عَظِيمًا
X
മഹത്തായ
﴿33:35﴾ تَحِيَّتُهُمْ
X
അവരുടെ അഭിവാദ്യം
يَوْمَ يَلْقَوْنَهُ
X
അവര്‍ അവനെ കണ്ടുമുട്ടുന്ന നാള്‍
سَلَامٌۚ
X
സലാം (ശാന്തി)
وَأَعَدَّ
X
അവന്‍ ഒരുക്കിവെച്ചിട്ടുമുണ്ട്
لَهُمْ
X
അവര്‍ക്ക്
أَجْرًا
X
പ്രതിഫലം
كَرِيمًا
X
മാന്യമായ
﴿33:44﴾ اتَّبِعُوا
X
നിങ്ങള്‍ പിന്തുടരുക
مَن لَّا يَسْأَلُكُمْ
X
നിങ്ങളോട് ആവശ്യപ്പെടാത്ത ഇവരെ
أَجْرًا
X
പ്രതിഫലം
وَهُم مُّهْتَدُونَ
X
അവര്‍ സന്‍മാര്‍ഗം പ്രാപിച്ചവരുമാണ്
﴿36:21﴾ ذَٰلِكَ
X
അതാണ്
الَّذِي يُبَشِّرُ
X
ശുഭവാര്‍ത്തയായി നല്‍കുന്നത്
اللَّهُ
X
അല്ലാഹു
عِبَادَهُ
X
തന്റെ ദാസന്മാര്‍ക്ക്
الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവരായ
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِۗ
X
സല്‍കര്‍മങ്ങള്‍
قُل
X
നീ പറയുക
لَّا أَسْأَلُكُمْ
X
ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല
عَلَيْهِ
X
ഇതിന്റെപേരില്‍
أَجْرًا
X
ഒരു പ്രതിഫലവും
إِلَّا الْمَوَدَّةَ
X
സ്നേഹമല്ലാതെ
فِي الْقُرْبَىٰۗ
X
അടുത്ത ബന്ധത്തിന്റെപേരിലുള്ള
وَمَن يَقْتَرِفْ
X
വല്ലവനും പ്രവര്‍ത്തിക്കുകയാണെങ്കില്‍
حَسَنَةً
X
വല്ല നന്മയും
نَّزِدْ
X
നാം വര്‍ദ്ധിപ്പിച്ചുകൊടുക്കും
لَهُ
X
അവന്ന്
فِيهَا
X
അതില്‍
حُسْنًاۚ
X
ഗുണം
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
شَكُورٌ
X
ഏറ്റവും നന്ദിയുള്ളവനും
﴿42:23﴾ إِنَّ الَّذِينَ يُبَايِعُونَكَ
X
നിശ്ചയമായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍
إِنَّمَا يُبَايِعُونَ اللَّهَ
X
അല്ലാഹുവോട് മാത്രമാണ് അവര്‍ പ്രതിജ്ഞ ചെയ്യുന്നത്
يَدُ اللَّهِ
X
അല്ലാഹുവിന്റെ കരം
فَوْقَ
X
മീതെയുണ്ട്
أَيْدِيهِمْۚ
X
അവരുടെ കൈകള്‍ക്ക്
فَمَن نَّكَثَ
X
അതിനാല്‍ ആര്‍ പ്രതിജ്ഞ ലംഘിക്കുന്നുവോ
فَإِنَّمَا يَنكُثُ
X
നിശ്ചയം, അവന്‍ കരാര്‍ ലംഘിക്കുന്നു
عَلَىٰ نَفْسِهِۖ
X
തനിക്കെതിരായിത്തന്നെ
وَمَنْ أَوْفَىٰ
X
ആര്‍ പൂര്‍ത്തീകരിക്കുന്നുവോ
بِمَا عَاهَدَ عَلَيْهُ
X
അവന്‍ ചെയ്ത പ്രതിജ്ഞ
اللَّهَ
X
അല്ലാഹുവിനോട്
فَسَيُؤْتِيهِ
X
അവന് അല്ലാഹു നല്‍കും
أَجْرًا
X
പ്രതിഫലം
عَظِيمًا
X
അതിമഹത്തായ
﴿48:10﴾ قُل
X
നീ പറയുക
لِّلْمُخَلَّفِينَ
X
പിന്മാറി നിന്നവരോട്
مِنَ الْأَعْرَابِ
X
ഗ്രാമീണ അറബികളില്‍നിന്ന്
سَتُدْعَوْنَ
X
വഴിയെ നിങ്ങള്‍ വിളിക്കപ്പെടും
إِلَىٰ قَوْمٍ
X
ഒരു ജനവിഭാഗത്തിലേക്ക് (ഒരു ജനവിഭാഗത്തെ നേരിടാന്‍)
أُولِي بَأْسٍ
X
ആക്രമണ ശേഷിയുള്ള
شَدِيدٍ
X
കഠിനമായ
تُقَاتِلُونَهُمْ
X
നിങ്ങള്‍ക്ക് അവരോട് യുദ്ധം ചെയ്യേണ്ടിവരും
أَوْ يُسْلِمُونَۖ
X
അവര്‍ കീഴടങ്ങുന്നതുവരെ
فَإِن تُطِيعُوا
X
നിങ്ങള്‍ അനുസരിക്കുമെങ്കില്‍
يُؤْتِكُمُ اللَّهُ
X
അല്ലാഹു നിങ്ങള്‍ക്കു നല്‍കും
أَجْرًا
X
പ്രതിഫലം
حَسَنًاۖ
X
ഉത്തമമായ
وَإِن تَتَوَلَّوْا
X
നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍
كَمَا تَوَلَّيْتُم
X
നിങ്ങള്‍ പിന്തിരിഞ്ഞപോലെ
مِّن قَبْلُ
X
നേരത്തെ
يُعَذِّبْكُمْ
X
അവന്‍ നിങ്ങളെ ശിക്ഷിക്കും
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿48:16﴾ مُّحَمَّدٌ رَّسُولُ اللَّهِۚ
X
മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു
وَالَّذِينَ مَعَهُ
X
അദ്ദേഹത്തോടൊപ്പമുള്ളവര്‍
أَشِدَّاءُ
X
കാര്‍ക്കശ്യം കാണിക്കുന്നവരാണ്
عَلَى الْكُفَّارِ
X
സത്യനിഷേധികളോട്
رُحَمَاءُ
X
പരമദയാലുക്കളുമാണ്
بَيْنَهُمْۖ
X
അവര്‍ പരസ്പരം
تَرَاهُمْ
X
അവരെ നിനക്ക് കാണാം
رُكَّعًا
X
കുനിയുന്നവരായി
سُجَّدًا
X
സാഷ്ടാംഗം പ്രണമിക്കുന്നവരായും
يَبْتَغُونَ
X
അവര്‍ തേടുന്നു
فَضْلًا
X
അനുഗ്രഹം
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
وَرِضْوَانًاۖ
X
പ്രീതിയും
سِيمَاهُمْ
X
അവരുടെ അടയാളം
فِي وُجُوهِهِم
X
അവരുടെ മുഖങ്ങളിലുണ്ട്
مِّنْ أَثَرِ السُّجُودِۚ
X
സുജൂദിന്റെ ഫലമായി
ذَٰلِكَ
X
അതാണ്
مَثَلُهُمْ
X
അവരുടെ ഉപമ
فِي التَّوْرَاةِۚ
X
തൗറാത്തില്‍
وَمَثَلُهُمْ
X
അവരുടെ ഉപമ
فِي الْإِنجِيلِ
X
ഇഞ്ചീലില്‍
كَزَرْعٍ
X
ഒരു വിളപോലെയാണ്
أَخْرَجَ
X
അത് പുറത്തുകാണിച്ചു
شَطْأَهُ
X
അതിന്റെ കൂമ്പ്
فَآزَرَهُ
X
പിന്നെ അതിനെ ശക്തിപ്പെടുത്തി
فَاسْتَغْلَظَ
X
അങ്ങനെ അത് കരുത്ത് നേടി
فَاسْتَوَىٰ
X
അത് എഴുന്നുനിന്നു
عَلَىٰ سُوقِهِ
X
അതിന്റെ കാണ്ഡത്തില്‍
يُعْجِبُ
X
അത് കൗതുകമുണര്‍ത്തുന്നു
الزُّرَّاعَ
X
കര്‍ഷകരില്‍
لِيَغِيظَ
X
കോപാകുലരാക്കാന്‍
بِهِمُ
X
അവരിലൂടെ
الْكُفَّارَۗ
X
സത്യനിഷേധികളെ
وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം നല്‍കിയിരിക്കുന്നു
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا الصَّالِحَاتِ
X
സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌
مِنْهُم
X
അവരില്‍നിന്ന്
مَّغْفِرَةً
X
പാപമോചനം
وَأَجْرًا
X
പ്രതിഫലവും
عَظِيمًا
X
മഹത്തായ
﴿48:29﴾ أَمْ تَسْأَلُهُمْ
X
അതല്ല, നീ ഇവരോട് ആവശ്യപ്പെടുന്നുണ്ടോ?
أَجْرًا
X
എന്തെങ്കിലും പ്രതിഫലം
فَهُم
X
അങ്ങനെ ഇവരാണോ?
مِّن مَّغْرَمٍ
X
കടബാധ്യതയാല്‍
مُّثْقَلُونَ
X
ഭാരം ചുമത്തപ്പെട്ടവര്‍
﴿52:40﴾ ذَٰلِكَ
X
അത്
أَمْرُ اللَّهِ
X
അല്ലാഹുവിന്റെ കല്‍പനയാണ്
أَنزَلَهُ
X
അവനത് ഇറക്കി
إِلَيْكُمْۚ
X
നിങ്ങളിലേക്ക്
وَمَن
X
ആര്‍
يَتَّقِ
X
ഭക്തികാണിക്കുന്നു
اللَّهَ
X
അല്ലാഹുവോട്
يُكَفِّرْ
X
അവന്‍(അല്ലാഹു) മായ്ച്ചുകളയും
عَنْهُ
X
അവനില്‍നിന്ന്
سَيِّئَاتِهِ
X
അവന്റെ തിന്മകളെ
وَيُعْظِمْ
X
അവന്‍(അല്ലാഹു) മെച്ചപ്പെടുത്തും
لَهُ
X
അവന്ന്
أَجْرًا
X
പ്രതിഫലം
﴿65:5﴾ وَإِنَّ لَكَ
X
നിശ്ചയം നിനക്കുണ്ട്
لَأَجْرًا
X
പ്രതിഫലം
غَيْرَ مَمْنُونٍ
X
നിലക്കാത്ത
﴿68:3﴾ أَمْ تَسْأَلُهُمْ
X
അതല്ല നീ അവരോട് ആവശ്യപ്പെടുന്നുണ്ടോ?
أَجْرًا
X
വല്ല പ്രതിഫലവും
فَهُم
X
അതിനാല്‍ അവര്‍
مِّن مَّغْرَمٍ
X
കടബാധ്യതയാല്‍
مُّثْقَلُونَ
X
ഭാരം പേറുന്നവര്‍ (ഭാരം പേറുന്നവരുമാണോ?)
﴿68:46﴾ إِنَّ رَبَّكَ
X
നിശ്ചയം, നിന്റെ നാഥന്‍
يَعْلَمُ
X
അവന്‍ അറിയുന്നുണ്ട്
أَنَّكَ تَقُومُ
X
നിശ്ചയം, നീ എഴുന്നേറ്റ് നമസ്കരിക്കുന്നുണ്ടെന്ന്
أَدْنَىٰ
X
അടുത്ത ഭാഗം
مِن ثُلُثَيِ
X
മൂന്നില്‍ രണ്ടിനോട്
اللَّيْلِ
X
രാത്രിയുടെ
وَنِصْفَهُ
X
അതിന്റെ പാതിഭാഗവും
وَثُلُثَهُ
X
അതിന്റെ മൂന്നിലൊരു ഭാഗവും
وَطَائِفَةٌ
X
ഒരു സംഘവും
مِّنَ الَّذِينَ مَعَكَۚ
X
നിന്റെ കൂടെയുള്ളവരില്‍നിന്ന്
وَاللَّهُ
X
അല്ലാഹു
يُقَدِّرُ
X
അവന്‍ കണക്കാക്കുന്നു
اللَّيْلَ
X
രാവിനെ
وَالنَّهَارَۚ
X
പകലിനെയും
عَلِمَ
X
അവന്‍ അറിഞ്ഞിരിക്കുന്നു
أَن لَّن تُحْصُوهُ
X
നിങ്ങള്‍ക്കത് കൃത്യമായി കണക്കാക്കാനാവില്ലെന്ന
فَتَابَ
X
അതിനാല്‍ അവന്‍ ഇളവ് നല്‍കിയിരിക്കുന്നു
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
فَاقْرَءُوا
X
അതുകൊണ്ട് നിങ്ങള്‍ പാരായണം ചെയ്യുക
مَا تَيَسَّرَ
X
സൗകര്യമായത്
مِنَ الْقُرْآنِۚ
X
ഖുര്‍ആനില്‍നിന്ന്
عَلِمَ
X
അവന്‍ അറിഞ്ഞിരിക്കുന്നു
أَن سَيَكُونُ
X
ഉണ്ടായിരിക്കുമെന്ന്
مِنكُم
X
നിങ്ങളില്‍
مَّرْضَىٰۙ
X
രോഗികള്‍
وَآخَرُونَ
X
വേറെ ചിലര്‍
يَضْرِبُونَ
X
അവര്‍ സഞ്ചരിക്കുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
يَبْتَغُونَ
X
തേടുന്നവരായിക്കൊണ്ട്
مِن فَضْلِ اللَّهِۙ
X
അല്ലാഹുവിന്റെ അനുഗ്രഹത്തില്‍നിന്ന്
وَآخَرُونَ
X
വേറെ ചിലര്‍
يُقَاتِلُونَ
X
അവര്‍ പോരാടുന്നു
فِي سَبِيلِ اللَّهِۖ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَاقْرَءُوا
X
അതിനാല്‍ നിങ്ങള്‍ പാരായണം ചെയ്യുക
مَا تَيَسَّرَ
X
സൗകര്യമായത്
مِنْهُۚ
X
അതില്‍നിന്ന്
وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നിങ്ങള്‍ നല്‍കുക
الزَّكَاةَ
X
സകാത്ത്
وَأَقْرِضُوا
X
നിങ്ങള്‍ കടം കൊടുക്കുക
اللَّهَ
X
അല്ലാഹുവിന്
قَرْضًا
X
കടം
حَسَنًاۚ
X
ഉത്തമമായ
وَمَا تُقَدِّمُوا
X
നിങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നത്
لِأَنفُسِكُم
X
നിങ്ങള്‍ക്കുവേണ്ടി
مِّنْ خَيْرٍ
X
നന്മയില്‍നിന്ന്
تَجِدُوهُ
X
നിങ്ങളത് കണ്ടെത്തും
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുത്ത്
هُوَ
X
അത്
خَيْرًا
X
ഏറെ ഗുണകരമായി
وَأَعْظَمَ
X
ഏറ്റവും മഹത്തരമായും
أَجْرًاۚ
X
പ്രതിഫലത്തില്‍
وَاسْتَغْفِرُوا
X
നിങ്ങള്‍ മാപ്പപേക്ഷിക്കുക
اللَّهَۖ
X
അല്ലാഹുവിനോട്
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿73:20﴾